Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
ട്രെയിൻ യാത്ര സുരക്ഷിതമാക്കാം; മൾട്ടി യൂട്ടിലിറ്റി മൊബൈൽ സേഫ്റ്റി മെഷുമായി പോലീസുകാരൻ ശരവണകുമാർ
ട്രെയിൻ യാത്ര ആസ്വദിക്കാൻ വിൻഡോ സീറ്റുകൾ തേടിപ്പോകുന്നവരാണ് നാം ഏവരും. പക്ഷേ സാമൂഹ്യദ്രോഹികൾ വലിച്ചെറിയുന്ന കല്ലുകൾ പതിച്ചേക്കുമോ, സ്വർണാഭരണങ്ങളും പേഴ്സും മോഷ്ടാക്കൾ അപഹരിക്കുമോയെന്ന ഭയം പലപ്പോഴും വിൻഡോ സീറ്റ് യാത്രികരെ അലട്ടാറുണ്ട്.
ഇതിനെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയിൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിൽ സീനിയർ സിപിഒ ആയി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന എം.ശരവണകുമാർ എന്ന പോലീസ് ഉദ്യോഗസ്ഥൻ. ഇദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്ത മൊബൈൽ സേഫ്റ്റി നെറ്റ് ഫോർ പ്രൊട്ടക്ഷൻ എന്ന ’മൾട്ടി യൂട്ടിലിറ്റി മെഷിന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. മെഷിന്റെ നിർമാണത്തിനായി കന്പനികളെ കാത്തിരിക്കുകയാണ് ഇദ്ദേഹം.
ആ അച്ഛന്റെ ഫോണ്‍ കോൾ
2015 ൽ ശരവണകുമാർ തിരുവനന്തപുരം റെയിൽവേ കണ്ട്രോൾ റൂമിൽ ജോലി ചെയ്യുന്പോൾ വൈകുന്നേരം ഏഴോടെ ഒരു ഫോണ്‍കോൾ വന്നു. ട്രെയിനിന്റെ വിൻഡോ സീറ്റിനരുകിലിരുന്ന് യാത്ര ചെയ്ത അഞ്ചുവയസുകാരൻ മകന്റെ കണ്ണിനും ചെവിക്കും ഇടയിലായിട്ടുള്ള ഭാഗത്ത് പുറത്തുനിന്ന് ആരോ എറിഞ്ഞ കല്ലു പതിച്ചു, ട്രെയിനിൽ ഡോക്ടറുടെ സേവനം ലഭിക്കുമോയെന്ന് ആശങ്കയോടെ ചോദിച്ചുള്ള കോളായിരുന്നു അത്.
ശരവണകുമാർ അടുത്ത സ്റ്റേഷനിൽ വിളിച്ച് ഡോക്ടറുടെ സേവനത്തിനായി അഭ്യർഥിച്ചെങ്കിലും ആ കുഞ്ഞിന് ചികിത്സ കിട്ടാൻ ഏറെ കാത്തിരിക്കേണ്ടിവന്നു. വളരെ ആഴത്തിലുള്ള മുറിവായിരുന്നു കണ്ണിന് ഉണ്ടായത്. ഈ സംഭവം ശരവണകുമാറിന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. തുടർന്ന് ട്രെയിൻ യാത്രികരുടെ സുരക്ഷയ്ക്കായി എന്തു ചെയ്യാൻ കഴിയുമെന്ന ചിന്തയിലായിരുന്നു ഈ പോലീസ് ഉദ്യോഗസ്ഥൻ.
മൊബൈൽ സേഫ്റ്റി നെറ്റ് ഫോർ പ്രൊട്ടക്ഷൻ എന്ന ആശയത്തിലേക്ക്
പിന്നീട് ട്രെയിനുകളുടെ ജനാലകൾ ശരവണകുമാർ ശ്രദ്ധിച്ചു തുടങ്ങി. ഒരു ട്രെയിനിലെ 18 ഓളം ബോഗികളിൽ മൂന്ന് എസി കോച്ചുകൾ ഒഴിച്ചാൽ ബാക്കി പതിനഞ്ച് ബോഗികളിലായി 700 ഓളം യാത്രക്കാർ വിൻഡോ സീറ്റിനരുകിലിരുന്നാണ് യാത്ര ചെയ്യുന്നത്. രാജ്യത്തെ 13,000 ട്രെയിൻ സർവീസുകളിൽ 20 വർഷത്തേക്ക് ബോഗികളിൽ മാറ്റമൊന്നും സംഭവിക്കില്ലെന്നു ശരവണകുമാറിനു മനസിലായി. മെറ്റൽ, ഗ്ലാസ് ഷട്ടറുകളാണ് വിൻഡോയിലുള്ളത്.
പുറത്തുനിന്ന് സാമൂഹ്യദ്രോഹികൾ കല്ലുകൾ വലിച്ചെറിഞ്ഞുണ്ടാകുന്ന അപകടങ്ങളിൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകുന്നില്ലെന്നും ഇദ്ദേഹത്തിന് അറിയാൻ കഴിഞ്ഞു.
വിൻഡോ സീറ്റിനരുകിലിരുന്നു യാത്ര ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ആഭരണങ്ങളും പഴ്സും മൊബൈൽഫോണുകളും പുറത്തുനിന്ന് കവരുന്ന കേസുകളും വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ലോക്കോ പൈലറ്റുമാരും സുരക്ഷിതരല്ലെന്നു മനസിലായി. അതിനുശേഷമാണ് വിൻഡോ സീറ്റിലെ സുരക്ഷയ്ക്കു ശേഷം മടക്കിവയ്ക്കാവുന്ന നെറ്റിനെക്കുറിച്ച് ശരവണകുമാർ ചിന്തിച്ചത്. 2015ൽ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് അത്തരത്തിലൊരു നെറ്റ് ശരവണകുമാർ വികസിപ്പിച്ചെടുത്തു.
മൾട്ടി പർപ്പസ് നെറ്റ്
ശരവണകുമാർ വികസിപ്പിച്ചെടുത്ത നെറ്റിന് ഒന്നിലധികം ഗുണങ്ങളാണുള്ളത്. സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച സേഫ്റ്റി നെറ്റിന് പുറത്തുനിന്നും വേഗത്തിൽ വരുന്ന കല്ല് തടയാൻ കഴിയും. വിൻഡോയ്ക്ക് അകത്തേക്ക് വരുന്ന കൈകൾ തടയുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. വിൻഡോ സീറ്റുകളിൽ ഇരുന്ന് യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാരുടെ കഴുത്തിൽനിന്നും മാലപൊട്ടിക്കൽ തുടങ്ങിയ അപകടങ്ങൾ ഒരു പരിധിവരെ തടയാനും ഈ സേഫ്റ്റി നെറ്റ് സഹായിക്കും. യാത്രക്കാർക്ക് വളരെ ലളിതമായി ട്രെയിനിൽ ഇത് ഘടിപ്പിക്കാനും ഭയം കൂടാതെ പുറം കാഴ്ചകൾ കാണാനും സാധിക്കും.
മൾട്ടിപർപ്പസ് ഡിവൈസ് ആയതുകൊണ്ട് രാത്രി സമയങ്ങളിൽ നിലവിലുള്ള മെറ്റൽ വിൻഡോ ഷട്ടറുകൾ പൂർണമായും അടച്ച ശേഷം സേഫ്റ്റി നെറ്റ് തിരികെ ഊരിയെടുത്ത് യാത്രക്കാർക്ക് തങ്ങളുടെ ലഗേജുകൾ പൂട്ടിവയ്ക്കാവുന്ന ചങ്ങലയായും ഇത് ഉപയോഗിക്കാം. നാലടി നീളത്തിലുള്ള റോപ്പാക്കി മാറ്റി രണ്ടു വലിയ ട്രോളി ബാഗുകൾ വരെ ഇതുപയോഗിച്ച് ലോക്ക് ചെയ്യാം.
ഇങ്ങനെ ലോക്ക് ചെയ്തിരിക്കുന്ന ലഗേജ് മോഷ്ടിക്കാനോ വലിച്ചു പൊട്ടിക്കാനോ ശ്രമിച്ചാൽ ഇതില്‍ സെറ്റ് ചെയ്തിരിക്കുന്ന അലാറം മുഴങ്ങുകയും അതുവഴി മോഷണം ഒരു പരിധി വരെ തടയാനും കഴിയും. കൂടാതെ നിയന്ത്രിത സ്ഥലങ്ങളിൽ അനധികൃതമായി പറക്കുന്ന ഡ്രോണുകളെ തടയാനും ഇത് ഉപയോഗിക്കാം.
14 സെന്റി മീറ്റർ നീളമുള്ള സേഫ്റ്റി മെഷിന് 400 ഗ്രാം മാത്രമേ ഭാരമുള്ളൂ. ഇതിന് 90 കിലോ വരെ ഭാരം താങ്ങാൻ കഴിവുള്ളതിനാൽ മിലിറ്ററി ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്ക് ആവശ്യമുള്ള സാധനങ്ങൾ കൊണ്ടുപോകാനും കഴിയും. തുണിപോലെയും ദണ്ഡുപോലെയും മടക്കിയെടുക്കാം. പോക്കറ്റിലിട്ടു കൊണ്ടു നടക്കാമെന്ന സവിശേഷതയും ഈ സേഫ്റ്റി നെറ്റിനുണ്ട്.
പേറ്റന്റിനായുള്ള കാത്തിരിപ്പ്
2015ൽ തന്നെ പേറ്റന്റിനായി ഇന്ത്യൻ പേറ്റന്റ് ഓഫീസിന്റെ ചെന്നൈ ഡിവിഷനിലാണ് അപേക്ഷ സമർപ്പിച്ചത്. എന്നാൽ അമേരിക്ക, ചൈന എന്നിവിടങ്ങളിൽ ഇത്തരം നെറ്റിന് പേറ്റന്റ് ഉണ്ടെന്ന് കാണിച്ച് ആദ്യം അധികൃതർ നിരസിച്ചു.
വീണ്ടും അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് സെക്യൂരിറ്റി ആവശ്യത്തിനായി മൾട്ടി പർപ്പസായിട്ടുള്ള നെറ്റില്ലെന്ന് കണ്ട് ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ പേറ്റന്റ് സർട്ടിഫിക്കറ്റ് ഡൽഹിയിൽ നിന്ന് അടുത്തിടെ അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. പേറ്റന്റ് ലഭിച്ചെങ്കിലും മെഷിന്റെ നിർമാണത്തിനായി കന്പനികളാരും എത്തിയിട്ടില്ല. കന്പനികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.
സേനയിൽനിന്നുള്ള പിന്തുണ വലുത്
2005 മുതൽ പോലീസ് സേനയുടെ ഭാഗമാണ് ശരവണകുമാർ. കേരള പോലീസിൽ നിന്ന് തനിക്ക് വളരെയധികം പിന്തുണ ലഭിക്കുന്നുണ്ടെന്ന് ശരവണകുമാർ പറഞ്ഞു. ഇദ്ദേഹം വിജിലൻസിൽ ഡെപ്യൂട്ടേഷനിൽ എത്തിയിട്ട് ഏഴു മാസമേ ആയിട്ടുള്ളൂ. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമും ഐജി ഹർഷിത അട്ടലൂരിയും ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥർ വളരെയധികം പിന്തുണയും പ്രോത്സാഹനവും നൽകുന്നുണ്ടെന്ന് ശരവണകുമാർ പറഞ്ഞു.
കൂട്ടായി കുടുംബം
പാറശാല ഗാന്ധിപാർക്ക് ശരവണ നിവാസിൽ മണിയൻ ആചാരി- കസ്തൂരി ദന്പതികളുടെ മകനാണ് ശരവണകുമാർ. ഭാര്യ ജയചിത്ര. സ്കൂൾ വിദ്യാർഥികളായ സൻജയ് എസ്. സ്വരൂപും വിസ്മയ ശരണുമാണ് മക്കൾ. കുടുംബത്തിന്റെ പിന്തുണയാണ് തന്റെ വിജയത്തിന്റെ മുതൽക്കൂട്ടെന്ന് ഇദ്ദേഹം പറയുന്നു.
സീമ മോഹൻലാൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഏറെ സവിശേഷമായ പ്രണയശകലം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഏറെ ആഘോഷിക്കപ്പെടുന്ന ഒരു വികാരമാണല്ലൊ പ്രണയം. പലരും കവിതയും ചിത്രങ്ങളുമൊക്കെ ആയി ഇത് പ്രകടിപ്പിക്കും. കാലങ്ങളും വ്യ
"സിംഫണി ഓഫ് കളേഴ്സ്'; ചക്രവാളത്തില്‍ വിസ്മയിപ്പിക്കുന്ന സൂര്യോദയം കണ്ട് യുഎസ് അംബാസഡര്‍
ഇന്ത്യയുടെ തെക്കേ അറ്റമായ കന്യാകുമാരി ഏറെ സൗന്ദര്യമുള്ള ഒരുപ്രദേശമാണ്. സന്ദര്‍ശകരുടെ ഹൃദയത്തെ തന്നില്‍ തളച്ചിടുന്
ഒരു കുട്ടി ലാപ്ടോപ്പ് വൈറലായി മാറുമ്പോള്‍
മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ലാപ്ടോപ്പുമൊക്കെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ കാലമാണല്ലൊ ഇത്. ഓരോ "വ്യവസായ പ
സൗഹൃദത്തിന്റെ സ്വരമേളം; ഒരു ഇന്റര്‍വെല്‍ കാഴ്ച
ഏതൊരാളുടെയും ഹൃദയത്തിന്റെ കോണില്‍ ഓര്‍മകളുടെ ചില്ലിട്ട ഒരു സ്കൂള്‍കാലം ഉണ്ടാകും. ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെത്തന്നെ സ്നേഹത്താല്‍ പൊതിഞ്ഞ ആ കാലം ആര
ശവസംസ്കാര പ്രമേയത്തിലൊരു പ്രെഗ്നന്‍സി ഷൂട്ട്; വൈറല്‍
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങളില്‍ ഒന്നാണല്ലൊ ഗര്‍ഭധാരണ കാലം. പഴയകാലത്ത് ഇതുമായി ബന
കണ്ണടച്ചുതുറക്കും മുമ്പ് ചെസില്‍ ഒരു റിക്കാര്‍ഡ് നേട്ടം;കെെയടിച്ച് നെറ്റിസണ്
ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ ഇടംനേടുക എന്നത് ഏറ്റവും ആനന്ദകരവും അതിശയകരവുമായ ഒന്നാണ്. അത്രമേല്‍ കഴിവും പ
ഏറ്റവും പ്രായം കൂടിയ നിന്‍ജ; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിലിടം നേടി യുഎസ് വനിത
ആളുകള്‍ പലതരത്തിലുള്ള പ്രകടനങ്ങള്‍ നടത്തി റിക്കാര്‍ഡുകള്‍ സ്വന്തമാക്കാറുണ്ടല്ലൊ. അവയില്‍ പലതും പിന്നീട് തകര്‍ക്ക
ആദത്തെ ഞെട്ടിച്ച് മക്ഡൊണാള്‍ഡ്സിലെ ഹിറ്റ്ലര്‍
ഈ ലോകത്തെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളില്‍ ഒന്നാണല്ലൊ അഡോല്‍ഫ് ഹിറ്റ്ലര്‍. ജര്‍മനിയുടെ അധികാരിയായിരുന്ന
തിരക്കേറിയ റോഡിലേക്ക് കളിപ്പാട്ട കാര്‍ ഓടിച്ചെത്തിയ രണ്ടുവയസുകാരന് സംഭവിച്ചത്; ഞെട്ടിക്കുന്ന വീഡിയോ
കുട്ടികള്‍ നമുക്ക് ഏവര്‍ക്കും പ്രിയപ്പെട്ടവരാണ്. എന്നാൽ നാം അവരില്‍ അധികം ശ്രദ്ധ പുലര്‍ത്തണം എന്നത് പ്രധാനമാണ്. അവരു
ഒരുവര്‍ഷം കൊണ്ട് 777 സിനിമകള്‍; വല്ലാത്ത സിനിമാ ഭ്രാന്ത് തന്നെ
സിനിമ ഏറ്റവും ജനകീയമായ ഒരു വിനോദമാണ്. ഭാഷകളും രാജ്യങ്ങളുമൊക്കെ കടന്ന് അവ ആരാധകരെ സൃഷ്ടിക്കുന്ന കാലമാണല്ലൊ ഇത്. ഒടിടിയുടെ വരവ് ഈ മേഖലയില്‍ വലിയ ചലനം സൃ
മകളുടെ പേര് ശരീരത്തില്‍ 667 തവണ പച്ചകുത്തി; റിക്കാര്‍ഡ് തിരിച്ചെത്തി
ആളുകള്‍ പല തരത്തിലുള്ള റിക്കാര്‍ഡുകള്‍ സ്വന്തമാക്കാറുണ്ട്. അവയില്‍ പലതും പലരും തിരുത്താറുമുണ്ട്. എന്നാല്‍ ചില നേട്ട
മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് നേട്ടത്തിൽ ഡല്‍ഹി പോലീസിന്റെ "സ്പീഡ് പോസ്റ്റ്'; വൈറല്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാകപ്പ് ഇന്ത്യ ഉയര്‍ത്തിയതില്‍ നാടാകെ ആഘോഷത്തിലാണ്. ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ ആ
ആക്ഷന്‍ ഹീറോയിന് യോഡ! ജയില്‍ചാടിയ കൊലപ്പുള്ളിയെ "കടിച്ചു' പിടിച്ച മിടുക്കി
പോലീസ് നായ്ക്കളുടെ കൂര്‍മബുദ്ധിയെ പറ്റി പ്രത്യേകം പറയേണ്ടതില്ല. തന്റെ കടമ എന്താണെന്ന് കൃത്യമായി അറിയുകയും കുറ്റാന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍
വൈറ്റമിന്‍ ഗുളികയെന്നുകരുതി ആപ്പിള്‍ എയര്‍പോഡ് വിഴുങ്ങി; ചിരിപടര്‍ത്തി ടിക് ടോക്കര്‍
അബദ്ധം അത് ആര്‍ക്കും ഏത് കാലത്തും സംഭവിക്കാവുന്ന ഒന്നാണല്ലൊ. ആകെ ശോകമായി ഇരിക്കുന്നവരുടെ മൂഡ് പലപ്പോഴും ഇത്തരം അമളിക
സ്നേഹം അണപൊട്ടിയൊഴുകിയ നിമിഷം! രോഗകാലത്തെ പരിചരണ കരങ്ങളില്‍ മിണ്ടാപ്രാണി വീണ്ടും
വളര്‍ച്ചയുടെ ആദ്യഘട്ടം മുതല്‍ തന്നെ പരിചരിച്ചാല്‍ മനുഷ്യരുമായി ഇണങ്ങാത്ത മൃഗങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. വര്‍ഷമെത്ര കഴിഞ്ഞാലും ഈ മിണ്ടാപ്രാണികള്‍ അവ
ഭക്ഷണത്തിനൊപ്പം കഞ്ചാവ് വേണോയെന്ന് സൊമാറ്റോ ഡെലിവറി ബോയ് ! ഉഗ്രന്‍ മറുപടിയുമായി മുംബൈ പോലീസ്
ഒരു വൈറല്‍ ട്വീറ്റിന് മുംബൈ പോലീസ് നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ റൂംമേറ്റിന് സൊമാറ്റോ ഡെലിവറി ബോയ്
ഡോ.തനു ജെയിന് ! ഐഎഎസ് ജോലി ഉപേക്ഷിക്കാന്‍ ധൈര്യം കാട്ടിയ ഡോക്ടര്‍
യുപിഎസ്സി പരീക്ഷയില്‍ വിജയിച്ച് ഐഎഎസ് നേടുന്നത് സ്വപ്നം കാണാത്ത ഇന്ത്യന്‍ യുവാക്കള്‍ വളരെ കുറവായിരിക്കും. വര്ഷങ
"അമ്മേ ഉമ്മ'; കുട്ടിക്കുരങ്ങന്റെ സ്നേഹപ്രകടനം എക്സില്‍ സൂപ്പര്‍ഹിറ്റ്
മക്കളെ ലാളിക്കാന്‍ അമ്മമാര്‍ക്കുള്ള അത്ര കഴിവ് മറ്റാര്‍ക്കുമില്ല. അത് മനുഷ്യരിലായാലും മൃഗങ്ങളിലായാലും. അത്തരം സ്നേഹപ്രകടനങ്ങളുടെ ദൃശ്യം അത് ഫോട്ടോയോ
"എന്റെ ആടിനും ടിക്കറ്റെടുത്തിട്ടുണ്ട് സാര്‍'; ബംഗാളി വനിതയുടെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്
സത്യസന്ധതയും നിഷ്കളങ്കത്വവും ഒന്നിച്ചാല്‍ അതിനോളം ശോഭയേറിയ ഒരു മനുഷ്യ മനസ് വേറെയുണ്ടാകില്ല. വജ്രത്തെക്കാള്‍ മൂല്യമുള്ള ഹൃദയം പ്രപഞ്ചത്തില്‍ അപൂര്‍വം
പന്ത്രണ്ട് വർഷം ഏകാന്ത ജീവിതം! "ഗുഹാവാസി' ഇനി അഴിക്കുള്ളിൽ
ഒരു മുറിയിൽ ആരോടും സംസാരിക്കാതെ ദിവസങ്ങളോളം കഴിയുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുമോ. എന്നാൽ സ്പെയിനിൽ ഒരാ
ഏറെ സവിശേഷമായ പ്രണയശകലം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഏറെ ആഘോഷിക്കപ്പെടുന്ന ഒരു വികാരമാണല്ലൊ പ്രണയം. പലരും കവിതയും ചിത്രങ്ങളുമൊക്കെ ആയി ഇത് പ്രകടിപ്പിക്കും. കാലങ്ങളും വ്യ
"സിംഫണി ഓഫ് കളേഴ്സ്'; ചക്രവാളത്തില്‍ വിസ്മയിപ്പിക്കുന്ന സൂര്യോദയം കണ്ട് യുഎസ് അംബാസഡര്‍
ഇന്ത്യയുടെ തെക്കേ അറ്റമായ കന്യാകുമാരി ഏറെ സൗന്ദര്യമുള്ള ഒരുപ്രദേശമാണ്. സന്ദര്‍ശകരുടെ ഹൃദയത്തെ തന്നില്‍ തളച്ചിടുന്
ഒരു കുട്ടി ലാപ്ടോപ്പ് വൈറലായി മാറുമ്പോള്‍
മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ലാപ്ടോപ്പുമൊക്കെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ കാലമാണല്ലൊ ഇത്. ഓരോ "വ്യവസായ പ
സൗഹൃദത്തിന്റെ സ്വരമേളം; ഒരു ഇന്റര്‍വെല്‍ കാഴ്ച
ഏതൊരാളുടെയും ഹൃദയത്തിന്റെ കോണില്‍ ഓര്‍മകളുടെ ചില്ലിട്ട ഒരു സ്കൂള്‍കാലം ഉണ്ടാകും. ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെത്തന്നെ സ്നേഹത്താല്‍ പൊതിഞ്ഞ ആ കാലം ആര
ശവസംസ്കാര പ്രമേയത്തിലൊരു പ്രെഗ്നന്‍സി ഷൂട്ട്; വൈറല്‍
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങളില്‍ ഒന്നാണല്ലൊ ഗര്‍ഭധാരണ കാലം. പഴയകാലത്ത് ഇതുമായി ബന
കണ്ണടച്ചുതുറക്കും മുമ്പ് ചെസില്‍ ഒരു റിക്കാര്‍ഡ് നേട്ടം;കെെയടിച്ച് നെറ്റിസണ്
ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ ഇടംനേടുക എന്നത് ഏറ്റവും ആനന്ദകരവും അതിശയകരവുമായ ഒന്നാണ്. അത്രമേല്‍ കഴിവും പ
ഏറ്റവും പ്രായം കൂടിയ നിന്‍ജ; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിലിടം നേടി യുഎസ് വനിത
ആളുകള്‍ പലതരത്തിലുള്ള പ്രകടനങ്ങള്‍ നടത്തി റിക്കാര്‍ഡുകള്‍ സ്വന്തമാക്കാറുണ്ടല്ലൊ. അവയില്‍ പലതും പിന്നീട് തകര്‍ക്ക
ആദത്തെ ഞെട്ടിച്ച് മക്ഡൊണാള്‍ഡ്സിലെ ഹിറ്റ്ലര്‍
ഈ ലോകത്തെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളില്‍ ഒന്നാണല്ലൊ അഡോല്‍ഫ് ഹിറ്റ്ലര്‍. ജര്‍മനിയുടെ അധികാരിയായിരുന്ന
തിരക്കേറിയ റോഡിലേക്ക് കളിപ്പാട്ട കാര്‍ ഓടിച്ചെത്തിയ രണ്ടുവയസുകാരന് സംഭവിച്ചത്; ഞെട്ടിക്കുന്ന വീഡിയോ
കുട്ടികള്‍ നമുക്ക് ഏവര്‍ക്കും പ്രിയപ്പെട്ടവരാണ്. എന്നാൽ നാം അവരില്‍ അധികം ശ്രദ്ധ പുലര്‍ത്തണം എന്നത് പ്രധാനമാണ്. അവരു
ഒരുവര്‍ഷം കൊണ്ട് 777 സിനിമകള്‍; വല്ലാത്ത സിനിമാ ഭ്രാന്ത് തന്നെ
സിനിമ ഏറ്റവും ജനകീയമായ ഒരു വിനോദമാണ്. ഭാഷകളും രാജ്യങ്ങളുമൊക്കെ കടന്ന് അവ ആരാധകരെ സൃഷ്ടിക്കുന്ന കാലമാണല്ലൊ ഇത്. ഒടിടിയുടെ വരവ് ഈ മേഖലയില്‍ വലിയ ചലനം സൃ
മകളുടെ പേര് ശരീരത്തില്‍ 667 തവണ പച്ചകുത്തി; റിക്കാര്‍ഡ് തിരിച്ചെത്തി
ആളുകള്‍ പല തരത്തിലുള്ള റിക്കാര്‍ഡുകള്‍ സ്വന്തമാക്കാറുണ്ട്. അവയില്‍ പലതും പലരും തിരുത്താറുമുണ്ട്. എന്നാല്‍ ചില നേട്ട
മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് നേട്ടത്തിൽ ഡല്‍ഹി പോലീസിന്റെ "സ്പീഡ് പോസ്റ്റ്'; വൈറല്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാകപ്പ് ഇന്ത്യ ഉയര്‍ത്തിയതില്‍ നാടാകെ ആഘോഷത്തിലാണ്. ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ ആ
ആക്ഷന്‍ ഹീറോയിന് യോഡ! ജയില്‍ചാടിയ കൊലപ്പുള്ളിയെ "കടിച്ചു' പിടിച്ച മിടുക്കി
പോലീസ് നായ്ക്കളുടെ കൂര്‍മബുദ്ധിയെ പറ്റി പ്രത്യേകം പറയേണ്ടതില്ല. തന്റെ കടമ എന്താണെന്ന് കൃത്യമായി അറിയുകയും കുറ്റാന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍
വൈറ്റമിന്‍ ഗുളികയെന്നുകരുതി ആപ്പിള്‍ എയര്‍പോഡ് വിഴുങ്ങി; ചിരിപടര്‍ത്തി ടിക് ടോക്കര്‍
അബദ്ധം അത് ആര്‍ക്കും ഏത് കാലത്തും സംഭവിക്കാവുന്ന ഒന്നാണല്ലൊ. ആകെ ശോകമായി ഇരിക്കുന്നവരുടെ മൂഡ് പലപ്പോഴും ഇത്തരം അമളിക
സ്നേഹം അണപൊട്ടിയൊഴുകിയ നിമിഷം! രോഗകാലത്തെ പരിചരണ കരങ്ങളില്‍ മിണ്ടാപ്രാണി വീണ്ടും
വളര്‍ച്ചയുടെ ആദ്യഘട്ടം മുതല്‍ തന്നെ പരിചരിച്ചാല്‍ മനുഷ്യരുമായി ഇണങ്ങാത്ത മൃഗങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. വര്‍ഷമെത്ര കഴിഞ്ഞാലും ഈ മിണ്ടാപ്രാണികള്‍ അവ
ഭക്ഷണത്തിനൊപ്പം കഞ്ചാവ് വേണോയെന്ന് സൊമാറ്റോ ഡെലിവറി ബോയ് ! ഉഗ്രന്‍ മറുപടിയുമായി മുംബൈ പോലീസ്
ഒരു വൈറല്‍ ട്വീറ്റിന് മുംബൈ പോലീസ് നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ റൂംമേറ്റിന് സൊമാറ്റോ ഡെലിവറി ബോയ്
ഡോ.തനു ജെയിന് ! ഐഎഎസ് ജോലി ഉപേക്ഷിക്കാന്‍ ധൈര്യം കാട്ടിയ ഡോക്ടര്‍
യുപിഎസ്സി പരീക്ഷയില്‍ വിജയിച്ച് ഐഎഎസ് നേടുന്നത് സ്വപ്നം കാണാത്ത ഇന്ത്യന്‍ യുവാക്കള്‍ വളരെ കുറവായിരിക്കും. വര്ഷങ
"അമ്മേ ഉമ്മ'; കുട്ടിക്കുരങ്ങന്റെ സ്നേഹപ്രകടനം എക്സില്‍ സൂപ്പര്‍ഹിറ്റ്
മക്കളെ ലാളിക്കാന്‍ അമ്മമാര്‍ക്കുള്ള അത്ര കഴിവ് മറ്റാര്‍ക്കുമില്ല. അത് മനുഷ്യരിലായാലും മൃഗങ്ങളിലായാലും. അത്തരം സ്നേഹപ്രകടനങ്ങളുടെ ദൃശ്യം അത് ഫോട്ടോയോ
"എന്റെ ആടിനും ടിക്കറ്റെടുത്തിട്ടുണ്ട് സാര്‍'; ബംഗാളി വനിതയുടെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്
സത്യസന്ധതയും നിഷ്കളങ്കത്വവും ഒന്നിച്ചാല്‍ അതിനോളം ശോഭയേറിയ ഒരു മനുഷ്യ മനസ് വേറെയുണ്ടാകില്ല. വജ്രത്തെക്കാള്‍ മൂല്യമുള്ള ഹൃദയം പ്രപഞ്ചത്തില്‍ അപൂര്‍വം
പന്ത്രണ്ട് വർഷം ഏകാന്ത ജീവിതം! "ഗുഹാവാസി' ഇനി അഴിക്കുള്ളിൽ
ഒരു മുറിയിൽ ആരോടും സംസാരിക്കാതെ ദിവസങ്ങളോളം കഴിയുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുമോ. എന്നാൽ സ്പെയിനിൽ ഒരാ
ഇന്ത്യൻ നൃത്തത്തിന്റെ "ഫ്യൂഷനുമായി' ബെൽജിയം യുവാവ്
നൃത്തം കാണാത്തവരും ആസ്വദിക്കാത്തവരുമായി ആരുമുണ്ടായിരിക്കില്ലല്ലോ. എന്നാൽ സാമൂഹ്യമാധ്യമങ്ങളിൽ ബെൽജിയം സ്വദേശി
ഒരു കിടിലന്‍ ട്വിസ്റ്റുണ്ടേ! "മെഹന്തി ക്യു ആര് കോഡ്' വീഡിയോയുടെ ഞെട്ടിക്കുന്ന രഹസ്യം പുറത്ത്
ട്വിസ്റ്റെന്ന് വച്ചാല്‍ ട്വിസ്റ്റോടു ട്വിസ്റ്റ്! ഇന്‍സ്റ്റഗ്രാമില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വൈറലായ ഒരു വീഡിയോ ഇപ്പോള്‍ കാണുന്നവര്‍ക്ക് ശരിക്കു
മരണം തോറ്റോടിയ നിമിഷം! ഷോക്കേല്‍ക്കുന്ന കൂട്ടുകാരനെ ഷാള്‍ കൊണ്ട് രക്ഷിക്കുന്ന ദൃശ്യം വൈറല്‍
ഒരു നെല്ലിട തെറ്റിയിരുന്നുവെങ്കില്‍ മരണം സംഭവിച്ചേനെ എന്ന് പറയേണ്ടി വന്നിട്ടുള്ളവരാണ് നമ്മളില്‍ മിക്കവരും. മരണം കൈയ്യെത്തും ദൂരത്ത് തന്നെയുണ്ടെന്നും ഏ
"പഠിച്ച് വലിയ ശാസ്ത്രജ്ഞനാകട്ടെ'; വിക്രം ലാന്‍ഡര്‍ മാതൃക ഇസ്രോ ചീഫിന് സമ്മാനിച്ച ബാലന് ആശംസാപ്രവാഹം
ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് പിന്നാലെയാണ് രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ ശനിയാഴ്ച ശ്രീഹിക്കോട്ടയില് നിന
"ശോ കണ്‍ഫ്യൂഷനായല്ലോ'; സ്വന്തം പ്രതിബിംബം കണ്ട് ഇറങ്ങിയോടിയ കുതിര; 59 ലക്ഷം പേര് കണ്ട ദൃശ്യം
മനുഷ്യര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെടുത്ത് മൃഗങ്ങള്‍ അഭ്യാസം കാണിക്കുന്ന ദൃശ്യങ്ങള്‍ നാം പലപ്പോഴായി കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് കണ്ണാടി. സ്വന
കാളക്കൂറ്റന്റെ കാര്‍ സവാരി! കൈയോടെ പൊക്കി അമേരിക്കന്‍ പോലീസ്; കൊമ്പ് കണ്ട് ഭയന്നുവെന്ന് നെറ്റിസണ്‍സ്
വളര്‍ത്തുമൃഗങ്ങളെ കാറിലും സ്കൂട്ടറിലും ഒക്കെ കൊണ്ടു പോകുന്നത് നാം കണ്ടിട്ടുണ്ട്. കാണാന്‍ വളരെ ഓമനത്തമുള്ള നായയും പൂച്ചയുമൊക്കെ അച്ചടക്കോടെ സഞ്ചരിക്കു
"തളരാത്ത കരുതലാണമ്മ'; വഴിയോര വ്യാപാരത്തിനിടയിലും മക്കളെ പഠിപ്പിക്കുന്ന യുവതി; കലക്ടർ പങ്കുവെച്ച ദൃശ്യം
ജനമനസുകളിൽ കനലായി എരിയുന്ന ഒരു ഡയലോഗ് കെജിഎഫ് എന്ന സിനിമയിലുണ്ട്, "ലോകത്ത് അമ്മയേക്കാൾ വലിയ പോരാളി ഇല്ല'. അത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് ഒന്നുകൂടി ഓ
തീ തുപ്പുന്ന "ഡ്രാഗണ്‍ മയില്‍'! വെള്ളിടി പോലെത്തിയ വീഡിയോയുടെ സത്യമിങ്ങനെ
ചൈനക്കാരുടെ കഥകളിലെ തീ തുപ്പുന്ന ഡ്രാഗണിനെ നാം സിനിമയിലും വെബ് സീരിസിലും ഒക്കെ കണ്ടിട്ടുണ്ട്. അതിന് പിന്നിൽ ഗ്രാഫിക്സാണെന്ന് കരുതാം. ശരിക്കും തീ തുപ്
മിന്നുകെട്ടിനു പിന്നാലെ വധൂവരന്മാർ ഗാനമേളവേദിയിൽ
മിന്നുകെട്ടിനു പിന്നാലെ ഗാനമേള വേദിയിലെത്തി മധുരശബ്ദത്തിൽ പാടി വധുവും തബലയിൽ വിസ്മയം തീർത്ത് വരനും.
വിവാഹ വേഷത്തിൽ വധൂവരന്മാർ ഗാനമേളവേദിയി
കണക്ക് പരീക്ഷയ്ക്ക് പൂജ്യം മാര്‍ക്ക്; അമ്മയുടെ പ്രോത്സാഹന വാക്കുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പങ്കുവെച്ച് യുവതി
കുഞ്ഞുങ്ങളുടെ സ്കൂള്‍ കാലഘട്ടം എന്നത് മാതാപിതാക്കള്‍ക്ക് ഏറെ സമ്മര്‍ദം ഉള്ള കാലയളവാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. പരീക്ഷയും റിസള്‍ട്ടും പിടിഎ മീറ
Latest News
നന്ദേഡിനു പിന്നാലെ ഗാട്ടി ആശുപത്രിയിലും കൂട്ടമരണം; 24 മണിക്കൂറിനിടെ പത്തുപേർ മരിച്ചു
5000 മീറ്ററില്‍ ഇന്ത്യയുടെ പാരുള്‍ ചൗധരിക്ക് സ്വര്‍ണം
വി.എസിന്റെ കാലത്ത് തോന്നുംപടി ചെയ്തതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത്; എം.എം. മണി
മാനം തെളിഞ്ഞില്ല; കാര്യവട്ടത്തെ ഇന്ത്യയുടെ സന്നാഹ മത്സരം ഉപേക്ഷിച്ചു
ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്
Latest News
നന്ദേഡിനു പിന്നാലെ ഗാട്ടി ആശുപത്രിയിലും കൂട്ടമരണം; 24 മണിക്കൂറിനിടെ പത്തുപേർ മരിച്ചു
5000 മീറ്ററില്‍ ഇന്ത്യയുടെ പാരുള്‍ ചൗധരിക്ക് സ്വര്‍ണം
വി.എസിന്റെ കാലത്ത് തോന്നുംപടി ചെയ്തതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത്; എം.എം. മണി
മാനം തെളിഞ്ഞില്ല; കാര്യവട്ടത്തെ ഇന്ത്യയുടെ സന്നാഹ മത്സരം ഉപേക്ഷിച്ചു
ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top