Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുടെ അപ്പൻ അയാൾക്ക് പത്തു വയസുള്ളപ്പോൾ മരണമടഞ്ഞു. വീട്ടിലെ ബുദ്ധിമുട്ടുകൾ മൂലം അയാൾക്ക് പത്താംക്ലാസ് വരെ മാത്രമേ പഠിക്കാൻ സാധിച്ചുള്ളൂ. വീട്ടിലെ ഏക ആൺകുട്ടി ആയിരുന്നതിനാൽ വീട്ടുകാര്യങ്ങൾക്കായി പണം കണ്ടെത്തേണ്ട ഉത്തരവാദിത്വം അയാൾക്ക് കൂടി ഉള്ളതായിരുന്നു. രോഗിയായ അമ്മയേയും അനുജത്തിയേയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ചെറുപ്രായത്തിൽതന്നെ ജോർജ് എന്ന അയാൾ ഏറ്റെടുക്കേണ്ടിവന്നു.
ഒരു പലചരക്ക് സ്ഥാപനത്തിൽ സഹായിയായി ജോലി തുടങ്ങിയ അയാൾ തന്റെ ഇരുപത്തിയഞ്ചാം വയസിൽ സ്വന്തമായി ഒരു വ്യാപാര സ്ഥാപനം തുടങ്ങി. സ്ഥിരോത്സാഹവും ലക്ഷ്യബോധവും കൊണ്ടാണ് തന്റെ ചെറുപ്രായത്തിൽ തന്നെ ഇത്തരത്തിൽ ഉയരാൻ അയാൾക്ക് കഴിഞ്ഞത്. അയാൾക്ക് ഇപ്പോൾ അൻപതു വയസായി. ഒന്നല്ല അഞ്ച് വ്യാപാരസ്ഥാപനങ്ങൾ സ്വന്തമായുണ്ട്. അയാളും ഭാര്യയും മക്കൾ മൂന്നുപേരും കൂടിയാണ് എന്നെ കാണാൻ വന്നത്.
അയാളും ഭാര്യ ലിന്റയും വലിയ മനോവിഷമത്തിൽ ആണ് ഇപ്പോൾ. അല്ലലില്ലാതെ ആണ് താൻ തന്റെ മക്കളെ വളർത്തിയതെന്നും എന്നാൽ അതിന്റ വിലയൊന്നും അവർ മനസ്സിലാക്കുന്നില്ലെന്നും തന്നോടും ഭാര്യയോടും കുടുംബത്തോടുംമക്കൾക്ക് തെല്ലും സ്നേഹമില്ലെന്നും അയാളെന്നോട് പറഞ്ഞു. വിഷയത്തിലേക്ക് വരാം. അയാളുടെ മക്കളിൽ രണ്ടാമനാണ് അജു. ഡിഗ്രി വിദ്യാർത്ഥിയായ അവൻ ഇപ്പോൾ സസ്പെൻഷനിലാണ്. കാരണം കോളജിലെ നിയമങ്ങൾ പലതവണ അവൻ ലംഘിക്കുകയും ലംഘിക്കാൻ സഹപാഠികളിൽ ചിലരെ പ്രേരിപ്പിക്കുകയും ചെയ്തു. എങ്ങനെയെങ്കിലും സസ്പെൻഷൻ പിൻവലിക്കാൻ കോളജ് അധികൃതരെ സ്വാധീനിക്കാൻ കഴിയുമോ എന്ന് ജോർജ് എന്നോട് ചോദിച്ചു.
ഞാൻ കോളജിലേക്ക് ഫോൺ ചെയ്തെങ്കിലും കാര്യം വളരെ ഗൗരവം ഉള്ളത് ആയതിനാൽ വിട്ടുവീഴ്ച ഒന്നും ഉണ്ടാകാൻ ഇടയില്ല എന്നാണ് അധികൃതർ എന്നോട് പറഞ്ഞത്. മകൻ ഡിഗ്രി പഠനം തുടങ്ങിയപ്പോൾ തന്നെ അവന്റെ നിർബന്ധത്തിനു വഴങ്ങി രണ്ട് ലക്ഷത്തിൽ പരം വില വരുന്ന ബൈക്ക് താൻ അവന് വാങ്ങിക്കൊടുത്തു എന്നും, അതോടുകൂടിയാണ് അവന്റെ കൂട്ടുകെട്ട് വഷളായതെന്നും ജോർജ് വലിയ കുറ്റബോധത്തോടെ എന്നോട് പറഞ്ഞു. ജോർജ് വളർന്നുവന്ന വഴികളും സാഹചര്യങ്ങളും മക്കൾക്ക് അറിയാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ മൗനം അവലംബിക്കുകയാണ് ചെയ്തത്.
താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ എന്തിനാണ് തന്റെ മക്കൾ അറിയുന്നത് എന്ന ചിന്തയിലായിരുന്നു അയാൾ. എന്റെ മുറിയിൽ വച്ച് തന്നെ ജോർജിനെ കൊണ്ട് ഞാനാ കഥയെല്ലാം പറയിപ്പിച്ചു. അയാളുടെ മക്കളുടെ പ്രത്യേകിച്ച് അജുവിന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു.
പ്രിയപ്പെട്ട മാതാപിതാക്കളേ, ബുദ്ധിമുട്ടേറിയ നിങ്ങളുടെ ജീവിതവഴികളെ മക്കൾക്ക് പരിചയപ്പെടുത്തുന്നതിൽ എന്താണ് അപാകത. നാണക്കേട് വിചാരിക്കാൻ അതിൽ എന്താണുള്ളത്. കുടുംബത്തോടും മാതാപിതാക്കളോടും സ്നേഹം ഉണ്ടാകാനും മക്കൾ വഴിതെറ്റിപ്പോകാതിരിക്കാനും ഉത്സാഹത്തോടെ അധ്വാനിച്ച് മുന്നേറാനും അലസത വെടിയാനും ആ ഒരറിവ് അവരെ സഹായിക്കുകയില്ലേ? തങ്ങൾക്ക് ജീവിതത്തിൽ ലഭിക്കുന്ന സൗകര്യങ്ങളൊക്കെ തങ്ങൾതന്നെ തങ്ങളുടെ ജനനത്തിനു മുൻപ് റിസർവ് ചെയ്തതാണെന്ന് മക്കൾക്കാർക്കും അവകാശപ്പെടാൻ ആവുകയില്ലല്ലോ.
ദൈവാനുഗ്രഹത്താൽ തങ്ങൾക്ക് ലഭിച്ച സൗഭാഗ്യങ്ങൾ ആയി അവയെ അവർ കാണണം.അത്തരം സൗഭാഗ്യങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത നിരാശ്രയരായ കുട്ടികളുടെ ജീവിതത്തെ അവർ തങ്ങളുടെ ആത്മശോധനാവിഷയം ആക്കണം. മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന സൗകര്യങ്ങൾക്കും സാമ്പത്തികത്തിനുമൊക്കെ വില കൽപ്പിക്കാൻ മക്കൾക്ക് കഴിയണമെന്നുണ്ടെങ്കിൽ അവർ തങ്ങളുടെ മാതാപിതാക്കൾക്കു തന്നെ വില കൽപ്പിക്കുന്നവരാകണം.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail:
[email protected]
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പ
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോച
ആരോഗ്യം സംരക്ഷിക്കാം, ചെലവ് നിയന്ത്രിക്കാം
ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളി
കുളിപ്പിച്ചു കുളിപ്പിച്ച്...
അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ
മാതാപിതാക്കളെ ഓർക്കണം
അരുണ് എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെട
വണ്ടി ശരിയാണ്, വഴി ശരിയല്ല...
പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കു
അച്ചാച്ചൻ ആദ്യം മരിക്കണേ
ആ മക്കൾ കണ്ണു നിറഞ്ഞാണ് മരിച്ചുപോയ തങ്ങളുടെ മാതാപിതാക്കളെ അനുസ്മരിച്ചത്. അമ്മച്ചിക്ക് ഗൗരവതരമായ രോഗം പിടിപെട്ടെന
പുൽകൂട്ടിലെ കുടുംബം
എനിക്ക് നന്നായി അറിയാം ആ കുടുംബത്തെ. ഒത്തിരി നാളുകൾക്കുശേഷമാണ് ബേബിച്ചൻ എനിക്ക് ഫോൺ ചെയ്യുന്നത്. ബേബിച്ചന്റെ മകളു
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയ
ചതിക്കുഴികൾ
അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ട
വലയിൽ കുടുങ്ങുന്ന കുഞ്ഞുങ്ങൾ
അവർ എന്നെ കാണാൻ വന്നത് വലിയ മാനസിക വിഷമത്തോടെയാണ്. ജോണി മാത്യുവും ഭാര്യ ആലീസും. നാലു മക്കളാണ് അവർക്ക്, രണ്ടാണും രണ്
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പ
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോച
ആരോഗ്യം സംരക്ഷിക്കാം, ചെലവ് നിയന്ത്രിക്കാം
ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളി
കുളിപ്പിച്ചു കുളിപ്പിച്ച്...
അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ
മാതാപിതാക്കളെ ഓർക്കണം
അരുണ് എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെട
വണ്ടി ശരിയാണ്, വഴി ശരിയല്ല...
പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കു
അച്ചാച്ചൻ ആദ്യം മരിക്കണേ
ആ മക്കൾ കണ്ണു നിറഞ്ഞാണ് മരിച്ചുപോയ തങ്ങളുടെ മാതാപിതാക്കളെ അനുസ്മരിച്ചത്. അമ്മച്ചിക്ക് ഗൗരവതരമായ രോഗം പിടിപെട്ടെന
പുൽകൂട്ടിലെ കുടുംബം
എനിക്ക് നന്നായി അറിയാം ആ കുടുംബത്തെ. ഒത്തിരി നാളുകൾക്കുശേഷമാണ് ബേബിച്ചൻ എനിക്ക് ഫോൺ ചെയ്യുന്നത്. ബേബിച്ചന്റെ മകളു
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയ
ചതിക്കുഴികൾ
അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ട
വലയിൽ കുടുങ്ങുന്ന കുഞ്ഞുങ്ങൾ
അവർ എന്നെ കാണാൻ വന്നത് വലിയ മാനസിക വിഷമത്തോടെയാണ്. ജോണി മാത്യുവും ഭാര്യ ആലീസും. നാലു മക്കളാണ് അവർക്ക്, രണ്ടാണും രണ്
കാര്യം നിസാരം
അയാൾ ഒരു ഗ്രാമീണൻ ആണ്. തനി നാടൻ എന്ന് പറഞ്ഞാൽ അത് അയാളെക്കുറിച്ച് നൂറുശതമാനവും ശരിയാണ്. വളരെ ബുദ്ധിമുട്ടിയാണ് അയ
ശീലങ്ങൾ മാറ്റണം
ഡോക്ടർ ആണ് അയാൾ. ഹൈറേഞ്ചിൽ ഉള്ള ഒരു കർഷക കുടുംബത്തിലെ മൂന്നാമത്തെ സന്താനം. അയാളുടെ അപ്പൻ പോത്തച്ചൻ തന്റെ കാർഷികവൃത
ഉയിർത്തെഴുന്നേൽപ്പ്
അയാളുടെ മരണം ആ നാട്ടുകാർക്ക് എല്ലാവർക്കും അവിശ്വസനീയമായ ഒരു വാർത്തയായിരുന്നു. അയാൾ കുമാർ എന്ന് നാട്ടുകാർ വിളിച്ച
വിവാഹം വേണ്ട!
മക്കളിൽ മൂത്തവളാണവൾ, റിനി. നേരെ ഇളയവൾ റിനീഷ. ഏറ്റവും ഇളയവൻ റിനോഷ്.റിനോഷ് പി.ജി വിദ്യാർത്ഥിയാണ്.റിനോഷും റിനിയും
മക്കളെ മാനിക്കണം
ഒരധ്യാപകന്റെ മകനാണയാൾ. പേര് ചെറിയാൻ. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. റിട്ടയർ ചെയ്തിട്ട് അഞ്ച് വർഷമായി.ചെറിയാന്റെ ഭാ
ഒരു കുടുംബനാഥന്റെ പതനം
ആഗതൻ ഒരു സീനിയർ സിറ്റിസൺ ആണ്. ചോദിച്ചപ്പോൾ മനസിലായി അയാൾക്ക് പ്രായം അറുപത്തേഴായെന്ന്. വിവാഹിതനാണ്. മൂന്ന് മക്കളു
മാനക്കേട് ഉണ്ടാക്കുന്നവർ
അവൾക്ക് പ്രായം ഇരുപത്തൊൻപത് ആയെങ്കിലും കാഴ്ചയിൽ അത്രയും തോന്നുകയില്ല. കുര്യാപ്പി-മോളമ്മ ദന്പതികളുടെ മൂന്ന് മക്ക
മക്കൾക്കു വേണ്ടി അധ്വാനിക്കുന്നവർ
വലിയ വ്യഥയോടെയാണ് വൃദ്ധ ദന്പതികളായ അവരിരുവരും എന്നെ കാണാൻ വന്നത്. ഞങ്ങൾക്ക് അന്യോന്യം മുൻകൂട്ടി പരിചയം ഒന്നുമില
രണ്ടാം വിവാഹം
അയാൾക്ക് തന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും ഒന്ന് തുറന്നുപറഞ്ഞേ മതിയാകൂ. ഫോണ് മാർഗമാണ് അയാൾ എന്നോട് സംസാരിച്ചത്. കക്ഷ
അഭിലാഷിന്റെ തത്ത്വശാസ്ത്രം
അഭിലാഷിനെ ഞാൻ പരിചയപ്പെടുന്നത് പത്തു വർഷം മുന്പാണ്. അന്ന് അയാൾക്ക് ഇരുപത് വയസാണ്. ശാരീരിക വൈകല്യമുള്ള അഭിലാഷ് ഇ
Latest News
ബിജെപി അനുകൂലമെന്ന ചർച്ചകൾ തള്ളി എൻഎസ്എസ്
ബ്രിട്ടനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,610 കോവിഡ് മരണങ്ങൾ
മെട്രോ സ്റ്റേഷനിൽ കുഴഞ്ഞുവീണയാളുടെ ജീവൻ രക്ഷിച്ച് സിഐഎസ്എഫ് ജവാൻ- വീഡിയോ
ആറ് രാജ്യങ്ങളിലേക്ക് ബുധനാഴ്ച മുതൽ ഇന്ത്യ കോവിഡ് വാക്സിൻ അയച്ചുതുടങ്ങും
ലങ്കൻ നാവികസേനാ കപ്പലിലിടിച്ച് ഇന്ത്യൻ ബോട്ട് മുങ്ങി
Latest News
ബിജെപി അനുകൂലമെന്ന ചർച്ചകൾ തള്ളി എൻഎസ്എസ്
ബ്രിട്ടനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,610 കോവിഡ് മരണങ്ങൾ
മെട്രോ സ്റ്റേഷനിൽ കുഴഞ്ഞുവീണയാളുടെ ജീവൻ രക്ഷിച്ച് സിഐഎസ്എഫ് ജവാൻ- വീഡിയോ
ആറ് രാജ്യങ്ങളിലേക്ക് ബുധനാഴ്ച മുതൽ ഇന്ത്യ കോവിഡ് വാക്സിൻ അയച്ചുതുടങ്ങും
ലങ്കൻ നാവികസേനാ കപ്പലിലിടിച്ച് ഇന്ത്യൻ ബോട്ട് മുങ്ങി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top