Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചിറാപ്പുഞ്ചിയിൽ കാണാതായ വെള്ളച്ചാട്ടങ്ങൾ
ചിറാപ്പുഞ്ചിയിലിപ്പോൾ മണ്‍സൂണ്‍ കാലത്തു മാത്രമാണ് നല്ല മഴ ലഭിക്കാറുള്ളത്. ഇന്ത്യയിൽ എപ്പോഴും ഏറ്റവും കൂടുതൽ മഴ പെയ്യുന്ന സ്ഥലമെന്ന വിശേഷണമുണ്ടായിരുന്ന സ്ഥലമായിരുന്നു മേഘാലയത്തിലെ ചിറാപ്പുഞ്ചി. ഇവിടെനിന്ന് ഏറെ ദുരെയല്ലാത്ത മൗസിന്റാമിനാണ് ഇപ്പോൾ മഴയുടെ പേരിലുള്ള പ്രശസ്തി.
വേനൽക്കാലത്തു കുടിവെള്ളവുമായി വേണം ഇപ്പോൾ ചിറാപ്പുഞ്ചിയിലേക്കുപോകാൻ. ടൂറിസ്റ്റുകൾക്കെത്താൻ എളുപ്പമുള്ള സമയം വേനൽക്കാലം തന്നെ. ജലപ്രവാഹത്തിൽ മല അടർന്നുവീണ് താഴ്വാരവും പുഴയും രൂപപ്പെട്ട ഇവിടുത്തെ വെള്ളച്ചാട്ടങ്ങൾ വിദേശികൾക്കും കൗതുകമാണ്. എന്നാൽ ആ വെള്ളച്ചാട്ടങ്ങൾ ഇപ്പോൾ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേ കാണാനാവൂ.
വിദൂര മലകളിൽനിന്നും കുന്നുകളിൽനിന്നും നൂറ്റാണ്ടുകളായി ഒഴുകിയെത്തിക്കൊണ്ടിരുന്ന ജലമാണ് ചിറാപ്പുഞ്ചിയിലെ ഭൂപ്രകൃതി സൃഷ്ടിച്ചത്. ഇവ താഴേക്കു പതിച്ചു വെള്ളച്ചാട്ടങ്ങളും മലകൾക്കിടയിൽ പുഴയും ഉണ്ടായി. സസെക്സിൽ ഇംഗ്ലീഷ്ചാനൽ വെട്ടിയെടുത്ത പാറമടക്കുകളിൽനിന്നുള്ള ജലപ്രവാഹങ്ങളെ അനുസ്മരിച്ച് ഇവിടുത്തെ പ്രധാന ഏഴു വെള്ളച്ചാട്ടങ്ങളും "ഏഴു സഹോദരിമാർ’ എന്ന് അറിയപ്പെട്ടു.
എന്നാൽ വേനൽക്കാലത്ത് വെള്ളച്ചാട്ടങ്ങളും പുഴയും അപ്രത്യക്ഷമാകുന്നു. താഴ്വാരത്ത് അങ്ങിങ്ങായി ഉണങ്ങിയ വൃക്ഷങ്ങളും കണ്ടുതുടങ്ങിയിരിക്കുന്നു. വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടിരുന്ന സ്ഥലമെല്ലാം മതിലുകെട്ടി "എക്കോപാർക്ക് ’എന്ന് നാമകരണം ചെയ്തിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം എന്നു തോന്നാവുന്ന പരിസ്ഥിതി നശീകരണം. ജലപ്രവാഹങ്ങൾ തടയണകൾ കെട്ടി തടഞ്ഞിരിക്കുകയാണ്. വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുന്ന കിഴുക്കാംതൂക്കായ പാറകൾ സന്ദർശകർക്കു നടന്നു കാണാം. വിണ്ടു കീറിയ പാറകളുടെ മലയടിവാരത്തേക്കു തള്ളിനില്ക്കുന്ന ഭാഗങ്ങൾ അപകട മേഖലകളായി അടയാളപ്പെടുത്തിയിരിക്കുന്നു.
മൂന്നു തടയണകൾ വീതം നിർമിച്ചാണ് ഒരോ വെള്ളച്ചാട്ടവും തടഞ്ഞിരിക്കുന്നത്. ഇവയിൽ ചെളിയും വെള്ളവും കെട്ടിനില്‍ക്കുന്നു. ഒരിടത്ത് ചരൽ വാരലും നടക്കുന്നുണ്ട്. ഒരു ജലപ്രവാഹം ചെന്നെത്തുന്നത് ആഴത്തിൽ രുപപ്പെട്ടിരിക്കുന്ന ഒരു കിണറ്റിലേക്കാണ്.
വറ്റിവരണ്ട പുഴകൾ
വെള്ളച്ചാട്ടങ്ങൾ സൃഷ്ടിച്ച വനവും അവയ്ക്കിടയിലൂടെ ഒഴുകുന്ന പുഴയും ഏതാനും ഗ്രാമങ്ങൾ ഉണ്ടാകുവാൻ കാരണമായി. പുഴ വറ്റി വരണ്ടതോടെ ഗ്രാമവാസികൾക്കും പ്രയാസങ്ങൾ ഏറിയിരിക്കണം.
എക്കോ പാർക്കിൽ ചെടികളോ പൂക്കളോ ഇല്ല. താനേ കിളിർക്കുന്ന സസ്യങ്ങൾ പോലും ചുരുക്കം. ജല പ്രവാഹങ്ങൾ വിള്ളൽ വീഴ്ത്തിയ വിശാലമായ പാറകൾ നടന്നു കാണാനുതകുന്ന ഇടം. ഇതിന്റെ മേൽനോട്ടങ്ങൾക്കായി പണിതിട്ടുള്ള രണ്ടുമൂന്നു ചെറിയ കെട്ടിടങ്ങൾ. തടഞ്ഞു നിർത്തിയിരിക്കുന്ന ജലം കിനിഞ്ഞിറങ്ങി വിള്ളലുകൾ കൂടി കാലക്രമത്തിൽ പാർക്കുതന്നെ താഴേക്കു പതിച്ചു കൂടായ്കയുമില്ല.
വിള്ളലുകളുടെ ചില ഭാഗങ്ങൾ കോണ്‍ക്രീറ്റിട്ട് അടയ്ക്കുവാൻ ശ്രമം നടന്നിരിക്കുന്നു! ചുറ്റുമതിലിനു പുറത്ത് കിഴുക്കാംതൂക്കായപാറകളുടെ മുകൾഭാഗത്തു വളരുന്ന ചെടികൾ തീയിട്ടു നശിപ്പിച്ചുകൊണ്ടിരിക്കുന്നു! ഏഴ് സഹോദരിമാരെ എക്കോപാർക്ക് റേപ്പ് ചെയ്ത അവസ്ഥ. തേനും മുളകൊണ്ടുള്ള കരകൗശലവസ്തുകളും മറ്റും വിറ്റുജീവിച്ചിരുന്ന ഈ പ്രദേശത്തെ ഗ്രാമീണരുടെ ഉപജീവനമാർഗം തടഞ്ഞുകൊണ്ടു പണക്കാർക്കു മാത്രം പ്രവേശനമുള്ള ഹോട്ടലുകൾ ഉയർന്നു നില്ക്കുന്നു.
മൗസ്മേ ഗുഹ
ചിറാപ്പുഞ്ചിയിലേക്കു വെള്ളമൊഴുകിയെത്തിയിരുന്ന പല പാറക്കുന്നകളും പൊട്ടിച്ച് മാറ്റപ്പെട്ടുകൊണ്ടിരക്കുന്നു . കൽക്കരിയും ചെന്പടങ്ങിയ കല്ലുകളും മറ്റും ശേഖരിക്കുകയും സിമന്റ് നിർമാണം നടക്കുകയും ചെയ്യുന്നുണ്ട്. കുന്നുകൾ നശിക്കുന്നതോടെ നീരൊഴുക്കില്ലാതായി ചിറാപ്പുഞ്ചി വരണ്ട പ്രദേശമായി മാറാൻ സാധ്യത വളരെ കൂടുതലാണ്.
ചിറാപ്പുഞ്ചിയിലെ മൗസ്മേ ഗുഹയിൽ പ്രവേശിച്ചാൽ കോണ്‍ക്രീറ്റിനേക്കാൾ കട്ടിയുള്ള ഉൾവശംകാണാം. ഇതിലെ ചില തൂണുകളും മറ്റും മനുഷ്യനിർമിതമാണോ എന്നു സംശയിച്ചു പോകും. 20 രൂപയാണ് പ്രവേശന ഫീസ്. പ്രദേശത്തെ പാറമടകളിൽ പൊള്ളയായ വലിയ മടകൾപലയിടത്തും കാണാം.
മടക്കയാത്രയിൽ "എലിഫന്റ് ഫാൾസ് ’ കാണാം. ഒരു പാറക്കുന്നിലൂടെ ഒഴുകിവരുന്ന അരുവിയിലെ മൂന്നു വെള്ളച്ചാട്ടങ്ങൾ. ആദ്യഭാഗത്തിന് ആനയുടെ ആകൃതി തോന്നുമെന്നതിനാൽ "എലിഫന്റ് ഫാൾസ് ’എന്നു പേരായി.
പഴച്ചന്തകൾ
ചിറാപ്പുഞ്ചിയിൽ ശക്തമായ മഴ കാലവർഷക്കാലത്താണെങ്കിലും ഷില്ലോങ്ങിലെ തണുപ്പിൽ വേനൽക്കാലത്തും ചാറ്റൽ മഴ ഉണ്ടാകുന്നു. മഴയായാലും തണുപ്പായാലും പോലീസ് ബസാറിൽ കച്ചവടക്കാരും ആൾക്കൂട്ടവും പ്രഭാതം മുതൽ ഉറങ്ങുംവരെ ഉണ്ടാകും. സ്ട്രോബറിയും, മൾബറിയും, ഓറഞ്ചും, മുന്തിരിയും, മറ്റു പഴവർഗ്ഗങ്ങളും ഇവിടെ ഫ്രെഷ് ആയികിട്ടും.സ്ട്രോബറി പക്ഷേ സർക്കാർ ഫാമിൽ മാത്രമേ ഉൽപ്പാദിപ്പിക്കുന്നുള്ളു. നടീൽ വസ്തുക്കളും വിവിധ വർണങ്ങളോടുകൂടിയ പൂവുകളുള്ള ചെടികളും പോലീസ് മാർക്കറ്റിലും സമീപമുള്ള അസംബ്ലി മന്ദിരത്തിന്റെ മുൻപിലും ലഭ്യമാണ് ’ . "കാമെല്ലിയ’ വൃക്ഷത്തിന്റെ പൂവുകൾ ചുവന്ന റോസാപ്പൂക്കളാണെന്നേ തോന്നൂ.
ബ്രിട്ടീഷുകാരുടെ ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു ഷില്ലോങ്ങ്. അവർ നിർമിച്ച ദേവാലയങ്ങളും നട്ട് പൈൻമരങ്ങളും ഗോൾഫ് ക്ലബ്ബ് ഗ്രൗണ്ടും വിദേശികളെ ഇവിടേക്ക് ആകർഷിക്കുന്നതിൽ പങ്കു വഹിക്കുന്നുണ്ട്. മുൻപ് തടികൊണ്ടുണ്ടായിരുന്ന ദേവാലയം 1936ൽ കത്തിനശിച്ചപ്പോൾ നിർമിച്ചതാണ് ഇപ്പോഴത്തെ കത്തീഡ്രൽ. ഇതൊരു ദേവാലയ സമുച്ചയമാണ്. ഡോണ്‍ ബോസ്കോ സ്കൂളും മറ്റു പല സ്ഥാപനങ്ങളും പരിസരങ്ങളിൽ പ്രവർത്തിക്കുന്നു.
"മാവ്ലിയിലെ’ ഡോണ്‍ബോസ്കോ മ്യൂസിയം ആറുവശങ്ങളുള്ള ഒരു ഏഴുനിലക്കെട്ടിടമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ കലാമ്യൂസിയമാണിത്. ഏഴാം നിലയുടെ മുകളിലൂടെ സ്കൈ വാക്ക് നടത്തിയാൽ ഷില്ലോങ്ങ് പട്ടണമാകെ കാണാവുന്നതാണ്.
മേഘങ്ങൾ കൂടാരമാക്കിയവരാണ് മേഘാലയക്കാർ. ചുരം പോലും ജലത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. വനങ്ങളാണ് അവരുടെ സന്പത്ത് , എന്നാൽ കാലാവസ്ഥാവ്യതിയാനം തങ്ങളേയും ബാധിച്ചുവോ എന്ന സംശയം അവർക്കുമുണ്ട്.
ഫ്രാൻസീസ് പാലാ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
ജഗന്നാഥപുരിയിലെ ക്രിസ്മസ് സമ്മാനം
"സ്വദേശമായ ഒഡീഷയിലെ ജഗന്നാഥപുരിയില്‍ കുഞ്ഞുനാളില്‍ വലിയ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി പങ്കുചേര്‍ന്ന ക്രിസ്മസ് ആ
ക്രിസ്മസ് രാത്രിയിൽ
ക്രിസ്മസ് ഫാദർ വരുന്നതു കാണാൻ കൊതിയാവുന്നു അമ്മേ. മുകളിലേക്ക് ഒന്നു കേറി വരാൻ പറയൂ അമ്മേ, എനിക്ക് വയ്യാഞ്ഞിട്ടല്ലേ
Latest News
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രയേലി സേനയുടെ പരിശോധന; 2o പേർ കൊല്ലപ്പെട്ടു
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥിത്വം പിൻവലിച്ച് കോൺഗ്രസ് നേതാവ്
വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ
ആയുധ ലൈസൻസ് കേസ്; എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം
Latest News
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രയേലി സേനയുടെ പരിശോധന; 2o പേർ കൊല്ലപ്പെട്ടു
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥിത്വം പിൻവലിച്ച് കോൺഗ്രസ് നേതാവ്
വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ
ആയുധ ലൈസൻസ് കേസ്; എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top