ബെർലിൻ: പശ്ചിമേഷ്യാ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇറാനുമായി ഉടൻ ആണവചർച്ച നടത്താൻ സന്നദ്ധത അറിയിച്ച് ജർമനി, ബ്രിട്ടൻ, ഫ്രാൻസ് രാജ്യങ്ങൾ. ഒമാൻ സന്ദർശിക്കുന്ന ജർമൻ വിദേശകാര്യമന്ത്രി ജൊഹാൻ വേഡ്ഫുൽ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ഒമാനിൽ നടക്കേണ്ട ഇറാൻ-അമേരിക്ക ആണവ ചർച്ച നേരത്തേ റദ്ദാക്കിയിരുന്നു.

നേരത്തേ നടന്ന ചർച്ചകളിൽ ലഭിച്ച അവസരം വിനിയോഗിക്കുന്നതിൽ ഇറാൻ പരാജയപ്പെട്ടുവെന്ന് വേഡ്ഫുൽ ചൂണ്ടിക്കാട്ടി. ഇനിയും അവസരങ്ങളുണ്ട്. ഇറാനുമായി ചർച്ച നടത്താൻ ബ്രിട്ടൻ, ഫ്രാൻസ് എന്നിവർക്കൊപ്പം ജർമനി തയാറാണ്. ഇടൻ ചർച്ചയാകാമെന്ന വാഗ്ദാനമാണ് ഇറാനു നല്കുന്നത്. ഇറാൻ വാഗ്ദാനം സ്വീകരിക്കുമെന്നാണു പ്രതീക്ഷ.


ഇപ്പോഴത്തെ ഏറ്റുമുട്ടൽ അവസാനിക്കണമെങ്കിൽ ഇറാനും ഇസ്രയേലിനും മേൽ സ്വാധീനം ചെലുത്തേണ്ടതുണ്ടെന്ന് വേഡ്ഫുൽ പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ വരും ദിവസങ്ങളിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.