ജോയ്സ് ജോർജിന് മൂവാറ്റുപുഴയിൽ വരവേൽപ്പ്
Tuesday, March 26, 2024 12:18 AM IST
തൊടുപുഴ: എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് മൂവാറ്റുപുഴയിൽ സ്നേഹോഷ്മള സ്വീകരണം. മൂവാറ്റുപുഴ അസംബ്ലി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെയും മൂവാറ്റുപുഴ നഗരസഭയിലെയും വിവിധ കേന്ദ്രങ്ങളിലും കന്പനികളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി അദ്ദേഹം വോട്ടു തേടി.

കുടുംബയോഗങ്ങളിലും പങ്കെടുത്തു. പേഴയ്ക്കാക്കാപ്പിള്ളി പായിപ്ര കവലയിലെത്തിയ ജോയ്സിനെ വാദ്യമേളങ്ങളോടെ വരവേറ്റു.

തുടർന്ന് ജാമിയ ബദരിയ അറബി കോളജിലെത്തി വോട്ടഭ്യർഥിച്ചു. മുളവൂർ പൊന്നിരിക്കപറന്പ് കവല, മുളവൂർ പിഒ ജംഗ്ഷൻ, കുറ്റിക്കാട്ട് ചാലിപ്പടി , കാരക്കുന്നം എന്നിവിടങ്ങളിൽ പര്യടനം നടത്തി.

തുടർന്നു വാളകം കവല, അക്രപറന്പ്, ആനിക്കാട് തിരുവുംപ്ലാവിൽ ക്ഷേത്രം, വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജ് എന്നിവിടങ്ങളിൽ എത്തി വോട്ടു തേടി. ചെങ്ങറ കോളനി, മൂവാറ്റുപുഴ ഹൗസിംഗ് ബോർഡ്, പായിപ്ര മാനാറി എന്നിവിടങ്ങളിൽ കുടുംബയോഗങ്ങളിലും പങ്കെടുത്തു.

ഇന്ന് ഉടുന്പൻചോല മണ്ഡലത്തിൽ ജോയിസ് ജോർജ് പര്യടനം നടത്തും. രാവിലെ 7.30 ന് പാന്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം സന്ദർശിക്കും, ഉച്ച കഴിഞ്ഞ് നെടുങ്കണ്ടം പഞ്ചായത്തിലെ നാട്ടുകൂട്ടത്തിൽ പങ്കെടുക്കും.