Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
ജീവിതത്തിൽ ഒറ്റപ്പെട്ടവർക്ക് കൈത്താങ്ങായി ’ചിരിക്കൂട്ടം’
Wednesday, December 8, 2021 11:04 PM IST
കോവിഡ് കാലത്ത് വരുമാനം നിലച്ച് ജീവിതത്തിൻമേൽ ഇരുൾവീണുപോയ സ്ത്രീകളെ വെളിച്ചത്തിലേയ്ക്ക് കൊണ്ടുവരാൻ സഹായിക്കുകയാണ് ചിരിക്കൂട്ടമെന്ന വാട്സ്ആപ് കൂട്ടായ്മ. ഹോമിയോ ഡോക്ടറും കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റുമായ ഡോ. ജിഷ മേരിയാണ് ഈ കൂട്ടായ്മയുടെ പിന്നിൽ. സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ ഒത്തുകൂടുന്നയിടമെന്ന് ഒറ്റവാക്കിൽ പറയാം.
കൂട്ടായ്മയിലെ സ്ത്രീകളുടെ വിവിധ കഴിവുകളെ കണ്ടെ ത്തി അവയെ പ്രോത്സാഹിപ്പിക്കുകയും ആ കഴിവിനെ വരുമാനമാക്കി മാറ്റുവാൻ സഹായിക്കുകയും ചെയ്യുകയാണ് ചിരിക്കൂട്ടം ചെയ്യുന്നത്. എറണാകുളം ജില്ലയിലെ ആലുവ ചൂണ്ടിയിൽ നിന്ന് തുടങ്ങിയ ഈ കൂട്ടായ്മയിൽ ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി വനിതകളാണുള്ളത്. കോവിഡ് കാലത്ത് വരുമാനം നിലച്ച് തകർച്ചയുടെ വക്കിലെത്തിയ നിരവധി കുടുംബിനികളെ തിരികെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ചുനടത്താൻ സാധിച്ചുവെന്നതാണ് ഈ കൂട്ടായ്മയുടെ വിജയവും.
"ചിരിക്കൂട്ടം’ പിറവിയെടുക്കുന്നു
ക്ലിനിക്കിൽ വരുന്ന സ്ത്രീകളിൽ പലരും തങ്ങളുടെ ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന അവഗണനകളും മാനസീകപീഢനങ്ങളും ഡോ. ജിഷയുമായി പങ്കുവയ്ക്കാറുണ്ട്. കോവിഡ്കാലത്ത് ഇത്തരത്തിൽ മനസ് തുറക്കുന്നവരുടെ എണ്ണം കൂടിവന്നു. ഭൂരിപക്ഷം പേരുടെയും പ്രധാനപ്രശ്നം സ്വന്തമായി വരുമാനമില്ലാത്തതുകൊണ്ട് കുടുംബങ്ങളിൽ ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും ചെയ്യുന്നുവെന്നതായിരുന്നു. കഴിവുകളുള്ള സ്ത്രീകൾക്ക് അത് വളർത്തുവാൻ ആരുടെയും പിന്തുണ ലഭിച്ചതുമില്ല.
തയ്യൽ, എംബ്രോഡറി ജോലികൾ, ആഭരണനിർമ്മാണം, കേക്ക് നിർമ്മാണം, കേറ്ററിംഗ്, പലഹാര നിർമ്മാണം തുടങ്ങിയ നിരവധിയായ ചെറുതുംവലുതുമായ സ്വയം തൊഴിൽ കണ്ടെ ത്തി ചെയ്തിരുന്നവരുടെ തൊഴിൽ ലോക്ഡൗണ്‍ കാലത്ത് എന്നന്നേക്കുമായി നിലച്ചു. നിലച്ചത് വീണ്ടും തുടങ്ങുവാനും മാർക്കറ്റ് കണ്ടെ ത്തുവാനും സാധിക്കാതെ പലരും മാനസികമായി തകർന്നു. ഈ തകർച്ചയിൽ നിന്ന് ഇവരെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ഏകമാർഗം വിപണി കണ്ടെ ത്തി വീണ്ടും തൊഴിലിന് പ്രോത്സാഹിപ്പിക്കുകയെന്നതായിരുന്നു.
ക്ലിനിക്കിൽ വരുന്നവർ ചോദിക്കുന്ന പൊതുചേദ്യങ്ങൾക്ക് ഉത്തരം ചെറുകുറിപ്പുകളായോ വീഡിയോകളായോ നൽകുവാൻ വേണ്ടി തുടങ്ങിയ വാട്ട്സ് ആപ് കൂട്ടായ്മയുണ്ടായിരുന്നു. ഇതിൽ നിന്നാണ് എന്തുകൊണ്ട് കോവിഡ് കാലത്ത് വരുമാനം നിലച്ച് ജീവിതത്തിൽ ഒറ്റപ്പെട്ടവർക്ക് കൈത്താങ്ങായി ഒരു കൂട്ടായ്മ ഉണ്ടാക്കിക്കൂടാ എന്ന ചിന്ത ഡോ. ജിഷയുടെ മനസിൽ ഉദിക്കുന്നത്. ഈ ചിന്തയുടെ അനന്തരഫലമായിരുന്നു സ്ത്രീകൾ മാത്രമുള്ള ചിരിക്കൂട്ടം കൂട്ടായ്മയുടെ പിറവി.
കൂട്ടായ്മയുടെ പ്രവർത്തനം
പരസ്പരം പരിചയമുള്ളവർക്ക് മാത്രമേ ഈ ഗ്രൂപ്പിൽ പ്രവേശനമുള്ളൂ. കേരളത്തിൽ എവിടെയുള്ളവർക്കും ഗ്രൂപ്പിൽ അംഗമാകാം പക്ഷേ ഗ്രൂപ്പിൽ ഒരുപരിചയക്കാരി വേണം. വ്യാജൻമാർ കയറി ഗ്രൂപ്പ് നശിപ്പിക്കാതെയിരിക്കാനാണ് ഈ നിബന്ധന. അംഗങ്ങൾക്ക് തങ്ങൾ ഉണ്ടാക്കുന്ന എന്തും ഗ്രൂപ്പിൽ ഷെയർ ചെയ്യാം അത് അംഗങ്ങൾ മറ്റ് ഫ്രണ്ട ്സ്, ഫാമിലി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യും.
ഇത് ഉത്പന്നങ്ങൾ വിറ്റുപോകുവാൻ വലിയ ഒരു മാർക്കറ്റ് സൃഷ്ടിക്കുന്നു. ഗ്രൂപ്പിലെ അംഗങ്ങൾ ആദ്യം വാങ്ങി ഉപയോഗിച്ച് ഗുണമേ· ഉറപ്പുവരുത്തിയ ശേഷമായിരിക്കും മറ്റുഗ്രൂപ്പിലേയ്ക്ക് ഇത് ഷെയർ ചെയ്യുക. പരീക്ഷിച്ചു നോക്കാൻ വാങ്ങുന്ന സാംപിൾ ഉത്പന്നങ്ങൾക്ക് പോലും പണം നൽകിയാണ് ഗ്രൂപ്പ് അംഗങ്ങൾ വാങ്ങുക.
ആരുടെയും കൈയിൽ നിന്ന് ഒന്നും ഫ്രീയായി വാങ്ങില്ലയെന്നത് ചിരിക്കൂട്ടത്തിന്റെ പോളിസിയാണ്. എല്ലാ ശനിയാഴ്ചകളിലും അംഗങ്ങൾക്ക് 40മിനിറ്റ് നേരമുള്ള സൂം മീറ്റിംഗ് ഉണ്ടായിരിക്കും. ഇതിൽ അംഗങ്ങളിൽ ഒരാൾ ക്ലാസ് എടുക്കും. തങ്ങളുടെ ജീവിതത്തിലെ പരാജയങ്ങൾ,വിജയങ്ങൾ,സ്വപ്നങ്ങൾ,പുതിയ ആശയങ്ങൾ തുടങ്ങിയവയായിരിക്കും വിഷയം.
ക്ലാസ് എടുക്കാൻ മുന്നോട്ട് വരുന്നയാൾക്ക് ചിരിക്കൂട്ടം സ്റ്റാർ ഓഫ് വീക്ക് അവാർഡും നൽകും. ഇത് മറ്റ് അംഗങ്ങൾക്ക് അത്മവിശ്വാസം വളർത്താൻ ഉപകരിക്കുന്നുണ്ട്. പലരും ജീവിതത്തിൽ ഒരു മിഠായിപോലും സമ്മാനം കിട്ടാത്തവരായിട്ടുണ്ട്. അവർക്ക് അവാർഡ് ഫലകം കൈകിട്ടുന്പോൾ ഉണ്ടകുന്ന സന്തോഷവും അത്മവിശ്വസവും മുന്നോട്ട് ഓടാനുള്ള കരുത്താണ് പകരുന്നതെന്ന് ഡോ. ജിഷ പറയുന്നു.
ക്ലാസിനെക്കുറിച്ചുള്ള പോസ്റ്ററുകൾ ക്ലാസിന് രണ്ടുദിവസം മുന്നേ മറ്റ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലും പോസ്റ്റ് ചെയ്യും. ഇത് ക്ലാസ് എടുക്കുന്നവരിൽ അത്മവിശ്വാസം കൂട്ടാനും ക്ലാസ് നല്ലരീതിയിൽ നയിക്കാനും സഹായിക്കും. സാന്പത്തിക ശേഷിയില്ലാത്തവർ മുതൽ സർക്കാർ ജോലിക്കാർ വരെയുണ്ടെ ന്നാണ് ഗ്രൂപ്പിന്റെ മറ്റൊരു പ്രത്യേകത. എല്ലാവും തുല്യരാണെന്ന് ചിന്തയുണ്ടാക്കുവാൻ വേണ്ടി ഗ്രൂപ്പംഗങ്ങൾ പരസ്പരം മിസ് എന്നാണ് സംബോധന ചെയ്യുക.
പുതിയ ചുവടുവയ്പ്പ്
കുറഞ്ഞ കാലംകൊണ്ട് ഗ്രൂപ്പിലെ നിരവധിയായ അംഗങ്ങൾക്ക് സ്വന്തം കഴിവുകളെ തിരിച്ചറിയാനും അതുവഴി സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കിയെടുക്കുവാനും കഴിഞ്ഞിട്ടുണ്ട്. അംഗങ്ങളിൽ നിർധരരായ പലരുടെയും കുടുംബങ്ങളിലെ പ്രധാന വരുമനം ഇന്ന് ചിരിക്കൂട്ടം വഴി കണ്ടെ ത്തിയ വിപണികളാണ്. ഉത്പന്നനങ്ങളുടെ ക്വാളിറ്റി കണ്ടിട്ട് വലിയ കടകളിൽ നിന്ന് വരെ വലിയതോതിൽ ഓർഡറുകൾ കിട്ടുന്നുണ്ട്. ഈ കൂട്ടായ്മയുടെ വിജയം കണ്ടിട്ട് രാഷ്ട്രീയസമൂഹിക മേഖലയിൽ നിന്നുള്ള നിരവധി പേർ സഹായഹസ്തവുമായി എത്തി. സാന്പത്തിക സഹായവുമായി എത്തിയവരോട് തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഒരു വിപണി മാത്രമാണ് ഡോ. ജിഷയും കൂട്ടരും അവശ്യപ്പെട്ടത്.
ഒരാളിൽ നിന്നുപോലും യാതൊരുവിധ സൗജന്യങ്ങളും കൈപ്പറ്റതെ സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന കാശുകൊണ്ടുവേണം അഭിമാനപൂർവ്വം ജിവിക്കേണ്ട തെന്നാണ് ചിരിക്കൂട്ടം അംഗങ്ങളം പഠിപ്പിക്കുന്നത്. അതിനുവേണ്ട എല്ലാവിധ സഹായങ്ങളും പിന്തുണയും ഈ കൂട്ടായ്മ പരസ്പരം നൽകുന്നുമുണ്ട്. കഴിഞ്ഞ മാസം അംഗങ്ങൾ ഉണ്ടാക്കിയ ഉത്പന്നങ്ങൾ വച്ച് മിനിഎക്സ്പോ നടത്തിയിരുന്നു. ഇത് വൻവിജയമായതോടെ അംഗങ്ങളിൽ കൂടുതൽ ആത്മവിശ്വസം വർധിച്ചു. ഈ മാസം വലിയ ഒരു എക്സ്പോ തന്നെ നടത്താനുള്ള ഒരുക്കത്തിലാണ് ഡോ. ജിഷ മേരിയും കൂട്ടരും.
അരുണ്‍ ടോം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"ചിത്രശലഭം പദ്ധതി' വഴിത്തിരിവായി ; സെറിബ്രൽ പാൾസിയെ അതി ജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലേക്ക് ശാരിക
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി എ. കെ. ശാരിക. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയ
4,500 വർഷം മുൻപും ശൗചാലയം!
സിന്ധുനദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാ
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി; കേദാർനാഥും കാത്തുകുട്ടിയും വൈറലാണ്
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും
ഇത് കാഞ്ഞിരപ്പള്ളിയുടെ "എസി' റോഡ്
ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില് കാഞ്ഞിരപ്പള്ളിക്കാര്ക്കുമുണ്ട് ഒരു "എസി' റോഡ്. കട
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാ
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണ് വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട ത
കുടിയേറിയ അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
അമേരിക്കയിൽ അഞ്ചുലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥ
അവിടെയും തുപ്പിവച്ചു; അയാളെ നിരോധിക്കണമെന്ന് നെറ്റിസണ്
"വൃത്തി' എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വൃത്തിഹീനമായ പരിസരങ്ങള്‍ രോഗങ്ങള്‍ക്ക് ഒരു കാരണമാണ്. പൊതുവിടങ്ങ
കാണാതായ മകൻ എവിടെയുണ്ടെന്ന് അവതാരക പറയുമ്പോള്‍ പിതാവിന്റെ പ്രതികരണം; കാരണം...
ഒരു കുട്ടിയെ കാണാതാവുക എന്നത് മനസാക്ഷിയുള്ള എല്ലാവരേയും അസ്വസ്ഥരാക്കുന്ന സംഭവമാണല്ലൊ. ചിലര്‍ പ്രാര്‍ഥിക്കും. ചിലര്‍
പ്രിയപ്പെട്ട എംഎസ് താങ്കളുടെ ഏറ്റവും വലിയ ആരാധിക ഇതാ; 82 വയസുകാരി നെറ്റിസണില്‍ താരം
ക്രിക്കറ്റ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോള് വലിയ ആവേശമാണ്. ഒരു കായിക ഇനം എന്നതിലും ഉപരിയായി വികാരമാണ് ക്രിക്കറ്റ്.
മണാലി മുതല്‍ കന്യാകുമാരിവരെ സ്കേറ്റ്ബോര്‍ഡില്‍; അതിശയകരമായ യാത്ര
അതിരുകള്‍ താണ്ടിയുള്ള യാത്രകള്‍ മനുഷ്യനെ വലിയ കാഴ്ചപ്പാടുളള ഒരാളാക്കി മാറ്റും. പല സംസ്കാരം, പല ജീവിതചര്യ, വേറിട്ട
‘വ്യത്യസ്തനാമൊരു പെയിന്ററാം മുരുകനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...’
വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ എത്ര വലിയ കെട്ടിടമായാ
വിദ്യ ശാക്തീകരിക്കും; മണിമണിയായി ഇംഗ്ലീഷ് പറഞ്ഞ് നെറ്റിസനെ ഞെട്ടിക്കുന്ന യുപി വനിത
"വിദ്യാ ധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയേയും ശക്തിയേയും സൂചിപ്പിക്കുന്ന ഈ പഴഞ്ചൊല്
സോഷ്യല്‍ മീഡിയയില്‍ കണ്ടുമുട്ടി; 80 കാരനും യുവതിയും വിവാഹിതരായി
"ഏത് പ്രായത്തിലും പ്രണയിക്കാം' എന്നാണല്ലൊ പറയാറ്. പലരും അത് തെളിയിക്കാറുമുണ്ട്. എന്നാല്‍ കമിതാക്കളിലെ ചില അന്തരം ആളു
എലിസബത്തിന് ആകാശം ഒരു മോഹമായിരുന്നു; മരണശേഷം ചിതാഭസ്മം ബഹിരാകാശത്ത്...
എത്രയെത്ര ആഗ്രഹങ്ങളാണ് നാം ഓരോരുത്തര്‍ക്കും ഉള്ളത്. പറക്കാനും അപ്രത്യക്ഷനാകാനും അടക്കമുള്ള വിചിത്രമായ മോഹങ്ങളും ആ
ദുരൂഹതയിലേക്ക് പറന്നുപോയ പൈലറ്റ്; ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഏവിയേഷന്‍ മിസ്റ്ററി
ഭൂതകാലങ്ങളില്‍ തുടങ്ങി ഇപ്പോഴും നിലനില്‍ക്കുന്ന ഏറ്റവും വലിയ കൗതുകമാണ് അന്യഗ്രഹ ജീവി എന്നത്. അവ ഇല്ല എന്നും ഉണ്ടെന്ന
തോടിനു മാലിന്യമോക്ഷം നൽകി വിദ്യാര്‍ഥിനി
നിരവധി ആളുകൾ തോട്ടിൽ ഉപേക്ഷിച്ച മാലിന്യങ്ങള്‍ തനിച്ചു നീക്കംചെയ്തു വിദ്യാര്‍ഥിനിയുടെ നന്മ മനസ്. പാഴത്തുരുത്ത് എസ്കെ
ഡോൾഫിന്റെ ഫോസിൽ കിട്ടി 16 ദശലക്ഷം വർഷം പഴക്കം..!
പെറുവില്‍ കണ്ടെത്തിയ ഡോള്‍ഫിന്റെ തലയോട്ടിയുടെ ഫോസിലിനു 16 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു ഗവേഷകർ. നാപോ നദിയില്‍ നാ
പടിയിറങ്ങുന്നു... പാലാ സെന്റ് തോമസിലെ ആൺകുട്ടികളുടെ അവസാന ബാച്ച്
സെന്റ് തോമസ് ഹയർ സെക്കൻഡറിയിലെ ആൺകുട്ടികൾ മാത്രമുള്ള അവസാന ബാച്ച് സ്കൂളിൽനിന്നു പടിയിറങ്ങുന്നു. ഈ വർഷം പ്ലസ് വൺ
അഗ്നിരക്ഷാസേനയിൽ ഇനി പെൺകരുത്തും
ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമില്‍ ഇനി പെണ്‍കരുത്തും. ഫയര്‍ വുമണ്‍ ആദ്യബാച്ചില്‍ ഗീതുമോളും അപര്‍ണ കൃഷ്ണയുമാണു കോട്ടയം ഫ
"ചിത്രശലഭം പദ്ധതി' വഴിത്തിരിവായി ; സെറിബ്രൽ പാൾസിയെ അതി ജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലേക്ക് ശാരിക
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി എ. കെ. ശാരിക. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയ
4,500 വർഷം മുൻപും ശൗചാലയം!
സിന്ധുനദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാ
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി; കേദാർനാഥും കാത്തുകുട്ടിയും വൈറലാണ്
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും
ഇത് കാഞ്ഞിരപ്പള്ളിയുടെ "എസി' റോഡ്
ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില് കാഞ്ഞിരപ്പള്ളിക്കാര്ക്കുമുണ്ട് ഒരു "എസി' റോഡ്. കട
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാ
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണ് വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട ത
കുടിയേറിയ അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
അമേരിക്കയിൽ അഞ്ചുലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥ
അവിടെയും തുപ്പിവച്ചു; അയാളെ നിരോധിക്കണമെന്ന് നെറ്റിസണ്
"വൃത്തി' എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വൃത്തിഹീനമായ പരിസരങ്ങള്‍ രോഗങ്ങള്‍ക്ക് ഒരു കാരണമാണ്. പൊതുവിടങ്ങ
കാണാതായ മകൻ എവിടെയുണ്ടെന്ന് അവതാരക പറയുമ്പോള്‍ പിതാവിന്റെ പ്രതികരണം; കാരണം...
ഒരു കുട്ടിയെ കാണാതാവുക എന്നത് മനസാക്ഷിയുള്ള എല്ലാവരേയും അസ്വസ്ഥരാക്കുന്ന സംഭവമാണല്ലൊ. ചിലര്‍ പ്രാര്‍ഥിക്കും. ചിലര്‍
പ്രിയപ്പെട്ട എംഎസ് താങ്കളുടെ ഏറ്റവും വലിയ ആരാധിക ഇതാ; 82 വയസുകാരി നെറ്റിസണില്‍ താരം
ക്രിക്കറ്റ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോള് വലിയ ആവേശമാണ്. ഒരു കായിക ഇനം എന്നതിലും ഉപരിയായി വികാരമാണ് ക്രിക്കറ്റ്.
മണാലി മുതല്‍ കന്യാകുമാരിവരെ സ്കേറ്റ്ബോര്‍ഡില്‍; അതിശയകരമായ യാത്ര
അതിരുകള്‍ താണ്ടിയുള്ള യാത്രകള്‍ മനുഷ്യനെ വലിയ കാഴ്ചപ്പാടുളള ഒരാളാക്കി മാറ്റും. പല സംസ്കാരം, പല ജീവിതചര്യ, വേറിട്ട
‘വ്യത്യസ്തനാമൊരു പെയിന്ററാം മുരുകനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...’
വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ എത്ര വലിയ കെട്ടിടമായാ
വിദ്യ ശാക്തീകരിക്കും; മണിമണിയായി ഇംഗ്ലീഷ് പറഞ്ഞ് നെറ്റിസനെ ഞെട്ടിക്കുന്ന യുപി വനിത
"വിദ്യാ ധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയേയും ശക്തിയേയും സൂചിപ്പിക്കുന്ന ഈ പഴഞ്ചൊല്
സോഷ്യല്‍ മീഡിയയില്‍ കണ്ടുമുട്ടി; 80 കാരനും യുവതിയും വിവാഹിതരായി
"ഏത് പ്രായത്തിലും പ്രണയിക്കാം' എന്നാണല്ലൊ പറയാറ്. പലരും അത് തെളിയിക്കാറുമുണ്ട്. എന്നാല്‍ കമിതാക്കളിലെ ചില അന്തരം ആളു
എലിസബത്തിന് ആകാശം ഒരു മോഹമായിരുന്നു; മരണശേഷം ചിതാഭസ്മം ബഹിരാകാശത്ത്...
എത്രയെത്ര ആഗ്രഹങ്ങളാണ് നാം ഓരോരുത്തര്‍ക്കും ഉള്ളത്. പറക്കാനും അപ്രത്യക്ഷനാകാനും അടക്കമുള്ള വിചിത്രമായ മോഹങ്ങളും ആ
ദുരൂഹതയിലേക്ക് പറന്നുപോയ പൈലറ്റ്; ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഏവിയേഷന്‍ മിസ്റ്ററി
ഭൂതകാലങ്ങളില്‍ തുടങ്ങി ഇപ്പോഴും നിലനില്‍ക്കുന്ന ഏറ്റവും വലിയ കൗതുകമാണ് അന്യഗ്രഹ ജീവി എന്നത്. അവ ഇല്ല എന്നും ഉണ്ടെന്ന
തോടിനു മാലിന്യമോക്ഷം നൽകി വിദ്യാര്‍ഥിനി
നിരവധി ആളുകൾ തോട്ടിൽ ഉപേക്ഷിച്ച മാലിന്യങ്ങള്‍ തനിച്ചു നീക്കംചെയ്തു വിദ്യാര്‍ഥിനിയുടെ നന്മ മനസ്. പാഴത്തുരുത്ത് എസ്കെ
ഡോൾഫിന്റെ ഫോസിൽ കിട്ടി 16 ദശലക്ഷം വർഷം പഴക്കം..!
പെറുവില്‍ കണ്ടെത്തിയ ഡോള്‍ഫിന്റെ തലയോട്ടിയുടെ ഫോസിലിനു 16 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു ഗവേഷകർ. നാപോ നദിയില്‍ നാ
പടിയിറങ്ങുന്നു... പാലാ സെന്റ് തോമസിലെ ആൺകുട്ടികളുടെ അവസാന ബാച്ച്
സെന്റ് തോമസ് ഹയർ സെക്കൻഡറിയിലെ ആൺകുട്ടികൾ മാത്രമുള്ള അവസാന ബാച്ച് സ്കൂളിൽനിന്നു പടിയിറങ്ങുന്നു. ഈ വർഷം പ്ലസ് വൺ
അഗ്നിരക്ഷാസേനയിൽ ഇനി പെൺകരുത്തും
ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമില്‍ ഇനി പെണ്‍കരുത്തും. ഫയര്‍ വുമണ്‍ ആദ്യബാച്ചില്‍ ഗീതുമോളും അപര്‍ണ കൃഷ്ണയുമാണു കോട്ടയം ഫ
"കിനാക്കള്‍കൊണ്ട് മാനത്തെ തൊടുമ്പോള്‍'; അന്താരാഷ്ട്ര പാരാഗ്ലൈഡിംഗില്‍ തിളങ്ങിയ മലയാളി
വാഗമണ്‍ മൊട്ടക്കുന്നുകള്‍ സഞ്ചാരികള്‍ക്ക് മാത്രമല്ല പ്രദേശവാസികള്‍ക്കും എന്നും കൗതുകമാണ്. തന്റെ ബാല്യത്തില്‍ ഈ കുന്
വിവാഹമോതിരം വിറ്റു; ഒറ്റയ്ക്ക് ലോകംചുറ്റുന്ന 89 വയസുകാരി
"ആയിരം മൈലുകളുടെ യാത്ര ആരംഭിക്കുന്നത് ഒരു ചുവടുവെപ്പില്‍ നിന്നാണ്', ഏറെ പ്രശസ്തമായ ഒരു വാചകമാണല്ലൊ ഇത്. ഒരു മനസിനെ
അവിശ്വസനീയം..!! മുതല പാതി വിഴുങ്ങിയ ഭര്‍ത്താവിനെ ഭാര്യ രക്ഷപ്പെടുത്തി
മരണമുഖത്തുനിന്നു രക്ഷപ്പെട്ടെന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. പക്ഷേ അതിൽ പലതും അത്ര വലിയ അപകടമൊന്നുമാവില്ല. എ
ഗുണ കേവ് ഓക്കെ, അതേയും താണ്ടി ആവോകിഗഹര വനം; കടക്കുന്നവർ തിരിച്ചുവരാറില്ല
കൊടൈക്കനാലിലെ ഗുണ കേവിന്റെ ഭീകരത എത്രമാത്രമെന്ന് അടുത്തകാലത്തിറങ്ങിയ "മഞ്ഞുമ്മൽ ബോയ്സ്'എന്ന സിനിമ ലോകത്തിനു കാട്
വീട്ടിലേക്കുള്ള വഴിയില്‍ നിറങ്ങള്‍ തുന്നുന്ന പതിനഞ്ചുകാരന്
ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയു
70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ; പോൾ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാ
സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ വക സർപ്രെെസ്; നന്നെന്ന് നെറ്റിസണ്
കുടുംബം എല്ലാവര്ക്കും ഏറ്റവും പ്രിയമുള്ള ഒരിടമാണല്ലൊ. മാതാപിതാക്കളൊ മക്കളൊ ഭാര്യയോ ഭര്‍ത്താവൊ ഒക്കെ അടങ്ങിയ ആ ഇടം മ
"ആ വെള്ളമല്ല ഈ വെള്ളം'; കൈപ്പമ്പില് എക്സൈസ് കൈവെച്ചപ്പോള്‍
ഇക്കാലത്ത് അത്ര പരിചിതമല്ലെങ്കിലും കുറേക്കാലം മുന്‍പുവരെ താരമായിരുന്നു അടിപ്പമ്പെന്ന കൈപ്പമ്പ്. വെള്ളത്തിന് ബുദ്ധിമുട്ട
പേര് പോരായി; സഹോദരിമാര്‍ മക്കള്‍ക്ക് പേരിട്ടപ്പോള്‍ സംഭവിച്ചത്
തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് വേറിട്ട ഒരു പേരിടണമെന്നാണ് ഒട്ടുമിക്ക മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പണ്ട് വായിച്ച പ
ഇന്ത്യ-പാക് വിഭജനത്താല്‍ വേര്‍പിരിഞ്ഞ ബാല്യകാല സുഹൃത്തുക്കള്‍; 90-ാം വയസില്‍ കണ്ടുമുട്ടുമ്പോള്‍
"വിഭജനം', "വേര്‍പിരിയല്‍' ഇത്രയും ആഴത്തില്‍ വേദനയുളവാക്കുന്ന മറ്റൊന്നുമില്ല. അതുവരെ പ്രിയമായിരുന്ന ഇടവും മനസുകളു
Latest News
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
പത്തനംതിട്ട മണ്ഡലത്തിലും ഇവിഎം മെഷീനിനെതിരെ പരാതി; ബിജെപിയുടെ ഒരു സ്ലിപ്പ് അധികമായി വന്നു
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
Latest News
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
പത്തനംതിട്ട മണ്ഡലത്തിലും ഇവിഎം മെഷീനിനെതിരെ പരാതി; ബിജെപിയുടെ ഒരു സ്ലിപ്പ് അധികമായി വന്നു
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top