സംഗീതത്തിലൂടെയും കൗതുകമുണർത്തുന്ന വീഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ പ്രിയങ്ക പരാശർ, അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ വൈറലായിരിക്കുകയാണ്. പ്രിയങ്കയുടെ ജീവിതത്തിലെ ഇതുവരെ അറിയപ്പെടാത്ത ഒരു ഭാഗം ലോകത്തിനു മുന്നിൽ തുറന്നുകാട്ടുന്നതായിരുന്നു ആ വീഡിയോ.

കാഴ്ചശേഷിയില്ലാത്ത തന്‍റെ മാതാപിതാക്കളുടെ ജീവിതത്തെക്കുറിച്ചും, അവർ സഹിച്ച കഷ്ടപ്പാടുകളെക്കുറിച്ചുമുള്ള പ്രിയങ്കയുടെ തുറന്നുപറച്ചിൽ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നു. സഹതാപം കൊണ്ടല്ല, മറിച്ച് തന്‍റെ കഴിവുകൾ തിരിച്ചറിഞ്ഞുകൊണ്ട് ആളുകൾ തന്നെ ഇഷ്ടപ്പെടണമെന്ന് ആഗ്രഹിച്ചതിനാലാണ് മാതാപിതാക്കളെക്കുറിച്ച് ഇത്രയും കാലം സംസാരിക്കാതിരുന്നതെന്ന് പ്രിയങ്ക വീഡിയോയിൽ പറയുന്നു.




"ഒരു കൈയിൽ ഊന്നുവടിയും മറുകൈയിൽ എന്നെയും ചേർത്താണ് അവർ നടന്നത്' എന്ന പ്രിയങ്കയുടെ വാക്കുകൾ അവരുടെ കുട്ടിക്കാലം എത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എന്നതിന്‍റെ നേർക്കാഴ്ചയാണ്. മകൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിനായി കാഴ്ചയില്ലാത്ത ഈ മാതാപിതാക്കൾ നഗരങ്ങൾ തോറും മാറിത്താമസിച്ചു. ഔദ്യോഗിക ജോലിക്കിടയിലും വീട്ടുജോലികൾക്കിടയിലും അച്ഛൻ പ്രിയങ്കയെ സംഗീതം പഠിപ്പിക്കാൻ സമയം കണ്ടെത്തി.

ഈ സംഗീതമാണ് പിന്നീട് പ്രിയങ്കയുടെ കരിയറിന് അടിത്തറയായത്. അമ്മയാകട്ടെ, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വീടിന്‍റെ കാര്യങ്ങൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്തു. മാതാപിതാക്കളുടെ ഈ കഷ്ടപ്പാടുകൾ കണ്ടപ്പോൾ, താൻ അവർക്കൊരു താങ്ങായി നേരത്തെ ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചതായി പ്രിയങ്ക തുറന്നുപറയുന്നു.

പ്രിയങ്ക ജനിക്കുന്നതിന് മുൻപ് അവരുടെ മാതാപിതാക്കൾക്ക് വഴികാട്ടികളായി ഉണ്ടായിരുന്നത് അവരുടെ ഗുരുക്കന്മാരും അധ്യാപകരുമായിരുന്നു. തങ്ങളുടെ ജീവിതയാത്രയ്ക്ക് അടിത്തറയിട്ട ഗുരുക്കന്മാരോടുള്ള ആദരസൂചകമായി, ഒരു പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാൻ പ്രിയങ്ക മാതാപിതാക്കളെയും കൂട്ടിപ്പോയി.

തങ്ങളുടെ പഴയ വിദ്യാലയവും ഗുരുക്കന്മാരെയും വീണ്ടും കണ്ടപ്പോൾ അവർക്കുണ്ടായ സന്തോഷം വാക്കുകൾക്കതീതമായിരുന്നു. ഈ വൈകാരിക നിമിഷങ്ങൾ പ്രിയങ്ക വീഡിയോയിൽ പകർത്തി. ഇതിനോടകം 64 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. പ്രിയങ്കയ്ക്കും കുടുംബത്തിനും സ്നേഹവും ആശംസകളുമായി നിരവധി കമന്‍റുകൾ പോസ്റ്റിന് ലഭിച്ചു.

നിങ്ങളുടെ മാതാപിതാക്കൾക്ക് എല്ലാ അംഗീകാരവും ലഭിക്കണമെന്നും, ഓരോ വിജയത്തിന് പിന്നിലും ഒരുപാട് കഷ്ടപ്പാടുകളുടെ കഥയുണ്ടെന്നും, ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിന് നന്ദിയുണ്ടെന്നും തുടങ്ങിയ നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. പ്രിയങ്കയുടെ ഈ വെളിപ്പെടുത്തൽ ഒരു വ്യക്തിപരമായ കഥ എന്നതിലുപരി, സ്നേഹം, അതിജീവനം, കുടുംബബന്ധങ്ങളുടെ ശക്തി എന്നിവയുടെ ആഴം വ്യക്തമാക്കുന്നതാണ്. പ്രതിസന്ധികളെ അതിജീവിച്ച് മകളെ വളർത്തിയ ആ മാതാപിതാക്കളുടെ കഥ, ഏവർക്കും ഒരു പ്രചോദനമാണ്.