Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാവങ്ങൾക്കായി ഇത്തിരി സമയം
മൈക്കിൾ കിർവൻ എന്ന ചെറുപ്പക്കാരൻ അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ കിർവൻ തന്റെ ഹോസ്റ്റലിലേക്കു മടങ്ങുന്ന അവസരത്തിൽ വഴിവക്കിലിരുന്ന ഒരാൾ ഭക്ഷിക്കാൻ എന്തെങ്കിലും നൽകണമെന്നു യാചിച്ചു. അതുകേട്ട ഭാവം പോലും കാണിക്കാതെ കിർവൻ തന്റെ ഹോസ്റ്റലിലേക്കു പോയി.
പക്ഷേ ഹോസ്റ്റലിലെത്തിയപ്പോൾ കിർവനു സ്വസ്ഥമായി ഇരിക്കാൻ സാധിച്ചില്ല. വേഗം അല്പം ചൂടുള്ള ഭക്ഷണം തയാറാക്കി അതു വഴിവക്കിലിരുന്ന യാചകനു കിർവൻ എത്തിച്ചുകൊടുത്തു. കിർവന്റെ ജീവിതത്തിലെ ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല അത്. പ്രത്യുത, ആ ചെറുപ്പക്കാരന്റെ ജീവിതത്തിലെ ഒരു മിഷന്റെ തുടക്കമായിരുന്നു അത്.
ഒഹായോ സംസ്ഥാനത്തു നിന്നുള്ള ജനപ്രതിനിധി സഭാംഗമായ കോൺഗ്രസ്മെൻ മൈക്കിൾ കിർവന്റെ കൊച്ചു മകനായിരുന്നു ഈ ചെറുപ്പക്കാരൻ. 1935 മുതൽ 1970 വരെ എപ്പോഴും വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട പാരന്പര്യമുള്ള സമുന്നതനായ രാഷ്ട്രീയ നേതാവായിരുന്നു കോൺഗ്രസ്മെൻ കിർവൻ. തൊഴിൽരഹിതനായ താൻ ഒരു ജോലിക്കു വേണ്ടിയാണു തെരഞ്ഞെടുപ്പിൽ മത്സരിക്കു ന്നതെന്നു തുറന്നു പറയാനുള്ള ആർജവം 1935-ൽ ഈ രാഷ്ട്രീയക്കാരനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഈ സത്യസന്ധത പൊതുജനത്തിനു ഇഷ്ടപ്പെട്ടു. അങ്ങനെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ, ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ സ്വന്തം താത്പര്യങ്ങളെക്കാൾ ജനങ്ങളുടെ താത്പര്യങ്ങൾക്കാണു അദ്ദേഹം പ്രാധാന്യം നൽകിയത്. അദ്ദേഹത്തിന്റെ ഈ മാതൃക അദ്ദേഹത്തിന്റെ കൊച്ചുമകനെയും ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നു വ്യക്തം.
ഈ കാലഘട്ടത്തിൽ വാഷിംഗ്ടൺ ഡിസിയിലെ ആകാശപ്പറവകൾക്കു സഹായമെത്തിക്കുന്നതിൽ മുൻപന്തിയിൽനിന്നവരിലൊരാൾ കാത്തലിക് വർക്കർ മൂവ്മെന്റിന്റെ സഹ സ്ഥാപകയായ ഡോരതി ഡേ (1897-1980) ആയിരുന്നു. കിർവൻ ഭവനത്തിലെ നിത്യസന്ദർശകയായിരുന്ന ഡോരതിയും കിർവൻ എന്ന ചെറുപ്പക്കാരനെ ഏറെ സ്വാധീനിക്കുകയുണ്ടായി. അങ്ങനെയാണു കോളജ് പഠനത്തോടൊപ്പം ആകാശപ്പറവകളെ സഹായിക്കുന്ന മിഷൻ ആരംഭിച്ചതും 54-ാം വയസിൽ കാൻസർ ബാധിച്ചു മരിക്കുന്നതുവരെ പതിനായിരക്കണക്കിനു ആകാശപ്പറവകൾക്കു കിർവൻ ആശ്വാസവും സഹായവും എത്തിച്ചതും.
കിർവൻ തന്റെ മിഷൻ ആരംഭിച്ച അവസരത്തിൽ ഒരു ദിവസം കുറെ ഭക്ഷണം തയാറാക്കി ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ആകാശപ്പറവകൾ ഇരുന്നിരുന്ന ഒരു സ്ഥലത്തു കൊണ്ടു ചെന്നു വച്ചു. അപ്പോൾ അവരിലൊരാൾ എഴുന്നേറ്റു ചെന്നു ആ പാത്രമെടുത്തു കിർവന്റെ തലയ്ക്കിട്ട് ഇടിച്ചു പാത്രം പൊട്ടിച്ചു ഭക്ഷണം മുഴുവൻ കിർവന്റെ ദേഹത്തു വീഴിച്ചു.
കിർവൻ അല്പം പോലും കുപിതനാകാതെ എന്താണു കാര്യമെന്നു ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു: പട്ടിക്കും പൂച്ചയ്ക്കും തീറ്റ കൊടുക്കുന്നതു പോലെ നിങ്ങൾ ഭക്ഷണം കൊണ്ടുവയ്ക്കുന്നു! എന്നിട്ടു നിങ്ങൾ മാറിപ്പോകുന്നു! ഞങ്ങളോടു സംസാരിക്കുക. ഞങ്ങൾ നിങ്ങളെ കടിക്കുകയില്ല! ഇതെക്കുറിച്ചു കിർവൻ പിന്നീട് ഇപ്രകാരം എഴുതി: തെരുവിലുള്ള മനുഷ്യരും സ്നേഹിക്കപ്പെടണമെന്നും കേൾക്കപ്പെടണമെന്നും ആദരിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നവരാണ്. ആരെങ്കിലും അവർക്കു സഹായമെത്തിക്കുന്നതിൽ അവർക്കു സ ന്തോഷമുണ്ട്. എന്നാൽ, അതിലേറെ അവർ ആഗ്രഹിക്കുന്നതു മനുഷ്യരുടെ സൗഹൃദമാണ്.
കിർവൻ പിന്നീട് ചെയ്യുവാൻ ശ്രമിച്ചതു അതായിരുന്നു. അദ്ദേഹം ആദ്യം തന്റെ ഹോസ്റ്റൽ റൂമും പിന്നീട് തന്റെ ഭവനവും ആകാശപ്പറവകൾക്കു വിശ്രമം കണ്ടെത്തുവാനുള്ള സ്ഥലമാക്കി മാറ്റി. പിന്നീട് വാഷിംഗ്ടൺ ഡിസിയിൽ വിവിധ ഭവനങ്ങൾ അവർക്കു വേണ്ടി തുറന്നു. എന്നു മാത്രമല്ല, അവരെപ്പോലെ ദരിദ്രനായി അവരോടൊപ്പം ജീവിച്ചു. 1999 നവംബർ 22-നു അദ്ദേഹം മരിച്ചപ്പോൾ നാഷണൽ കാത്തലിക് റിപ്പോർട്ടർ എന്ന പത്രത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള വാർത്തയുടെ തലക്കെട്ട് ഇപ്രകാരമായിരുന്നു: വേഷപ്രച്ഛന്നനായ ദൈവത്തെ കിർവൻ ദിവസവും സേവിച്ചു.
നമ്മുടെ ചുറ്റിലും ദരിദ്രരുണ്ട്. പാർശ്വവത്കരിക്കപ്പെട്ടവരുണ്ട്. രോഗികളുണ്ട്. ബന്ധിതരുണ്ട്. നിരാശ്രയരുണ്ട്. അവരോടൊക്കെ കരുണകാണിക്കുന്നതിൽ നാം ശ്രദ്ധാലുക്കളുമായിരിക്കാം. അവർക്കതിനു തീർച്ചയായും നമ്മോടു നന്ദിയും കാണും. എന്നാൽ, അവർക്കു വേണ്ടതു ഭക്ഷണവും വസ്ത്രവും പാർപ്പിടവും മാത്രമല്ല എന്നതു നാം മറന്നു പോകരുത്. കിർവൻ കണ്ടെത്തിയതു പോലെ, തെരുവിലെ മനുഷ്യരും സ്നേഹിക്കപ്പെടണമെന്നും കേൾക്കപ്പെടണമെന്നും ആദരിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നവരാണ്. അവരും മറ്റുള്ളവരെപ്പോലെ മനുഷ്യസൗഹൃദത്തിനായി കേഴുന്നവരാണ്. അവർക്കായി, നമുക്കു സമയമുണ്ടോ എന്നതാണു പ്രധാനപ്പെട്ട ചോദ്യം.
ആകാശപ്പറവകൾക്കായി പങ്കുവയ്ക്കാൻ കിർവനു ധാരാളം സമയമുണ്ടായിരുന്നു. കാരണം, അദ്ദേഹം തന്റെ ജീവിതം പൂർണമായി അവരുടെ സേവനത്തിനു മാറ്റിവച്ചിരിക്കുകയായിരുന്നു. കിർവനെപ്പോലെ പലരും നമ്മുടെ സമൂഹത്തിലും അങ്ങനെ ചെയ്യുന്നുണ്ട്. എന്നാൽ, അവരെപ്പോലെ നമുക്കൊരിക്കലും ചെയ്യുവാൻ സാധിക്കുകയില്ല.
എങ്കിൽപ്പോലും നമുക്കു സാധിക്കുന്ന രീതിയിൽ അവർക്കും നമ്മുടെ സമയവും സഹായവും സൗഹൃദവും നൽകേണ്ടതുണ്ട്. കാരണം, അവരും നമ്മെപ്പോലെ മനുഷ്യരാണ്. അവരെയും നമ്മെപ്പോലെ നമ്മുടെ സമൂഹത്തിലെ അംഗങ്ങളായി നാം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്പോൾ മാത്രമേ നാമും യഥാർഥ മനുഷ്യരായി മാറുന്നൊള്ളു എന്നതു നമുക്കു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top