x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുത്: കളക്‌ടർ


Published: August 4, 2026 05:51 AM IST | Updated: August 4, 2026 05:51 AM IST

കളക്‌ടര്‍ ആനി ജൂലാ തോമസ്

കൊല്ലം: തീരപ്രദേശത്തും ഏഴു വരെ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് കളക്‌ടര്‍ ആനി ജൂലാ തോമസ്.

ഏഴ് വരെ കേരളതീരത്ത് മോശം കാലാവസ്ഥയും ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും കാരണം മത്സ്യബന്ധനത്തിന് പ്രതികൂലമായ സാഹചര്യമാണ്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നും ജാഗ്രത നിര്‍ദേശങ്ങള്‍ മത്സ്യത്തൊഴിലാളികളും ജില്ലയിലെ തീരദേശ നിവാസികളും കര്‍ശനമായി പാലിക്കണമെന്നും കളക്‌ടര്‍ അറിയിച്ചു.

Tags : nattu vishesham Fishermen must not venture

Recent News

Corehub Up