Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
ഡോണൾഡ് ട്രംപിനെ കിടുകിടാ വിറപ്പിച്ചിരുന്ന ആ ആൾ
Friday, July 10, 2020 4:05 PM IST
ലോകത്ത് ആരെയും വിറപ്പിക്കാൻ ശേഷിയുള്ള വന്പനാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, ലോകപോലീസായ ട്രംപിനെ കിടുകിടെ വിറപ്പിച്ചിരുന്ന ഒരാളുണ്ട്. ആ ആളെ ഏറെ പേടിച്ചു കഴിഞ്ഞിരുന്ന ട്രംപിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നു. ഇതുവരെ പുറംലോകം അറിയാതിരുന്ന ട്രംപ് കഥകൾ പുറത്തുകൊണ്ടുവന്നത് അദ്ദേഹത്തിന്റെ കുടുംബാംഗം തന്നെയാണ്.
കുട്ടിയായിരുന്നപ്പോൾ വൈകാരികമായി ഒരുപാട് അപമാനിക്കപ്പെട്ട വ്യക്തിയാണ് ഡൊണാൾഡ് ട്രംപ്. അദ്ദേഹത്തിന്റെ അച്ഛൻ ഫ്രഡ് ട്രംപിന്റെ പരുക്കനും കർശനക്കാരനും ദയയില്ലാതെ പെരുമാറുന്നയാളുമായിരുന്നു. അതിനാൽ ട്രംപിന്റെ കുട്ടിക്കാലം ഒരു ദുഃസ്വപ്നം പോലെ പേടിപ്പെടുത്തുന്നതായിരുന്നു.'' -ടൂ മച്ച് ആൻഡ് നെവർ ഇനഫ്, മേരി ട്രംപ്
ദുഃസ്വപ്നം പോലെ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ച് ബന്ധു മേരി ട്രംപ് എഴുതിയ വിവാദപുസ്തകം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. പ്രഖ്യാപനം മുതൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പുസ്തമാണ് മേരി ട്രംപിന്റെ " ടൂ മച്ച് ആൻഡ് നെവർ ഇനഫ്: ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ വേൾഡ്സ് മോസ്റ്റ് ഡെയ്ഞ്ചറസ് മാൻ''. ട്രംപിന്റെ ജ്യേഷ്ഠ സഹോദരൻ ഫ്രഡ് ട്രംപ് ജൂനിയറിന്റെ മകളാണ് മേരി ട്രംപ്.
ട്രംപിനെയും കുട്ടിക്കാലം മുതൽ അദ്ദേഹം വളർന്നു വന്ന കുടുംബസാഹചര്യങ്ങളെയും കുറിച്ചു പറയുന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടസപ്പെടുത്താൻ ട്രംപ് കുടുംബം ശ്രമിച്ചത് കൂടുതൽ വിവാദങ്ങൾക്കു വഴിയൊരുക്കി.
ട്രംപ് പിതാവിൽനിന്നു വൈകാരികമായ പീഡനത്തിന് ഇരയായെന്നും ഇത് അദ്ദേഹത്തെ വളരെയധികം വ്രണപ്പെടുത്തിയെന്നും മേരി തന്റെ പുസ്തകത്തിലൂടെ പറയുന്നു. സ്നേഹം എന്തെന്നറിയാതെ വളർന്ന ഒരു കുട്ടി ലോകം കണ്ട ഏറ്റവും വലിയ അപകടകാരിയായി എന്നാണ് ""എന്റെ കുടുംബം ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യനെ എങ്ങനെ സൃഷ്ടിച്ചു” എന്ന തലക്കെട്ടിലൂടെ മേരി പറയുന്നത്.
കുടുംബരഹസ്യങ്ങൾ വിളിച്ചു പറയുന്ന പുസ്തകത്തിലൂടെ ട്രംപിനെ താഴെയിറക്കുമെന്ന് മേരി ട്രംപ് പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്ന് ആക്സിയോസിന്റെ റിപ്പോർട്ട് പറയുന്നു.
കോളിളക്കം
"രണ്ടാം വയസു മുതൽ കുഞ്ഞു ട്രംപിനെ കാത്തിരുന്നത് അവഗണന മാത്രമായിരുന്നു. അമ്മയ്ക്ക് അസുഖം വന്നതോടെ കുഞ്ഞിന്റെ പരിചരണം അച്ഛൻ ഫ്രഡ് ട്രംപ് സീനിയർ ഏറ്റെടുത്തു. ഇതു ട്രംപിനു സമ്മാനിച്ചത് വേദന മാത്രമാണ്. കുട്ടികളെ പരിചരിക്കുന്നത് തന്റെ ചുമതലയല്ല എന്നാണ് ഫ്രഡ് വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ കുട്ടികളെക്കാൾ അദ്ദേഹം പ്രാധാന്യം നൽകിയിരുന്നതു സ്വന്തം ഇഷ്ടങ്ങൾക്കായിരുന്നു.'' മേരി എഴുതുന്നു.
ഡോണാൾഡ് ട്രംപ് ഒരു കോമാളിയാണെന്നു പറഞ്ഞത് അദ്ദേഹത്തിന്റെ സഹോദരിയും ജഡ്ജിയുമായ മേരിആൻ ട്രംപ് ആണെന്നതും മേരി പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നു.
മേരി ട്രംപിന്റെ പുസ്തകത്തിൽ വായനക്കാരെ പിടിച്ചുലയ്ക്കുന്ന നിരവധി വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. സൈമൺ ആൻഡ് ഷൂസ്റ്റർ പ്രസിദ്ധീകരിക്കുന്ന പുസ്തകം ജൂലൈ 14ന് റിലീസ് ചെയ്യും. ജൂലൈ 28ന് പ്രസിദ്ധീകരിക്കാനികുന്ന പുസ്തകത്തിന്റെ റിലീസ് ജനങ്ങളിൽ നിന്നുയർന്ന വന്പിച്ച പ്രതികരണത്തെത്തുടർന്നാണ് നേരത്തെയാക്കുന്നതെന്ന് പ്രസാധകർ പറഞ്ഞു.
രോഷത്തോടെ ട്രംപ് ഒാഫീസ്
പുസ്തകത്തെക്കുറിച്ചുള്ള വാർത്തകൾ വിവാദങ്ങൾ സൃഷ്ടിച്ചതോടെ ട്രംപിന്റെ ഓഫീസ് എഴുത്തുകാരിയുടെ വാദങ്ങളെ തള്ളി രംഗത്തെത്തി. മേരി ട്രംപിന്റെ സ്വാർഥ സാന്പത്തിക താത്പര്യങ്ങളാണ് പുസ്തകത്തിനു പിന്നിലെന്നും ട്രംപിന്റെ ഓഫീസ് പറയുന്നു. കഴിഞ്ഞ മൂന്നു വർഷമായി പ്രസിഡന്റ് ട്രംപ് അമേരിക്കയിലെ ജനങ്ങൾക്കായി പ്രവർത്തിക്കുന്നു. എന്നിട്ടെന്തുകൊണ്ടാണ് ഇത്രയും നാൾ മൗനം പാലിച്ചിരുന്നയാൾ ഇപ്പോൾ ഇതൊക്കെ പറയുന്നത്? പ്രസിഡന്റിന്റെ വക്താവ് സാറാ മാത്യൂസ് ദ സണിന് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നു.
" പിതാവുമായി വളരെ ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ചിരുന്ന ആളാണ് ട്രംപ്. അച്ഛൻ അദ്ദേഹത്തോടു വളരെ സ്നേഹത്തോടെയാണ് ഇടപഴകിയിട്ടുള്ളതെന്നും ചെറുപ്പത്തിലും അത് അങ്ങനെ തന്നെയായിരുന്നുവെന്നും ട്രംപ് പറയുന്നു.'' സാറ കൂട്ടിച്ചേർത്തു.
ഇന്നും ഡൊണാൾഡ് ട്രംപ് മൂന്നു വയസുള്ള കുട്ടിതന്നെയാണ്. വളരാനോ പഠിക്കാനോ ഇടപഴകാനോ വികാരങ്ങൾക്ക് കടിഞ്ഞാൺ ഇടാനോ അദ്ദേഹത്തിനു സാധിക്കുന്നില്ലെന്നു പുസ്തകത്തിന്റെ പിന്നിൽ കുറിച്ചിരിക്കുന്നു.
കാര്യം എന്തൊക്കെയാണെങ്കിലും പ്രസിദ്ധീകരണത്തിന് ഒരാഴ്ച മുൻപു തന്നെ മേരി ട്രംപിന്റെ ടൂ മച്ച് ആൻഡ് നെവർ ഇനഫ് ആമസോൺ നോൺ ഫിക്ഷൻ വിഭാഗത്തിൽ ആദ്യ നാലിൽ ഇടം നേടിക്കഴിഞ്ഞു. മേരി ട്രംപും പ്രസാധകരായ സൈമൺ ആൻഡ് ഷൂസ്റ്ററും ന്യൂയോർക്ക് സ്റ്റേറ്റ് സുപ്രീം കോടതിയിൽ നിന്ന് താത്കാലിക വിലക്ക് നേരിട്ടെങ്കിലും അടുത്ത ദിവസം തന്നെ പ്രസാധകനെതിരായ വിലക്ക് അപ്പീൽ കോടതി നീക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗുണ കേവ് ഓക്കെ, അതേയും താണ്ടി ആവോകിഗഹര വനം; കടക്കുന്നവർ തിരിച്ചുവരാറില്ല
കൊടൈക്കനാലിലെ ഗുണ കേവിന്റെ ഭീകരത എത്രമാത്രമെന്ന് അടുത്തകാലത്തിറങ്ങിയ "മഞ്ഞുമ്മൽ ബോയ്സ്'എന്ന സിനിമ ലോകത്തിനു കാട്
വീട്ടിലേക്കുള്ള വഴിയില്‍ നിറങ്ങള്‍ തുന്നുന്ന പതിനഞ്ചുകാരന്
ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയു
70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ; പോൾ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാ
സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ വക സർപ്രെെസ്; നന്നെന്ന് നെറ്റിസണ്
കുടുംബം എല്ലാവര്ക്കും ഏറ്റവും പ്രിയമുള്ള ഒരിടമാണല്ലൊ. മാതാപിതാക്കളൊ മക്കളൊ ഭാര്യയോ ഭര്‍ത്താവൊ ഒക്കെ അടങ്ങിയ ആ ഇടം മ
"ആ വെള്ളമല്ല ഈ വെള്ളം'; കൈപ്പമ്പില് എക്സൈസ് കൈവെച്ചപ്പോള്‍
ഇക്കാലത്ത് അത്ര പരിചിതമല്ലെങ്കിലും കുറേക്കാലം മുന്‍പുവരെ താരമായിരുന്നു അടിപ്പമ്പെന്ന കൈപ്പമ്പ്. വെള്ളത്തിന് ബുദ്ധിമുട്ട
പേര് പോരായി; സഹോദരിമാര്‍ മക്കള്‍ക്ക് പേരിട്ടപ്പോള്‍ സംഭവിച്ചത്
തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് വേറിട്ട ഒരു പേരിടണമെന്നാണ് ഒട്ടുമിക്ക മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പണ്ട് വായിച്ച പ
ഇന്ത്യ-പാക് വിഭജനത്താല്‍ വേര്‍പിരിഞ്ഞ ബാല്യകാല സുഹൃത്തുക്കള്‍; 90-ാം വയസില്‍ കണ്ടുമുട്ടുമ്പോള്‍
"വിഭജനം', "വേര്‍പിരിയല്‍' ഇത്രയും ആഴത്തില്‍ വേദനയുളവാക്കുന്ന മറ്റൊന്നുമില്ല. അതുവരെ പ്രിയമായിരുന്ന ഇടവും മനസുകളു
അപകടത്തില്‍പ്പെട്ട ഉടമയെ രക്ഷിക്കാന്‍ ഈ നായ ചെയ്തത്...
നായകള്‍ മനുഷ്യരുമായി വലിയ ചങ്ങാത്തം ഉള്ളവരാണല്ലൊ. പല സാഹചര്യങ്ങളിലും സ്വജീവന്‍ പോലും നല്കി നായകള്‍ തങ്ങളുടെ യജമാ
ഫ്രഞ്ച് വിപ്ലവത്തില്‍ ഇല്ലാതായ കന്യാസ്ത്രീ ആശ്രമം; അവിടെ കണ്ടെത്തിയ ഗ്രാമവും 1000 കുഴിമാടങ്ങളും
ചരിത്രം ഏറ്റവും ആഴമുള്ള ഒന്നാണ്. എത്രയെത്ര ജീവിതങ്ങളും സംഭവങ്ങളും രഹസ്യങ്ങളും ഒക്കെ അതില്‍ കിടക്കുന്നു. കാലം ചില അവശ
നിശ്ചയദാര്‍ഢ്യമാണ് ഉയരം; ചരിത്രം സൃഷ്ടിച്ച ഡോ. ഗണേഷ് ബരയ്യ
"നിനക്കത് സാധിക്കില്ല', "നിന്നെക്കൊണ്ട് പറ്റില്ല', "നമ്മളത്രയൊന്നും ആയിട്ടില്ല' ഇങ്ങനെ എത്രയെത്ര നെഗറ്റീവ് കമന്റുകള്‍
"ഒരു പാൻ ഇന്ത്യൻ ചിത്രം'; പൗരബോധത്തിന്റെ അഭാവമെന്ന് സോഷ്യല്‍ മീഡിയ
പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് നിരവധി ബോര്‍ഡുകള്‍ നമുക്ക് നിരത്തില്‍ വായിക്കാനാകും. എന്നാല്‍ ആ വായന പലരു
പലതവണ മരണത്തെ അതിജീവിക്കുമ്പോള്‍; ബെന്‍ എന്ന വിസ്മയം
അതിജീവനം എന്ന വാക്കിന്റെ ആഴം അത് അനുഭവിച്ചവര്‍ക്കും സാക്ഷിയായവര്‍ക്കും ആണ് ഏറ്റവും മനസിലാക്കാന്‍ കഴിയുക. പ്രതീക്ഷക
വഴി നിറയെ പിങ്ക് ബലൂണുകള്‍; കാരണം ഇതാണ്
വീട്ടില്‍ ഒരു പുതിയ അതിഥി എത്തുമ്പോള്‍ എല്ലാവര്ക്കും വലിയ സന്തോഷമാണല്ലൊ. അടുത്ത തലമുറ മാതാപിതാക്കളെയും മുത്തച്ഛനെ
വ്യാജഗർഭത്തിന്റെ പേരിൽ 17 തവണയായി തട്ടിയതു 98 ലക്ഷം
ഗർഭിണിയാണെന്ന് അഭിനയിച്ചു സർക്കാരിൽനിന്നു പ്രസവാനുകൂല്യമായി 98 ലക്ഷം രൂപ തട്ടിയെടുത്ത അന്പതുകാരിക്ക് ഒരുവർഷവും ആ
"എന്റെ ജീവിതം മാന്ത്രികമാക്കിയതിന് എല്ലാവര്ക്കും നന്ദി'; ഡാനിയേലയുടെ അവസാന പോസ്റ്റ്
എത്ര മഴകണങ്ങളും പൊള്ളിക്കുന്ന തീയമ്പുകളും ഏറ്റാണ് ഓരോ ജീവിതവും തിരികെ കുന്നുകയറുന്നത്. ചിലര്‍ പൊടുന്നനെയും വേറെ ചില
10 കോടി ലോട്ടറിയടിച്ചു; പിന്നാലെ കമിതാക്കൾ അടിച്ചുപിരിഞ്ഞു
കോടികൾ ലോട്ടറിയടിച്ചാൽ തുടർന്നുള്ള ജീവിതം അത്യന്തം സുഖകരമായിരിക്കേണ്ടതാണ്. എന്നാൽ 10 കോടി രൂപ ലോട്ടറിയടിച്ച ബ്രിട
"എന്റെ പ്രിയപ്പെട്ട സഹോദരിക്ക്'; വര്‍ഷങ്ങള്‍ക്കിപ്പുറം നോവിക്കുന്ന ഒരു കത്ത്
കത്തുകള്‍ പലരുടെയും ഹൃദയത്തിന്റെ പരിച്ഛേദം തന്നെ ആയിരിക്കും. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി കുറിക്കുന്ന ഓരോ വരിയിലും
"സോറി, നിങ്ങൾക്കല്ല ലോട്ടറി അടിച്ചത്'; നന്പർ തെറ്റായി വന്നെന്ന് ലോട്ടറി അധികൃതർ
2,800 കോടിയിലധികം രൂപ ലോട്ടറിയടിച്ചെന്ന് അറിഞ്ഞ് മതിമറന്നു ടിക്കറ്റുമായി അധികൃതരെ സമീപിച്ചപ്പോൾ "സോറി, നിങ്ങൾക്കല്
"കാരെന്‍സ് ഡൈനര്‍'; അപമാനിച്ച് ആഹാരം തരുന്ന ജീവനക്കാരുള്ള വിചിത്രമായ ഹോട്ടല്‍
"കസ്റ്റമര്‍ ഈസ് ദി കിംഗ്' എന്നാണല്ലൊ സാധാരണയായി എല്ലാ ബിസിനസുകാരും പറയാറുള്ളത്. അതിനാല്‍ത്തന്നെ തങ്ങളുടെ ഇടപാടുകാ
നായ വളര്‍ത്തിയ പെണ്‍കുട്ടി; ഇത് വല്ലാത്തൊരു ജീവിതകഥ
ചെറുകഥ എന്ന കലയില്‍ ഭാവനാവല്ലഭനായി അറിയപ്പെടുന്ന റുഡ്യാര്‍ഡ് കിപ്ലിംഗ് രചിച്ച ജംഗിള്‍ ബുക്ക് എന്ന പുസ്തകം ഏറെ പ്രശസ
ഗുണ കേവ് ഓക്കെ, അതേയും താണ്ടി ആവോകിഗഹര വനം; കടക്കുന്നവർ തിരിച്ചുവരാറില്ല
കൊടൈക്കനാലിലെ ഗുണ കേവിന്റെ ഭീകരത എത്രമാത്രമെന്ന് അടുത്തകാലത്തിറങ്ങിയ "മഞ്ഞുമ്മൽ ബോയ്സ്'എന്ന സിനിമ ലോകത്തിനു കാട്
വീട്ടിലേക്കുള്ള വഴിയില്‍ നിറങ്ങള്‍ തുന്നുന്ന പതിനഞ്ചുകാരന്
ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയു
70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ; പോൾ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാ
സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ വക സർപ്രെെസ്; നന്നെന്ന് നെറ്റിസണ്
കുടുംബം എല്ലാവര്ക്കും ഏറ്റവും പ്രിയമുള്ള ഒരിടമാണല്ലൊ. മാതാപിതാക്കളൊ മക്കളൊ ഭാര്യയോ ഭര്‍ത്താവൊ ഒക്കെ അടങ്ങിയ ആ ഇടം മ
"ആ വെള്ളമല്ല ഈ വെള്ളം'; കൈപ്പമ്പില് എക്സൈസ് കൈവെച്ചപ്പോള്‍
ഇക്കാലത്ത് അത്ര പരിചിതമല്ലെങ്കിലും കുറേക്കാലം മുന്‍പുവരെ താരമായിരുന്നു അടിപ്പമ്പെന്ന കൈപ്പമ്പ്. വെള്ളത്തിന് ബുദ്ധിമുട്ട
പേര് പോരായി; സഹോദരിമാര്‍ മക്കള്‍ക്ക് പേരിട്ടപ്പോള്‍ സംഭവിച്ചത്
തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് വേറിട്ട ഒരു പേരിടണമെന്നാണ് ഒട്ടുമിക്ക മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പണ്ട് വായിച്ച പ
ഇന്ത്യ-പാക് വിഭജനത്താല്‍ വേര്‍പിരിഞ്ഞ ബാല്യകാല സുഹൃത്തുക്കള്‍; 90-ാം വയസില്‍ കണ്ടുമുട്ടുമ്പോള്‍
"വിഭജനം', "വേര്‍പിരിയല്‍' ഇത്രയും ആഴത്തില്‍ വേദനയുളവാക്കുന്ന മറ്റൊന്നുമില്ല. അതുവരെ പ്രിയമായിരുന്ന ഇടവും മനസുകളു
അപകടത്തില്‍പ്പെട്ട ഉടമയെ രക്ഷിക്കാന്‍ ഈ നായ ചെയ്തത്...
നായകള്‍ മനുഷ്യരുമായി വലിയ ചങ്ങാത്തം ഉള്ളവരാണല്ലൊ. പല സാഹചര്യങ്ങളിലും സ്വജീവന്‍ പോലും നല്കി നായകള്‍ തങ്ങളുടെ യജമാ
ഫ്രഞ്ച് വിപ്ലവത്തില്‍ ഇല്ലാതായ കന്യാസ്ത്രീ ആശ്രമം; അവിടെ കണ്ടെത്തിയ ഗ്രാമവും 1000 കുഴിമാടങ്ങളും
ചരിത്രം ഏറ്റവും ആഴമുള്ള ഒന്നാണ്. എത്രയെത്ര ജീവിതങ്ങളും സംഭവങ്ങളും രഹസ്യങ്ങളും ഒക്കെ അതില്‍ കിടക്കുന്നു. കാലം ചില അവശ
നിശ്ചയദാര്‍ഢ്യമാണ് ഉയരം; ചരിത്രം സൃഷ്ടിച്ച ഡോ. ഗണേഷ് ബരയ്യ
"നിനക്കത് സാധിക്കില്ല', "നിന്നെക്കൊണ്ട് പറ്റില്ല', "നമ്മളത്രയൊന്നും ആയിട്ടില്ല' ഇങ്ങനെ എത്രയെത്ര നെഗറ്റീവ് കമന്റുകള്‍
"ഒരു പാൻ ഇന്ത്യൻ ചിത്രം'; പൗരബോധത്തിന്റെ അഭാവമെന്ന് സോഷ്യല്‍ മീഡിയ
പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് നിരവധി ബോര്‍ഡുകള്‍ നമുക്ക് നിരത്തില്‍ വായിക്കാനാകും. എന്നാല്‍ ആ വായന പലരു
പലതവണ മരണത്തെ അതിജീവിക്കുമ്പോള്‍; ബെന്‍ എന്ന വിസ്മയം
അതിജീവനം എന്ന വാക്കിന്റെ ആഴം അത് അനുഭവിച്ചവര്‍ക്കും സാക്ഷിയായവര്‍ക്കും ആണ് ഏറ്റവും മനസിലാക്കാന്‍ കഴിയുക. പ്രതീക്ഷക
വഴി നിറയെ പിങ്ക് ബലൂണുകള്‍; കാരണം ഇതാണ്
വീട്ടില്‍ ഒരു പുതിയ അതിഥി എത്തുമ്പോള്‍ എല്ലാവര്ക്കും വലിയ സന്തോഷമാണല്ലൊ. അടുത്ത തലമുറ മാതാപിതാക്കളെയും മുത്തച്ഛനെ
വ്യാജഗർഭത്തിന്റെ പേരിൽ 17 തവണയായി തട്ടിയതു 98 ലക്ഷം
ഗർഭിണിയാണെന്ന് അഭിനയിച്ചു സർക്കാരിൽനിന്നു പ്രസവാനുകൂല്യമായി 98 ലക്ഷം രൂപ തട്ടിയെടുത്ത അന്പതുകാരിക്ക് ഒരുവർഷവും ആ
"എന്റെ ജീവിതം മാന്ത്രികമാക്കിയതിന് എല്ലാവര്ക്കും നന്ദി'; ഡാനിയേലയുടെ അവസാന പോസ്റ്റ്
എത്ര മഴകണങ്ങളും പൊള്ളിക്കുന്ന തീയമ്പുകളും ഏറ്റാണ് ഓരോ ജീവിതവും തിരികെ കുന്നുകയറുന്നത്. ചിലര്‍ പൊടുന്നനെയും വേറെ ചില
10 കോടി ലോട്ടറിയടിച്ചു; പിന്നാലെ കമിതാക്കൾ അടിച്ചുപിരിഞ്ഞു
കോടികൾ ലോട്ടറിയടിച്ചാൽ തുടർന്നുള്ള ജീവിതം അത്യന്തം സുഖകരമായിരിക്കേണ്ടതാണ്. എന്നാൽ 10 കോടി രൂപ ലോട്ടറിയടിച്ച ബ്രിട
"എന്റെ പ്രിയപ്പെട്ട സഹോദരിക്ക്'; വര്‍ഷങ്ങള്‍ക്കിപ്പുറം നോവിക്കുന്ന ഒരു കത്ത്
കത്തുകള്‍ പലരുടെയും ഹൃദയത്തിന്റെ പരിച്ഛേദം തന്നെ ആയിരിക്കും. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി കുറിക്കുന്ന ഓരോ വരിയിലും
"സോറി, നിങ്ങൾക്കല്ല ലോട്ടറി അടിച്ചത്'; നന്പർ തെറ്റായി വന്നെന്ന് ലോട്ടറി അധികൃതർ
2,800 കോടിയിലധികം രൂപ ലോട്ടറിയടിച്ചെന്ന് അറിഞ്ഞ് മതിമറന്നു ടിക്കറ്റുമായി അധികൃതരെ സമീപിച്ചപ്പോൾ "സോറി, നിങ്ങൾക്കല്
"കാരെന്‍സ് ഡൈനര്‍'; അപമാനിച്ച് ആഹാരം തരുന്ന ജീവനക്കാരുള്ള വിചിത്രമായ ഹോട്ടല്‍
"കസ്റ്റമര്‍ ഈസ് ദി കിംഗ്' എന്നാണല്ലൊ സാധാരണയായി എല്ലാ ബിസിനസുകാരും പറയാറുള്ളത്. അതിനാല്‍ത്തന്നെ തങ്ങളുടെ ഇടപാടുകാ
നായ വളര്‍ത്തിയ പെണ്‍കുട്ടി; ഇത് വല്ലാത്തൊരു ജീവിതകഥ
ചെറുകഥ എന്ന കലയില്‍ ഭാവനാവല്ലഭനായി അറിയപ്പെടുന്ന റുഡ്യാര്‍ഡ് കിപ്ലിംഗ് രചിച്ച ജംഗിള്‍ ബുക്ക് എന്ന പുസ്തകം ഏറെ പ്രശസ
റെഡ് ലിസ്റ്റ് പുസ്തകത്തിലെ നീലഗിരി മാര്‍ട്ടന്‍; സംരക്ഷിക്കണം
എത്രയെത്ര വേറിട്ട ജീവജാലങ്ങളുടെ സംഗമയിടമാണ് നമ്മുടെ ഈ ഭൂമി. ഇത്തരത്തിലുള്ള വൈവിധ്യം മനോഹാരിത മാത്രമല്ല നിലനില്
കർണാടക ബന്നാർഘട്ടയിൽ "പുള്ളിപ്പുലി സഫാരി' റെഡി...
പുള്ളിപ്പുലികളുടെ വിഹാരകേന്ദ്രമായ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ "പുള്ളിപ്പുലി സഫാരി' ആരംഭിക്കാനുള്ള നടപടികൾ അ
സ്വർണഭാരത്താൽ നടക്കാൻ ബുദ്ധിമുട്ടി വധു..! വിവാഹത്തിന് ചെലവായത് 249 കോടി
അന്പരപ്പിക്കുന്ന ആഡംബരവിവാഹങ്ങൾ ലോകത്തിന്റെ പലഭാഗത്തും നടക്കാറുണ്ട്. എന്നാൽ ചൈനയിൽ അടുത്തിടെ നടന്ന ഒരു വിവാഹം അ
തണുപ്പിൽ റിക്കാർഡ് തിരുത്തി ചൈനീസ് പ്രദേശം
തണുപ്പിന്റെ കാര്യത്തിൽ ചൈനയുടെ വിദൂര പടിഞ്ഞാറൻ മേഖലയായ സിൻജിയാംഗ് മേഖലയിൽ 64 വർഷം പഴക്കമുള്ള റിക്കാർഡ് തകർന്നു.
ലോകത്തിലെ ഏറ്റവും ആദ്യകാല ഡെസ്ക്ടോപ്പുകള്‍; കണ്ടെത്തിയതിവിടെ...!
സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച കാലഘട്ടത്തില്‍ ആണല്ലൊ നാം ജീവിക്കുന്നത്. ഒരു ഞൊടിയില്‍ കാഴ്ചകള്‍ ആകെ മാറുന്നയത്ര കണ്ട
"ബീഹാര്‍ മിറക്കിള്‍'; മരിച്ചയാളുടെ തിരിച്ചുവരവ്
മരണം എന്നത് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണല്ലൊ. അത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ചിലര്‍ക്ക് അ
ഒന്നരമാസംകൊണ്ടു 2.5 ലക്ഷം രൂപ..! യാചകസ്ത്രീയുടെ സന്പാദ്യം പോലീസിനെ അന്പരപ്പിച്ചു
മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ് ഇൻഡോർ. സംസ്ഥാനത്തിന്റെ വ്യവസായിക തലസ്ഥാനം കൂടിയായ ഇൻഡോറിനെ യാചകരഹിത മേഖല
"വരന് ഡോക്ടര്‍, അപ്പോള്‍ പ്രീവെഡിംഗ് ഷൂട്ടിന് പറ്റിയ ഇടം ഇതല്ലെ'; പണിപോയ കഥ
കാലം അങ്ങ് പുരോഗമിച്ചപ്പോള്‍ കല്യാണം കെങ്കേമം ആക്കുന്നതിനായി ആളുകള്‍ നിരവധി പരീക്ഷണങ്ങള്‍ രംഗത്തിറക്കി. അതില്‍ ഏറ്റ
ഭൂതകാലത്തില്‍ നിന്നുള്ള ഒരു കുപ്പിയിലെ അവിശ്വസനീയമായ സന്ദേശം; വായിക്കുക
ജീവിതം മറവികളുടെ കൂമ്പാരത്തില്‍ നിന്നും പലതിനെയും തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ആനന്ദവും വിസ്മയവും അവര്ണനീയമാണ
വൈറലായ ആ സൊമാറ്റോക്കാരന്‍...
"ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനിപ്പിച്ചൂ കൂടെ' എന്ന് ഞാന്‍ പലപ്പോഴും ദൈവത്തോട് ച
Latest News
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
Latest News
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top