കാഷ്മീര്‍ താഴ്‌വരയിലെ "പോളാര്‍ എക്‌സ്പ്രസ്'; മനംമയക്കുന്ന കാഴ്ച
Saturday, February 3, 2024 11:49 AM IST
മഞ്ഞുമൂടിയ മലനിരകള്‍ക്കിടയിലൂടെ ഒന്നു സഞ്ചരിക്കാന്‍ കൊതിക്കാത്തവര്‍ നന്നേ കുറവാണ്. അത്ര ഹൃദ്യമാണ് ആ കാഴ്ച. മഞ്ഞിലൂടെ തീവണ്ടികളും തെന്നിപ്പോകുന്ന വാഹനങ്ങളും സഞ്ചരിക്കുന്ന നിരവധി കാഴ്ചകള്‍ നാം സമൂഹ മാധ്യമങ്ങള്‍ വഴിയും ചലച്ചിത്രങ്ങള്‍ വഴിയും കണ്ടിരിക്കും.

ആ കാഴ്ചകള്‍ പലതും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളതാണുതാനും. എന്നാല്‍ അടുത്തിടെ അത്തരമൊരു ട്രെയിന്‍ യാത്രയുടെ കാഴ്ച നമ്മുടെ റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്‍റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിൽ പങ്കിടുകയുണ്ടായി.

ഈ ദൃശ്യങ്ങള്‍ നെറ്റിസന്‍റെ മനം കവര്‍ന്നു. ഏറ്റവും സവിശേഷമായ കാര്യം ഈ കാഴ്ച അങ്ങ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും മറ്റുമുള്ളതല്ല. മറിച്ച് നമ്മുടെ കാഷ്മീരിലേതാണ്. ബാരാമുള്ള-ബനിഹാല്‍ സെക്ഷനിലെ താഴ്വരയിലെ വൈറ്റ്ഔട്ടിലൂടെ പാസഞ്ചര്‍ ട്രെയിന്‍ മിന്നിമറയുന്ന കാഴ്ചയാണിത്.


വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ഭൂപ്രകൃതി മുഴുവന്‍ മഞ്ഞു പുതപ്പില്‍ മൂടി, ഒരു ഫാന്‍റസി കഥയില്‍ നിന്ന് എന്നപോലെ ഒരു മാന്ത്രിക രംഗം സൃഷ്ടിച്ചു' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.