Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃത്വം തുളുന്പിയ ഗാനം. ഗഗനം നീ... ഭുവനം നീ... എന്ന മാതൃസ്നേഹവും വാൽസല്യവും ദാർശനികതയുമൊക്കെ വെളിവാക്കിയ ഗാനം പാടി ആസ്വാദകരുടെ ഇഷ്ടം നേടിയിരിക്കുകയാണ് അന്ന ബേബി. കെജിഎഫിലെ ഗാനം ജീവിതത്തിൽ മറക്കാനാവാത്ത സന്തോഷം നൽകിയെന്നു പാലാ സ്വദേശിനിയായ ഈ ഗായിക പറയുന്നു. ബ്രഹ്മാണ്ഡ സിനിമയുടെ ഭാഗമായി സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള യാത്രയെക്കുറിച്ച് അന്ന മനസ് തുറക്കുന്നു...
മാസ് ആക്ഷൻ സിനിമ കെജിഎഫ് ചാപ്റ്റർ രണ്ട് പ്രേക്ഷക മനസ് കീഴടക്കിയതിൽ പ്രധാന ഘടകമാണ് അമ്മ - മകൻ ബന്ധം ദൃശ്യവൽക്കരിക്കുന്ന ഗാനം. മാതൃസ്നേഹത്തിന്റെ ശബ്ദമായി മാറുന്നത്?
കെജിഎഫ് ഒന്നാം ഭാഗം കാണുകയും അതിലെ പാട്ടു കേൾക്കുകയും ചെയ്തിട്ടുണ്ട്. 2020 ഒക്്ടോബറിൽ ഒരു വൈകുന്നേരം ഏഴര മണിക്കാണ് എന്റെ സുഹൃത്തായ സംഗീത സംവിധായകൻ സാം സൈമണ്‍ ജോർജ് ഫോണിൽ വിളിക്കുന്നത്. കെജിഎഫ് രണ്ടാം ഭാഗം മലയാളം വെർഷനിൽ ഫീമെയിൽ വോയ്സ് നോക്കുന്നുണ്ട്, വോയിസ് സാന്പിൾസ് അയക്കാൻ പറഞ്ഞു. ഇൻസ്ട്രമെന്റ്സും ബാക്ക്ഗ്രൗണ്ടുമൊന്നുമില്ലാതെ ഐ ഫോണിൽ പാട്ട് റെക്കോർഡ് ചെയ്ത് അയച്ചു. എനിക്ക് പ്രതീക്ഷ ഒട്ടുമില്ലായിരുന്നു. രാത്രി പത്തു കഴിഞ്ഞപ്പോഴാണ് സാം വിളിച്ച് കെജിഎഫിന്റെ സംഗീത സംവിധായകൻ രവി ബസ്രൂറിനു ശബ്ദം ഇഷ്ടപ്പെട്ടെന്നു പറയുന്നത്. പിന്നീട് രവി ബസ്രൂർ വിളിച്ച് പാട്ട് റെക്കോർഡിംഗിന് ബംഗളുരുവിൽ എത്തണമെന്നു പറഞ്ഞു. ഫസ്റ്റ് ലോക്ഡൗണ്‍ കഴിഞ്ഞ് കോവിഡ് രൂക്ഷമായ സമയത്താണ് ബംഗളുരുവിലെത്തുന്നത്. രാത്രിയിലായിരുന്നു റെക്കോർഡിംഗ്.
കെജിഎഫിലെ ഗാനത്തിലൂടെ ഇന്ത്യ മുഴുവൻ ട്രെൻഡായ സംഗീത സംവിധായകനാണ് രവി ബസ്രൂർ. അദ്ദേഹത്തിനൊപ്പം പാട്ടിന്റെ റെക്കോർഡിംഗ് നിമിഷങ്ങൾ ഓർക്കുന്പോൾ?
കെജിഎഫ് രണ്ടിൽ ഇത്രയും പ്രാധാന്യമുള്ള പാട്ടാണ് ഞാൻ പാടിയതെന്നു ചിന്തിച്ചിരുന്നില്ല. സ്റ്റുഡിയോയിൽ എത്തുന്പോൾ മറ്റു ഭാഷകളിലെ പാട്ടുകളുടെ റെക്കോർഡിംഗും നടക്കുകയാണ്. വളരെ ലാളിത്യമാർന്ന വ്യക്തിത്വമാണ് രവി ബസ്രൂറിന്റേത്. എന്നെ വളരെ കംഫർട്ടബിളാക്കി പാട്ടിന്റെ ആത്മാവിനെ കൃത്യമായി പഠിപ്പിച്ചു തന്നു. സിനിമയിൽ നല്ലൊരു കഥാ സന്ദർഭത്തിലാണ് പാട്ട് വരുന്നതെന്ന് റെക്കോർഡിംഗിനു ശേഷം അദ്ദേഹം പറഞ്ഞിരുന്നു. ഇത്രയും വലിയൊരു സിനിമ ആയതുകൊണ്ട് എന്റെ ശബ്ദത്തിൽ തന്നെയായിരിക്കുമോ ഗാനം എത്തുന്നതെന്ന സംശയമുണ്ടായിരുന്നു. സിനിമ റിലീസാകുന്നതിനു ദിവസങ്ങൾക്കു മുന്‍പ് പാട്ടിന്റെ ചെറിയൊരു ഭാഗം ഇവിടെ ഒരു സ്റ്റുഡിയോയിൽ പാടി റെക്കോർഡ് ചെയ്ത് അയക്കാൻ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എങ്കിലും പിന്നീട് ലിറിക്കൽ വീഡിയോ യൂടൂബിൽ റിലീസ് ചെയ്തപ്പോഴാണ് ഞാനും വിശ്വസിച്ചത്. അതുവരെ കെജിഎഫിൽ പാടിയ കാര്യം പരസ്യമാക്കിയിരുന്നില്ല.
തിയറ്ററിലെത്തി ഗാനത്തിന്റെ ദൃശ്യാവിഷ്കാരം കണ്ട നിമിഷം എങ്ങനെ ഓർക്കുന്നു?
കുടുംബത്തിനൊപ്പമാണ് കെജിഎഫ് ചാപ്റ്റർ രണ്ട് തിയറ്ററിൽ കാണാൻ പോയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഫ്ളാഷ് ബാക്ക് സ്റ്റോറിയിലാണ് എന്റെ പാട്ട് വന്നത്. അത് തിയറ്ററിൽ കണ്ട നിമിഷം ജീവിതത്തിൽ ഏറ്റവും അവിസ്മരണീയമായിരുന്നു. അഭിമാന നിമിഷം. എല്ലായിടത്തു നിന്നും നല്ല അഭിപ്രായം വന്നത് ആത്മവിശ്വാസം വർധിപ്പിച്ചു. ചലച്ചിത്ര പിന്നണി ഗാന മേഖലയിൽ തുടക്കക്കാരിയാണ് ഞാൻ. കെജിഎഫിലെ ജനപ്രിയ ഗാനം പാടാൻ പറ്റിയത് വലിയ അനുഗ്രഹമായി കാണുന്നു. ഒരു കലാകാരിയെന്ന നിലയിൽ എന്റെ ശബ്ദം പ്രേക്ഷകരിലേക്ക് എത്തിയതും അവർ ആശംസകൾ അറിയിച്ചതുമൊക്കെ വലിയ സന്തോഷം നൽകി. ഇനിയുമേറെ ദൂരം പോകാൻ അത് ഊർജമാകുന്നു.
ചലച്ചിത്ര ഗാന മേഖലയിൽ ഇപ്പോൾ മികച്ചൊരു മേൽവിലാസം ലഭിച്ചുകഴിഞ്ഞു. ഇതുവരെയുള്ള സംഗീത യാത്ര എങ്ങനെയായിരുന്നു?
അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ ക്രിസ്തീയ ഭക്തിഗാനം റെക്കോർഡിംഗിനു പാടിയാണ് സംഗീത മേഖലയിലേക്ക് എത്തുന്നത്. പിന്നീട് പത്താം ക്ലാസിലെത്തിയ സമയത്ത് സൂര്യ ടിവിയിൽ സൂപ്പർ സിംഗർ റിയാലിറ്റി ഷോയിൽ പങ്കെടുത്തു. സ്കൂൾ കാലത്ത് കലോൽസവങ്ങളിൽ സജീവമായിരുന്നു. പാലാ കമ്യൂണിക്കേഷൻസിലെ ജോസഫ് സാറിന്റെ ശിക്ഷണത്തിലാണ് സംഗീതം പഠിച്ചു തുടങ്ങുന്നത്. പിന്നീട് കർണാട്ടിക് സംഗീതം എം.എൻ. സലീം, ഹിന്ദുസ്ഥാനി സംഗീതം ഉസ്താദ് ഫയസ് ഖാൻ എന്നിവരുടെ ശിക്ഷണത്തിലും പഠിച്ചു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ പഠിക്കുന്ന സമയത്ത് ആൽബം സോംഗുകളും ഭക്തി ഗാനങ്ങളുടെ റെക്കോർഡിംഗും ചെയ്തിരുന്നു.
2014 ൽ എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്താണ് സിനിമകൾക്കു ബാക്ക്ഗ്രൗണ്ട് സ്കോറും ട്രാക്കും പാടി തുടങ്ങുന്നത്. ഒരു വർഷത്തിനു ശേഷം ജോലി രാജിവച്ച് പൂർണമായി സംഗീതത്തിലേക്കു തിരിഞ്ഞു. സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ പാട്ടുകളുടെ ഓണ്‍ലൈൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതും അവസരങ്ങളൊരുക്കി.
പിന്നണി ഗായികയായി അടുത്ത പടി കയറുന്നത്?
പാടുന്നതിനൊപ്പം സംഗീത സംവിധാനവും എനിക്കിഷ്ടമാണ്. ഒരു ഓണപ്പാട്ടും ക്രിസ്തീയ ഭക്തി ഗാനവും സംഗീതം ചെയ്ത് പാടി പുറത്തിറക്കിയിട്ടുണ്ട്. അന്ന ബേബി ഒഫിഷ്യൻ എന്ന എന്റെ യൂടൂബ് ചാനലിലൂടെ അത് റിലീസ് ചെയ്തിട്ടുണ്ട്. 2017 ൽ കവിയൂർ ശിവപ്രസാദ് സംവിധാനം ചെയ്ത സ്ഥാനം എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായികയാകുന്നത്. അതിൽ ഡോ. സാം കടമ്മനിട്ടയുടെ സംഗീതത്തിൽ ഗാനഗന്ധർവൻ യേശുദാസിനൊപ്പം ഡ്യൂയറ്റ് പാടി. പിന്നീട് വിശുദ്ധ പുസ്തകം, മൂരി തുടങ്ങിയ ഒരുപിടി ചിത്രങ്ങളിൽ പാടി. അനൂപ് മേനോൻ നായകനായ വിധിയിലാണ് അവസാനം പാടിയത്. പിന്നീടായിരുന്നു മകളുടെ ജനനം. മകൾക്ക് ആറുമാസം പ്രായമായി.
കലയും കുടുംബവും ഒപ്പമുണ്ട്. കുടുംബത്തിന്റെ പിന്തുണ എങ്ങനെയാണ്?
പാലായ്ക്കുസമീപം പൂവരണിയാണ് എന്റെ സ്ഥലം. പപ്പ ബേബി ജോസഫും അമ്മ ഷീബയും സഹോദരി മീരയും പൂവരണിയിലെ വീട്ടിലുണ്ട്. ഞാൻ അങ്കമാലിയിൽ ഭർത്താവിന്റെ വീട്ടിലാണ്. ഭർത്താവ് അരുണ്‍ അഗസ്റ്റിൻ കൊച്ചിയിൽ സോഫ്റ്റ് വെയർ സ്റ്റാർട് അപ് ചെയ്യുന്നു. മകൾ ആഡ്ലിൻ ആൻ അരുണ്‍. രണ്ടു കുടുംബങ്ങളുടെയും പിന്തുണയാണ് എനിക്കു ബലമേകുന്നത്.
ലിജിൻ കെ ഈപ്പൻ
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
Latest News
നീർനായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്
ചർച്ച വിജയം; മിൽമ സമരം പിൻവലിച്ചു
നവവധുവിന് മർദനമേറ്റ സംഭവം; പ്രതിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി
താനൂര്‍ കസ്റ്റഡി മരണം ; ഒന്നാം പ്രതിയുടെ കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു
സിപിഎം നേതാവ് പി.വി.സത്യനാഥന്റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു
Latest News
നീർനായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്
ചർച്ച വിജയം; മിൽമ സമരം പിൻവലിച്ചു
നവവധുവിന് മർദനമേറ്റ സംഭവം; പ്രതിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി
താനൂര്‍ കസ്റ്റഡി മരണം ; ഒന്നാം പ്രതിയുടെ കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു
സിപിഎം നേതാവ് പി.വി.സത്യനാഥന്റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top