Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
അനുഭവത്തിൽനിന്നു പാഠം പഠിച്ചില്ലെങ്കിൽ...
നമ്മുടെ പ്രവൃത്തികളുടെ ഫലം ദോഷകരമായിരിക്കുമെന്ന് അറിയാവുന്ന അവസരത്തിലും അങ്ങനെ സംഭവിക്കുകയില്ല എന്ന തെറ്റായ ചിന്താഗതിയോടെ നാം പ്രവർത്തിക്കുന്നു. അതുവഴിയുണ്ടാകുന്ന ദുരന്തഫലങ്ങൾ നാം മാത്രമാണോ അനുഭവിക്കുന്നത്?
വേട്ടപ്രിയരായ രണ്ടു സുഹൃത്തുക്കൾ. ദൂരസ്ഥലങ്ങളിൽ വേട്ടയ്ക്കു പോകുന്നത് അവർക്കു വലിയ ഹരമായിരുന്നു. ഒരിക്കൽ അവർ ഒരു ചെറിയ വിമാനം കൂലിക്കെടുത്തു. അകലെ ഒരു വനത്തിലെത്തി. ധാരാളം കാട്ടുപോത്തുകൾ മേഞ്ഞുനടന്നിരുന്ന ഒരു വനമായിരുന്നു അത്. ആ വനം അവർക്കു പണ്ടേ പരിചിതമായിരുന്നു. പൈലറ്റിനു കൂലി നൽകിയിട്ടു രണ്ടു ദിവസം കഴിയുന്പോൾ വീണ്ടും വിമാനവുമായി അവിടെ മടങ്ങിയെത്താൻ അവർ ചട്ടംകെട്ടി.
വേട്ടക്കാർ രണ്ടു പേരും നല്ല പോത്തിൻകുട്ടന്മാരെ തേടി വനത്തിലൂടെ നടന്നു. അവർ രണ്ടുപേരും ഭാഗ്യവാന്മാരായിരുന്നു. രണ്ടുപേരും ഓരോ പോത്തിൻകുട്ടന്മാരെ വെടിവച്ചു വീഴ്ത്തി. അവർക്കു വലിയ ആഹ്ലാദമായിരുന്നു അപ്പോൾ.
മുൻകൂട്ടി പറഞ്ഞിരുന്നതനുസരിച്ചു പൈലറ്റ് വിമാനവുമായി വനത്തിൽ മടങ്ങിയെത്തി തുറസായ ഒരു സ്ഥലത്ത് ലാൻഡ് ചെയ്തു. അപ്പോഴേക്കും വേട്ടക്കാർ രണ്ടുപേരും കൂടി വളരെ ബുദ്ധിമുട്ടി പോത്തിറച്ചി പായ്ക്കു ചെയ്ത് യാത്രയ്ക്കു തയാറായിരുന്നു.
പോത്തിറച്ചി പായ്ക്ക് ചെയ്ത ബലമുള്ള വലിയ പ്ലാസ്റ്റിക് സഞ്ചികൾ കണ്ടപ്പോൾ പൈലറ്റ് പറഞ്ഞു: ""ഈ ചെറിയ വിമാനത്തിൽ നമ്മൾ മൂന്നുപേരോടൊപ്പം ഇത്രയും ഭാരം കയറ്റാനാവില്ല. കുറേ പായ്ക്കറ്റുകൾ നാം ഉപേക്ഷിക്കണം.'' അപ്പോൾ വേട്ടക്കാരിലൊരാൾ പറഞ്ഞു: ""കഴിഞ്ഞവർഷം ഇതിലും ചെറിയ വിമാനത്തിൽ രണ്ടു പോത്തുകളുടെ ഇറച്ചി ഞങ്ങൾ കൊണ്ടുപോയതാണ്.'' ഉടനെ അയാളുടെ സുഹൃത്തും അതു ശരിയാണെന്നു പറഞ്ഞു.
അല്പനേരം ആലോചിച്ചതിനുശേഷം പൈലറ്റ് പറഞ്ഞു: ""കഴിഞ്ഞവർഷം രണ്ടു പോത്തുകളുടെ ഇറച്ചി നിങ്ങൾ കൊണ്ടുപോയതാണെങ്കിൽ ഇത്തവണയും അതു സാധിക്കണം. വരൂ, നമുക്കു പോകാം. '' അവർ മൂന്നുപേരുംകൂടി ബദ്ധപ്പെട്ടു പോത്തിറച്ചിയുടെ പായ്ക്കറ്റുകൾ വിമാനത്തിൽ കയറ്റി. അതിനുശേഷം പൈലറ്റ് വിമാനം സ്റ്റാർട്ട് ചെയ്തു സാവധാനം ടെയ്ക് ഓഫ് ചെയ്തു.
പക്ഷേ, പൈലറ്റ് എത്ര ശ്രമിച്ചിട്ടും വിമാനം അധികം ഉയർത്താൻ സാധിച്ചില്ല. നിമിഷങ്ങൾക്കുള്ളിൽ വിമാനം തകർന്നുവീണു. വിമാനം വീണത് അധികം ഉയരത്തിൽനിന്നല്ലായിരുന്നതുകൊണ്ട് ആർക്കും ആളപായമൊന്നും സംഭവിച്ചില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങളിൽനിന്നു പുറത്തുകടന്ന വേട്ടക്കാരിലൊരാൾ മറ്റേ വേട്ടക്കാരനോടു ചോദിച്ചു: ""നമ്മൾ ഇപ്പോൾ എവിടെയാണെന്നു നിനക്കറിയാമോ?'' ഉടനെ അയാൾ പറഞ്ഞു: ""കഴിഞ്ഞവർഷം നമ്മുടെ വിമാനം തകർന്നുവീണ സ്ഥലത്തിനു വളരെ അടുത്തുതന്നെ!''
ഈ കഥ കേൾക്കുന്പോൾ നമ്മിൽ പല ചോദ്യങ്ങളും ഉയർന്ന ുവരാം. അതിൽ ഒന്ന് ഇതായിരിക്കും: തലേ വർഷത്തെ അനുഭവത്തിൽനിന്ന് അവർ എന്തുകൊണ്ടു പാഠം പഠിച്ചില്ല? തലേവർഷം ചെറിയ വിമാനത്തിൽ കൂടുതൽ ഭാരം കയറ്റി തകർന്നുവീണ അവർ എന്തുകൊണ്ടു വീണ്ടും അതാവർത്തിച്ചു എന്ന ചോദ്യം വളരെ പ്രസക്തമാണ്.
പക്ഷേ, ഈ കഥ രണ്ടു വേട്ടക്കാരെക്കുറിച്ചു മാത്രമുള്ള കഥയല്ല. ഈ കഥ നമ്മെക്കുറിച്ചുകൂടിയുള്ള കഥകൂടിയാണ്. അനുഭവത്തിൽനിന്നു പാഠം പഠിക്കുന്നവരാണോ നമ്മൾ?എങ്കിൽ വളരെ നല്ലത്. എന്നാൽ, അനുഭവത്തിൽനിന്നു പാഠം പഠിക്കുന്നതിൽ നാമും വിമുഖരാണെന്നതല്ലേ വസ്തുത. തെറ്റായ കാര്യങ്ങൾ നാം ചെയ്യാനിടയായാൽ അതിന്റെ ദുരന്തഫലം നാം അനുഭവിക്കും. എന്നാൽ, അതിനു ശേഷവും തെറ്റായ ആ നടപടി നാം ആവർത്തിച്ചുപോകുന്നതായിട്ടല്ലേ നമ്മുടെ അനുഭവം.
ഉദാഹരണമായി മദ്യപാനത്തിന്റെ കാര്യമെടുക്കാം. അമിതമായി മദ്യപിക്കുന്നവർ അതിന്റെ ദോഷഫലം എപ്പോഴും അനുഭവിക്കുന്നുണ്ട്. വാക്കുതർക്കവും ഏറ്റുമുട്ടലുകളും കുടുംബകലഹവുമൊക്കെ പലപ്പോഴും അതിന്റെ ഫലങ്ങളല്ലേ. എങ്കിൽപ്പോലും ആ ഫലങ്ങളൊക്കെ അനുഭവിച്ചതിനുശേഷവും മദ്യപാനി വീണ്ടും അതിമ മദ്യപാനത്തിലേക്കല്ലേ പോകുന്നത്. മദ്യപാനം ഒരു ശീലമായിപ്പോയി എന്നു നാം അതിനെ ന്യായീകരിച്ചേക്കാം. പക്ഷേ, അപ്പോഴും നമ്മുടെ കഥയിലെ വേട്ടക്കാർക്കു തുല്യരല്ലേ ഇങ്ങനെ സ്വയം ന്യായീകരിക്കുന്നവർ.
വിമാനത്തിൽ അമിതഭാരം കയറ്റി വിമാനം തകർന്നുവീണ അനുഭവമുണ്ടായിട്ടും രണ്ടാമതൊരു അപകടത്തിന് അവർ അറിഞ്ഞുകൊണ്ടുതന്നെ വഴിതെളിച്ചില്ലേ? അതിനുള്ള അവരുടെ കാരണമെന്തുമാകട്ടെ. അവർ ആദ്യത്തെ അനുഭവത്തിൽനിന്നു പാഠം പഠിച്ചു വിവേകപൂർവം പ്രവർത്തിക്കേണ്ടതായിരുന്നില്ലേ. അതിനു പകരം അവർ വീണ്ടും ഒരു അപകടസാധ്യതയ്ക്കു വഴിയൊരുക്കുകയാണു ചെയ്തത്.
നമ്മുടെ ജീവിതത്തിലും പലപ്പോഴും ഇതുപോലെതന്നെയാണു സംഭവിക്കുന്നത്. നമ്മുടെ പ്രവൃത്തികളുടെ ഫലം ദോഷകരമായിരിക്കുമെന്ന് അറിയാവുന്ന അവസരത്തിലും അങ്ങനെ സംഭവിക്കുകയില്ല എന്ന തെറ്റായ ചിന്താഗതിയോടെ നാം പ്രവർത്തിക്കുന്നു. അതുവഴിയുണ്ടാകുന്ന ദുരന്തഫലങ്ങൾ നാം മാത്രമാണോ അനുഭവിക്കുന്നത്?എങ്കിൽ അതു നമ്മുടെ ദുരന്തം മാത്രമായി ഒതുങ്ങിനിൽക്കുമായിരുന്നു.
എന്നാൽ യാഥാർഥ്യം അതല്ലല്ലോ. രണ്ടു വേട്ടക്കാരുടെ തെറ്റായ തീരുമാനവും പ്രവൃത്തിയും പൈലറ്റിന്റെ ജീവൻ അപകടത്തിൽപ്പെടുത്തിയതുപോലെ അനുഭവത്തിൽനിന്നു പാഠം പഠിക്കാതെ നാം ചെയ്യുന്ന പല കാര്യങ്ങളും മറ്റുള്ളവരുടെ ജീവിതംകൂടി ദുരിതപൂർണമാക്കുന്നു എന്നതു നാം മറന്നുപോകരുത്.
ജീവിതാനുഭവങ്ങൾ എപ്പോഴും നമുക്കു പാഠമായിരിക്കണം. എങ്കിൽ മാത്രമേ വീണ്ടും വീണ്ടും തെറ്റിലേക്കു വഴുതിവീഴാതെ നന്മയുടെ പാതയിലൂടെ നമുക്കു മുന്നോട്ടുപോകാനാകൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
Latest News
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top