പ്രതിരോധത്തിലൂടെ കാൻസറിനെ നേരിടാം
Friday, February 3, 2023 3:12 AM IST
കാൻസർ രോഗം വർധിച്ചുവരുന്ന കാലഘട്ടമാണിത്. ജീവിത ശൈലീരോഗമായി ഇന്നു കാൻസറിനെ കണ്ടുതുടങ്ങിയിരിക്കുന്നു. പാരന്പര്യം, മദ്യപാനം, പുകവലി, അമിതഭാരം, നീണ്ടുനിൽക്കുന്ന ചില അണുബാധകൾ, ജീവിതശൈലി, ഭക്ഷണരീതികൾ എന്നിവ അർബുദത്തിനു കാരണമാകാറുണ്ട്. എന്നാൽ, അധികം ശ്രദ്ധിക്കപ്പെടാത്തതും ആധുനിക കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ളതുമായ ഒരു കാരണമാണ് മാനസിക പിരിമുറുക്കം അല്ലെങ്കിൽ സ്ട്രെസ്.

കാൻസർ എന്നാൽ കോശങ്ങൾ അനിയന്ത്രിതമായി വളരുന്ന ഒരവസ്ഥയാണ്. അങ്ങനെയൊരു അവസ്ഥയുണ്ടാകാൻ കോശത്തിന്‍റെ ജനിതക ഘടനയിൽ ഉണ്ടാകുന്ന വ്യതിയാനം, ശക്തമല്ലാത്ത രോഗപ്രതിരോധശേഷി എന്നിവ കാരണമാകാം. കോശങ്ങളുടെ ജനിതക ഘടനയെ ബാധിക്കുന്ന വളരെ ശക്തിയുള്ള ഒന്നാണ് o2 ഫ്രീ റാഡിക്കൽസ്. ഇതു ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകാറുള്ളതാണ്. എന്നാൽ, അതിനെ ബാലൻസ് ചെയ്യുന്ന ആന്‍റി ഓക്സിഡന്‍റുകൾ ഉണ്ടെങ്കിൽ ഫ്രീ റാഡിക്കൽസ് അധികം തകരാർ ജനിതക വ്യവസ്ഥയിലുണ്ടാക്കാറില്ല.

പുകവലി, മദ്യപാനം, അമിത മാനസികപിരിമുറുക്കം, അധികമായി ഉപയോഗിക്കുന്ന കൊഴുപ്പടങ്ങിയതും മധുരമടങ്ങിയതുമായ ഭക്ഷണം ഇവയൊക്കെ ഫ്രീ റാഡിക്കൽസിന്‍റെ അളവു കൂട്ടാം. ഇങ്ങനെ ഫ്രീ റാഡിക്കൽസ് ഉണ്ടാകുന്നതും ശരീരത്തിലുള്ള ആന്‍റി ഓക്സിഡന്‍റിന്‍റെ അളവും തമ്മിലുള്ള സന്തുലിതാവസ്ഥ തകർന്നാൽ അതു ജനിതകവ്യവസ്ഥയെ ബാധിക്കാൻ തുടങ്ങും. ഇത് അർബുദത്തിലേക്കു നയിക്കാം. അതിനാലാണ് ആന്‍റി ഓക്സിഡന്‍റുകൾ അടങ്ങിയ ഭക്ഷണം, വ്യായാമം, ശാന്തമായ മാനസികാവസ്ഥ ഇവയൊക്കെ കാൻസർ പ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ് എന്നു പറയുന്നത്.

PNI (Psycho Neuro Immunology), PNEI (Psycho Neuro endocrine Immunology) ഇന്നു വളർന്നുവരുന്ന ശാസ്ത്രമേഖലയാണ്. മനുഷ്യന്‍റെ മാനസികാവസ്ഥ ശരീരത്തിന്‍റെ ഞരന്പുകളെയും പ്രതിരോധശേഷിയെയും എങ്ങനെ ബാധിക്കുന്നുവെന്ന് ധാരാളം പഠനങ്ങൾ ഇന്നു നടക്കുന്നുണ്ട്. ശാരീരിക-മാനസിക വെല്ലുവിളികളിൽ ആദ്യം പ്രവർത്തനനിരതമാകുന്നത് sympathetic adrenomedullary axis (SAM axis) ആണ്. അത് Sympathetic Nervous System (SNS) ഉം adrenal medulla യും വഴി ത്വരിതഗതിയിൽ വെല്ലുവിളികൾ നേരിടാൻ ശരീരത്തെ പ്രാപ്തമാക്കുന്നു. Hypothalamic Pituitary Axis (HPA) സാവധാനത്തിൽ ശരീരത്തിലെ കോർട്ടിസോൾ ലെവൽ ഉയർത്തി മാനസിക-ശാരീരിക വെല്ലുവിളികളെ നേരിടുന്നു. നിരന്തരമായ സമ്മർദം അനുഭവിക്കുന്നവരുടെ ശരീരത്തിൽ പ്രധാന സ്ട്രെസ് ഹോർമോണ്‍ ആയ കോർട്ടിസോളിന്‍റെ അളവ് ഉയർന്നുനിൽക്കും. ശരീരത്തിന്‍റെ പ്രതിരോധശേഷിയെ ഇത് പ്രതികൂലമായി ബാധിക്കും.


ചെറിയ കാലഘട്ടത്തിൽ മാത്രം അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങൾ കാര്യമായ പ്രതിരോധശേഷി വ്യതിയാനം ഉണ്ടാക്കാറില്ല. പക്ഷേ, തുടർച്ചയായി മാനസിക പിരിമുറുക്കങ്ങളിൽ അകപ്പെട്ടിരിക്കുന്ന വ്യക്തികളുടെ രോഗപ്രതിരോധശേഷി മറ്റുള്ളവരെ അപേക്ഷിച്ച് കുറവായിരിക്കും. ജനിതക വ്യതിയാനം വന്ന കാൻസർ കോശങ്ങളെ നല്ല പ്രതിരോധശേഷിയുള്ള ശരീരത്തിനു നശിപ്പിക്കാനാവും. അത് ഒരു ട്യൂമറായി വളരാതെ ശരീരം തടയും. എന്നാൽ ദുർബലമായ ശാരീരിക പ്രതിരോധശേഷി അർബുദ കോശങ്ങളുടെ വളർച്ചയ്ക്കു കാരണമാകുന്നു.

നല്ല ഭക്ഷണം, നല്ല വ്യായാമം, നല്ല അന്തരീക്ഷം എന്നിവപോലെതന്നെ ശാന്തമായ മാനസികാവസ്ഥ ഒരു വ്യക്തിയുടെ കാൻസർ പ്രതിരോധശേഷിക്ക് എത്ര അത്യന്താപേക്ഷിതമാണെന്നു മനസിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. യോഗ, ധ്യാനം, ആത്മീയത ഇവയെല്ലാം സമഗ്ര ആരോഗ്യസുരക്ഷയ്ക്ക് മുതൽക്കൂട്ടാണ്. ശാരീരിക അസ്വസ്ഥതകൾ എ‌ങ്ങനെ സംബോധന ചെയ്യപ്പെടുന്നോ അതുപോലെതന്നെ മാനസിക അസ്വാസ്ഥ്യങ്ങളെയും പിരിമുറുക്കങ്ങളും സംബോധന ചെയ്യപ്പെടേണ്ടതുണ്ട്. The sound body is the product of the sound mind.

ഡോ. ബിനിത ടി. തോമസ്
(കോട്ടയം മെഡിക്കൽ കോളജിലെ ഒാങ്കോളജി
വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ലേഖിക)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.