ന്യൂഡൽഹി: വ്യോമസേനയ്ക്കായി അത്യാധുനിക നിരീക്ഷണസംവിധാനം ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ അടങ്ങിയ മൂന്നു ചാരവിമാനങ്ങൾ വാങ്ങാനൊരുങ്ങി കേന്ദ്രസർക്കാർ.

ഇന്‍റലിജൻസ് സംവിധാനം, നിരീക്ഷണസംവിധാനം, ലക്ഷ്യം ഭേദിക്കുന്നതിനുള്ള കൃത്യത, സൈനിക പരിശോധന തുടങ്ങിയവയ്ക്ക് അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ ചാരവിമാനങ്ങൾ വാങ്ങാനാണു പ്രതിരോധമന്ത്രാലയം ആലോചിക്കുന്നത്.

ഇതിനായി 10000 കോടി രൂപയുടെ പദ്ധതി ഈ മാസം അവസാനം നടക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉന്നതതല യോഗത്തിൽ പരിഗണിക്കുമെന്ന് ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

അന്താരാഷ്‌ട്ര വിമാനക്കന്പനികളായ ബോയിംഗ്, ബോംബാർഡിയർ തുടങ്ങിയവയിൽനിന്നും വിമാനങ്ങൾ വാങ്ങി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകൾ സംയോജിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിആർഡിഒയുടെ സെന്‍റർ ഫോർ എയർബോണ്‍ സിസ്റ്റംസ് ഇതിനാവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചുകഴിഞ്ഞു.


സങ്കീർണമായ ഭൂപ്രദേശങ്ങളിൽപ്പോലും രാത്രിയും പകലും ശത്രുവിന്‍റെ നീക്കം നിരീക്ഷിച്ച് വിവരങ്ങൾ കൈമാറാൻ വിമാനങ്ങൾക്കു സാധിക്കും. ശത്രുക്കൾക്കെതിരേ സ്വീകരിക്കേണ്ട സൈനികനടപടികളെ വേഗത്തിലാക്കാൻ ഇതു സാധ്യകമാകും. യുദ്ധക്കളത്തിൽ തത്‌സമയ ചിത്രങ്ങളടക്കം വിമാനം സൈന്യത്തിനു കൈമാറും.