x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: September 16, 2026 12:42 AM IST | Updated: September 16, 2026 12:42 AM IST

ജേക്കബ് എസ്. മുണ്ടപ്പുളം 

ഒരു സമുദായ പത്രത്തിൽ ഒതുങ്ങാതെ, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്‍റെ നാവായി നിലകൊള്ളുന്ന ദീപികയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.

കർഷകന്‍റെ ജീവിതക്രമത്തിൽ ജീവാമൃതമായി നിലകൊണ്ട് കൃഷിയെയും കർഷകരെയും സംരക്ഷിക്കുകയാണ് പത്രം. കുടിയിറക്കപ്പെട്ട കർഷകരെ മുന്നിൽ നിന്നു നയിച്ച പത്രം, അധികാരവർഗത്തിന് എന്നും ഒരു പേടിസ്വപ്നമായിരുന്നു.

വന്യജീവി ആക്രമണത്തിൽ പേടിയോടെ ജീവിക്കുന്ന മലയോര കർഷകർക്ക് എന്നും തുണയായി ദീപിക മുന്നിലുണ്ട്. പട്ടയമില്ലാത്ത കർഷകർക്കുവേണ്ടി ശബ്ദിക്കാൻ ദീപികയുണ്ട്.

ദീപികയുടെ മുഖപ്രസംഗം എന്നും നാവില്ലാത്ത ജനങ്ങളുടെ നാവായിരുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു. ദീപികയിലെ വാർത്തകളും ലേഖനങ്ങളും സമൂഹത്തെ ചിന്തിപ്പിക്കുന്നതാണ്.

-ജേക്കബ് എസ്. മുണ്ടപ്പുളം നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർ,വനമിത്ര ജേതാവ്

Tags : Satyaduthika Celebrates deepika@140

Recent News

Corehub Up