അക്ഷയ്കുമാർ ഒരിക്കലും വിചാരിച്ചില്ല; അങ്ങനെ സംഭവിക്കുമെന്ന്
അക്ഷയ്കുമാർ ഒരിക്കലും വിചാരിച്ചില്ല; അങ്ങനെ സംഭവിക്കുമെന്ന്
പ്രഭുദേവ സംവിധാനം ചെയ്ത ചിത്രമാണ് സിംഗ് ഈസ് ബ്ലിയിംഗ്. അക്ഷയ്കുമാറാണ് നായകൻ. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അക്ഷയ്കുമാറിന് അപകടം സംഭവിക്കുന്നത്. പോരാട്ട വൈദഗ്ധ്യം ഇഷ്ടപ്പെടുന്ന ധൈര്യശാലിയായ സിഖുകാരൻ ആയിട്ടാണ് അക്ഷയ് ചിത്രത്തിൽ അഭിനയിക്കുന്നത്.

സംഘട്ടനരംഗത്ത് ആയാലും റിസ്ക് എടുത്ത് അഭിനയിക്കുന്ന കാര്യത്തിലായാലും പെർഫെക്ഷൻ ആഗ്രഹിക്കുന്ന നടനാണ് അക്ഷയ്കുമാർ. സ്റ്റണ്ട് സീനുകളിലൊക്കെ പരമാവധി ഡ്യൂപ്പിനെ വയ്ക്കാതെയാണ് അദ്ദേഹം അഭിനയിക്കാറ്.

സിംഗ് ഈസ് ബ്ലിയിംഗ് ലൊക്കേഷനിലും പതിവുപോലെ ഡ്യൂപ്പിനെ വയ്ക്കാതെയാണ് താരം അഭിനയിച്ചത്. ഒരു തീ വലയത്തിലൂടെ സാഹസികമായി ചാടുന്നതായിരുന്നു രംഗം. ഈ രംഗം ചിത്രീകരിക്കാനായി ആവശ്യത്തിന് റിഹേഴ്സലെടുത്തു

അക്ഷയ്കുമാർ. അപ്പോഴൊന്നും യാതൊരു പ്രശ്നവും സംഭവിച്ചില്ല. പക്ഷേ യഥാർഥ ഷോട്ട് എടുത്തപ്പോഴേക്കും തീ വലയത്തിലൂടെ ചാടിയ അക്ഷയിന്‍റെ കാല് വലയത്തിൽ തട്ടുകയും കത്തുന്ന വലയം അക്ഷയ്കുമാറിന്‍റെ ദേഹത്തേക്ക് വീഴുകയും ചെയ്തു. പെട്ടെന്ന് സെറ്റിൽ ഉണ്ടായിരുന്നവർ ഒാടിയെത്തി അക്ഷയിനെ വലിച്ചുയർത്തുകയും ഗ്യാസ് ഉപയോഗിച്ച് തീ അണക്കുകയും ചെയ്തു.

അക്ഷയ്കുമാർ അപകടത്തിൽപെടുന്നതിന്‍റെ ദൃശ്യം പിന്നീട് യു ട്യൂബിൽ ചിത്രത്തിന്‍റെ നിർമാതാക്കളിലൊരാൾ പോസ്റ്റ് ചെയ്യുകയും വൈറലാവുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തകർ എത്തുന്നതിനു മുന്പ് തീ വലയത്തിൽനിന്ന് രക്ഷപ്പെടാൻ അക്ഷയ് നടത്തുന്ന ശ്രമങ്ങൾ വീഡിയോയിൽ കാണാം.

ഡാൻസിനിടെ അതു സംഭവിച്ചു


ബോളിവുഡിലെ യുവനായകൻ രൺവീർ സിംഗിനും ഷൂട്ടിംഗിനിടെ അപകടം പറ്റിയിട്ടുണ്ട്. ഗുണ്ടേ എന്ന ചിത്രത്തിന്‍റെ ഗാനരംഗത്തിനിടെയാണ് രണ്‍വീറിന് പരിക്കേറ്റത്. മുംബൈയിലെ ചാന്ദിവാലി സ്റ്റുഡിയോയിൽ ആയിരുന്നു ഷൂട്ടിംഗ്.

ഉയർന്ന പ്രതലത്തിൽ ഡാൻസ് ചെയ്യവേ അദ്ദേഹത്തിന്‍റെ കാലിന്‍റെ ബാലൻസ് നഷ്ടപ്പെടുകയും പുറകുവശം കുത്തി താഴെ വീഴുകയുമായിരുന്നു. മുഖത്തും പരിക്കേറ്റു. മുഖത്തെ പരിക്കിന് തുന്നലിടേണ്ടി വരുന്നു. പിന്നീട് പരിക്കുകളിൽനിന്ന് മോചിതനായശേഷമാണ് രണ്‍വീർ അഭിനയിക്കാൻ വീണ്ടും ലൊക്കേഷനിലെത്തിയത്.

സെറ്റുകളിൽ റിസ്ക് എടുക്കുന്നതിന് പേരുകേട്ട ബോളിവുഡ് നടൻമാരിൽ ഒരാൾ കൂടിയാണ് രണ്‍വീർ സിംഗ്.

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത രാം ലീലയിൽ അഭിനയിക്കുന്പോഴാണ് രൺവീറിന് കുതിരപ്പുറത്തുനിന്ന് വീണ് പരിക്കേറ്റത്. തോളിനു പരിക്കുമേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഭാഗ്യവശാൽ ഒടിവ് സംഭവിച്ചില്ല.

മറ്റൊരു ചിത്രമായ ലൂട്ടേരയുടെ ഷൂട്ടിഗിനിടെ മുതുകിന് അദ്ദേഹത്തിന് സാരമായ പരിക്കേറ്റിട്ടുണ്ട്. മല കയറുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. പക്ഷേ വേദന സഹിച്ച് അദ്ദേഹം ഷൂട്ടിംഗ് തുടർന്നു. പക്ഷേ പിന്നീട് വേദന കൂടി വരികയും ഡോക്ടർമാരുടെ നിർദേശാനുസരണം കുറച്ചുദിവസം ബെഡ് റെസ്റ്റ് എടുക്കേണ്ടതായും വന്നു.

(തുടരും)
തയാറാക്കിയത് എൻ.എം