വാഷിംഗ്ടൺ ഡിസി: ഇറാൻ അമേരിക്കൻ സ്ഥാപനങ്ങളെ ആക്രമിക്കാൻ മുതിർന്നാൽ അതിശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇസ്രയേലിനെ സഹായിച്ചാൽ അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും പശ്ചിമേഷ്യയിലെ സ്ഥാപനങ്ങളെയും കപ്പലുകളെയും ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ മുന്നറിയിപ്പ്.

ഇറാനു നേർക്ക് ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ അമേരിക്കയ്ക്കു പങ്കില്ലെന്ന് ട്രംപ് ആവർത്തിച്ചു. അമേരിക്കൻ സ്ഥാപനങ്ങൾക്കു നേർക്ക് ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് ഇറാൻ മുതിർന്നാൽ മുന്പു കാണാത്ത വിധമുള്ള തിരിച്ചടിയായിരിക്കും അമേരിക്കൻ സേന ഇറാനു നല്കുക. അമേരിക്കൻ സേനയുടെ ശക്തിയും കരുത്തും ബലവും ഇറാനു ബോധ്യപ്പെടും. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അതിവേഗം അവസാനിപ്പിക്കാൻ കഴിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.