Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാട്ടുകൊണ്ട് കെട്ടിപ്പിടിച്ചൊരാൾ...
തന്റെ പാട്ടുകൊണ്ട് എസ്.പി. ബാലസുബ്രഹ്മണ്യത്തെപ്പോലും വിസ്മയിപ്പിച്ച ഗായകനായിരുന്നു കൊച്ചിൻ ആസാദ്.., പ്രിയങ്കരനായ "കേരള റഫി'!
ഓ ദുനിയാ കേ രഖ്വാലേ എന്നു പാടിനിർത്തി, ആ ഗായകൻ തലകുനിച്ച് നെഞ്ചിൽ കൈചേർത്തുവച്ച് കേൾവിക്കാരെ വണങ്ങി. പതിയെ ഒരുവശത്തേക്ക് ഒതുങ്ങിനിന്നു. കൈയടികൾ മുഴങ്ങി. സ്റ്റേജിനു പിന്നിൽ സാക്ഷാൽ എസ്.പി. ബാലസുബ്രഹ്മണ്യവുമുണ്ടായിരുന്നു. അദ്ദേഹം മുന്നോട്ടുവന്ന് പറഞ്ഞു: നിങ്ങളെല്ലാവരും ഒന്നെഴുനേറ്റുനിന്ന് കൈയടിക്കൂ.
ഇന്നത്തെ ഈ സംഗീത പരിപാടിയിലെ ഏറ്റവും നല്ല പാട്ട് ഇതായിരുന്നെന്ന് എനിക്കു തോന്നുന്നു. ദൈവാനുഗ്രഹം തീർച്ചയായും ഇദ്ദേഹത്തിന്റെ കൂടെയുണ്ടാവും. എനിക്കും ഇദ്ദേഹത്തിനുമെല്ലാം ഭഗ്വാൻ എന്നാൽ മുഹമ്മദ് റഫി സാബ് ആണ്. ഇദ്ദേഹം ഭഗ്വാൻ എന്നു പാടിയപ്പോഴെല്ലാം ഞാനിവിടെയിരുന്ന് ഓർത്തത് റഫി സാബിനെയാണ്.
എസ്.പി.ബി ഇത്രകൂടി പറഞ്ഞു: എനിക്കൊരാലിംഗനം തരൂ.
ആ ഗായകനാകട്ടെ സർ എന്ന് അന്പരപ്പോടെ വിളിച്ച് മടിച്ചുനിൽക്കുകയായിരുന്നു. സംസാരം വേണ്ട, എന്നെയൊന്നാലിംഗനം ചെയ്യൂ.. ഇവിടെ വരൂ.. എസ്.പി.ബി വിട്ടില്ല. അയാൾ സങ്കോചത്തോടെ നടന്നുചെന്ന് എസ്പിബിയെ കെട്ടിപ്പിടിച്ചു. ചുമലിൽ മുഖം ചേർത്തു. അദ്ദേഹം അയാളുടെ പുറത്തുതട്ടി അഭിനന്ദിക്കുകയായിരുന്നു.
രണ്ടു നിമിഷങ്ങൾ കടന്നുപോയി. അയാൾ വിങ്ങിപ്പൊട്ടി, കണ്ണുകൾ നിറഞ്ഞൊഴുകി. എസ്.പി.ബി. അയാളുടെ മുഖത്തു തലോടി ആശ്വസിപ്പിച്ചശേഷം നിറകണ്‍ചിരിയോടെ പാട്ടുപുസ്തകത്തിന്റെ പേജു മറിച്ചു. കേൾവിക്കാർ അപ്പോഴും ഇരിപ്പിടങ്ങളിലേക്കു മടങ്ങിയിരുന്നില്ല..
ആ ഗായകൻ പക്ഷേ ഇതാ, മടങ്ങിപ്പോയിരിക്കുന്നു. പാട്ടുകൾ പാതിവഴിയിൽ നിർത്തി, അക്ഷമയോടെ നടന്നുപോയി ആ പ്രിയഗായകൻ- കൊച്ചിൻ ആസാദ്...
മനസിലും സ്വരത്തിലും റഫി
രണ്ടുവർഷം മുന്‍പ് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത പരിപാടിയിലാണ് മുകളിൽ കണ്ട സംഭവമുണ്ടായത്. സിലോണ്‍ റേഡിയോയിൽ പുരാനീ ഗീത് പരിപാടി മുടങ്ങാതെ കേൾക്കുമായിരുന്ന ബാല്യം മുതൽ ആസാദിന്റെ മനസിൽ കുടിയേറിയതാണ് മുഹമ്മദ് റഫിയുടെ പാട്ടുകൾ. പാട്ടു പഠിക്കാനുള്ള അവസരമുണ്ടായില്ലെങ്കിലും ഹിന്ദി ഗാനങ്ങൾ തനിമയോടെ കേട്ടു പഠിച്ചു. റഫിയുടെ പാട്ടുകൾ അതേ തീവ്രതയോടെയും മാധുര്യത്തോടെയും പാടിത്തുടങ്ങി. പതിയെ ഒട്ടേറെ വേദികൾ ആസാദിനെ തേടിയെത്തി.
ബഡീ ദൂർ സേ
ആയേ ഹേ
പ്യാർ കാ തോഹ്ഫാ
ലായേ ഹേ
എന്ന ഉല്ലാസഭരിതമായ വരികൾ പാടി ആസാദ് സ്റ്റേജിലേക്കെത്തുന്പോൾ ദൂരെയെവിടെയോനിന്ന് റഫി സാബ് എന്തോ സമ്മാനവുമായി വരികയാണല്ലോ എന്നു തോന്നിപ്പോകും. അത്രയ്ക്കുണ്ടായിരുന്നു സാമ്യം. ഓ ദുനിയാ കേ രഖ്വാലേ പല വേദികളിലും ആവർത്തിച്ചു പാടേണ്ടിവന്നിട്ടുണ്ട്. കേട്ടുമതിയാകാതെ പലരുടെയും നിർബന്ധത്താൽ! റഫിയുടെ അഞ്ഞൂറോളം പാട്ടുകൾ ആസാദ് രാജ്യത്തിനകത്തും പുറത്തുമുള്ള വേദികളിൽ പാടാറുണ്ട്.
യുട്യൂബിൽ ആസാദിന്റെ പാട്ടുകൾ കേട്ട് ഉത്തരേന്ത്യക്കാർ പോലും വിസ്മയിക്കുന്നു: സോനുവിനും (സോനു നിഗം) മുഹമ്മദ് അസീസിനുമല്ലാതെ റഫി സാബിന്റെ പാട്ടുകൾ ഇത്ര മനോഹരമായി പാടാൻ കഴിയുമെന്ന് അറിയില്ലായിരുന്നു എന്നു പറയുന്നു മിക്കവാറും പേരും. ആസാദിന്റെ വേർപാടറിയാതെ ചിലർ അദ്ദേഹത്തിന് അഭിനന്ദനവും നന്ദിയും അറിയിക്കുന്നു.
മട്ടാഞ്ചേരിയിൽനിന്ന് ഗൾഫ് വഴി
മട്ടാഞ്ചേരി ലോബോ ജംഗ്ഷനിൽ ബോംബെ ഹെയർ കട്ടിംഗ് സലൂണ്‍ ഉടമയായിരുന്ന യൂസഫ് മുഹമ്മദിന്റെ മകനായ ആസാദ് ഹാജി ഈസ ഹൈസ്കൂളിലാണ് പഠിച്ചത്. 1969ൽ പഠനം അവസാനിപ്പിച്ചു. ജീവിതമാർഗം തേടി 77ൽ ഗൾഫിലേക്കു ചേക്കേറി. 2003ൽ കൊച്ചിയിൽ തിരിച്ചെത്തി. പിതാവിന്റെ പാത പിന്തുടർന്ന് പാലസ് റോഡിൽ ബ്യൂട്ടി സലൂണ്‍ ആരംഭിച്ചു. പിതാവും ഹിന്ദി ഗാനങ്ങൾ മനോഹരമായി പാടുമായിരുന്നു.
കത്രികയും സംഗീതവും തന്റെ ജീവനാണെന്നാണ് ആസാദ് പറയാറുള്ളത്. അതുകൊണ്ടുതന്നെ ജോലിക്കിടയിലും അവസരം കിട്ടിയപ്പോഴെല്ലാം പാടി. 2007ൽ എംഎം ഓർക്കസ്ട്ര സംഘടിപ്പിച്ച ഓൾഡ് ഈസ് ഗോൾഡ് എന്ന പരിപാടിയിൽ പാടിയതോടെ ഏവർക്കും പ്രിയങ്കരനായ പാട്ടുകാരനാവുകയായിരുന്നു കൊച്ചിൻ ആസാദ്.
കണ്ണടച്ചിരുന്ന് ആസാദിനെ കേട്ടാൽ റഫിയെ അനുഭവിക്കാമായിരുന്നു. റഫിയുടെ ചിരിയും സ്നേഹവും ആസാദിലും കാണാമായിരുന്നു. കേരള റഫി എന്ന പേരും അദ്ദേഹത്തിനു ചാർത്തിക്കിട്ടി.
ഒരിക്കൽ റഫി സാബിന്റെ മുംബൈയിലെ വീടു സന്ദർശിക്കാനായത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി ആസാദ് പറയാറുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന ഹാർമോണിയവും സിത്താറും തൊട്ടപ്പോഴുണ്ടായ അനുഭൂതിയെക്കുറിച്ചും ആസാദ് സുഹൃത്തുക്കളോടു പറയുമായിരുന്നു. റഫിയെ നേരിൽക്കാണാൻ ഒരിക്കലും ഭാഗ്യമുണ്ടായില്ലെങ്കിലും അദ്ദേഹം ആസാദിന്റെ മാനസഗുരുവായി. റഫിയുടെ ഗാനങ്ങൾക്കൊപ്പം പങ്കജ് ഉദാസിന്റെ ഗസലുകളും മലയാളം ഗസലുകളും ആസാദ് പാടുമായിരുന്നു.
സംഗീതസംവിധായകൻ എം. ജയചന്ദ്രന്റെ സ്റ്റേജ് ഷോകളിൽ പതിവു സാന്നിധ്യമായിരുന്നു ആസാദ്. ജയചന്ദ്രൻ ഫേസ്ബുക്കിൽ ഇങ്ങനെ കുറിക്കുന്നു:
എന്റെ സ്നേഹഗായകൻ വിടപറഞ്ഞു... ആസാദ്ക്ക ഹൃദയത്തിൽ നന്മ കൊണ്ടുനടന്ന, ആ നന്മ സംഗീതമാക്കിയ സംഗീതകാരൻ ആയിരുന്നു.... ഓ ദുനിയാ കേ രഖ്വാലേ.. ആ ശബ്ദം അലയടിച്ചുകൊണ്ടേയിരിക്കുന്നു. ആത്മാവിൻ ആഴങ്ങളിൽ.. സമാധാനമായി ഉറങ്ങുക, പ്രിയ സഹോദരാ...
ഹരിപ്രസാദ്
ഇത്തിരിക്കുഞ്ഞന്റെ ജൈത്രയാത്രകൾ
ഒരു കോടി പത്തൊന്‍പതു ലക്ഷം രൂപ വിലയുള്ള സ്റ്റാന്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആ സ്റ്റാന്പ് ഇന്ന് ലോകത്ത് അറിയപ്പെടുന
ജർമനിയിലെ ആഗമനപ്പെരുന്നാൾ
ക്രിസ്മസിന് തയ്യാറെടുപ്പ് തുടങ്ങുന്നതിനുള്ള ഒരുക്കമാണ് ആഗമനപ്പെരുന്നാൾ കാലം. ജർമനിയിൽ ഈ സുന്ദര ദിനങ്ങൾക്ക് അഡ്വെ
വരുമോ, അവർ വീണ്ടുമൊരുമിച്ച്...
പുതുതലമുറ ഹിന്ദി പാട്ടുപ്രേമികളോട് ഒരു ചോദ്യം- ജോ ജീത്താ വൊഹി സിക്കന്ദർ, ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ, യെസ് ബോസ്,
ബിഎംസിയിലെ തരംഗം
ഇവിടെ എല്ലാം തരംഗമാണ്. യൗവനത്തിന്റെ ആശകളും ആവേശങ്ങളും സർഗസഞ്ചാരവും സൗന്ദര്യങ്ങളും സംഗീതവുമെല്ലാം റേഡിയോ തരംഗങ്
പാട്ട്, കൈപിടിക്കാനും കണ്ണീരൊപ്പാനും...
സഫർ എന്ന ചിത്രത്തിന്റെ കഥ സംഗീതസംവിധായകരായ കല്യാണ്ജി- ആനന്ദ്ജി ദ്വയത്തെ പറഞ്ഞുകേൾപ്പിക്കുകയാണ് സംവിധായകൻ അസിത
"ഭയമായിരുന്നു എനിക്ക്'
ഞാൻ ഭയപ്പാടിലായിരുന്നു. ഇങ്ങനെയൊരു നോവലിനു ചിത്രം വരയ്ക്കേണ്ടിവന്നിരിക്കുന്നത് ആദ്യമായാണ്. ദസ്തയേവിസ്കി, മഞ്ഞു പൊഴി
"ഒരു സങ്കീർത്തനം പോലെ' പിറക്കുന്നു ദീപികയിൽ
കാലത്തിന്റെ കൈയൊപ്പു പതിഞ്ഞ കൃതിയാണ് - ഒരു സങ്കീർത്തനംപോലെ. നല്ല രാശിയുള്ള ജനനം. 25 വർഷം കൊണ്ട് 112 പതിപ്പുകൾ. സാഹിത്
ഓർമകളിൽ അഞ്ഞൂറാൻ
ജീവിക്കാൻവേണ്ടി കഥാപ്രസംഗകനായി. തടിമില്ല്, ഹോട്ടൽ നടത്തിപ്പുകാരനായി. കൂലിക്ക് പ്രസംഗവുമുണ്ടായിരുന്നു. അവസാനം നാ
ഞെട്ടിക്കുന്ന തൊട്ടിപ്പാലം..!
അങ്ങു താഴെ കുറ്റിച്ചെടികൾ പോലെ കൂറ്റൻ തെങ്ങുകൾ.. ഉറുന്പുകൾ പോലെ അനങ്ങുന്ന മനുഷ്യർ.. നീർച്ചാൽ പോലെ ഒഴുകുന്ന പുഴ... തല
ലോകത്തെ നന്പർ വൺ സുന്ദരിക്കുട്ടി
സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണിലാണ് എന്ന ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ കാണുന്നവരുടെയെല്ലാം കണ്ണിൽ സൗന്ദര്
വാർദ്ധക്യം ആനന്ദകരമാക്കാം...
ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് ലോകത്തിലെ മുതിർന്നവരുടെ എണ്ണം രണ്ടായിരത്തിയമ്പതാമാണ്ടോടെ ഇ
പാട്ടുകൾ നൽകുന്ന സംതൃപ്തി
സങ്കടം ഉരുകിയൊലിച്ചുവന്ന സംഗീതമാണ് ഷാന്റി ആന്റണിയുടേത്. അതുകൊണ്ടുതന്നെ ആ പാട്ടുകൾ ഹൃദയത്തിൽതൊട്ടു സാന്ത്വനിപ്പ
ഇങ്ങനെയും ഒരു ഇന്ദ്രജാലക്കാരൻ
തലമുറകളായി മാജിക് ഒരു വിനോദകലയാണ്. കൗതുകവും അദ്ഭുതവും അന്പരപ്പും സൃഷ്ടിക്കുന്ന ജാലവിദ്യകൾ കാണിക്കുന്നതിൽ അപാര
വികാരങ്ങൾ നമ്മെ ഭരിക്കരുത്-2: പരിശീലിക്കാം സംയമനം
ജോലിസ്ഥലങ്ങളിലും മറ്റും നിങ്ങൾക്ക് പ്രശ്നം അനുഭവപ്പെടുന്നുണ്ടോ? പലരും നിങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ മിക്ക
ഉശിരും ശക്തിയും പകർന്ന തൂലിക
1975 ഒക്ടോബർ 27ന് വയലാർ രാമവർമ അന്തരിക്കുന്പോൾ മലയാള കവിതാലോകം അന്ത്യശ്വാസം വലിക്കുകയായിരുന്നുവെന്ന് പ്രശസ്ത കന്
സൗരയൂഥ പഥത്തിലെന്നോ...
കവിയും പാട്ടെഴുത്തുകാരനും നടനും മാത്രമായിരുന്നില്ല മുല്ലനേഴി. അസ്സലായി മിമിക്രിയും കാണിക്കുമായിരുന്നു അദ്ദേഹം. പ്രിയ
കാർഡിനൽ ന്യൂമാനും വിദ്യാഭ്യാസ ചിന്തകളും
ഓരോ പ്രഭാതത്തിലും ലോകമെന്പാടുമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണരുന്നത് “നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ ചുറ്
ബർമൻദാ പറഞ്ഞു, കിഷോറിനെ ഇനി പഠിക്കാൻ വിടേണ്ട!
മീര, നീ ഇവിടെയുണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് വീട്ടിലേക്ക് നൃത്തംചെയ്തുകൊണ്ട് വരുമായിരുന്നു- നിന്നോട് ഒരു കാര്യം പറയാൻ
ഷേക്സ്പിയറുടെ നാട്ടിൽ
ഇംഗ്ലണ്ടിൽ വില്യം ഷേക്സ്പിയറുടെ വീട്ടിലും കബറിടത്തിലും ലേഖകൻ നടത്തിയ യാത്രയുടെ വിവരണം
വില്യം ഷേക്സ്പിയറുടെ നാടകങ്ങള്‍ വായ
ഹൃദ്രോഗം കൂടുന്നു, തടയാൻ മാർഗങ്ങളുണ്ട്
ഒരു മഹാമാരിപോലെ പടർന്നേറുന്ന ഹൃദ്രോഗത്തെ പിടിയിലൊതുക്കാനുള്ള ക്രിയാത്മക പദ്ധതികളുമായി ഇരുപതാം ലോക ഹൃദയദിനം സ
ഇത്തിരിക്കുഞ്ഞന്റെ ജൈത്രയാത്രകൾ
ഒരു കോടി പത്തൊന്‍പതു ലക്ഷം രൂപ വിലയുള്ള സ്റ്റാന്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആ സ്റ്റാന്പ് ഇന്ന് ലോകത്ത് അറിയപ്പെടുന
ജർമനിയിലെ ആഗമനപ്പെരുന്നാൾ
ക്രിസ്മസിന് തയ്യാറെടുപ്പ് തുടങ്ങുന്നതിനുള്ള ഒരുക്കമാണ് ആഗമനപ്പെരുന്നാൾ കാലം. ജർമനിയിൽ ഈ സുന്ദര ദിനങ്ങൾക്ക് അഡ്വെ
വരുമോ, അവർ വീണ്ടുമൊരുമിച്ച്...
പുതുതലമുറ ഹിന്ദി പാട്ടുപ്രേമികളോട് ഒരു ചോദ്യം- ജോ ജീത്താ വൊഹി സിക്കന്ദർ, ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ, യെസ് ബോസ്,
ബിഎംസിയിലെ തരംഗം
ഇവിടെ എല്ലാം തരംഗമാണ്. യൗവനത്തിന്റെ ആശകളും ആവേശങ്ങളും സർഗസഞ്ചാരവും സൗന്ദര്യങ്ങളും സംഗീതവുമെല്ലാം റേഡിയോ തരംഗങ്
പാട്ട്, കൈപിടിക്കാനും കണ്ണീരൊപ്പാനും...
സഫർ എന്ന ചിത്രത്തിന്റെ കഥ സംഗീതസംവിധായകരായ കല്യാണ്ജി- ആനന്ദ്ജി ദ്വയത്തെ പറഞ്ഞുകേൾപ്പിക്കുകയാണ് സംവിധായകൻ അസിത
"ഭയമായിരുന്നു എനിക്ക്'
ഞാൻ ഭയപ്പാടിലായിരുന്നു. ഇങ്ങനെയൊരു നോവലിനു ചിത്രം വരയ്ക്കേണ്ടിവന്നിരിക്കുന്നത് ആദ്യമായാണ്. ദസ്തയേവിസ്കി, മഞ്ഞു പൊഴി
"ഒരു സങ്കീർത്തനം പോലെ' പിറക്കുന്നു ദീപികയിൽ
കാലത്തിന്റെ കൈയൊപ്പു പതിഞ്ഞ കൃതിയാണ് - ഒരു സങ്കീർത്തനംപോലെ. നല്ല രാശിയുള്ള ജനനം. 25 വർഷം കൊണ്ട് 112 പതിപ്പുകൾ. സാഹിത്
ഓർമകളിൽ അഞ്ഞൂറാൻ
ജീവിക്കാൻവേണ്ടി കഥാപ്രസംഗകനായി. തടിമില്ല്, ഹോട്ടൽ നടത്തിപ്പുകാരനായി. കൂലിക്ക് പ്രസംഗവുമുണ്ടായിരുന്നു. അവസാനം നാ
ഞെട്ടിക്കുന്ന തൊട്ടിപ്പാലം..!
അങ്ങു താഴെ കുറ്റിച്ചെടികൾ പോലെ കൂറ്റൻ തെങ്ങുകൾ.. ഉറുന്പുകൾ പോലെ അനങ്ങുന്ന മനുഷ്യർ.. നീർച്ചാൽ പോലെ ഒഴുകുന്ന പുഴ... തല
ലോകത്തെ നന്പർ വൺ സുന്ദരിക്കുട്ടി
സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണിലാണ് എന്ന ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ കാണുന്നവരുടെയെല്ലാം കണ്ണിൽ സൗന്ദര്
വാർദ്ധക്യം ആനന്ദകരമാക്കാം...
ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് ലോകത്തിലെ മുതിർന്നവരുടെ എണ്ണം രണ്ടായിരത്തിയമ്പതാമാണ്ടോടെ ഇ
പാട്ടുകൾ നൽകുന്ന സംതൃപ്തി
സങ്കടം ഉരുകിയൊലിച്ചുവന്ന സംഗീതമാണ് ഷാന്റി ആന്റണിയുടേത്. അതുകൊണ്ടുതന്നെ ആ പാട്ടുകൾ ഹൃദയത്തിൽതൊട്ടു സാന്ത്വനിപ്പ
ഇങ്ങനെയും ഒരു ഇന്ദ്രജാലക്കാരൻ
തലമുറകളായി മാജിക് ഒരു വിനോദകലയാണ്. കൗതുകവും അദ്ഭുതവും അന്പരപ്പും സൃഷ്ടിക്കുന്ന ജാലവിദ്യകൾ കാണിക്കുന്നതിൽ അപാര
വികാരങ്ങൾ നമ്മെ ഭരിക്കരുത്-2: പരിശീലിക്കാം സംയമനം
ജോലിസ്ഥലങ്ങളിലും മറ്റും നിങ്ങൾക്ക് പ്രശ്നം അനുഭവപ്പെടുന്നുണ്ടോ? പലരും നിങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ മിക്ക
ഉശിരും ശക്തിയും പകർന്ന തൂലിക
1975 ഒക്ടോബർ 27ന് വയലാർ രാമവർമ അന്തരിക്കുന്പോൾ മലയാള കവിതാലോകം അന്ത്യശ്വാസം വലിക്കുകയായിരുന്നുവെന്ന് പ്രശസ്ത കന്
സൗരയൂഥ പഥത്തിലെന്നോ...
കവിയും പാട്ടെഴുത്തുകാരനും നടനും മാത്രമായിരുന്നില്ല മുല്ലനേഴി. അസ്സലായി മിമിക്രിയും കാണിക്കുമായിരുന്നു അദ്ദേഹം. പ്രിയ
കാർഡിനൽ ന്യൂമാനും വിദ്യാഭ്യാസ ചിന്തകളും
ഓരോ പ്രഭാതത്തിലും ലോകമെന്പാടുമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണരുന്നത് “നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ ചുറ്
ബർമൻദാ പറഞ്ഞു, കിഷോറിനെ ഇനി പഠിക്കാൻ വിടേണ്ട!
മീര, നീ ഇവിടെയുണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് വീട്ടിലേക്ക് നൃത്തംചെയ്തുകൊണ്ട് വരുമായിരുന്നു- നിന്നോട് ഒരു കാര്യം പറയാൻ
ഷേക്സ്പിയറുടെ നാട്ടിൽ
ഇംഗ്ലണ്ടിൽ വില്യം ഷേക്സ്പിയറുടെ വീട്ടിലും കബറിടത്തിലും ലേഖകൻ നടത്തിയ യാത്രയുടെ വിവരണം
വില്യം ഷേക്സ്പിയറുടെ നാടകങ്ങള്‍ വായ
ഹൃദ്രോഗം കൂടുന്നു, തടയാൻ മാർഗങ്ങളുണ്ട്
ഒരു മഹാമാരിപോലെ പടർന്നേറുന്ന ഹൃദ്രോഗത്തെ പിടിയിലൊതുക്കാനുള്ള ക്രിയാത്മക പദ്ധതികളുമായി ഇരുപതാം ലോക ഹൃദയദിനം സ
തബലയിലെ താളവിസ്മയം
ഈ വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ അവാർഡിന്റെ നിറവിലാണ് ഡി.വിജയകുമാർ എന്ന തബലിസ്റ്റ്. കഴിഞ്ഞ അന്‍പത
പാട്ട് ഹിന്ദി, വെസ്റ്റ് ഇൻഡീസിൽ ഹിറ്റ്!
കഴിഞ്ഞമാസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റ് ഇൻഡീസിൽ പര്യടനംനടത്തി മടങ്ങിയത്. പരന്പര വിജയം. 48 വർഷം മുന്‍പ് അജിത്
ആകാശം അതിരാക്കിയ പള്ളിമുറ്റം
തുന്പ കടലോരഗ്രാമത്തിലെ പൗരാണികമായ മേരി മഗ്ദലേന കത്തോലിക്കാ പള്ളിയും കെട്ടിടങ്ങളും മുറ്റവുമായിരുന്നു ഇന്ത്യൻ ബ
വസന്തമേ, പൂമഴ പൊഴിക്കൂ...
പാട്ടുകളിൽ പൂമൊട്ടുകളും പൂന്തോട്ടങ്ങളുമുണ്ടാകാം. മനസുകളിൽ ആ പാട്ടുകൾ നിറങ്ങളും സുഗന്ധവും നിറയ്ക്കും. പൂക്കളങ്ങ
"12'ലെ പാട്ടച്ചന്മാർ
ദി 12 ബാൻഡ് എന്ന അച്ചന്മാരുടെ പാട്ടുകൂട്ടത്തെക്കുറിച്ച്. ഇന്നു യു ട്യൂബിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും ആസ്വാദകർ ലക്ഷ
പ്രണയം പൂക്കുന്ന വിരൽത്തുന്പ്
നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ ശ്രീകുമാരൻ തമ്പി എന്നു മാത്രം പോരെ!
ശരി, ഏഴു തവണ ഏറ്റവും മികച്ച ചലച്ചിത്ര ഗാ
ആഹാ! എജ്ജാതി പാട്ട്!!
ജ്ജാതി എയ്മ്ള്ള പാട്ട് സ്റ്റാ എന്നു പറയും തനി തൃശൂർക്കാർ. അതായത് സുഹൃത്തേ, മനോഹരമായ ഒരു പാട്ട് എന്ന്. എന്തിന്റെയും അങ്ങ
നിറങ്ങൾ പടർന്ന പോരാട്ടം
വർഷം 1996, തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ മധുര. പൂക്കളും മഞ്ഞളും കുങ്കുമവും മണക്കുന്ന തെരുവുകൾ. ആ തെരുവുകളിൽ എവിടെയേ
What’s up? ഒരു പാട്ടുണ്ട്!
എന്നും പാട്ടിന്റെ പൂമഴയുണ്ടാകാറുള്ള ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് പേമാരിയും പ്രളയവും വീണ്ടുമെത്തിയതോടെ ഒന്നു നിശബ്ദമായി.
മറക്കാനാവില്ല പാച്ചു മൂത്തതിനെ
വൈക്കത്ത് പടിഞ്ഞേറടത്തില്ലത്ത് നീലകണ്ഠൻ മൂത്തതിന്റെ പുത്രനായി 1814 ആഗസ്റ്റ് 18 നായിരുന്നു പാച്ചുമൂത്തതിന്റെ ജനനം. ദാര
Latest News
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ ജാഗ്രത വേണമെന്ന് അമേരിക്ക
ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ നിർമല സീതാരാമനും
പൗരത്വ ഭേദഗതി ബിൽ അടിസ്ഥാനപരമായി വിവേചനപരമെന്ന് യുഎൻ
പ്രതിഷേധം ആളിക്കത്തുന്നു; ബംഗാളിൽ റെയിൽവേ സ്റ്റേഷൻ അഗ്നിക്കിരയാക്കി
ഇന്ത്യ മുട്ടുകുത്തില്ല, നമ്മൾ നിശബ്ദരാകുകയുമില്ല: മുഖ്യമന്ത്രി
Latest News
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ ജാഗ്രത വേണമെന്ന് അമേരിക്ക
ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ നിർമല സീതാരാമനും
പൗരത്വ ഭേദഗതി ബിൽ അടിസ്ഥാനപരമായി വിവേചനപരമെന്ന് യുഎൻ
പ്രതിഷേധം ആളിക്കത്തുന്നു; ബംഗാളിൽ റെയിൽവേ സ്റ്റേഷൻ അഗ്നിക്കിരയാക്കി
ഇന്ത്യ മുട്ടുകുത്തില്ല, നമ്മൾ നിശബ്ദരാകുകയുമില്ല: മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top