Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
43 രാജ്യങ്ങൾ! കത്തിലൂടെ ജീവൻ കാത്ത മലപ്പുറംകാരി
Saturday, September 18, 2021 7:19 AM IST
ഒരുകാലത്ത് കത്തുകള്‍ സ്നേഹത്തിന്റെ കരുതലിന്റെ പ്രണയത്തിന്റെ ദുഃഖത്തിന്റെ ആകാംഷയുടെ പ്രതീക്ഷയുടെയൊക്കെ പ്രതീകമായിരുന്നു. ഒരോ കത്തിനും മറുപടി കിട്ടാന്‍ ആഴ്ചകളും മാസങ്ങളും കാത്തിരിക്കേണ്ടിവരും. കാലംമാറി ഇന്ന് പുതിയ സങ്കേതികവിദ്യകള്‍ വന്നു കത്തുകള്‍ അയക്കുന്ന സംസ്കാരം തന്നെ അപ്രത്യക്ഷമായി. ലോകത്തിന്റെ ഒരു കോണില്‍ നില്ക്കുന്ന ആളെ മറുകോണില്‍ നില്ക്കുന്ന ആള്‍ക്ക് കണ്ടുകൊണ്ട് സംസാരിക്കാവുന്ന സാങ്കേതികവിദ്യയില്‍ എത്തി നാം.
പുതിയ തലമുറയ്ക്ക് സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ വരുന്ന ഒരു സ്ഥാപനമായി പോസ്റ്റോഫീസ് മാറി. കാര്യങ്ങള്‍ ഇങ്ങനയൊക്കെയാണെങ്കിലും കത്ത് സംസ്കാരത്തെ ഇപ്പോഴും മനസോട് ചേര്‍ത്തുപിടിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് മലപ്പുറത്ത്. 43 രാജ്യങ്ങളിലുള്ള ആളുകളുമായിയാണ് ഈ പതിനെട്ടുകാരി കത്തുകളുലൂടെ സൗഹൃദം സൂക്ഷിക്കുന്നത്.
സൗഹൃദതാപ്പുകളായ വാട്ട്സ് ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും കൊടികുത്തിവാഴുന്ന ഈ കാലത്ത് കത്തുകള്‍ എഴുതുന്ന പെണ്‍കുട്ടിയെന്ന് കേള്‍ക്കുമ്പോള്‍ മുഖംചുളിക്കുന്നവര്കാണും. എന്നാല്‍ റസ്ബിന് അബ്ബാസിന് കൈവിട്ടുപോയ തന്റെ ജീവിതം തിരികെ തന്ന നിധിയാണ് കത്തുകള്‍.
ജീവിതം തകിടംമറിഞ്ഞ ദിനം
പരീക്ഷക്ക് ഫുള്‍മാര്‍ക്ക് നേടിയതിന്റെ അഭിനന്ദനങ്ങള്‍ എല്ലാം ടീച്ചര്‍മാരില്‍നിന്ന് ഏറ്റുവാങ്ങി ആഹ്ളാദത്തോടെ ഇത് പറയുവാന്‍ വീട്ടിലേയ്ക്ക് ഓടി വന്ന റസ്ബിന് കണ്ടത് ബാഗുകളുമായി എവിടെയ്ക്കോ പോകുവാന്‍ ഇരിക്കുന്ന ഉമ്മയെയാണ്. എങ്ങോട്ടാണ് നമ്മള് പോകുന്നതെന്ന് പലവട്ടം ചോദിച്ചെങ്കിലും മൗനമായിരുന്നു ഉത്തരം. ഉമ്മയുടെ കൈവിരലില്‍ തൂങ്ങി പാടവരമ്പത്തൂടെ ഉമ്മയുടെ തറവാട്ട് വീട്ടിലേക്ക് നടന്നുനീങ്ങിയപ്പോള്‍ സാധാരണ പോലെ വിരുന്നുപോകുകയാണെന്നാണ് കരുതിയിരുന്നത്.
വാപ്പയും ഉമ്മയും വേര്‍പിരിഞ്ഞെന്ന സത്യം മനസിലാകുവാന്‍ ആ എട്ടുവയസുകാരിക്ക് പിന്നീട് ഒരുപാട് ദിനങ്ങള്‍ വേണ്ടിവന്നു. വേര്‍പിരിഞ്ഞതിന്റെ കാരണം തിരക്കിനടന്നവരുടെ മുന്നിലെ ഇരയായിരുന്നു റസ്ബിന്. ബന്ധുക്കളുടെയിടയിലും നാട്ടിലും സ്കൂളിലും അന്വേഷികളുടെ എണ്ണം കൂടിവന്നു. കുത്തുവാക്കുകളും പരിഹാസവും ഒറ്റപ്പെടത്തലുകളും പിഞ്ചുഹൃദയത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ഭയം അവളെ വേട്ടയാടി. ഏകാന്തത അവളെ പിടികൂടി. വിഷാദത്തിന്റെ ആഴങ്ങളിലേയ്ക്ക് അവള് ഊളിയിട്ടു. മിടുക്കിയായിരുന്ന റസ്ബിന് പതിയെ പഠനത്തില്‍ പിറകോട്ടുപോയി. ആരോടും മിണ്ടാതെയായി. തന്റെ മുറി മാത്രമായി ലോകം. നാലുവര്‍ഷം ആ മുറിക്കുള്ളില്‍ മാത്രമായി ജീവിതം.
തിരിച്ചുവരവിന്റെ നാളുകള്‍
കൂട്ടുകാരുടെയും അധ്യാപകരുടെയും പിന്തുണയും ഡോക്ടര്‍മാരുടെ പരിചരണവും പതിയെ അവളെ പുതിയ ജീവിതത്തിലേക്ക് നയിച്ചു. സഹപാഠിയുടെ ബുക്കിന്റെ പിറംചട്ടയില് കണ്ട ഡുഡില്‍ എന്ന ചിത്രരചനരീതിയാണ് ജീവിതത്തെ തന്നെ മാറ്റിമറിച്ചത്. ഗൂഗിളില്‍ നോക്കി ഇതിനെക്കുറിച്ച് കൂടുതല്‍ പഠിച്ചു. പിന്നീട് ഡുഡില്‍ വരച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
അധികം ഫോളേവേഴ്സ് ഇല്ലാതിരുന്ന റസ്ബിന്റെ അക്കൗണ്ടില്‍ ഒരു ദിവസം ഒരു സന്ദേശം എത്തി. നിങ്ങളുടെ വരകള്‍ ഇഷ്ടപ്പെട്ടു. വിലാസം തന്നാല്‍ ഒരു ഗിഫ്റ്റ് അയക്കാം എന്നായിരുന്നു അത്. ഡുഡില്‍ വരകള്‍ കൊണ്ട് ലക്ഷകണക്കിന് ഫോളോവേഴ്സ് ഉള്ള മെക്സിക്കോയിലെ സാറ എന്ന യുവതിയുടെ സന്ദേശമായിരുന്നു ഇത്. ഇങ്ങനെയായിരുന്നു കത്തുകളുടെ തുടക്കം. ഇത്തരത്തില്‍ അഭിനന്ദനവും കുശലവുമായി നവമാധ്യങ്ങളില്‍ വന്ന പലര്‍ക്കും മേല്‍വിലാസം കൈമാറി പരസ്പരം കത്തിലൂടെ സൗഹൃദങ്ങള്‍ തുടങ്ങി.
പക്ഷേ കാര്യങ്ങള്‍ വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല. റസ്ബിന്റെ വിലാസത്തില്‍ പലരാജ്യങ്ങളില്‍ നിന്ന് കത്തുകള്‍ വരുന്നത് പലരുടെയും ഉറക്കംകെടുത്തി. അവര്‍ പലഅപവാദങ്ങളും പറഞ്ഞുപരത്തി. കത്തുകള്‍ എഴുതുന്നതിന് വീട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തി.
ഉമ്മയുടെ മൗനസമ്മതമായിരുന്നു റസ്ബിന്റെ മുന്നോട്ട് കത്തുകള്‍ എഴുതാനുണ്ടായ പ്രചോദനം. റസ്ബിനെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ അതിക്ഷേപിച്ചവരും മേല്‍വിലാസമില്ലെന്ന് പറഞ്ഞ് കളിയാക്കിയവരും റസ്ബിന്റെ നാട്ടുകാരാണ് തങ്ങളെന്ന് പറഞ്ഞ് അഭിമാനംകൊണ്ടു.
അതിര്‍ത്തി കടന്ന സൗഹൃദങ്ങള്‍
കത്തുകളില്‍ നാടിനെ പറ്റിയും ഇവിടുത്തെ കൃഷിരീതികളും ഉത്സവങ്ങളും നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചുമാണ് പറയുക. കൂടെ വ്യക്തിപരമായ വിശേഷങ്ങളും എഴുതും. അവര്‍ തിരിച്ചും അങ്ങനെയാണ് കത്ത് അയക്കുക. ഒരിക്കലും കണ്ടിട്ടില്ലാത്ത മനുഷ്യര്‍, അവരവരുടെ കൈപ്പടയില്‍ തയ്യാറാക്കിയ കത്തുകള്‍ അരികിലെത്തുമ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണ്. എന്നെ വിമര്‍ശിക്കുന്നവര്‍ക്ക് അത് മനസിലാകില്ല. അവര്‍ വാട്സ്ആപ്പില്‍ മെസേജ് അയച്ച് നിമിഷങ്ങള്‍ക്കകം മറുപടി ലഭിച്ചില്ലെങ്കില്‍ വേവലാതിപ്പെടുന്നവരാണ്.
ഞാന്‍ മറുപടിക്കത്തിനായി കാത്തിരിക്കുന്നത് മാസങ്ങളാണെന്ന് റസ്ബിന് പറയുന്നു. കത്തുകള്‍ക്കൊപ്പം സമ്മാനങ്ങളും അയക്കാറുണ്ട്. നാരങ്ങമിഠായി, പുസ്തകത്തിന്റെ നടുപ്പേജില്വച്ച് ഉണക്കിയെടുത്ത പ്ലാവില, കൊന്നപൂക്കള്‍, നെല്ക്കതിര് തുടങ്ങിയ കൊച്ചു കൊച്ചു സമ്മാനങ്ങളും കത്തുകള്‍ക്കൊപ്പം അതിര്‍ത്തി കടക്കും. തിരിച്ചും ഇത്തരത്തിലുള്ള സമ്മാനങ്ങളും എത്തും. മെക്സിക്കോയിലെ സാറയില്‍ നിന്ന് തുടങ്ങിയ റസ്ബിന്റെ സൗഹൃദം ഇന്ന് 43 രാജ്യങ്ങളിലെ അനേകരില്‍ എത്തി നില്ക്കുന്നു. ഒരിക്കലും ആട്ടിയിറക്കാത്ത അവഗണിക്കാത്ത പുച്ഛിക്കാത്ത സ്നേഹബന്ധങ്ങളാണ് ഇവ.
വിവാഹമോചിതരുടെ കുട്ടികളോട് സമൂഹം ചെയ്യുന്നത് കടുത്ത ക്രൂരത ആണ്. വിവാഹമോചനത്തിൽ എപ്പോഴും കുട്ടികളാണ് ഇരകളാകപ്പെടുന്നത്. സമൂഹം മാതാപിതാക്കളെക്കുറിച്ച് കുത്തി കുത്തി ചോദിക്കുന്ന ഓരോ ചോദ്യവും അവരുടെ കുറെ നല്ല നാളുകളോ മാസങ്ങളോ വർഷങ്ങളോ ചിലപ്പോൾ ജീവിതം തന്നെ ഇല്ലാതാക്കുന്നു. ബാല്യത്തെയും കൗമാരത്തെയും എന്തിന് ഏറെ പറയണം സ്വഭാവ രൂപീകരണത്തെ പോലും ഇത് ബാധിക്കും.
അതുകൊണ്ട് ഇത്തരം കുട്ടികളോട് ദയാപരമായി പെരുമാറുക. അവരെ ഒരു ഇരയായി കണ്ടു മാനസികവും ശാരീരികവുമായി പീഡിപ്പിക്കരുതെന്നാണ് ചൈൽഡ് ആക്ടിവിസ്റ്റ് കൂടിയായ റസ്ബിൻ പറയുന്നത്. മലപ്പുറം ജില്ലയിലെ അരീക്കോട് വടക്കുംമുറിയിലാണ് റസ്ബിൻ താമസിക്കുന്നത്.
അരുണ്‍ ടോം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൈയില്‍ സെല്ലോടേപ്പ് അല്ല; വേറിട്ട ആഭരണം
വേറിട്ട ആടയാഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പണ്ട് പ്രാദേശികമായി തീര്‍ത്ത ഫാഷനുകള്‍ പിന്നീട് സര്
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയിടുന്നു. മഴവെള്ള മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരി
വരൂ ബഹിരാകാശത്തു പോയി വിരുന്നുണ്ണാം..!
ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി അപൂർവമായ ഒരു യാത്രയ്ക്കും വിരുന്നിനുമുള്ള സൗകര്യം ഒരുക്കുന്നു. ഭൂമിയു
പിറവി യാത്രയ്ക്കിടയിൽ; കുഞ്ഞിന് ട്രെയിനിന്റെ പേര്
സഞ്ചരിക്കുന്ന ട്രെയിനിൽ ഇരുപത്തിനാലുകാരി പെൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്
"മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ ക്യുആര്‍ കോഡില്‍'
മാറ്റങ്ങളുടെ മായാലോകത്താണല്ലൊ നാം ജീവിക്കുന്നത്. കണ്ടുംകേട്ടും ശീലിക്കുന്ന കാര്യങ്ങള്‍ കാലത്തിനൊപ്പം പാറിപ്പോകുന്ന കാഴ
54 വര്‍ഷം പഴക്കമുള്ള സൂര്യഗ്രഹണ പ്രവചനം; പത്രവാര്‍ത്ത ശ്രദ്ധേയം
വാനശാസ്ത്രം ഏറ്റവും പുരോഗമിച്ച ഒരു കാലത്താണല്ലൊ നമ്മളിപ്പോള്‍. പല ഗ്രഹങ്ങളിലേക്കും വിവിധ രാജ്യങ്ങള്‍ സാറ്റലൈറ്റുകള്‍
"ശാസ്ത്രം യാഥാര്‍ഥ്യത്തെ കണ്ടുമുട്ടുമ്പോള്‍...'; രണ്ടിനം നായകൾ
നായകള്‍ എന്നാല്‍ നമ്മുടെ മനസിലേക്ക് വരുന്നതെന്താണ്? ഒന്നുകില്‍ വല്ലോ കഴിച്ച് തെരുവിലൊ കോലായിലൊ കിടക്കുന്ന നമ്മുടെ നാ
യാത്രക്കാരാ അവിശ്വസനീയം...; "പ്രേതം' തണുത്ത കാറ്റുപോലെ കടന്നുപോയപ്പോള്‍
ഭൂതം, പ്രേതം, യക്ഷി ഇങ്ങനെ എത്രയെത്ര കക്ഷികളെ കുറിച്ച് നാം ചെറുപ്പത്തില്‍ കേട്ടിരിക്കുന്നു. അത് പിന്നീട് പലരുടെയും ഭയത്
ഐപാഡില്‍ ക്ലാസിക്കല്‍ സംഗീതം വായിക്കുന്ന ആള്; അവിശ്വസനീയമെന്ന് നെറ്റിസണ്
സംഗീതം ഇഷ്ടമില്ലാത്തവര്‍ ആരുംതന്നെ ഉണ്ടാകാനിടയില്ല. മനുഷ്യമനസുകളെ മാത്രമല്ല ഈ പ്രകൃതിയെതന്നെ ചലിപ്പിക്കാനും നിശ്
ടെക്കിക്ക് പാചകം ചെയ്യാൻ എന്തിന് അടുക്കള..!; ആലു പൊറോട്ട റെഡി
ജോലിയുമായി ബന്ധപ്പെട്ടു വിദൂരനാടുകളിൽ താമസിക്കുന്നവർക്കു വീട്ടിലെ ഭക്ഷണം ഗൃഹാതുരത്വമുണർത്തുന്ന ഒന്നാകും. സ്റ്റാർ
കല്യാണം നടക്കാതെ ഒരു ഗ്രാമം; നാടുവിടാനൊരുങ്ങി യുവാക്കൾ
ആദിവാസികൾ കൂടുതലുള്ള പ്രദേശമാണു മധ്യപ്രദേശിലെ ജറുവ ഗ്രാമം. 1,200 ഓളം പേർ താമസിക്കുന്ന ഈ ഗ്രാമം വർഷങ്ങളായി കുടിവെള
സൗജന്യമായി പ്രസവിക്കാൻ സമ്മതമല്ല..! ഭർത്താവിനോടു യുവതി ആവശ്യപ്പെട്ടത് ഇതൊക്കെ
പ്രസവിക്കുന്നതും കുട്ടികളെ വളർത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നതു വലിയ വരദാ
"ആ മോദിയല്ല, ഈ മോദി '; അസാധാരണമായ രൂപ സാദൃശ്യം
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
വെള്ളം അലർജി; കുളിക്കാൻ കഴിയാതെ 22കാരി
കേട്ടാൽ വിശ്വസിക്കില്ല, വെള്ളം അലർജിയായ ഒരു പെൺകുട്ടിയുടെ ജീവിതം. അമേരിക്കയിലെ സൗത്ത് കരോലിനയിൽ താമസിക്കുന്ന ലോറൻ
"അതും കുടുംബാംഗം'; പശുവിന് ബേബി ഷവര്‍ ഒരുക്കി യുവതി
നിരവധി മൃഗങ്ങളെ ആളുകള്‍ ഓമനിച്ചു വളര്‍ത്താറുണ്ട്. അവയില്‍ നമുക്കേറ്റം ഗുണം നല്കുന്ന ഒന്നാണ് പശു. സനാതന സംസ്കാരത
"മഴ പെയ്യണെ...'; എന്നാൽ ഈ സിംഗപ്പുര്‍ ഹോട്ടല്‍ നിങ്ങളുടെ പണം തിരികെ നല്‍കും
നിലവില്‍ നല്ല വേനല്‍ ആണല്ലൊ. ഒരു മഴ പെയ്തെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ നന്നേ കുറവാണ്. പലരും ചൂടറിയാതിരിക്കാന്‍ യ
3600 വര്‍ഷം മുൻപും സ്തീകൾ ലിപ്സ്റ്റിക് ഇട്ടിരുന്നു..!
ആധുനികകാലത്തെ സൗന്ദര്യവർധകവസ്തുവാണു ലിപ്സ്റ്റിക് എന്നു കരുതിയിട്ടുള്ളവർ തിരുത്തുക. 3600 വര്‍ഷം മുൻപേ ലിപ്സ്റ്റിക്കു
ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യം; ശബ്ദം വെടിയുണ്ട പോലെ
ഈ പ്രകൃതിയില്‍ എന്തെല്ലാം വിസ്മയങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. അവയില്‍ ചിലതൊക്കെ ഏതെങ്കിലുമൊരു കാലത്ത് വെളിവാക്കപ്പെടുന്
നിങ്ങളുടെ ജന്മദിനം അധിവര്‍ഷത്തിലാണെങ്കില്‍; സംഭവിക്കുന്നത് ഇതാണ്
അല്ലെങ്കില്‍തന്നെ ദിവസങ്ങളുടെ കുറവ് നിമിത്തം കലണ്ടറിലെ കൗതുകമാണ് ഫെബ്രുവരി മാസം. നാലു വര്‍ഷം കുടുമ്പോള്‍ ഈ കൗതുകം ഇ
ന്യൂയോര്‍ക്കിലെ ഈ ചെറിയ അപ്പാര്‍ട്ട്മെന്റ്; കാണാം
വലിയ നഗരങ്ങളില്‍ താമസസൗകര്യം എന്നത് വലിയ പ്രശ്നമാണ്. പലരും കൂടുതല്‍ തുക നല്‍കിയാകും ഒരു താമസസൗകര്യം കണ്ടെത്തുക.
കൈയില്‍ സെല്ലോടേപ്പ് അല്ല; വേറിട്ട ആഭരണം
വേറിട്ട ആടയാഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പണ്ട് പ്രാദേശികമായി തീര്‍ത്ത ഫാഷനുകള്‍ പിന്നീട് സര്
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയിടുന്നു. മഴവെള്ള മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരി
വരൂ ബഹിരാകാശത്തു പോയി വിരുന്നുണ്ണാം..!
ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി അപൂർവമായ ഒരു യാത്രയ്ക്കും വിരുന്നിനുമുള്ള സൗകര്യം ഒരുക്കുന്നു. ഭൂമിയു
പിറവി യാത്രയ്ക്കിടയിൽ; കുഞ്ഞിന് ട്രെയിനിന്റെ പേര്
സഞ്ചരിക്കുന്ന ട്രെയിനിൽ ഇരുപത്തിനാലുകാരി പെൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്
"മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ ക്യുആര്‍ കോഡില്‍'
മാറ്റങ്ങളുടെ മായാലോകത്താണല്ലൊ നാം ജീവിക്കുന്നത്. കണ്ടുംകേട്ടും ശീലിക്കുന്ന കാര്യങ്ങള്‍ കാലത്തിനൊപ്പം പാറിപ്പോകുന്ന കാഴ
54 വര്‍ഷം പഴക്കമുള്ള സൂര്യഗ്രഹണ പ്രവചനം; പത്രവാര്‍ത്ത ശ്രദ്ധേയം
വാനശാസ്ത്രം ഏറ്റവും പുരോഗമിച്ച ഒരു കാലത്താണല്ലൊ നമ്മളിപ്പോള്‍. പല ഗ്രഹങ്ങളിലേക്കും വിവിധ രാജ്യങ്ങള്‍ സാറ്റലൈറ്റുകള്‍
"ശാസ്ത്രം യാഥാര്‍ഥ്യത്തെ കണ്ടുമുട്ടുമ്പോള്‍...'; രണ്ടിനം നായകൾ
നായകള്‍ എന്നാല്‍ നമ്മുടെ മനസിലേക്ക് വരുന്നതെന്താണ്? ഒന്നുകില്‍ വല്ലോ കഴിച്ച് തെരുവിലൊ കോലായിലൊ കിടക്കുന്ന നമ്മുടെ നാ
യാത്രക്കാരാ അവിശ്വസനീയം...; "പ്രേതം' തണുത്ത കാറ്റുപോലെ കടന്നുപോയപ്പോള്‍
ഭൂതം, പ്രേതം, യക്ഷി ഇങ്ങനെ എത്രയെത്ര കക്ഷികളെ കുറിച്ച് നാം ചെറുപ്പത്തില്‍ കേട്ടിരിക്കുന്നു. അത് പിന്നീട് പലരുടെയും ഭയത്
ഐപാഡില്‍ ക്ലാസിക്കല്‍ സംഗീതം വായിക്കുന്ന ആള്; അവിശ്വസനീയമെന്ന് നെറ്റിസണ്
സംഗീതം ഇഷ്ടമില്ലാത്തവര്‍ ആരുംതന്നെ ഉണ്ടാകാനിടയില്ല. മനുഷ്യമനസുകളെ മാത്രമല്ല ഈ പ്രകൃതിയെതന്നെ ചലിപ്പിക്കാനും നിശ്
ടെക്കിക്ക് പാചകം ചെയ്യാൻ എന്തിന് അടുക്കള..!; ആലു പൊറോട്ട റെഡി
ജോലിയുമായി ബന്ധപ്പെട്ടു വിദൂരനാടുകളിൽ താമസിക്കുന്നവർക്കു വീട്ടിലെ ഭക്ഷണം ഗൃഹാതുരത്വമുണർത്തുന്ന ഒന്നാകും. സ്റ്റാർ
കല്യാണം നടക്കാതെ ഒരു ഗ്രാമം; നാടുവിടാനൊരുങ്ങി യുവാക്കൾ
ആദിവാസികൾ കൂടുതലുള്ള പ്രദേശമാണു മധ്യപ്രദേശിലെ ജറുവ ഗ്രാമം. 1,200 ഓളം പേർ താമസിക്കുന്ന ഈ ഗ്രാമം വർഷങ്ങളായി കുടിവെള
സൗജന്യമായി പ്രസവിക്കാൻ സമ്മതമല്ല..! ഭർത്താവിനോടു യുവതി ആവശ്യപ്പെട്ടത് ഇതൊക്കെ
പ്രസവിക്കുന്നതും കുട്ടികളെ വളർത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നതു വലിയ വരദാ
"ആ മോദിയല്ല, ഈ മോദി '; അസാധാരണമായ രൂപ സാദൃശ്യം
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
വെള്ളം അലർജി; കുളിക്കാൻ കഴിയാതെ 22കാരി
കേട്ടാൽ വിശ്വസിക്കില്ല, വെള്ളം അലർജിയായ ഒരു പെൺകുട്ടിയുടെ ജീവിതം. അമേരിക്കയിലെ സൗത്ത് കരോലിനയിൽ താമസിക്കുന്ന ലോറൻ
"അതും കുടുംബാംഗം'; പശുവിന് ബേബി ഷവര്‍ ഒരുക്കി യുവതി
നിരവധി മൃഗങ്ങളെ ആളുകള്‍ ഓമനിച്ചു വളര്‍ത്താറുണ്ട്. അവയില്‍ നമുക്കേറ്റം ഗുണം നല്കുന്ന ഒന്നാണ് പശു. സനാതന സംസ്കാരത
"മഴ പെയ്യണെ...'; എന്നാൽ ഈ സിംഗപ്പുര്‍ ഹോട്ടല്‍ നിങ്ങളുടെ പണം തിരികെ നല്‍കും
നിലവില്‍ നല്ല വേനല്‍ ആണല്ലൊ. ഒരു മഴ പെയ്തെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ നന്നേ കുറവാണ്. പലരും ചൂടറിയാതിരിക്കാന്‍ യ
3600 വര്‍ഷം മുൻപും സ്തീകൾ ലിപ്സ്റ്റിക് ഇട്ടിരുന്നു..!
ആധുനികകാലത്തെ സൗന്ദര്യവർധകവസ്തുവാണു ലിപ്സ്റ്റിക് എന്നു കരുതിയിട്ടുള്ളവർ തിരുത്തുക. 3600 വര്‍ഷം മുൻപേ ലിപ്സ്റ്റിക്കു
ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യം; ശബ്ദം വെടിയുണ്ട പോലെ
ഈ പ്രകൃതിയില്‍ എന്തെല്ലാം വിസ്മയങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. അവയില്‍ ചിലതൊക്കെ ഏതെങ്കിലുമൊരു കാലത്ത് വെളിവാക്കപ്പെടുന്
നിങ്ങളുടെ ജന്മദിനം അധിവര്‍ഷത്തിലാണെങ്കില്‍; സംഭവിക്കുന്നത് ഇതാണ്
അല്ലെങ്കില്‍തന്നെ ദിവസങ്ങളുടെ കുറവ് നിമിത്തം കലണ്ടറിലെ കൗതുകമാണ് ഫെബ്രുവരി മാസം. നാലു വര്‍ഷം കുടുമ്പോള്‍ ഈ കൗതുകം ഇ
ന്യൂയോര്‍ക്കിലെ ഈ ചെറിയ അപ്പാര്‍ട്ട്മെന്റ്; കാണാം
വലിയ നഗരങ്ങളില്‍ താമസസൗകര്യം എന്നത് വലിയ പ്രശ്നമാണ്. പലരും കൂടുതല്‍ തുക നല്‍കിയാകും ഒരു താമസസൗകര്യം കണ്ടെത്തുക.
ഈ നഗരത്തിന്റെ മുഴുവന്‍ പേര് ഇങ്ങനെ ആയിരുന്നൊ!; ഏറ്റവും നീളം കൂടിയ സ്ഥലനാമം
പല നാടുകള്‍ക്കും ഒന്നിലധികം പേരുകള്‍ കാണുമല്ലൊ. ചില പേരുകള്‍ ചരിത്രവുമായി ബന്ധപ്പെട്ട് രൂപപ്പെടുന്നതാണല്ലൊ. എന്നാല്‍
വീടിലും ലാഭം വിമാനം; വിദ്യാര്‍ഥിയുടെ അപാര ബുദ്ധി
മറ്റൊരു സംസ്ഥാനത്തേക്കും രാജ്യത്തേക്കുമൊക്കെ പോയി പഠിക്കുന്നത് ഇക്കാലത്ത് സാധാരണ കാര്യമാണല്ലൊ. പലരും സ്റ്റുഡന്റ് വിസയ
പ്രൈവറ്റ് ജെറ്റ് വില്ല; ബോയിംഗ് 737 വിമാനത്തെ പാര്‍പ്പിടമാക്കിയ കാഴ്ച
വീട് എല്ലാവരുടെയും സ്വപ്നമാണ്. ലോകത്തിന്റെ ഏത് കോണില്‍ പോയാലും വീട്ടിലേക്ക് മടങ്ങിവരണം എന്ന ചിന്ത എല്ലാവരുടെയും മന
1700 വര്‍ഷം പഴക്കമുള്ള മുട്ട..! അത്ഭുതപ്പെട്ടു ഗവേഷകര്‍
1700 വര്‍ഷത്തോളം പഴക്കമുള്ള മുട്ടകളുടെ ശേഖരം കണ്ടെത്തിയതിന്റെ ത്രില്ലിലാണു യുകെയിലെ പുരാവസ്തു ഗവേഷകർ. നാലു മുട്ടക
"എലി പാദുകം' ധരിച്ച മോഡല്‍; വിമര്‍ശിച്ച് നെറ്റിസണ്
ഫാഷന്‍ ജീവിതത്തിന്റെ ഭാഗമായ കാലമാണല്ലൊ. അതില്‍ പുതിയ പരീക്ഷണങ്ങള്‍ നടക്കാറുമുണ്ട്. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്ത
മൂന്നേ മൂന്ന് നിമിഷങ്ങള്‍; യുവതി നേടിയത് 155 കോടിയിലധികം രൂപ
ഓണ്‍ലൈന്‍ കാലഘട്ടത്തില്‍ ഈ മാര്‍ഗം ഉപയോഗിച്ച് വരുമാനം ഉണ്ടാക്കാന്‍ പലരും ശ്രമിക്കും. ചിലര്‍ അഫിലിയേറ്റ് മാര്‍ക്കറ്റി
ഈച്ചയെ പരിശീലിപ്പിച്ച യുവാവ്; വിഎഫ്എക്സ് "തള്ളെന്ന്' നെറ്റിസണ്
നാനീ നായകനായ "ഈച്ച' സിനിമ എത്തുന്നതുവരെ ഈച്ച പലര്‍ക്കും ശല്യക്കാരനായ ഒരു പ്രാണി മാത്രമായിരുന്നു. നമ്മുടെ ഭക്ഷണസാധാ
കൃഷ്ണാനദീ തീരത്ത് ദശാവതാരവിഗ്രഹം കണ്ടെത്തി
കർണാടകയിലെ റായ്ചുർ ജില്ലയിൽ കൃഷ്ണാ നദിക്കു സമീപം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയും ചിത്രീകരിക്കുന്ന പുരാതന ദശാ
കണ്ണിനും മുന്‍പെ കാമറ കണ്ടെത്തിയ കൗതുകം; വര്‍ഷങ്ങള്‍ക്കിപ്പുറം ഞെട്ടിക്കുന്നു
"പല ജന്മങ്ങള്‍ക്ക് മുന്നേ നാം ഒന്നായിരുന്നു' എന്ന് പ്രണയിതാക്കള്‍ പറയാറുണ്ടല്ലൊ. സംഭവം ആലങ്കാരികം ആണെങ്കിലും കേള്‍ക്ക
പാന്പുകളുടെ കൂടെ പെൺകുട്ടിക്കു സുഖനിദ്ര!
പാന്പ് എന്നു കേൾക്കുന്പോഴേ ആളുകൾക്കു ഭയമാണ്. അപ്പോൾ പാന്പുകളുടെ കൂടെ കിടന്നുറങ്ങുന്ന പെൺകുട്ടിയെ കണ്ടാലോ? അത്തരത്തി
Latest News
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Latest News
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top