Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവരവ് മുപ്പതിലേറെ ബില്യൺ ഡോളറായിരുന്നു. സ്വിസ് വാച്ച് ഇൻഡസ്ട്രിയുടെ മൊത്തവരുമാനമാകട്ടെ പതിനഞ്ച് ബില്യൺ ഡോളർ മാത്രവും. എന്നാൽ അതുകൊണ്ട് സ്വിസ് വാച്ച് വ്യവസായം തളർന്നുപോയി എന്നു കരുതേണ്ട. സ്ഥിതിവിവരക്കണക്കനുസരിച്ച് ആയിരത്തിലേറെ ഡോളർ വിലവരുന്ന വാച്ചുകളുടെ 95 ശതമാനവും ഇപ്പോഴും നിർമിക്കുന്നത് സ്വിറ്റ്സർലൻഡ് ആണത്രേ. അതായത് വാച്ചുകളുടെ ആഡംബര വിപണി ഇപ്പോഴും സ്വിസ് കന്പനികളുടെ കൈകളിലാണെന്നു സാരം.
നമ്മെ പല പാഠങ്ങളും പഠിപ്പിക്കുന്ന കഥയാണ് സ്വിസ് വാച്ച് വ്യവസായത്തിനുള്ളത്. സ്വിറ്റ്സർലൻഡുകാർ വാച്ച് വ്യവസായത്തിലേക്കു കടക്കുന്നത് പതിനാറാം നൂറ്റാണ്ടിലാണ്. അക്കാലത്ത് ജനീവ നഗരത്തിലെ പ്രധാന വ്യവസായം ജൂവലറി ആയിരുന്നു. എന്നാൽ, പ്രോട്ടസ്റ്റന്റ് നവോത്ഥാന നേതാക്കളിലൊരാളായിരുന്ന ജോൺ കാൽവിന്റെ നിയന്ത്രണത്തിൽ ജനീവ വന്നപ്പോൾ ആഭരണങ്ങളുടെ ഉപയോഗം നിരോധിക്കപ്പെട്ടു. അപ്പോൾ ജൂവലറി നിർമിച്ചിരുന്നവർ പട്ടിണിയിലായിപ്പോയില്ല.
അതിന്റെ കാരണം അവർ അവസരത്തിനൊത്തുയർന്നു എന്നതായിരുന്നു. അവരുടെ മുന്പിൽ ഒരു വാതിലടഞ്ഞപ്പോൾ മറ്റൊന്നു തുറന്നു. അങ്ങനെയാണ് അക്കാലത്ത് ജർമനിയിൽ തുടക്കമിട്ട ക്ലോക്കും ടൈംപീസുമൊക്കെ നിർമിക്കാൻ ജനീവയിലെ തട്ടാൻമാർ ആരംഭിച്ചത്. അതിൽ അവർ വിജയിക്കുകയും ചെയ്തു.
നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ സ്വിസ് വാച്ച് വ്യവസായം നന്പർ വൺ ആയി മാറി. 1968 ആയപ്പോഴേക്കും ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ടിരുന്ന വാച്ചുകളുടെ 65 ശതമാനവും സ്വിറ്റ്സർലൻഡിൽ നിർമിച്ചവ ആയിരുന്നു. എന്നാൽ, 1980 ആയപ്പോഴേക്കും ആഗോള വാച്ച് വിപണിയുടെ പത്തുശതമാനമായി അവർ ചുരുങ്ങി. എന്തുകൊണ്ടാണ് അതു സംഭവിച്ചത്?
കാലത്തിന്റെ മാറ്റങ്ങൾക്കൊത്തു നീങ്ങാൻ സ്വിസ് വാച്ച് വ്യവസായം മടിച്ചുനിന്നു. തന്മൂലം സ്വിസ് വാച്ചുകൾക്കു മാർക്കറ്റിൽ ഡിമാൻഡില്ലാതായി. അക്കാലത്ത് സ്വിസ് കന്പനികൾ നിർമിച്ചിരുന്നത് മെക്കാനിക്കൽ വാച്ചുകളായിരുന്നു. എന്നാൽ, ജനത്തിന് ആവശ്യമായിരുന്നത് കൂടുതൽ കൃത്യതയുള്ള ക്വാർട്സ് വാച്ചുകളും. അങ്ങനെയുള്ള വാച്ചുകൾ നിർമിക്കുന്നതിൽ മുന്നിട്ടുനിന്നത് ജാപ്പനീസ് കന്പനികളും. അവർ വേഗം വിപണിയുടെ മുൻപന്തിയിൽ എത്തുകയും ചെയ്തു.
ക്വാർട്സ് വാച്ചുകൾ നിർമിക്കുന്നതിന്റെ തുടക്കത്തിൽ സ്വിസ് കന്പനികളുണ്ടായിരുന്നെങ്കിലും അവയുടെ വിജയസാധ്യത മനസിലാക്കി അവ വൻതോതിൽ വിപണിയിലെത്തിക്കുന്നതിൽ വളരെക്കാലം അവർ മടിച്ചുനിന്നു. വാച്ചുകളുടെ ആഗോളവിപണി മുഴുവനും നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് അവർ ക്വാർട്സ് വാച്ച് നിർമാണം ഗൗരവമായി എടുത്തത്.
സ്വിസ് വാച്ച് വ്യവസായത്തിന്റെ കഥ തത്കാലം ഇവിടെ നിൽക്കട്ടെ. നമ്മുടെ കഥയും പലപ്പോഴും ഇതുപോലെയല്ലേ? ശീലിച്ചതേ പാലിക്കൂ എന്നു ശഠിക്കുന്നവരല്ലേ നമ്മിൽ ഭൂരിഭാഗവും. തന്മൂലമല്ലേ സമൂഹത്തിന്റെ നന്മയ്ക്കു സഹായിക്കുന്ന പല നല്ലകാര്യങ്ങളും നാം വേണ്ടെന്നു വയ്ക്കുന്നത്.
നമ്മുടെ നാട്ടിൽ കംപ്യൂട്ടർ ഉപയോഗം ആരംഭിച്ചപ്പോഴുണ്ടായ പ്രശ്നങ്ങൾ നമുക്ക് മറക്കാറായിട്ടില്ലല്ലോ. അജ്ഞതയുടെ പേരിലായാലും എത്രയോ ആളുകളാണ് ഗവൺമെന്റിന്റെയും കന്പനികളുടെയുമൊക്കെ കംപ്യൂട്ടർവത്കരണത്തെ അന്ന് എതിർത്തത്. ആ എതിർപ്പ് എത്രയോ വർഷങ്ങൾ നീണ്ടുനിന്നു. അതുവഴി നമുക്കുണ്ടായ നഷ്ടം നമുക്ക് കണക്കുകൂട്ടാനാവുമോ?
നമ്മുടെ വിദ്യാഭ്യാസമേഖലയുടെ പിന്നാക്കാവസ്ഥയുടെ കാരണവും പുതിയ കാര്യങ്ങൾ സ്വീകരിക്കുന്നതിനുള്ള വിമുഖത ആയിരുന്നില്ലേ? എത്രയോ കാലം പടപൊരുതിയിട്ടാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രയോജനപ്രദമായ കോഴ്സുകളും അവ നൽകുന്ന സ്ഥാപനങ്ങളുമുണ്ടായത്. ഇക്കാര്യത്തിൽ നമ്മൾ ഇപ്പോഴും ഏറെ പിന്നിലല്ലേ?
കാലം മാറുന്നതനുസരിച്ച് പല കാര്യങ്ങളിലും മാറ്റങ്ങളുണ്ടാകും. പ്രത്യേകിച്ചു മനുഷ്യരുടെ ചിന്താഗതിയുടെ കാര്യത്തിൽ. അതൊക്കെ മനസിലാക്കി വിജയകരമായ മാർഗങ്ങൾ തെരഞ്ഞെടുക്കുന്നവരല്ലേ വിവേകശാലികളും ബുദ്ധിയുള്ളവരും?
സ്വിസ് വാച്ച് വ്യവസായത്തിന്റെ കഥയിലേക്കു മടങ്ങിവരട്ടെ. ക്വാർട്സ് വിപ്ലവത്തിന്റെ ആരംഭഘട്ടത്തിൽ അതിനോട് പ്രതികരിക്കുന്നതിൽ സ്വിസ് കന്പനികൾ ഏറെ പിന്നിൽ പോയി. എന്നാൽ, അവർ തങ്ങളുടെ തെറ്റ് തിരുത്തി ക്വാർട്സ് വാച്ചുകളുടെ നിർമാണവും വൻതോതിൽ ആരംഭിച്ചു. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധവച്ചത് ആഡംബര വാച്ചുകളുടെ വിപണിയിലായിരുന്നു. തന്മൂലം സ്മാർട് വാച്ചുകൾ വിപണിയിലെത്തിയപ്പോൾ സ്വിസ് കന്പനികൾ പിടിച്ചുനിന്നു.
അതോടൊപ്പം സ്വിസ് കന്പനികളും സ്മാർട് വാച്ചുകളുടെ നിർമാണം ആരംഭിച്ചു. ഇനിയുള്ള കുറേ വർഷങ്ങളെങ്കിലും സ്മാർട് വാച്ചുകളായിരിക്കും വിപണിയിൽ മുന്നിട്ടുനിൽക്കാൻ പോകുന്നത്. തന്മൂലം ആപ്പിളിനെ വെല്ലുന്ന സ്മാർട് വാച്ചുകൾ സ്വിസ് കന്പനികൾ നിർമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഒരു വാതിലടയുന്പോൾ മറ്റൊന്നു തുറക്കുന്ന ചരിത്രമാണ് സ്വിസ് വാച്ച് കന്പനികളുടേത്. ഈ ചരിത്രം എപ്പോഴും അങ്ങനെ ആയിരുന്നില്ല എന്നതും ശരിതന്നെ. എന്നാൽ, വൻപരാജയം ഏറ്റുവാങ്ങുന്നതിനു മുന്‍പ് അവർ തെറ്റുതിരുത്തി പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ വിജയിച്ചു. അങ്ങനെയാണ് അവർ ഇപ്പോഴും വാച്ചുകളുടെ ആഗോളവിപണിയിൽ തല ഉയർത്തിനിൽക്കുന്നത്.
വ്യക്തികളും കുടുംബങ്ങളും സ്ഥാപനങ്ങളും സമൂഹങ്ങളും രാജ്യങ്ങളുമൊക്കെ കാലത്തിനൊത്ത് നേരായ മാർഗത്തിലൂടെ ചലിക്കണം. പുത്തൻ വിജയപാതകൾ കണ്ടെത്തണം. അതിനു സഹായിക്കുന്ന ആത്മവിശകലനത്തിനും ആത്മവിമർശനത്തിനും തയാറാകണം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ അതിനു തടസമാകാൻ അനുവദിക്കരുത്. എങ്കിലേ നമുക്ക് വളർച്ചയുണ്ടാകൂ. നാം ജീവിതത്തിൽ വിജയിക്കൂ. നമ്മുടെ സമൂഹവും രാജ്യവുമൊക്കെ നല്ലരീതിയിൽ മുന്നോട്ടുപോകൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
Latest News
കാനം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതി; മരണം ഉൾക്കൊള്ളാൻ കഴിയുന്നില്ല: പന്ന്യൻ രവീന്ദ്രൻ
വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്ത; എം.വി. ഗോവിന്ദൻ
ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയം; ജനാധിപത്യത്തെ കശാപ്പ് ചെയ്തു: മമത ബാനർജി
കാനം രാജേന്ദ്രൻ അന്തരിച്ചു
ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവ് ഒളിവിൽ
Latest News
കാനം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതി; മരണം ഉൾക്കൊള്ളാൻ കഴിയുന്നില്ല: പന്ന്യൻ രവീന്ദ്രൻ
വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്ത; എം.വി. ഗോവിന്ദൻ
ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയം; ജനാധിപത്യത്തെ കശാപ്പ് ചെയ്തു: മമത ബാനർജി
കാനം രാജേന്ദ്രൻ അന്തരിച്ചു
ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവ് ഒളിവിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top