Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഓർമകളിൽ വിതുന്പി അനുയായികൾ
കോട്ടയം: കാറിൽ യാത്ര ചെയ്യുന്പോൾ നേരം മയങ്ങിയാലുടൻ മാണിസാർ ഓർമിപ്പിക്കും, നമുക്കൊരു ഭക്തിഗാനം കേൾക്കാം. ഭക്തിഗാനം ഉയരുന്പോൾ അദ്ദേഹം കുറച്ചുനേരം കൈകൂപ്പി കണ്ണടച്ചിരിക്കും. പതിനെട്ടു വർഷം മാണിയുടെ പേഴ്സണൽ സെക്രട്ടറിയായും സഹായിയുമായിരുന്ന ഒൗസേച്ചൻ വാളിപ്ലാക്കൽ ഓർമിക്കുന്നു. പഴയകാല ഹിന്ദി ശോകഗാനങ്ങളുടെ വലിയ ആസ്വാദകനായിരുന്നു മാണി. മുഹമ്മദ് റാഫി ഉൾപ്പെടെ പ്രമുഖരുടെ ഹിന്ദിഗാനങ്ങൾ അദ്ദേഹത്തിനു മനപ്പാഠമായിരുന്നു. വെരുതെയിരിക്കുന്പോൾ മൂളിപ്പാടുന്നതും വിനോദമായിരുന്നു.
ദുഃഖം കേട്ടാൽ
നല്ലൊരു മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. രോഗം, വേദന എന്നിവയുമായി ബന്ധപ്പെട്ടു വരുന്നവരുടെ ദുഃഖം കേൾക്കുന്പോൾ മുഖം മ്ലാനമാകുന്നതും പതിവായിരുന്നു. രോഗികൾക്കു സഹായം നൽകുക എന്നതു പുണ്യമായി അദ്ദേഹം കരുതി. കാരുണ്യ ലോട്ടറി ആവിഷ്കരിച്ചത് ഈ വികാരത്തോടെയാണ്.
സഹായ അഭ്യർഥനയുമായി എത്തിയ ഒരാളോടുപോലും പാർട്ടിയേതെന്നോ പശ്ചാത്തലമേതെന്നോ അദ്ദേഹം ചോദിച്ചു കേട്ടിട്ടില്ല. ഇലക്ഷൻ കാലത്ത് അപേക്ഷകളുമായി വരുന്ന വേളയിൽ തനിക്കു വോട്ട് ചെയ്യണമെന്നു പറയാറുമില്ല. തിരക്കുകൂട്ടി നിൽക്കുന്ന മുഴുവൻ പേരുടെയും പ്രശ്നങ്ങൾ പരിഹരിച്ചിട്ടേ അദ്ദേഹം ഭക്ഷണം കഴിക്കാൻ പോലും പോകുമായിരുന്നുള്ളു. അത്രയേറെ ജനകീയനായിരുന്നു മാണിസാർ.
കാറിൽ ഉറക്കം
നിരവധി കല്യാണങ്ങളിൽ പങ്കെടുത്ത ദിവസങ്ങളുണ്ട്. അവിടെയൊന്നും ഭക്ഷണം കഴിക്കാതെ വൈകുന്നേരം വീട്ടിൽ വന്നു തണുത്ത ചോറുണ്ണുന്നതു കണ്ടിട്ടുണ്ട്. കാരണം വൈകുന്നേരം വീട്ടിൽ അപേക്ഷകളുമായി ഏറെപ്പേർ കാത്തുനിൽപ്പുണ്ടാകും. മരിച്ച വീടുകളിലെത്തി ആശ്വാസം പകരാനും അദ്ദേഹം പ്രത്യേകശ്രദ്ധ പുലർത്തിയിരുന്നു.
രാവിലെയും വൈകുന്നേരവും ദോശയോ ചപ്പാത്തിയോ ഇഡ്ഡലിയോ കഴിക്കും. ഒരു നേരം ചോറ്. ഇടയ്ക്കിടെ കട്ടൻ ചായയോ ചൂടു വെള്ളമോ. ഇതിനിടെ, നൂറായിരം ജോലികളിൽ മുഴുകുന്ന മാണി സാറിന്റെ ശൈലി അപാരമായിരുന്നു. തുടരെ ലഭിക്കുന്ന ഫോണുകൾക്കു മറുപടി പറയും. അതിനിടെ, പാർട്ടി പ്രവർത്തകരുമായി സംവദിക്കും. മൂന്നോ നാലോ മണിക്കൂർ മാത്രമായിരുന്നു പലപ്പോഴും ഉറക്കം. നൂറു കണക്കിനു കിലോമീറ്റർ നീളുന്ന ഓരോ ദിവസത്തെയും യാത്ര. മിക്കപ്പോഴും കാറിൽ കിടന്നാണ് ഉറക്കം.
ജോലി തന്നെ വിശ്രമം
മന്ത്രിയായിരിക്കെ രാത്രി ഒരു മണി വരെ സെക്രട്ടറിയേറ്റിൽ ഫയലുകൾ നോക്കുമായിരുന്നു. രാത്രി വൈകിയെത്തി കിടക്കും മുൻപ് അൽപസമയം പ്രാർഥിക്കും. ഏതു യാത്രാവേളയിലും ഇടയ്ക്കിടെ വീട്ടിൽ ഭാര്യ കുട്ടിയമ്മയെ ഫോണിൽ വിളിച്ചു വിശേഷങ്ങൾ തിരക്കും. രാവിലെതന്നെ എല്ലാ പത്രങ്ങളും വായിച്ചുതീർക്കും. ഒരു മിനിറ്റുപോലും വിശ്രമം എന്നത് അദ്ദേഹത്തിനുണ്ടായിരുന്നില്ല.
രോഗം കലശലാകും വരെ ക്ഷീണം മറന്നും പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു. ജോസ് കെ. മാണി ജനുവരിയിൽ നടത്തിയ കേരള യാത്രയുടെ ഉദ്ഘാടനത്തിനു കാസർഗോട്ടും സമാപനത്തിനു തിരുവനന്തപുരത്തും കാറിൽ പോയി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജനമഹായാത്ര നയിച്ചു പാലായിലെത്തിയപ്പോൾ രാത്രി വൈകിയും അതിൽ പങ്കെടുത്തു പ്രസംഗിച്ചു. വൈകുന്നേരം ഏഴിന് എത്തേണ്ടിയിരുന്ന ജാഥ പാലായിലെത്തിയത് രാത്രി പത്തു കഴിഞ്ഞപ്പോൾ. ക്ഷീണം മറന്നും അദ്ദേഹം ചടങ്ങിൽ ആശംസകളർപ്പിച്ചു.
ഒാർമശക്തി
അപാരമായിരുന്നു മാണിസാറിന്റെ ഓർമശക്തി. പഴയ കാര്യങ്ങൾ ഓർത്തു പറയാനും ഒരിക്കൽ പരിചയപ്പെട്ട വ്യക്തിയെ അപ്രതീക്ഷിതമായ കാണുന്ന വേളയിൽ പേരു ചൊല്ലിവിളിക്കാനുമുള്ള കഴിവ്. പാലാ മണ്ഡലത്തിലെ ഏറെക്കുറെ എല്ലാ വോട്ടർമാരെയും പേരെടുത്തുവിളിക്കാൻ കഴിയുന്ന ബന്ധം.രാഷ്ട്രീയപരമായ തിരിച്ചടികളും വെല്ലുവിളികളുമുണ്ടായ വേളയിൽ സ്വകാര്യമായി അദ്ദേഹം ദുഃഖിക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ, പൊതുസമൂഹത്തിൽ അതു പ്രകടമാക്കില്ല. സെക്രട്ടറിയേറ്റിൽ മാത്രമല്ല സ്വന്തം ഓഫീസിലും സഹപ്രവർത്തകരോട് ഏറെ സൗഹാർദപരമായിരുന്നു പെരുമാറ്റം.ധീരമായ നിലപാട് സ്വീകരിക്കുന്നതിൽ അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നുമില്ല.
ബാർകേസിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം എതിർത്തതിനാൽ ബജറ്റ് അവതരിപ്പിക്കുന്നതിനു തലേന്നു നിയമസഭയിലെ മുറിയിൽത്തന്നെ അദ്ദേഹം കഴിച്ചുകൂട്ടി. എന്നാൽ, പ്രതിപക്ഷം പിറ്റേന്നു രാവിലെ ആ മുറി ഉപരോധിക്കുമെന്നു മനസിലാക്കി പുലർച്ചെ നാലിനു മുഖ്യമന്ത്രിയുടെ മുറിയിലേക്ക് തന്ത്രപരമായി മാറി. എന്തു വിലകൊടുത്തും ബജറ്റ് അവതരണം തടയാൻ സർവസന്നാഹങ്ങളുമായി നിയമസഭയിൽ അഴിഞ്ഞാടിയിട്ടും പ്രതിപക്ഷത്തെ ഞെട്ടിച്ച് മാണിസാർ ബജറ്റ് അവതരിപ്പിച്ചത് ഈ മുറിയിൽനിന്ന് എത്തിയതാണ്. പ്രതിപക്ഷം ഒട്ടും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു ഇത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇനി ദീപ്തസ്മരണ
പാലാ: കെ.എം. മാണി ഇനി ദീപ്തമായ ഓർമ. കേരള രാഷ്ട്രീയത്തിലെ അതികാ
പാർട്ടിമന്ദിരം കണ്ണീരോടെ യാത്രപറഞ്ഞു
കോട്ടയം: കോട്ടയത്തെ തലയെടുപ്പുള്ള കേരള കോണ്ഗ്രസ് ആസ്ഥാന മന്ദിരത്തിലേക്ക് ഇന
ആ മഞ്ചൽ നീങ്ങിയത് മാണിയുടെ വികസനപാതയിലൂടെ
പാലാ: ആ പൂമഞ്ചലിൽ മാണി അന്ത്യയാത്രയായത് അദ്ദേഹം തന്നെ വെട്ടിത്തു
കെ.എം. മാണി ജനക്ഷേമത്തിനായി നിലകൊണ്ട മനുഷ്യസ്നേഹി: ഡോ. സൂസപാക്യം
പാലാ: നീതിബോധത്തോടെയും ആദർശനിഷ്ഠയോടെയും ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊ
ജീവിതംവഴി മാതൃക നൽകിയ വ്യക്തി: മാർ മാത്യു മൂലക്കാട്ട്
പാലാ: ജീവിതംവഴി മാതൃക നൽകിയ വ്യക്തിയാണ് കെ.എം. മാണിയെന്നു കോട്ടയം അതിരൂപത ആ
മാണിസാർ ജനാധിപത്യചരിത്രത്തിൽ ഇടംനേടിയ ജനപ്രതിനിധി: കർദിനാൾ മാർ ക്ലീമിസ് ബാവ
പാലാ: റിക്കാർഡുകളുടെ തോഴനായ മാണിസാർ കേരളത്തിന്റെയും ഭാരതം മുഴുവന്റെയും ജ
കെ.എം. മാണിക്കു മലങ്കര കത്തോലിക്ക സഭയുടെ ആദരം
പാലാ: അന്തരിച്ച കെ.എം. മാണിക്കു മലങ്കര കത്തോലിക്ക സഭയുടെ ആദരം. ഇന്നലെ സീറോ മ
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പാലാഴി തീർത്തു: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പാലാഴി തീർത്ത കെ.എം. മാണി കേരള രാഷ്ട്ര
വലുതായിരുന്നു ആ സ്നേഹം: മമ്മൂട്ടി
പാലാ: കെ.എം. മാണിയുടെ വിടവാങ്ങൽ കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്ത നഷ്ടമാണ
കണ്ണീർപ്പൂക്കൾ വിതറി നായകനു പ്രണാമം
പാലാ: പാലായുടെ മാണിക്യം ഇനി കേരളത്തിന്റെ ഓർമകളിലെ മാണിക്യം. ""ഇല്ലായില്ല, മരി
അധ്വാനവർഗത്തിന്റെ പടത്തലവനു കേരളത്തിന്റെ ആദരം
പാലാ: ആരാധ്യരായ നേതാക്കൾക്കു ജനം സമർപ്പിക്ക
കാരുണ്യനാഥനു വിട
പാലാ: പാലായുടെ നഗരവീഥികളിൽ മാണിയുടെ വർണചിത്രം പതിച്ച ഫ്ളക്സുകൾക്ക് താഴെ ജന
ആ കവിളിലേക്കു കുട്ടിയമ്മയുടെ കണ്ണീർത്തുള്ളികൾ...
പാലാ: ആ കവിളിൽ കുട്ടിയമ്മ മൂന്നു തവണ അന്ത്യചുംബനം നല്കി. മുഖം പൂർണമായി കെട്ട
ബാലകൃഷ്ണപിള്ളയെത്തി, വിതുന്പലോടെ
പാലാ: ""ഇന്നലെകളിൽ മാണിയുമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിട്ടുണ്ടെങ്കിലും പറ
ആ കണ്ണി ഇല്ലാതാകുമ്പോൾ
പാലാ: എ.കെ. ആന്റണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയും ഒരു നിമിഷം വിതു
കെ.എം.മാണിക്ക് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി; പാലായുടെ മണ്ണിൽ അന്ത്യവിശ്രമം
കേരളരാഷ്ട്രീയത്തിലെ അതികായനും കേരളാ കോൺഗ്രസ്-എം ചെയർമാനുമായ കെ.എം. മാണിക
കെ.എം.മാണിക്ക് പാലാ വിടചൊല്ലുന്നു
പാലാ: കേരള കോണ്ഗ്രസ്-എം ചെയർമാനും മുൻ മന്ത്രിയുമായ കെ.എം.മാണിക്ക് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നാട
"86 ഉം 106 ഉം' പാലായോടു വിടപറയുന്നു
പാലാ: ആധുനിക പാലായുടെ ശില്പിയും അമരക്കാരനുമായ കെ.എം. മാണിസാറും പാലായുടെ ഗുരു
ആദരാഞ്ജലി, പ്രണാമം... നിറമിഴികളോടെ പാലാ
പാലാ: അരനൂറ്റാണ്ടിലേറെ പാലായുടെ ഹൃദയതാളമായിരുന്ന പ്രിയനേതാവിന്റെ ചേതനയറ്
ഓശാനപ്പെരുന്നാളിന് ആദ്യം കുരുത്തോല വാങ്ങാൻ മാണിസാറില്ല
പാലാ: ഞായറാഴ്ചകളിൽ പാലാ കത്തീഡ്രലിൽ ഭാര്യ കുട്ടിയമ്മയോടൊപ്പ
കെ.എം. മാണിയുടെ സംസ്കാരചടങ്ങുകൾ ആരംഭിച്ചു; തത്സമയം കാണാം..
പാലാ: അന്തരിച്ച കേരളാ കോൺഗ്രസ്-എം ചെയർമാനും മുൻമന്ത്രിയുമായ കെ.എം. മാണിയുടെ സ
കെ.എം. മാണിയുടെ ഭൗതിക ശരീരം പാലായിൽ: സംസ്കാരം ഇന്ന്
പാലാ: അന്തരിച്ച കേരളാ കോൺഗ്രസ്-എം ചെയർമാനും മുൻമന്ത്രിയുമായ കെഎം മാണിയുടെ ഭൗ
കെ.എം.മാണിയുടെ ഭൗതികദേഹം കോട്ടയത്ത് എത്തിച്ചു
കോട്ടയം: അന്തരിച്ച മുൻ മന്ത്രി കെ.എം.മാണിയുടെ ഭൗതിക ശരീരം തിരുനക്കര മൈതാനിയി
ജനസാഗരം ഒഴുകി,സമാനതകളില്ലാത്ത യാത്രാവന്ദനം
കോട്ടയം: ജനനായകൻ കെ.എം. മാണിക്ക് അന്തിമോചാരമർപ്പിക്കാൻ എറ
സെമിത്തേരി ചാപ്പലിനോടു ചേർന്നു കബറിടം
കോട്ടയം: കെ.എം. മാണിക്കു പാലാ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയി
ചരൽക്കുന്നിലെ സാർ
കോട്ടയം: ചരൽക്കുന്നിലെ പാർട്ടി ക്യാന്പുകളിൽ ബ്ലാക്ക് ബോർഡും ചോക്ക
പ്രിയ നേതാവിന് കൊച്ചിയുടെ സ്നേഹാദരം
കൊച്ചി: കേരളരാഷ്ട്രീയത്തിലെ അതികായനും മുൻ മന്ത്രിയുമായ കെ.എം
പാർട്ടി പിറന്ന തിരുനക്കരയിൽ നായകന് അന്തിമോപചാരം
കോട്ടയം: ഭാരതകേസരി മന്നത്തു പത്മനാഭൻ 1964ൽ കേരള കോണ്ഗ്രസിനു തിരിതെളിച്ച തി
അവസാന പ്രസംഗങ്ങളിലൊന്ന് തിരുനക്കരയിൽ
കോട്ടയം: കെ.എം. മാണി അവസാനമായി കോട്ടയത്തു പങ്കെടുത്ത പൊതുപരിപാടിയിലൊന്നാ
മാണി സാർ ജയിച്ചെങ്കിലും ആരെയും തോൽപ്പിച്ചില്ല!
പാലാ: കെ.എം. മാണി എന്ന അതികായനെതിരേ മാണി സി. കാപ്പനു പാലായിൽ മൂന്നു പോരാട്ടങ്ങ
പുകവലി വന്നതും പോയതും
ഒരുകാലത്തു നിരന്തരം പുകവലിച്ചിരുന്ന ആളാണു കെ.എം. മാ
ആദരവ് ദേശീയ രാഷ്ട്രീയത്തിലും ! പ്രധാനമന്ത്രിമാരുടെ പ്രിയങ്കരൻ; മായില്ല ആ വെണ്മയും നന്മയും
ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനെ പോലെയാണ് കെ.എം. മാ
അഞ്ചു തവണ കുളി; പത്തു ജോഡി ഡ്രസ്; ദിവസം അഞ്ഞൂറു കിലോമീറ്റർ വരെ നീളുന്ന യാത്രകൾ. നാലും അഞ്ചും സമ്മേളനങ്ങളും പ്രസംഗങ്ങളും
കോട്ടയം: കട്ടിമീശ, കോട്ടണ് ജുബ്ബ, കനത്ത ശബ്ദം… കാലം മാണിയെ അറിഞ്
രാഷ്ട്രീയ തട്ടകത്തിലേക്ക് കെ.എം. മാണിയുടെ "മടക്കയാത്ര'; പൊതുദർശനം 12-ന്
കോട്ടയം: അന്തരിച്ച കേരള കോണ്ഗ്രസ്-എം ചെയർമാൻ കെ.എം. മാണിയുടെ മൃതദേഹം ഇന്നു
വിട, മാണിസാർ
കൊച്ചി/കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായനും പ്രഗത്ഭനായ നിയമസഭാ സാമാജി
രാഹുലും സോണിയയും അനുശോചിച്ചു
ന്യൂഡൽഹി: കെ.എം. മാണിയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്
വിടവാങ്ങിയത് രാഷ്ട്രീയ കുലപതി: പ്രണാബ് മുഖർജി
ന്യൂഡൽഹി: കെ.എം. മാണി രാഷ്ട്രീയത്തിലെ കുലപതിയും വലിയ ന
ജീവിതം കേരളത്തിനു സമർപ്പിച്ച നേതാവ്: മൻമോഹൻ സിംഗ്
ന്യൂഡൽഹി: തന്റെ ജീവിതം മുഴുവൻ കേരളത്തിനു വേ
കേരള രാഷ്ട്രീയത്തിലെ അതികായന്: മോദി
ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിലെ അതികായനായി
കട്ടിമീശ, കോട്ടണ് ജുബ്ബ, കനത്ത ശബ്ദം!
കോട്ടയം: കട്ടിമീശ, കോട്ടണ് ജുബ്ബ, കനത്ത ശബ്ദം... കാലം മാണിയെ അറി
പെണ്ണുകാണാൻ ചെന്നപ്പോൾ
കോട്ടയം: 61 വർഷത്തെ ഭദ്രമായ ദാന്പത്യജീവിതം. പാലാ കരിങ്ങോഴയ്ക്ക
ആർദ്രതയോടെ കാരുണ്യയും കരുണയോടെ റബർ വിലസ്ഥിരതാ ഫണ്ടും
തിരുവനന്തപുരം: മാരകരോഗങ്ങൾ ബാധിച്ച നിരവധി പേർ
1993ലെ സ്പെഷൽ റൂൾ പട്ടയം മലയോര കർഷകർക്കുള്ള സമ്മാനം
കട്ടപ്പന: ഹൈറേഞ്ചു കുടിയേറ്റത്തിന്റെ നാൾമുതൽ കർഷകർ നെഞ്ചോട
താത്പര്യങ്ങളിലെ അടുപ്പം
കർഷകർക്കു വേണ്ടിയാണു ദീപിക എന്നും നിലകൊണ്ടത്. കർഷ
പാലാ എന്റെ രണ്ടാം ഭാര്യ!
കോട്ടയം: പാലായെ രണ്ടാം ഭാര്യയാക്കിയ കെ.എം. മാണി. എല്ലാ തെരഞ്ഞെടുപ്
അന്ത്യനിമിഷത്തിൽ കുട്ടിയമ്മയുടെ കൈവിടാതെ
കൊച്ചി: വേദപുസ്തകത്തിൽ കൈവച്ചു ജീവിതത്തിലേക്കു കടന്
ദുഃഖകരം: ഗവർണർ
തിരുവനന്തപുരം: കർഷക പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, കാരുണ്യ തു
തീരാനഷ്ടം: എ.കെ. ആന്റണി
കൽപ്പറ്റ: കേരള കോണ്ഗ്രസ് ചെയർമാൻ കെ.എം. മാണിയുടെ വി
ഹൃദയത്തിൽ തൊട്ട് ജോസ് കെ. മാണിയുടെ കുറിപ്പ്
കോട്ടയം: കേരള കോണ്ഗ്രസ് -എം ചെയർമാൻ കെ.എം. മാണിയുടെ വേർപാടിന്
ദേശീയ രാഷ്ട്രീയത്തിലും ആദരവ് നേടിയ മാണി
ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനെ പോലെയാണ് കെ.എം. മാ
രാജ്യത്തെ ആദ്യ ബജറ്റ് പഠനകേന്ദ്രം കെ.എം. മാണിയുടെ പേരിൽ
കൊച്ചി: ബജറ്റുകളിലൂടെ റിക്കാർഡ് സൃഷ്ടിച്ച കെ.എം. മാണിയ
പാലായുടെ മാണിക്യം
ഒരു വികാരമായി പിറന്ന പാർട്ടിയുടെ ആർക്കും കെട
എല്ലാവരുടെയും മാണി സാർ
കേരളത്തിൽ എല്ലാവർക്കും കെ.എം. മാണി മാണിസാറായിരുന്നു.നിയമസഭയിൽ മിക്കവാറും നേ
ഇരുത്തംവന്ന കന്നിക്കാരൻ
കേരള ചരിത്രത്തിൽ ആർക്കും സാധിക്കാത്ത പല നിയമ
കുട്ടിയമ്മയുടെ കുഞ്ഞുമാണിച്ചൻ
2017 മാർച്ച് 15. കേരള നിയമസഭയ്ക്ക് അത് അസുലഭ
നഷ്ടമായതു ശ്രദ്ധേയനായ രാഷ്ട്രീയ നേതാവിനെ: മുഖ്യമന്ത്രി പിണറായി
ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ സ്ഥാനം നേടിയ അത്യപൂർവം
ഒരിക്കലും ഉലയാത്ത വ്യക്തിബന്ധം: പി.ജെ. ജോസഫ്
കൊച്ചി: ഇണങ്ങിയും പിണങ്ങിയും പ്രവര്ത്തിച്ചിട്ടുണ്ടെങ്കില
ഏവരുടെയും അഭ്യുദയകാംക്ഷി: മാർ ജോർജ് ആലഞ്ചേരി
കൊച്ചി: കേരള ജനതയ്ക്കും ക്രൈസ്തവസഭകൾക്കും എക്കാലവു
കഴിവുറ്റ ഭരണതന്ത്രജ്ഞൻ: എൻഎസ്എസ്
ചങ്ങനാശേരി: കെ.എം.മാണി കേരളരാഷ്ട്രീയത്തിലെ അതികായനും ദീർഘകാലം കേരള ഭരണത
സമൂഹത്തിനും കത്തോലിക്കാസഭയ്ക്കും വലിയ നഷ്ടം: മാർ ക്ലീമിസ് ബാവ
തിരുവനന്തപുരം: കേരള രാഷ്ട്രീ യത്തിന്റെ ജനാധിപത്യ ശബ്ദം, അധ്വാ
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top