ADVERTISEMENT

Close
ad
Mon, 29 December 2025
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

29-12-2025

വർഗീയത വാനോളം, നിവേദനം പോരാ

Editorial

27-12-2025

റീൽസിനപ്പുറത്തെ 'റിയൽ' ലോകത്തെ മറക്കരുത്

Editorial

25-12-2025

വിദ്വേഷസംഘങ്ങൾക്കും വെളിച്ചമാകട്ടെ ക്രിസ്മസ്

Editorial

24-12-2025

നഷ്‌ടപരിഹാരം പിച്ചക്കാശല്ല, അവകാശമാണ്

Editorial

23-12-2025

ആശയമാണ്, സ്വയം പിരിഞ്ഞുപോകില്ല

Editorial

22-12-2025

നവ സാരഥികളേ, ‘നിങ്ങളും നിരീക്ഷണത്തിലാണ്’

Popular Sections

ad

ADVERTISEMENT

View All

Local News

Alappuzha

ക്രിസ്മസ് ന്യൂ ഇയർ അവധി ആഘോഷം; ഹൗസ് ബോട്ട് ബുക്കിംഗ് കുതിക്കുന്നു

ആലപ്പുഴ: പ്രളയവും കോവിഡും മൂലം നിർജീവമായിരുന്ന ടൂറിസം വ്യവസായം വീണ്ടും സജീവമായി. സമീപ വർഷങ്ങളേക്കാൾ തണുപ്പത്തിയതോടെ ക്രിസ്മസ് പുതുവത്സര അവധി ആഘോഷിക്കാൻ ജില്ലയിലേക്ക് എത്തിയവരുടെ എണ്ണത്തിൽ വർധന. വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ കൂട്ടമായി എത്തിയത് ജില്ലയുടെ ടൂറിസം മേഖലയ്ക്കു ഗുണകരമായി.

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണ് വർധനയുണ്ടായത്. ഇതോടെ ഭൂരിഭാഗം ഹൗസ് ബോട്ടുകൾക്കും ബുക്കിംഗ് ലഭിച്ചു. 2022നെ അപേക്ഷിച്ചു വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ നാലിരട്ടിയോളം വർധനയാണ് ഉണ്ടായതെന്നു വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മറ്റു ജില്ലകളിൽനിന്ന് ആലപ്പുഴ ഹൗസ് ബോട്ട് യാത്ര സർവീസും നടത്തുന്നുണ്ട്. സഞ്ചാരികളുടെ വരവ് കൂടിയതോടെ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും ഹൗസ് ബോട്ടുകളിലും ബുക്കിംഗ് കൂടി. ഇതോടെ നിരക്കുകളിലും വർധനയുണ്ട്.

Thiruvananthapuram

പൈപ്പ് പൊട്ടിയുണ്ടായ കുഴി ടാര്‍ ചെയ്യുന്നില്ലെന്ന് ആക്ഷേപം

പേരൂര്‍ക്കട: അമ്പലമുക്കില്‍ പൈപ്പ് പൊട്ടിയുണ്ടായ കുഴി ടാര്‍ ചെയ്യാത്തതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു. കഴിഞ്ഞ 23നാണ് ഇതുവഴി കടന്നു മണ്‍വിളയിലേക്ക് ജലം കൊണ്ടുപോകുന്ന പ്രിമോ പൈപ്പ് പൊട്ടിയത്. പുലര്‍ച്ചെയായിരുന്നു സംഭവം. രണ്ടുദിവസത്തിനുശേഷം അറ്റകുറ്റപ്പണി ചെയ്ത് ജലവിതരണം പുനഃസ്ഥാപിച്ചുവെങ്കിലും റോഡിന്‍റെ അവസ്ഥയ്ക്കു മാത്രം ഇനിയും മാറ്റല്ല.

പേരൂര്‍ക്കടയിലേക്കു പോകുന്ന റോഡിന്‍റെ കുറച്ചുഭാഗം ഇപ്പോഴും കുഴിയായി കിടക്കുകയാണ്. ഈ ഭാഗത്ത് മണ്ണും മെറ്റലുമിട്ടു മിനുക്കുപണി നടത്തുക മാത്രമാണ് ചെയ്തത്. ഈ കുഴി കടന്നുവേണം ടാറിട്ട റോഡിലൂടെ പേരൂര്‍ക്കട ഭാഗത്തേക്ക് പോകാന്‍. കവടിയാര്‍, എന്‍സിസി റോഡ്, വയലിക്കട എന്നീ മൂന്നുറോഡുകള്‍ ജംഗ്ഷനില്‍ വന്നുചേര്‍ന്നു പേരൂര്‍ക്കട വഴി പോകുന്നുണ്ട്.

അതുകൊണ്ടുതന്നെ നിരന്തരം വാഹനങ്ങള്‍ കടന്നുപോകുന്ന ഈ ഭാഗത്തു കുഴികാരണം കുരുക്കുണ്ടാകുകയാണ് പതിവ്. സിഗ്നല്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ ഈ കാരണത്താല്‍ ട്രാഫിക് പോലീസിന് സാധിക്കുന്നുമില്ല. കവടിയാര്‍ ഭാഗത്തേക്ക് പോകുന്നതിന് ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ചില അവസരങ്ങളില്‍ തിരക്കുകൂടുമ്പോള്‍ ആശ്രയിക്കുന്നത് കുഴിയായി കിടക്കുന്ന റോഡാണ്. റോഡിന്‍റെ അവസ്ഥ ആംബുലന്‍സുകളെയും ബാധിക്കുന്നുണ്ട്.

വന്‍ വിസ്താരമായി കിടക്കുന്ന കുഴി താത്കാലികമായി മെറ്റല്‍ നിരത്തി മൂടുകയെങ്കിലും ചെയ്തിരുന്നുവെങ്കില്‍ ഗതാഗതക്കുരുക്കിനു ചെറിയൊരു പരിഹാരമാകുമായിരുന്നു. വളരെ ആഴത്തില്‍ കടന്നുപോകുന്ന പ്രിമോ പൈപ്പ് അറ്റകുറ്റപ്പണി നടത്തിയപ്പോള്‍ ആദ്യം മണ്ണിട്ടുമൂടുകയായിരുന്നുവെന്നും പിന്നീടാണ് മെറ്റലുകള്‍ നിരത്തിയതെന്നും അതുകൊണ്ടുതന്നെ കാലക്രമേണ മണ്ണ് ഇടിഞ്ഞുതാണ് കൂടുതല്‍ കുഴിയായി റോഡ് മാറിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Kollam

പൊങ്ങൻപാറ ടൂറിസം പദ്ധതിക്ക് ജീവൻ വയ്ക്കുമോ?

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിനു പുതിയ ഭരണസമിതി വന്നതോടെ പൊങ്ങൻപാറ ടൂറിസം പദ്ധതി ഉയിർത്തെഴുന്നേൽക്കുമെന്നു പ്രതീക്ഷ. ബിജെപി ഭരിക്കുന്ന ജില്ലയിലെ ഏക പഞ്ചായത്ത് എന്ന നിലയിൽ ഇവിടുത്തെ ടൂറിസം പദ്ധതിക്കു കേന്ദ്രഫണ്ട് ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിലെ ജൈവവൈവിദ്ധ്യ സ‌ർക്യൂട്ടിന് 25 കോടി രൂപ നീക്കിവച്ചപ്പോഴും പൊങ്ങൻപാറയ്ക്കു പ്രതീക്ഷയുണ്ടായിരുന്നു. ഗുണകരമായില്ലെന്നുമാത്രം. അതിന് മുൻപ് തുടങ്ങിവച്ച ടൂറിസം പദ്ധതികളെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. പദ്ധതികൾ ഉപേക്ഷിക്കപ്പെട്ടതോടെ ഇവിടുത്തെ സൗന്ദര്യ കാഴ്ചകൾ സഞ്ചാരികളുടെ കാണാമറയത്ത് ഒതുങ്ങി നിൽക്കുകയാണിപ്പോഴും.

ഇനി പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്താൽ പൊങ്ങൻപാറ ജില്ലയുടെ ടൂറിസം ഭൂപടത്തിൽ കാര്യമായ ഇടംനേടും.വലിയ പാറക്കെട്ടുകളാണ് പൊങ്ങൻപാറയിലെ മുഖ്യ ആകർഷണം. ഇതിന്‍റെ മുകൾ ഭാഗത്തേക്കു നടന്നു കയറാൻ കൽപ്പടവുകൾ നിർമിച്ചിട്ടുണ്ട്.

2014ൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏറ്റെടുത്താണ് പൊങ്ങൻപാറയിൽ വികസന പദ്ധതികൾക്കു രൂപം നൽകിയത്. 49 ലക്ഷം അടങ്കൽ കണക്കാക്കിയിരുന്ന പദ്ധതിയിൽ ഇരുപത്തിനാലര ലക്ഷം രൂപയുടെ നിർമാണം നടത്തിയിരുന്നു. കൽപ്പടവുകൾക്കൊപ്പം കൈവരികളും സ്ഥാപിച്ചു. ടൊയ്ലറ്റുകളും വിശ്രമകേന്ദ്രവുമൊരുക്കി. 20 ശതമാനം നിർമാണം നടത്തി കരാറുകാരൻ ജോലി ഉപേക്ഷിച്ചു.

24.5 ലക്ഷം രൂപ ജലസേചന വകുപ്പിനു കൈമാറിയതുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്ന ആരോപണവും ഉയർന്നു. പരാതികളും നൽകി. ടൊയ്‌ലെറ്റുകളും വിശ്രമ സ്ഥലവുമടക്കം ഇപ്പോൾ കാട് മൂടി നശിച്ച നിലയിലാണ്. ഇവിടുത്തെ കാട് നീക്കി വൃത്തിയാക്കണം.കിണർ സ്ഥാപിച്ച് ആവശ്യമായ കുടിവെള്ള സംവിധാനമൊരുക്കണം.വൈദ്യുതി കണക്ഷൻ വേണം. ടൂറിസം പ്രദേശമാകെ നല്ല വെളിച്ചം കിട്ടുന്ന വിധത്തിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കണം.

സൗരോർജ പാനൽ സ്ഥാപിക്കണം. പാറകളുടെ വശങ്ങളിൽ സംരക്ഷണ വേലികളൊരുക്കണം. കൽപ്പടവുകൾ മറ്റിടങ്ങളിലേക്കും നിർമിക്കണം. ഇരിപ്പിടങ്ങളും വിനോദ സംവിധാനങ്ങളും കളിക്കോപ്പുകളും പൂന്തോട്ടവും ലഘുഭക്ഷണ ശാലയും സ്ഥാപിക്കണം.

നിരീക്ഷണ കാമറകൾ, സുരക്ഷാ സംവിധാനങ്ങൾ, ശുചീകരണ- സംരക്ഷണ ജീവനക്കാർ തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾ ഏറെയാണ്. കൊല്ലം- തിരുമംഗലം ദേശീയ പാതയോരത്തിന് തൊട്ടടുത്തുള്ള കേന്ദ്രമായതിനാൽ കൂടുതൽ ആളുകൾ ഇവിടേക്ക് എത്താനിടയുണ്ട്. ഇതിനുള്ള ഗതാഗത സംവിധാനങ്ങളും പാർക്കിംഗ് ഇടവുമൊരുക്കണം. സായന്തനങ്ങൾ ചെലവഴിക്കാൻ കുടുംബമായി എത്തുന്നവർക്ക് വേണ്ടുന്ന സംവിധാനങ്ങളൊരുക്കിയാൽ പൊങ്ങൻപാറ ടൂറിസം പദ്ധതി ഏറെ സ്വീകാര്യമാകും.

Pathanamthitta

മകരവിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങുന്നു

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് ശബരിമലയും പരിസരപ്രദേശങ്ങളും ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി വിവിധ വകുപ്പുകളും സന്നദ്ധപ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കകയാണ്. പോലീസ്, എക്‌സൈസ്, ദേവസ്വം, വിശുദ്ധി സേന എന്നീ വിഭാഗങ്ങളാണ് ഇന്നലെ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്.

സ്വാമി അയ്യപ്പന്‍ റോഡിന്‍റെ ഇരുവശവും നീലിമല കവാടം മുതല്‍ ശബരിപീഠം വരെയും പമ്പ പരിസരവും ശബരിപീഠം മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളുമാണ് ശുചീകരിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരും.

മണ്ഡലകാലത്ത് 36,61,258 ഭക്തരാണ് ദര്‍ശനം നടത്തിയത്. വെര്‍ച്വല്‍ ക്യൂവിലൂടെ 30,56,871 പേരും സ്പോട്ട് ബുക്കിംഗിലൂടെ 4,15,667പേരും ദര്‍ശനം നടത്തി. പുല്ലുമേട് വഴി 1,30,955 പേരാണ് ഇതേവരെ ശബരിമലയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം മണ്ഡലകാലം പൂര്‍ത്തിയായപ്പോള്‍ 32,49,756 പേര്‍ സന്നിധാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4,11,502 ഭക്തജനങ്ങളാണ് ഇക്കുറി ശബരിമലയിലെത്തിയത്.

വൈദ്യുതിവിതരണ സംവിധാനങ്ങളും കാര്യക്ഷമമാക്കും

പമ്പ, സന്നിധാനം, നിലയ്ക്കല്‍, ശബരിമലയിലെ മറ്റ് അനുബന്ധ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ സംവിധാനങ്ങളുടെ പരിശോധനയും അറ്റകുറ്റപ്പണികളും ഇന്ന് പൂര്‍ത്തിയാകും. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ആവശ്യമായ വെളിച്ചം ഒരുക്കുന്നതിനായി പമ്പ, സന്നിധാനം പരിസരങ്ങളില്‍ 4500 എല്‍ഇഡി ലൈറ്റുകളും, നിലയ്ക്കലില്‍ 5000 എല്‍ഇഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

മകരവിളക്കിന് ഭക്തര്‍ കൂടുതലായി വരുന്ന സ്ഥലങ്ങളിലും ലൈറ്റുകള്‍ സ്ഥാപിക്കുകയാണ്. റാന്നി, പെരുനാട്, കാക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാര്‍ കൂടാതെ ഒരു അസിസ്റ്റന്‍റ് എന്‍ജിയറുടെ നേതൃത്ത്വത്തില്‍ 25 ജീവനക്കാരെയും വിവിധ ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

Idukki

ക്രിസ്മസ്-പുതുവത്സരം: ജില്ലയിലേക്ക് സന്ദര്‍ശക പ്രവാഹം

തൊടുപുഴ: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ജില്ലയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. ക്രിസ്മസ് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഒരാഴ്ച്ചയ്ക്കിടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 1,49,423 പേരാണ് എത്തിയത്. ക്രിസ്മസ് ദിനത്തിലും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും വലിയ തോതിലുള്ള തിരക്കാണ് വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത്. ക്രിസ്മസ് ദിനമായ വ്യാഴാഴ്ച 30,150 സഞ്ചാരികളാണ് ഡിടിപിസിയുടെ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. വെള്ളിയാഴ്ച 29,485 പേരും ശനിയാഴ്ച 32,007 പേരും സന്ദര്‍ശനം നടത്തി. ക്രിസ്മസ് തലേന്ന് 15,419 പേരും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധി ആഘോഷിക്കാനെത്തിയിരുന്നു.

വാഗമണ്‍ മൊട്ടക്കുന്നിലും അഡ്വഞ്ചര്‍ പാര്‍ക്കിലുമാണ് കൂടുതല്‍ പേര്‍ എത്തിയത്. ക്രിസ്മസ് ദിനത്തില്‍ മൊട്ടക്കുന്നില്‍ 7,693 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,470 പേരും സന്ദര്‍ശനം നടത്തി. പിറ്റേന്ന് മൊട്ടക്കുന്നില്‍ 8,644 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,965 പേരും സന്ദര്‍ശനം നടത്തി.

രാമക്കല്‍മേട്, പാഞ്ചാലിമേട്, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലും കൂടുതല്‍ സഞ്ചാരികള്‍ എത്തി. രാമക്കല്‍മേട്ടില്‍ ക്രിസ്മസ് ദിനത്തില്‍ 3,815 പേരും പിറ്റേന്ന് 2,781 പേരും സന്ദര്‍ശനം നടത്തി. പാഞ്ചാലിമേട്ടില്‍ 2552, 2251 എന്നിങ്ങനെയും മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 4211, 3874 എന്ന ക്രമത്തിലുമാണ് രണ്ടു ദിവസമെത്തിയ സഞ്ചാരികളുടെ എണ്ണം. ഇതിനു പുറമെ മാട്ടുപ്പെട്ടി, അരുവിക്കുഴി, ശ്രീനാരായണപുരം, ഹില്‍വ്യു പാര്‍ക്ക്, ആമപ്പാറ എന്നിവിടങ്ങളിലും തിരക്കനുഭവപ്പെട്ടു.

വനംവകുപ്പിന്‍റെ അധീനതയിലുള്ള തേക്കടി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികള്‍ ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായെത്തി.

ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ടൂറിസം കേന്ദ്രങ്ങള്‍ വൈദ്യുതദീപങ്ങളാല്‍ വര്‍ണാഭമാക്കിയിരുന്നു. കാലാവസ്ഥയും അനൂകുലമായിരുന്നതിനാല്‍ കുടുംബസമേതമാണ് കൂടുതല്‍ പേരും എത്തിയത്. ഇനി പുതുവത്സരത്തോടനുബന്ധിച്ചും വാഗമണ്‍, മൂന്നാര്‍, കാല്‍വരിമൗണ്ട്, പരുന്തുംപാറ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വന്‍ തിരക്കനുഭവപ്പെടും. വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് സന്ദര്‍ശകരും നൂറുകണക്കിന് വാഹനങ്ങളുമാണ് എത്തുന്നത്. അതിനാല്‍ ഗതാഗതക്കുരുക്കും അതിരൂക്ഷമാണ്.

പുതുവത്സരാഘോഷത്തിനായി ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വലിയ ബുക്കിംഗും ലഭിച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാര്‍ക്കും ചാകരക്കാലമാണ് ക്രിസ്മസ്-പുതുവത്സര ദിനങ്ങള്‍. പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ലഹരിപാര്‍ട്ടികള്‍ക്കെതിരേയും അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

Alappuzha

ക്രിസ്മസ് ന്യൂ ഇയർ അവധി ആഘോഷം; ഹൗസ് ബോട്ട് ബുക്കിംഗ് കുതിക്കുന്നു

ആലപ്പുഴ: പ്രളയവും കോവിഡും മൂലം നിർജീവമായിരുന്ന ടൂറിസം വ്യവസായം വീണ്ടും സജീവമായി. സമീപ വർഷങ്ങളേക്കാൾ തണുപ്പത്തിയതോടെ ക്രിസ്മസ് പുതുവത്സര അവധി ആഘോഷിക്കാൻ ജില്ലയിലേക്ക് എത്തിയവരുടെ എണ്ണത്തിൽ വർധന. വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ കൂട്ടമായി എത്തിയത് ജില്ലയുടെ ടൂറിസം മേഖലയ്ക്കു ഗുണകരമായി.

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണ് വർധനയുണ്ടായത്. ഇതോടെ ഭൂരിഭാഗം ഹൗസ് ബോട്ടുകൾക്കും ബുക്കിംഗ് ലഭിച്ചു. 2022നെ അപേക്ഷിച്ചു വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ നാലിരട്ടിയോളം വർധനയാണ് ഉണ്ടായതെന്നു വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മറ്റു ജില്ലകളിൽനിന്ന് ആലപ്പുഴ ഹൗസ് ബോട്ട് യാത്ര സർവീസും നടത്തുന്നുണ്ട്. സഞ്ചാരികളുടെ വരവ് കൂടിയതോടെ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും ഹൗസ് ബോട്ടുകളിലും ബുക്കിംഗ് കൂടി. ഇതോടെ നിരക്കുകളിലും വർധനയുണ്ട്.

Kottayam

നിര്‍ധന കുടുംബങ്ങള്‍ക്ക് 25 വീടുകളൊരുക്കി സര്‍ഗക്ഷേത്ര സീനിയര്‍ സിറ്റിസണ്‍സ് ഫോറം

ചങ്ങനാശേരി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ നല്ല ഭവനങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സര്‍ഗക്ഷേത്ര സീനിയര്‍ സിറ്റിസണ്‍സ് ഫോറം ആവിഷ്‌കരിച്ച റീബില്‍ഡ് -2025 പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം കോട്ടയം ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ നിര്‍വഹിച്ചു.

ജോര്‍ജ് പടനിലം ഫൗണ്ടേഷന്‍റെ സഹകരണത്തോടെയും സര്‍ഗക്ഷേത്ര 89.6 എഫ്എം റേഡിയോയുടെയും ക്രിസ്തുജ്യോതി കോളജിന്‍റെയും എസ്ബി കോളജ് എന്‍എസ്എസ് യൂണിറ്റിന്‍റെയും പങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പിലാക്കിയത്.

സര്‍ഗക്ഷേത്ര ജെ.കെ.വി ഹാളില്‍ നടന്ന ചടങ്ങില്‍ വാഴപ്പള്ളി പഞ്ചായത്തില്‍ പുതുതായി ചുമതലയേറ്റ ജനപ്രതിനിധികളെ ആദരിച്ചു. സിഎംഐ തിരുവനന്തപുരം പ്രോവിൻസ് പ്രൊവിന്‍ഷല്‍ ഫാ. ആന്‍റണി ഇളംതോട്ടം അധ്യക്ഷത വഹിച്ചു.

125 ദിവസങ്ങള്‍കൊണ്ടാണ് 25 കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ മേല്‍ക്കൂരയൊരുക്കാന്‍ സാധിച്ചത്. സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്‌സ് പ്രായിക്കളം സിഎംഐ ആമുഖപ്രസംഗം നടത്തി.

സര്‍ഗക്ഷേത്ര സീനിയര്‍ സിറ്റിസണ്‍സ് ഫോറം മുന്‍ പ്രസിഡ ന്‍റ് പരേതനായ പ്രഫ. പി.ജെ. ദേവസ്യ പടനിലത്തിന്‍റെ സ്മരണാര്‍ഥമാണ് വീടുകള്‍ നിര്‍മിച്ചുനല്‍കിയത്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലാലമ്മ ടോമി മുഖ്യപ്രഭാഷണം നടത്തി.

Ernakulam

തൃക്കാക്കരയില്‍ സ്ഥിരം സമിതികളില്‍ പുതുമുഖങ്ങള്‍ക്ക് സാധ്യത

കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ ജനുവരി ആദ്യവാരം നടക്കുന്ന വിവിധ സ്ഥിരംസമിതി തെരഞ്ഞെടുപ്പുകളില്‍ സമുദായ സമവായം മുഖ്യഘടകമായേക്കും. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികളില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള റാഷിദ് ഉള്ളംപിള്ളി, അഡ്വ. ഷെറീന ഷുക്കൂര്‍ എന്നിവര്‍ ചുമതല നിര്‍വഹിക്കുമ്പോള്‍ വികസനം, ക്ഷേമം, ആരോഗ്യം,വിദ്യാഭ്യാസം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പദവികളിലേക്ക് ഹിന്ദു, ക്രിസ്റ്റ്യന്‍ പ്രാതിനിധ്യം വേണമെന്നാണ് ആവശ്യം ഉയരുന്നത്.

ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതികള്‍ ഇത്തവണ വനിതാ സംവരണമാണ്. ഇരു പദവികളിലേക്കും കൗണ്‍സിലര്‍മാരില്‍ മുതിര്‍ന്ന അംഗങ്ങളായ എം.ടി. ഓമനയുടെയും രജനീ ജീജന്‍ എന്നിവരുടെയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുനുണ്ടെങ്കിലും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പദവിയിലേക്ക് മാവേലിപുരം ഡിവിഷനില്‍ നിന്നും വിജയിച്ച മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയായ ടീനു ജിപ്‌സണ്‍, ചെറുമുറ്റപുഴക്കരയില്‍ നിന്നുള്ള റെക്‌സി ഷിജു, എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള അയിഷാ സുബൈര്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. വിദ്യാഭ്യാസ സ്ഥിരം സമിതിയില്‍ എം.ടി. ഓമനയോ, അയിഷാ സുബൈറോ ചെയര്‍പേഴ്‌സണ്‍ ആയേക്കും.

മരാമത്ത് സ്ഥിരംസമിതിയുടെ തലപ്പത്ത് തോപ്പില്‍ നോര്‍ത്ത് ഡിവിഷനില്‍ നിന്നുള്ള ടി.ടി. ബാബുവിനാണ് സാധ്യത. ക്ഷേമകാര്യ സമിതി അധ്യക്ഷനായി കണ്ണങ്കേരി ഡിവിഷനില്‍ നിന്നുള്ള എം.എസ്. അനില്‍ കുമാറിന്‍റെയും, ഹെല്‍ത്ത് സെന്‍റര്‍ വാര്‍ഡില്‍ നിന്നുളള പി.എസ്. സുജിത്തിന്‍റെ പേരുകളും പരിഗണിച്ചേക്കും. വികസനകാര്യസ്ഥിരം സമിതിയിലേക്ക് തുതിയൂരില്‍ നിന്നുള്ള തോമസ്, രജനിജീജന്‍, പി.ബി. ഷെരീഫ് എന്നിവരുടെ പേരും സജീവ ചര്‍ച്ചയിലുണ്ട്.

Thrissur

ചൊക്കനയില്‍ തൊഴിലാളി പാഡികള്‍ക്കുസമീപം കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

വെള്ളിക്കുളങ്ങര: ചൊക്കനയിലെ ഹാരിസന്‍ എസ്‌റ്റേറ്റിലുള്ള തൊഴിലാലി പാഡികള്‍ക്കുസമീപം കഴിഞ്ഞദിവസം രാത്രി കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. വട്ടോലി മുഹമ്മദാലിയും കുടുംബവും താമസിക്കുന്ന പാഡിക്കു മുന്നിലാണ് കാട്ടാനയെത്തിയത്.

ഇന്നലെ പുലര്‍ച്ചെ മൂന്നുമണി യോടെ എത്തിയ ഒറ്റയാന്‍ ഇവിടെയുണ്ടായിരുന്ന വാഴകൃഷി നശിപ്പിച്ചു. പതിവായി കാട്ടാനശല്യം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് ഈയിടെയായി ദിവസവും കാട്ടാനകളിറങ്ങുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. തൊട്ടടുത്തുള്ള നായാട്ടുകുണ്ട് പ്രദേശത്തും വീടുകള്‍ക്കരികെ കാട്ടാനയെത്തുന്നുണ്ട്.

Palakkad

നെന്മാറയിലെ പുലിഭീതി ഒഴിവാക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു

നെന്മാറ: വീടുകളിൽ വളർത്തുന്ന നായകളെ സ്ഥിരമായി പിടിച്ചു കൊണ്ടുപോകുന്ന പുലിയെ പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു. നെന്മാറ ടൗണിനടുത്ത് അള്ളിച്ചോട് ഭാഗത്ത് അത്തിമറ്റത്തിൽ ശശിയുടെ വീട്ടിൽ നിന്നാണ് കഴിഞ്ഞദിവസം പുലർച്ചെ പുലി നായയെ പിടിക്കാൻ ശ്രമിച്ചത്.

നായയുടെ ശബ്ദം കേട്ട് വീട്ടുടമ ലൈറ്റുകൾ തെളിച്ചതോടെ പുലി നായയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. വീട്ടിലെ സിറ്റൗട്ടിൽ ഉറങ്ങുകയായിരുന്ന നായയെയാണ് പുലി പിടികൂടിയത്. രാത്രി കൂട് തുറന്ന് പുറത്തുവിട്ടിരുന്ന നായയാണ് പുലിയുടെ ആക്രമണത്തിനിരയായത്.

രാവിലെ വീട്ടുകാർ നായയുടെ ശരീരത്തിലെ ചോരപ്പാടുകൾ കണ്ട് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വീട്ടുകാരെ ഭീതിയിലാക്കി പുലിയുടെ ആക്രമണദൃശ്യം ലഭിച്ചത്. തുടർന്ന് അള്ളിച്ചോട്, കണ്ണോട് മേഖലയിലുള്ളവർ ജനപ്രതിനിധികളെയും പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചു.

ഇതേതുടർന്ന് കെ. ബാബു എംഎൽഎ, നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സി.സി. സുനിൽ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ജി. എൽദോ, ഗ്രാമപഞ്ചായത്ത് അംഗം സി. പ്രകാശൻ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി. ഷെരീഫ് എന്നിവർ സ്ഥലം സന്ദർശിച്ചു.

വനംഅധികൃതർ മേലധികാരികളുടെ അനുമതിയോടെ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു. പ്രദേശത്ത് രാത്രി സഞ്ചാരത്തിന് വരെ ഭീഷണിയായി മാറിയ പുലി സാന്നിധ്യം ഒഴിവാക്കാനുള്ള നടപടി വനംവകുപ്പ് തുടങ്ങിയതിൽ പ്രദേശവാസികൾ താൽക്കാലിക ആശ്വാസത്തിലാണ്.

പുലിസാന്നിധ്യം തിരിച്ചറിഞ്ഞ അള്ളിച്ചോടിന് സമീപപ്രദേശമായ ആതനാട്, മുടിമല, പോക്കാമട, കൊടുവാൾപാറ, ചേരും കാട് അളുവശേരി മേഖലകളിലും ആടുമാടുകൾ വളർത്തുന്നവർക്കും പുലിയുടെ സാന്നിധ്യം ഭീഷണി ഉയർത്തുന്നുണ്ട്. വനംവകുപ്പ് പ്രദേശവാസികൾക്ക് രാത്രികാല യാത്രയ്ക്ക് ജാഗ്രതാനിർദേശവും നൽകി.

വനമേഖലയിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നതിന് നിയമതടസം ഉള്ളതിനാൽ ആൾതാമസം ഇല്ലാത്ത കൃഷിയിടത്തിലാണ് പുലിയെ ആകർഷിക്കാൻ കൂട് സ്ഥാപിച്ച് നായയെ കൂട്ടിനകത്താക്കിയിരിക്കുന്നത്.

സ്ഥിരമായി കാട്ടാനയുടെയും കാട്ടുപന്നിയുടെയും മാനുകളുടെയും സാന്നിധ്യം മൂലം കൃഷിനാശം ഉണ്ടാക്കുന്ന പ്രദേശമാണിത്.

­നെന്മാറ ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർമാത്രം അകലെയുള്ള പ്രദേശമാണിത്.
നെല്ലിയാമ്പതി വനംറേഞ്ചിൽപ്പെട്ട പോത്തുണ്ടി സെക്ഷന് കീഴിലുള്ള പ്രദേശമാണിത്. കഴിഞ്ഞ വർഷകാലത്ത് കാട്ടാനക്കൂട്ടം വനമേഖല കൃഷിയിടങ്ങളിൽ ഇറങ്ങി നെൽപ്പാടങ്ങളിലൂടെ നെന്മാറ ടൗണിനടുത്തു വരെ എത്തി ഏറെ കൃഷിനാശവും വസ്തുവകകൾക്കും നാശം വരുത്തിയിരുന്നു.

ജനങ്ങളുടെ പരാതിയെ തുടർന്ന് വനം വകുപ്പ് രാത്രികാല പട്രോളിംഗിലൂടെയും പടക്കം പൊട്ടിച്ചും ഏറെ പ്രയത്നിച്ച് ഒരാഴ്ചയോളം സമയമെടുത്താണ് ആനകളെ കാട് കയറ്റിയത്. ആതനാട് മലയോട് ചേർന്ന് തൂക്കുവേലി നിർമാണം പൂർത്തിയായതോടെ കാട്ടാനകൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നതിന് താത്കാലികശമനം ഉണ്ടായിട്ടുണ്ടെന്നും പ്രദേശത്തെ കർഷകർ പറഞ്ഞു.

Malappuram

ചികിത്സയോടൊപ്പം ആരോഗ്യപരിപാലനത്തിലും ജീവിത ശൈലിയിലും ശ്രദ്ധ വേണം: മന്ത്രി വി. അബ്ദുറഹ്മാൻ

ആരോഗ്യം -ആനന്ദം "വൈബ് ഫോർ വെൽനെസ്, ഹെൽത്തി ലൈഫ്’ കാന്പയിന് സ്വീകരണം

മലപ്പുറം: ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ ചികിത്സയോടൊപ്പം ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലർത്തണമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ആരോഗ്യവകുപ്പും കായിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന "ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്, ഹെൽത്തി ലൈഫ്’ കാന്പയിന് കോട്ടയ്ക്കലിൽ സ്വീകരണം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.

ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ആരോഗ്യപരിപാലനത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് ഒരു ബദൽ സമൂഹത്തിന്‍റെ ആവശ്യമാണെന്നും ആരോഗ്യബോധവും കായിക ക്ഷമതയും വളർത്തുക എന്നതാണ് "ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്, ഹെൽത്തി ലൈഫ്’ കാന്പയിന്‍റെ പ്രധാന ലക്ഷ്യമെന്നും ജില്ലാതല പ്രചാരണ പരിപാടി ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു. പ്രചാരണത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയുടെയും ജില്ലാ കളക്ടർ വി.ആർ. വിനോദിന്‍റെ നേതൃത്വത്തിലുള്ള സൈക്കിൾ റാലിയുടെയും ഫ്ളാഗ് ഓഫ് ചടങ്ങാണ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചത്.

ഡിസംബർ 26ന് കാസർഗോഡ് നിന്ന് ആരംഭിച്ച വാഹന പ്രചാരണ ജാഥയ്ക്ക് ഇന്നലെ രാവിലെ 6.30 ന് കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളജിലാണ് സ്വീകരണം നൽകിയത്. ജില്ലാ കളക്ടർ വി.ആർ. വിനോദ് മുഖാതിഥിയായിരുന്നു. കേരളം ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായി മാറുന്നത് ആശങ്കാജനകമാണെന്നും അവ തടയുന്നതിന് അടിയന്തര നടപടികൾ അനിവാര്യമാണെന്നും കളക്ടർ പറഞ്ഞു.

ആരോഗ്യ വകുപ്പിന്‍റെ ഈ കാന്പയിൻ പൊതുസമൂഹത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി ഡിഎംഒ. ഡോ. ഷിബുലാൽ അധ്യക്ഷത വഹിച്ചു. മലപ്പുറം എൻസിഡി നോഡൽ ഓഫീസർ ഡോ. വി. ഫിറോസ് ഖാൻ, ഡിഎംഒ (ഐഎസ്എം) ഇൻ ചാർജ് ഡോ. പി.എ. അബ്ദുൾ സലാം, ഡിഎംഒ (ഹോമിയോ) ഡോ. ഹന്നാ യാസ്മിൻ, ആർദ്രം നോഡൽ ഓഫീസർ ഡോ. കെ.കെ. പ്രവീണ, കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ബിന്ദു, എൻഎച്ച്എം.

ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ടി.എൻ. അനൂപ്, ജില്ലാ മീഡിയ എഡ്യൂക്കേഷൻ ഓഫീസർ കെ.പി. സാദിഖലി എന്നിവർ പ്രസംഗിച്ചു. സ്വീകരണങ്ങൾക്കു ശേഷം കോട്ടക്കലിൽ നിന്ന് കളക്ടർ വി.ആർ. വിനോദിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച റോഡ് ഷോയും സൈക്കിൾ റാലിയും പുത്തനത്താണി, പട്ടർനടക്കാവ് വഴി കുറ്റിപ്പുറത്ത് സമാപിച്ചു.

Kozhikode

തെരുവുനായ ആക്രമണത്തിൽ യുവതിക്ക് പരിക്ക്; പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാദാപുരം: ദിവസങ്ങളുടെ ഇടവേളകൾക്കുശേഷം വീണ്ടും തെരുവുനായയുടെ ആക്രമണം. ഇന്നലെ രാവിലെ പാറക്കടവിന് സമീപം കല്ലിക്കണ്ടിയിൽ ആക്രി ശേഖരിക്കുകയായിരുന്ന തമിഴ്നാട് സ്വദേശിനിയെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചു. കാലിന് പരിക്കേറ്റ യുവതി നാദാപുരം ഗവ. ആശുപത്രിയിൽ പ്രതിരോധ കുത്തിവയ്പ് എടുത്തു.

പുറമേരി പഞ്ചായത്തിലെ അരൂരിൽ തെരുവുനായകളുടെ അക്രമണത്തിൽനിന്നും പെൺകുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. റോഡിന് സമീപത്തെ വീടിന്‍റെ മുറ്റത്ത് കൂടെ നടന്ന് പോകുന്ന പെൺകുട്ടിക്കുനേരെ നാലിലേറെ വരുന്ന നായക്കൂട്ടം പാഞ്ഞടുക്കുകയും പെൺകുട്ടിയെ ആക്രമിക്കാൻ ഒരുങ്ങുകയുമായിരുന്നു.

നായകൾ ആക്രമിക്കുന്നതിന് മുമ്പ് പെൺകുട്ടി ബഹളം ഉണ്ടാക്കി പ്രാണരക്ഷാർഥം ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ചെന്ന് നായകൾ അക്രമിക്കാൻ തുനിഞ്ഞെങ്കിലും പെൺകുട്ടി വീടിന് അകത്ത് കയറി വാതിൽ അടച്ചതോടെ നായകൾ പിൻവാങ്ങുകയായിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് അരൂർ കോട്ട് മുക്കിൽ കരാട്ടെ പരിശീലന ക്ലാസിന് പോകുകയായിരുന്ന കുട്ടിയെ ആക്രമിക്കാനെത്തിയ തെരുവ് നായകളെ നാട്ടുകാർ തുരത്തി ഓടിച്ചിരുന്നു. സമീപ കാലത്ത് വാണിമേൽ, കുയ് തേരി, വളയം, ചെക്യാട്, ഉമ്മത്തൂർ, നാദാപുരം, തെരുവം പറമ്പ്, കല്ലാച്ചി, പയന്തോങ്ങ് എന്നിവിടങ്ങളിൽ നിന്നായി വാർഡ് മെമ്പർ, അതിഥിത്തൊഴിലാളികൾ, പിഞ്ചു കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്.

ഇവയുടെ സിസിടിവി ദൃശ്യങ്ങൾ നാട്ടിലാകെ ചർച്ചയായിരുന്നു. പുറമേരി പഞ്ചായത്തിലെ പുറമേരി ടൗൺ, അരൂർ മേഖലയിൽ തെരുവ് നായ്ക്കൾക്കൊപ്പം കാട്ടുപന്നികളുടെ അതിക്രമവും രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറമേരിയിലെ ഒരു വീട്ടുപറമ്പിലെ കിണറ്റിൽ ഏഴിലധികം കാട്ടുന്നികളാണ് പട്ടാപ്പകൽ വീണത്.

Wayanad

കിണറും പൈപ്പുമുണ്ട്, കുടിക്കാൻ വെള്ളമില്ല

സുൽത്താൻ ബത്തേരി: കിണറും പൈപ്പുമുണ്ടെങ്കിലും ആദിവാസി കുടുംബങ്ങൾക്ക് ഗാർഹിക ആവശ്യത്തിനു ആശ്രയം ജലനിധി പദ്ധതി കിണറിൽനിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളം. നൂൽപ്പുഴ നെൻമേനിക്കുന്ന് കരകപ്പാളി പണിയ ഉന്നതിയിലെ 11 കുടുംബങ്ങളാണ് കുടിവെള്ളത്തിനു ബുദ്ധിമുട്ടുന്നത്.

നെൻമേനിക്കുന്നിൽ പൊതുകിണർ ഉണ്ടെങ്കിലും വർഷങ്ങൾ മുന്പ് നിർമിച്ച ഇതിലെ വെള്ളം ഉപയോഗശൂന്യമാണ്. ഡ്രെെനേജിൽനിന്ന് മലിനജലം ഇറങ്ങിയാണ് കിണർവെള്ളം വെള്ളം അശുദ്ധമായത്. മഴക്കാലത്ത് ചെളിവെള്ളവും കിണറിലെത്തും. ഒരുവർഷം മുന്പ് ജൽ ജീവൻ ജീവൻ മിഷന്‍റെ പൈപ്പുകൾ ഉന്നതിയിൽ സ്ഥാപിച്ചെങ്കിലും ജല വിതരണം ആരംഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കുടുംബങ്ങൾ ജലനിധി പദ്ധതിയുടെ കിണറിൽനിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളം വീട്ടാവശ്യത്തിന് എടുക്കുന്നത്.

പ്രദേശത്തെ ചില കുടുംബങ്ങൾ പദ്ധതി കിണറിലെ വെള്ളം പന്പുചെയ്ത് വീടുകളിൽ എത്തിക്കുന്നുണ്ട്. ജലം പന്പ് ചെയ്ത് ലഭ്യമാക്കിയാൽ ഉന്നതിക്കാരുടെ കുടിനീർ പ്രശ്നത്തിന് താത്കാലിക അറുതിയാകും. കിണറിൽനിന്ന് കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളം ചെറിയപാത്രത്തിൽ മുക്കിയെടുത്താണ് ഉന്നതിക്കാർ വീട്ടാവശ്യത്ത് ഉപയോഗിക്കുന്നത്.

Kannur

കരുണയുള്ളിടത്ത് മാത്രമാണ് ദൈവികതയുള്ളത്: മാർ പാംപ്ലാനി

ചെമ്പേരി: കരുണയുള്ളിടത്ത് മാത്രമാണ് ദൈവികതയുള്ളതെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. തലശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അരനൂറ്റാണ്ട് മുമ്പ് ചെമ്പേരിയിൽ ആരംഭിച്ച വയോജന സംരക്ഷണ കേന്ദ്രമായ കരുണാലയത്തിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.

നിസഹായതയും കാരുണ്യവും തമ്മിൽ കണ്ടുമുട്ടുന്നതാണ് ദൈവികതയെന്ന് ഫ്രാൻസിസ് മാർപ്പാപ്പ തന്‍റെ അപ്പസ്തോലിക പ്രബോധനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജിവിതത്തിന്‍റെ അവസാന നാളുകളിൽ സഹായവും സാന്ത്വനവും ആവശ്യമായവരെ ചേർത്ത് നിർത്തി അവരുടെ വേദനകൾക്ക് ആശ്വാസം പകരുന്നതിനായാണ് കരുണാലയം പ്രവർത്തിക്കുന്നതെന്നും ആർച്ച് ബിഷപ് പറഞ്ഞു.

അതിരൂപത വികാരി ജനറാൾ മോൺ. ആന്‍റണി മുതുകുന്നേൽ ആമുഖ പ്രഭാഷണം നടത്തി. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട്, ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, ഏരുവേശി പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് പരത്തനാൽ, വാർഡ് മെംബർ ജോൺസൺ പുലിയുറുമ്പിൽ, സിസ്റ്റർ ജോസിയ എസ്ഡി, സിസ്റ്റർ ഡോ. വിനീത, കരുണാലയം ഡയറക്ടർ ഫാ.ബിജു ചേന്നോത്ത് എന്നിവർ പ്രസംഗിച്ചു.

Kasaragod

മലയോരത്തിന് വികസന വഴിയൊരുക്കാൻ ഇവർ

വെള്ളരിക്കുണ്ട്: ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വെള്ളരിക്കുണ്ട് താലൂക്കിനും പരപ്പ ബ്ലോക്കിനും അഭിമാനിക്കാനേറെയുണ്ട്.

ഇവിടെ പ്രവർത്തിച്ചുവളർന്ന ഒരു നേതാവ് ഇതാദ്യമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായതിനൊപ്പം ബ്ലോക്കിലും വിവിധ ഗ്രാമപഞ്ചായത്തുകളിലുമെല്ലാം കഴിവുറ്റ നേതാക്കളുടെ നിരയാണ് മലയോരത്തിന് വികസന വഴിയൊരുക്കാൻ എത്തിയിരിക്കുന്നത്.

വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളിലെല്ലാം രാഷ്ട്രീയപ്രവർത്തനം നടത്തിയിട്ടുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം ഇപ്പോൾ കരിന്തളം തോളേനിയിലെ നെടിയകാലായിൽ വീട്ടിലാണ് താമസം.

1995 ൽ അന്നത്തെ അവിഭക്ത നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് നർക്കിലക്കാട് ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയോരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് കെ.ജെ. വർക്കിയെയാണ് അന്ന് പരാജയപ്പെടുത്തിയത്.

30 വർഷത്തിനു ശേഷമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്നത്. പനത്തടി, കുറ്റിക്കോൽ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന കുറ്റിക്കോൽ ഡിവിഷനിൽ നിന്നാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്. ഫോൺ: 9400376993.

പരപ്പ ബ്ലോക്ക് പഞ്ചായത്തിന്‍റെ സാരഥ്യമേറ്റെടുത്ത സി. ബിന്ദു തായന്നൂർ കുറ്റിയടുക്കം സ്വദേശിനിയാണ്.

കോടോം-ബേളൂർ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സണായിരുന്നു. സിപിഎം തായന്നൂർ ലോക്കൽ കമ്മിറ്റി അംഗം. ഭർത്താവ് കൃഷ്ണൻ. മക്കൾ: നന്ദന (തിരുവല്ല മാർത്തോമാ കോളജ് വിദ്യാർഥിനി), നയന (തായന്നൂർ ഗവ.സ്കൂൾ വിദ്യാർഥിനി). ഫോൺ: 9847231737.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായ ടി.കെ. ദീപ തായന്നൂർ ഡിവിഷനിൽനിന്ന് സിപിഐ പ്രതിനിധിയായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ബളാൽ പഞ്ചായത്ത് പ്രസിഡന്‍റായ എ. ലത ദീർഘകാലം ബളാൽ പഞ്ചായത്ത് പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും മലയോരത്തെ മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ വി. നാരായണൻ നായർ-എ. പുഷ്പവേണിയമ്മ ദന്പതികളുടെ മകളാണ്. ഭർത്താവ്: പയ്യന്നൂർ മാത്തിലിലെ പരേതനായ സി.കെ. പ്രഭാകരൻ നമ്പ്യാർ. മക്കൾ: രോഹിത്, അരവിന്ദ്. ഫോൺ: 9496147860.

തുടർച്ചയായി ഏഴാം തവണയും മികച്ച ഭൂരിപക്ഷത്തോടെ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ തിളക്കവുമായാണ് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്‍റായ രാജു കട്ടക്കയം ബളാൽ പഞ്ചായത്തിന്‍റെ വൈസ് പ്രസിഡന്‍റായി വീണ്ടും ചുമതലയേൽക്കുന്നത്. നേരത്തേ രണ്ടുതവണ പഞ്ചായത്ത് പ്രസിഡന്‍റും മൂന്നുതവണ വൈസ് പ്രസിഡന്‍റുമായിട്ടുണ്ട്. നിലവിൽ പഞ്ചായത്ത് പ്രസിഡന്‍റ് അസോസിയേഷന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റാണ്. ഭാര്യ: സോളി. മക്കൾ: എലിസബത്ത്, അന്ന, മരിയ. ഫോൺ: 9447649713.

ചിറ്റാരിക്കാൽ കുത്തിയതോട്ടിൽ പരേതരായ ജോസഫ്-റോസമ്മ ദന്പതികളുടെ മകളാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്‍റായി ചുമതലയേറ്റ മേഴ്സി മാണി. മൂന്നാം തവണയാണ് പഞ്ചായത്തംഗമാകുന്നത്.

മേഴ്സി കഴിഞ്ഞ ഭരണസമിതിയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. ഇരട്ട സഹോദരനായ ജോസ് കുത്തിയതോട്ടിലും നിലവിൽ പഞ്ചായത്തംഗമാണ്. ഭർത്താവ്: മാണി വരിക്കാംതൊട്ടിയിൽ. മക്കൾ: ആൽബിൻ, അലീന. ഫോൺ: 9947756722.

ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി ചുമതലയേറ്റ ജോസഫ് മുത്തോലി മലയോരത്തെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ജോർജ് മുത്തോലിയുടെ മകനാണ്. ഭാര്യ: കെ.എ. റോസിലി (മുൻ മുഖ്യാധ്യാപിക, തോമാപുരം സെന്‍റ് തോമസ് എച്ച്എസ്എസ്). മക്കൾ: ജെറോം, അന്ന. ഫോൺ: 9447855634.


വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്‍റായി ചുമതലയേറ്റ പി.വി. അനു വെസ്റ്റ് എളേരി സർവീസ് സഹകരണസംഘം ജീവനക്കാരനാണ്. മൗക്കോട് സ്വദേശി. സിപിഎം എളേരി ഏരിയ കമ്മിറ്റി അംഗം. അവിവാഹിതനാണ്. രണ്ടാംതവണയാണ് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഫോൺ: 6238576652. വൈസ് പ്രസിഡന്‍റായ പ്രസീത രാജൻ 2015-20 കാലത്ത് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു.

കള്ളാർ പഞ്ചായത്ത് പ്രസിഡന്‍റായ കെ. രജിത മാലക്കല്ല് പൂക്കുന്നം അങ്കണവാടിയിലെ അധ്യാപികയാണ്. കള്ളാർ ഒക്ലാവ് സ്വദേശിനി. കള്ളാർ വനിതാ സഹകരണസംഘം ഡയറക്ടർ. പഞ്ചായത്ത് അംഗമാകുന്നത് രണ്ടാം തവണയാണ്. ഭർത്താവ്: പ്രവീൺ. മക്കൾ: പൂർണശ്രീ, ശ്രീനിക. ഫോൺ: 9605304448.

കള്ളാർ മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്നാണ് എം.എം. സൈമൺ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനത്തെത്തുന്നത്.

പനത്തടി പഞ്ചായത്ത് പ്രസിഡന്‍റായ പി. രഘുനാഥ് പനത്തടി സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയാണ്. സിപിഎം പനത്തടി ലോക്കൽ കമ്മിറ്റി അംഗം. ഭാര്യ: സുമ (അധ്യാപിക, കള്ളാർ എഎൽപി സ്കൂൾ). മക്കൾ: സ്വാതി, ചൈത്ര. ഫോൺ: 9447855130.

പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റായ എം. പദ്മകുമാരി ഇതുവരെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. നേരത്തേ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റായ എം. രാജൻ സിപിഎം ബിരിക്കുളം ലോക്കൽ കമ്മിറ്റി അംഗവും ബിരിക്കുളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. ഭാര്യ വി. സന്ധ്യ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ അംഗമായിരുന്നു.മക്കൾ: സജിൻ, സജിമ. ഫോൺ: 9048955096. വൈസ് പ്രസിഡന്‍റ് കെ. അനിത സിപിഎം കരിന്തളം ഈസ്റ്റ് ലോക്കൽ സെക്രട്ടറി വരയിൽ രാജന്‍റെ ഭാര്യയാണ്. രണ്ടാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്.

കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡന്‍റായ ടി.വി.ജയചന്ദ്രൻ സിപിഎം പനത്തടി ഏരിയ കമ്മിറ്റി അംഗമാണ്. ഭാര്യ: വിനീത. മക്കൾ: നന്ദന, നന്ദദേവ്. ഫോൺ: 9605030793.

വൈസ് പ്രസിഡന്‍റ് ടി.പി. വന്ദന 15-ാം വാർഡ് ആനക്കല്ലിൽ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട അംഗമാണ്.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സി.എൻ.വർഗീസ്

മല്ലപ്പള്ളി:ചേർത്തോട് ചെന്നയ്ക്കാട്ട് സി.എൻ.വർഗീസ് (കുഞ്ഞൂഞ്ഞ്- 97) അന്തരിച്ചു .സംസ്കാരം നാളെ 11.30ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സിഎസ്ഐ പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ മേലേത്തറയിൽ കുടുംബാംഗം. മക്കൾ: കുഞ്ഞുമോൾ, ലിസി, കൊച്ചുമോൻ, പരേതരായ രാജു, തങ്കച്ചൻ. മരുമക്കൾ: സുമന വാളിപ്ലാക്കൽ, കുഞ്ഞൂഞ്ഞ് ഇലവുംമൂട്ടിൽ, ജെസി ചക്കാലമണ്ണിൽ, ബീന മാലിയിൽ, പരേതനായ പ്രസാദ് കല്ലുപുരയിൽ. മൃതദേഹം നാളെ രാവിലെ 7.30 ന് വസതിയിൽ കൊണ്ടുവരും.

മറിയാമ്മ വർഗീസ്

ചുങ്കപ്പാറ: പുളിഞ്ചുവള്ളിൽ പരേതനായ പി.ജെ.വർഗീസിന്‍റെ ഭാര്യ മറിയാമ്മ വർഗീസ് (94) അന്തരിച്ചു.സംസ്കാരം ഇന്ന് 3.30 ന് ചുങ്കപ്പാറ ലിറ്റിൽ ഫ്ലവർ പള്ളിയിൽ. പരേത പനന്തോട്ടം കുടുംബാംഗമാണ്. മക്കൾ:പി.ജെ.ജോസഫ്, ലിസി, സെലിൻ, ചെറിയാൻ, സാനി, പ്രിൻസ്, ജോളി. മരുമക്കൾ: അഗസ്റ്റിൻ തൊടുപുഴ, ജോസ് വടക്കേക്കുന്നേൽ പൊൻകുന്നം, തോമസ് വടക്കേക്കുന്നേൽ പൊൻകുന്നം, റെജി മേലേടത്ത് മല്ലപ്പള്ളി, മോളി പുതുപറമ്പിൽ മണിമല, ബിൻസി തെക്കേക്കര മുക്കൂട്ടുതറ, ഏലിക്കുട്ടി പുള്ളിത്തറയിൽ തകഴി.

എല്‍സമ്മ മാത്യു

പുളിങ്കുന്ന്: കുമ്പളംചിറ കെ.റ്റി. മത്തായിയുടെ (റിട്ട. ഹെഡ്മാസ്റ്റര്‍, എസ്എച്ച് യുപി സ്‌കൂള്‍ ചമ്പക്കുളം) ഭാര്യ എല്‍സമ്മ മാത്യു (75, റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എല്‍പി സ്‌കൂള്‍, പുളിങ്കുന്ന്) അന്തരിച്ചു. സംസ്‌കാരം ഇന്നു നാലിനു പുളിങ്കുന്ന് സെന്‍റ് മേരീസ് ഫൊറോന പളളിയില്‍. പരേത തത്തംപളളി ചങ്കാശേരി കുടുംബാംഗമാണ്. മക്കള്‍: ടോണി മാത്യു, സോണി മാത്യു. മരുമക്കള്‍: നീനാ ടോണി മണ്ടുംപാല എറണാകുളം, അന്‍സിലേറ്റ് സോണി അറയ്ക്കല്‍ കട്ടപ്പന.

സിസ്റ്റർ ലിയ കമ്മാപറമ്പിൽ എസ്‌വിഎം

കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സിസ്റ്റർ ലിയ എസ്‌വിഎം (60) അന്തരിച്ചു. സംസ്കാരം നാളെ 2. 30 ന് തിരുഹൃദയക്കുന്ന് ആശ്രമത്തിൽ. കുറുപ്പന്തറ കമ്മാപറമ്പിൽ പരേതരായ ചാക്കോ - അന്നമ്മ ദമ്പതികളുടെ മകളാണ്. പരേത കല്ലിശേരി, ബൈസൺവാലി, കൂടല്ലൂർ, പറമ്പഞ്ചേരി, റാണിപുരം, തിരുബാല നഗർ, നട്ടാശേരി, മ്രാല, പാലത്തുരുത്ത്, പുന്നത്തുറ, കുമരകം, പാച്ചിറ എന്നിവിട ങ്ങളിൽ സേവനംചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: തോമസ്, ജേക്കബ്, മേരി പരേതയായ ഏലിയാമ്മ. മൃതദേഹം നാളെ രാവിലെ 9.30 ന് നട്ടാശേരി നസ്രത്ത് വിസിറ്റേഷൻ മഠത്തിൽ കൊണ്ടുവരും.

ജിജിമോൻ ജോർജ്

കരിപ്പാടം: കരോട്ടുമുണ്ടക്കൽ ജോർജ് - ലീലാമ്മ ദന്പതികളുടെ മകൻ ജിജിമോൻ ജോർജ് (56) യുകെയിൽ അന്തരിച്ചു. സംസ്‍കാരം നാളെ രാവിലെ എട്ടിനു സ്ട്രോക് ഒാൺ ട്രൻഡ് സെന്‍റ് ജോസഫ് കത്തോലിക്ക പള്ളിയിൽ. ഭാര്യ: ജോസി ജിജി (യുകെ) കല്ലറ തയ്യിൽ കുടുംബാംഗം. മക്കൾ : ജോയൽ, നേഹ. സഹോദരങ്ങൾ : അജിമോൾജോണി തുരുത്തിയിൽ ബ്രഹ്മമംഗലം (യുഎസ്എ), ജിജോ ജോർജ് (യുഎസ്എ). പരേതന്‍റെ ആത്മശാന്തിക്കായി നാളെ രാവിലെ 11ന് കരിപ്പാടം കാരുണ്യമാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ കുർബാനയും മറ്റുതിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും.

ജോൺ ജോസഫ്

എസ്എച്ച് മൗണ്ട്: മംഗലത്തേട്ട് ജോൺ ജോസഫ് (ജോസ്-86) അന്തരിച്ചു. സംസ്കാരം ഇന്ന് അഞ്ചിന് കോട്ടയം തിരുഹൃദയക്കുന്ന് ആശ്രമത്തിൽ. ഭാര്യ: ഐഷ ഈരയില്ക്കടവ് കൗണാൻ കുടുംബാംഗം. മക്കൾ : റീനാ ജോസ് (സീനിയർ അക്കൗണ്ട്സ് ഓഫീസർ, മാതൃഭൂമി കോട്ടയം), ഇന്ദു ജോസ്, അഞ്ജു ജോസ് (അധ്യാപിക, സെന്‍റ് ആൻസ് എച്ച്എസ്എസ് കോട്ടയം). മരുമക്കൾ : ജോയി പി.ജേക്കബ് (റിട്ട. ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്, കോട്ടയം), സോണി ജേക്കബ് ചേന്നാത്ത് (സ്പെക്ട്രോൺ എൻജിനീയേഴ്സ്, രാജസ്ഥാൻ). സഹോദരങ്ങൾ: ബേബിച്ചൻ, തോമസുകുട്ടി, സേവി, രാജു, ഷീല, ജോജോ, പോളി, പരേതരായ എൽമ്മ, മത്തായിക്കുഞ്ഞ്.

ത്രേസ്യാമ്മ തോമസ്

രാജാക്കാട്:കളപ്പുരയ്ക്കൽ പരേതനായ തോമസിന്‍റെ ഭാര്യ ത്രേസ്യാമ്മ തോമസ് (82) അന്തരിച്ചു. സംസ്കാരം നാളെ 10 ന് രാജാക്കാട് പഴയവിടുതി ബ്രദറൻ സെമിത്തേരിയിൽ. പരേത കുഞ്ചിത്തണ്ണി ഇരുപതേക്കർ മുണ്ടുവേലിൽ കുടുംബാംഗം. മക്കൾ: വത്സമ്മ, ലിസി, ലൂസി, സോളി, റ്റിജി, റീത്ത. മരുമക്കൾ: ജോർജ് പുളിക്കൽ (കൊച്ചുമുല്ലക്കാനം), ടോമി നെല്ലിക്കാനത്തിൽ (കഞ്ഞിക്കുഴി), തോമസ് കുളങ്ങോട്ട് (കഞ്ഞിക്കുഴി), സാജു വാഴക്കാലായിൽ (രാജകുമാരി), സിബി പള്ളിക്കുന്നേൽ (മുവാറ്റുപുഴ),ജോസ് പൊന്നശേരിൽ (ഗ്രേയ്സ് ബേക്കറി, രാജാക്കാട്).

ത്രേസ്യാമ്മ ദേവസ്യ

കുമളി: അട്ടപ്പള്ളം കാരിമുട്ടം ദേവസ്യ ആന്‍റണിയുടെ ഭാര്യ ത്രേസ്യാമ്മ ദേവസ്യ (അച്ചാമ്മ -75) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കുമളി സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ. പരേത വെള്ളാരംകുന്ന് കാരയ്ക്കാട്ട് കുടുംബാംഗമാണ് . മക്കൾ: മനോജ്, മജോ (വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് പ്രസിഡന്‍റ്). മരുമക്കൾ: ജയമോൾ കുരുവിക്കാട്ട് (വെള്ളാരംകുന്ന്, കുമളി പഞ്ചായത്ത് മുൻ മെംബർ), ഷിൻസി പുല്ലുമാരിക്കുടിയിൽ (വണ്ടൻമേട്).

സിപിഎം നേതാവ് കെ.എം. സുധാകരൻ

വൈപ്പിൻ :സിപിഎമ്മിന്‍റെ മുതിർന്ന നേതാവ്‌ നായരമ്പലം കളവമ്പാറ കെ.എം. സുധാകരൻ (90) അന്തരിച്ചു. സംസ്‌കാരം നടത്തി. ദീർഘകാലമായി പറവൂരിലെ തോന്ന്യകാവിൽ മകൾ ജയശ്രീക്കൊപ്പമായിരുന്നു . ഭാര്യ: പരേതയായ ജെ. പ്രഭാവതി. മക്കള്‍: ജയന്‍ (റിട്ട. സൂപ്രണ്ട് കേരള വര്‍മ കോളജ്), ജയശ്രീ( സെക്രട്ടറി പറവൂര്‍ സഹകരണ ബാങ്ക്), ജയരാജ്( ഓഫിസര്‍ നെസ്റ്റ് കാക്കനാട്), ജയ്‌സി( സെക്രട്ടറി വടക്കേക്കര സഹകരണ ബാങ്ക് ). മരുമക്കൾ: മീര ( റിട്ട. ഗവ. സർവന്‍റ്സ് കോ ഓപ്പററ്റീവ് സൊസൈറ്റി, എറണാകുളം), പരേതനായ അനിൽ, പരേതയായ സ്വപ്ന (ദേശാഭിമാനി, കൊച്ചി), ദിലീപ് (ബിസിനസ്). മൃതദേഹം പറവൂർ ഏരിയ കമ്മിറ്റി ഓഫീസ്‌, വൈപ്പിൻ ഏരിയ കമ്മിറ്റി ഓഫീസ്‌, നായരമ്പലം അഖിലവൈപ്പിൻ ചെത്തു തൊഴിലാളി യൂണിയൻ ഓഫീസ്‌ എന്നിവിടങ്ങളിൽ പൊതുദർശനത്തിനു വച്ചു. അനുശോചന യോഗത്തിൽ മന്ത്രി പി. രാജീവ്‌, എസ്‌. ശർമ, സിപിഎം ജില്ലാ സെക്രട്ടറി എസ്‌. സതീഷ്‌ തുടങ്ങിയവർ സംസാരിച്ചു.

കെ.പി. ജോർജ്

മൂവാറ്റുപുഴ : തേവർകാട് കാക്കനാട്ട് കെ.പി. ജോർജ് (റിട്ട. പ്രധാനാധ്യാപകൻ, കുട്ടമ്പുഴ-89) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയിൽ. ഭാര്യ: മേരി ഉള്ളാട്ടിൽ അഞ്ചിരി. മക്കൾ: ഷേർളി ജോർജ് (യുകെ), അഡ്വ. ഷെർമാൻ എ. ജോർജ് (മൂവാറ്റുപുഴ), ഷൈൻ ജോർജ് (ബെൽജിയം), ഷൈനി ജോർജ് (തമ്പലക്കാട്). മരുമക്കൾ: ജെയിംസ് ജേക്കബ് (പുളിക്കൽ, തൊടുപുഴ), ബെറ്റ്‌സി ജേക്കബ് (വലിയവീട്ടിൽ, ഈരാറ്റുപേട്ട), പരേതയായ പ്രീതി രാജ് (പുത്തൻപുരക്കൽ, ആലുവ), ജോസ് ഫിലിപ്പ് (പേഴത്തുംമൂട്ടിൽ, തമ്പലക്കാട്).

എം.കെ. ജോസഫ്

ചൊവ്വര: പ്രസന്നപുരം മഴുവഞ്ചേരി എം.കെ. ജോസഫ് (80) അന്തരിച്ചു. സംസ്‌കാരം ഇന്ന് 9.45ന് പ്രസന്നപുരം തിരുക്കുടുംബ പള്ളിയില്‍. മലയാറ്റൂര്‍-നീലീശ്വരം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയാണ്. ഭാര്യ: റോസി കോടനാട് കാളാംപറമ്പില്‍ കുടുംബാംഗം. മക്കള്‍: ഷൈനി ജോസഫ് (മലയാറ്റൂര്‍- നീലീശ്വരം സര്‍വീസ് സഹകരണ ബാങ്ക്), ടോമി ജോസഫ്, ഡോ. റെനി ജോസഫ് (ബംഗളുരു). മരുമക്കള്‍: സുനില്‍ പുത്തന്‍പറമ്പില്‍ (ബിവ്റേജ്‌സ് കോര്‍പറേഷന്‍ ചൂണ്ടി), നെസി പഞ്ഞിക്കാരന്‍, രാഗേഷ് മാതംപറമ്പില്‍ (ഒഎന്‍ജിസി വിശാഖപട്ടണം).

പി.കെ. ദാമോദരൻ

വടകര:സിപിഐ -എംഎല്‍ പാര്‍ട്ടിയുടെ ആദ്യകാല സംഘാടകന്‍ അയനിക്കാട് പോസ്റ്റോഫീസ് പൊറാട്ട്കണ്ടി പി.കെ. ദാമോദരന്‍ (78) അന്തരിച്ചു. കീഴൂര്‍ യുപി സ്‌കൂള്‍ റിട്ട. അധ്യാപകനായിരുന്നു. പരേതരായ രാമന്‍ നായരുടെയും കല്യാണി അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: പി.കെ. കമലാക്ഷി (കക്കോടി), പരേതരായ രാഘവന്‍ നായര്‍, പി.കെ.ബാലകൃഷ്ണന്‍, പി.കെ.വേണു. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയില്‍ പീഡനത്തിരയായിട്ടുണ്ട്. കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന്‍റെ പ്രധാന സംഘാടകരിലൊരാളായിരുന്നു. ഈ കേസില്‍ രണ്ടുവര്‍ഷത്തിലധികം ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട് ജില്ലകളില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പ്രമുഖ പങ്കുവഹിക്കുകയും ചെയ്തു.

മറിയാമ്മ

പുൽപ്പള്ളി: മുള്ളൻകൊല്ലി കളപ്പുര പുത്തൻപുരയിൽ പരേതനായ ഗർവാസിസിന്‍റെ ഭാര്യ മറിയാമ്മ(89)അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11.30ന് മുള്ളൻകൊല്ലി സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: സാബു (റിട്ട. ലൈബ്രറേറിയൻ, പഴശിരാജാ കോളജ്, പുൽപ്പള്ളി), മാത്യു, ഷിബു (റിട്ട. ലാബ് അസിസ്റ്റന്‍റ്, സെന്‍റ് മേരീസ് ജിഎച്ച്എസ്, മുള്ളൻകൊല്ലി), ലില്ലി, പരേതനായ ജിജി, ഡോമിനിക്. മരുമക്കൾ: പരേതയായ ഗ്രേസി വേന്പനേനിക്കൽ, മേരി തോപ്പിൽ, ഷൈനി പുല്ലാട്ട്, ജോസ് കങ്കേടത്ത്, ഷൈനി പെരുങ്കാവുക്കുന്നേൽ.

മറിയക്കുട്ടി   

ചെമ്പേരി: പുറഞ്ഞാണിലെ കിടങ്ങത്താഴെ (തെരുവിൽ) ദേവസ്യയുടെ ഭാര്യ മറിയക്കുട്ടി (71) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ. പരേത ചെമ്പേരി പുറഞ്ഞാൺ താന്നിയ്ക്കൽ കുടുംബാംഗം. മക്കൾ: ജാൻസി (അധ്യാപിക, പാലാവയൽ), ബീന (നഴ്സ്, പേരാവൂർ), സജി (ചെമ്പേരി), ബിജു (അധ്യാപകൻ, ഉത്തർപ്രദേശ്), മനോജ് ദേവസ്യ (ഫോട്ടോഗ്രാഫർ, മെറിലാൻഡ് സ്റ്റുഡിയോ, ചെമ്പേരി). മരുമക്കൾ: മോൻസൺ വെളിയത്ത് (പാലാവയൽ), ലാലു ചവരപ്പുഴയിൽ (കല്ലുമുതിരക്കുന്ന്, പേരാവൂർ), മേഴ്സി കാലായിൽ (നടുവിൽ), ജെസി കാനംകുടത്ത്, വീരാജ്പേട്ട (ഉത്തർപ്രദേശ്), സൗമ്യ പുത്തൻപുരയ്ക്കൽ (ചെമ്പന്തൊട്ടി). സഹോദരങ്ങൾ: പാപ്പു (പുറഞ്ഞാൺ), സാബു (ആലക്കോട്), പരേതനായ കുഞ്ഞ്.  

ഉലഹന്നാൻ

തളിപ്പറമ്പ്: പന്നിയൂർ ചെറുകരയിലെ കുടിയേറ്റ കർഷകൻ പാറത്താനത്ത് ഉലഹന്നാൻ (അപ്പച്ചൻ-88) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ബാലേശുഗിരി ഇൻഫന്‍റ് ജീസസ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ കാപ്പിമല നരിവേലിൽ കുടുംബാംഗം. മക്കൾ: ജെസി, ജോളി, ജോയ്, ജിബി, ആനി, ജിമി. മരുമക്കൾ: ജോസ് കുറിഞ്ഞിരപ്പള്ളി (നെല്ലിപ്പാറ), ലാലി മുട്ടത്ത് (ഒടയംചാൽ), ജോഫി കളരിക്കൽ (പെരുമ്പുന്ന), സാബു പുറവക്കാട്ട് (ചെറുപുഴ), രാജേഷ് ഇലവുങ്കൽ (കുന്നോത്ത്). സഹോദരങ്ങൾ: ജോസഫ് (റിട്ട. എയർ ഫോഴ്സ്), ആനി (റിട്ട. പ്രഫസർ), മോനി (ഡൽഹി), ഡോ. ത്രേസ്യാമ്മ, ഫിലോ, പരേതരായ ഫാ. ഏബ്രഹാം പാറത്താനത്ത് സിഎംഐ, മത്തച്ചൻ, കൊച്ച്, മറിയം, ഏലി.

ത്രേസ്യാമ്മ

ചെമ്പേരി: അമ്പഴത്തുംചാലിലെ വട്ടംകണ്ടത്തിൽ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (91) അന്തരിച്ചു. സംസ്കാരം നടത്തി. പരേത കോഴിക്കോട് തോട്ടുമുക്കം മടപ്പള്ളിൽ കുടുംബാംഗം. മക്കൾ: ബേബി (ചന്ദനക്കാംപാറ), ജോണി (റിട്ട. പോസ്റ്റ്മാൻ, ചെമ്പേരി), ആൻസി, ഗ്രേസമ്മ, ഡെയ്സി, കുര്യൻ (കോട്ടക്കുന്ന്), എൽസി, സിജി, ബിജു, ടെസി, പരേതനായ റോയി. മരുമക്കൾ: തെയ്യാമ്മ വള്ളോംകോട്ട് (ചന്ദനക്കാംപാറ), ഗ്രേസി പറപ്പള്ളിൽ (മലപ്പുറം), ജോസ് പുത്തൻപുരയ്ക്കൽ (ചേപ്പറമ്പ്), തോമസ് മഞ്ഞളിയിൽ (കിളിയന്തറ), ഷൈനി ഇല്ലിയ്ക്കമുറിയിൽ (അരിവിളഞ്ഞപൊയിൽ), കുഞ്ഞുമോൻ കാഞ്ഞിരത്തിനാൽ (മണ്ടളം), ബിനോയി ഇടശേരിക്കാട്ടിൽ (ഉദയഗിരി), ജിബി ഉറുമ്പുകാട്ടിൽ (ചെമ്പന്തൊട്ടി), ബിന്ദു കുമ്പുക്കൽ (ചെമ്പേരി), പരേതനായ റോബിൻസ് മേലേത്തറയിൽ (ഉദയപുരം).

ലൂക്കോസ്

കാഞ്ഞങ്ങാട്: വെള്ളിക്കോത്തെ വെട്ടുവഴിയില്‍ വി.പി. ലൂക്കോസ് (പാപ്പച്ചന്‍-87) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്കു 12നു കാഞ്ഞങ്ങാട് ഉണ്ണിമിശിഹ ഫൊറോന പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: പീറ്റര്‍ (ഫെലിസിറ്റേറ്റ് ഡയറക്ടര്‍, ദി ഗാര്‍ഡിയന്‍ ഇംഗ്ലീഷ് സ്‌കൂള്‍, പെരിയ), ബിജു (മാനേജിംഗ് ഡയറക്ടര്‍, ദി ഗാര്‍ഡിയന്‍ ഇംഗ്ലീഷ് സ്‌കൂള്‍), വിന്‍സി ഷോണി (അക്കാദമിക് ഡയറക്ടര്‍, ദി ഗാര്‍ഡിയന്‍ ഇംഗ്ലീഷ് സ്‌കൂള്‍), സുനില്‍ (ചെയര്‍മാന്‍, ദി ഗാര്‍ഡിയന്‍ ഇംഗ്ലീഷ് സ്‌കൂള്‍). മരുമക്കള്‍: ഷോണി (മാന്നങ്കരി മെഡിക്കല്‍സ്, ചട്ടഞ്ചാല്‍), സിനി പീറ്റര്‍ (പേരാവൂര്‍), സിജി ബിജു (ദുബായ്), രമ്യ സുനില്‍ (ദുബായ്).

രാമകൃഷ്ണൻ

കാഞ്ഞങ്ങാട്: നഗരസഭയിൽ സീനിയർ ബിൽ കളക്ടറായി വിരമിച്ച ആവിക്കരയിലെ കെ.വി. രാമകൃഷ്ണൻ (90) അന്തരിച്ചു. പയ്യന്നൂർ എരമം സ്വദേശിയാണ്. പയ്യന്നൂർ, എരമം-കുറ്റൂർ പഞ്ചായത്തുകളിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സി.വി. ജാനകി. മക്കൾ: ലത, ലേഖ, രാജേഷ്. മരുമക്കൾ: ശശിധരൻ (പെരുമ്പടവ്), മധുസൂദനൻ (ചെറുപുഴ). സഹോദരങ്ങൾ: കല്യാണി (എരമം), കെ.വി.ലക്ഷ്മി (ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മിറ്റി അംഗം, കാഞ്ഞങ്ങാട്), പരേതയായ നാരായണി (മാത്തിൽ).

എം.എൻ. സുധൻ അപ്പദുരൈ

കോയന്പത്തൂർ : കോയന്പത്തൂരിലെ പ്രശസ്ത പരസ്യ ഏജൻസി സുധൻ പബ്ലിസിറ്റിയുടെ സ്ഥാപകൻ എം.എൻ. സുധൻ അപ്പദുരൈ (82) അന്തരിച്ചു. ആഫ്റ്റർനൂണ്‍ എന്ന സായാഹ്ന പത്രത്തിന്‍റെ എഡിറ്റർ ഇൻ ചീഫ്, സി എസ് ഐ ക്രൈസ്റ്റ് ചർച്ചിന്‍റെ സെക്രട്ടറി തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ട്രിച്ചി റോഡ് സി എസ് ഐ സെമിത്തേരിയിൽ നടത്തി. ഭാര്യ: ഹെലൻ സുധൻ അപ്പദുരൈ. മക്കൾ: ആദം അപ്പദുരൈ, ഡേവിഡ് അപ്പദുരൈ, ഡോ. ഗ്രേസ് പ്രിയദർശിനി, ഡോ. ജാസ്മിൻ സുഹൃത.

ആര്‍.എസ്. ഷെട്ടിയാന്‍

മംഗലാപുരം: മംഗലാപുരം അഥേന ആശുപത്രി, അഥേന ഗ്രൂപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും വൈഎംസിഎ കര്‍ണാടക റീജിയന്‍ റീജിയണ്‍ ചെയര്‍മാനുമായ മംഗലാപുരം സ്വദേശി ആര്‍.എസ്. ഷെട്ടിയാന്‍ (66) അന്തരിച്ചു. സംസ്‌കാരം ഇന്നു 4.30ന് മംഗലാപുരം സിഎസ്‌ഐ ഗൊറോഗുഡ പള്ളിയില്‍. വൈഎംസിഎ ദേശീയ ട്രഷററും ഏഷ്യ പസഫിക് അലയന്‍സ് കമ്മിറ്റി അംഗവുമായിരുന്നു. സിഎസ്‌ഐ ബിഷപ് പരേതനായ റവ. ഡോ. ഡി.പി. ഷെട്ടിയാന്‍റെയും പരേതയായ ഡൊറോത്തി പി. ഷെട്ടിയാന്‍റെയും മകനാണ്. ഭാര്യ: ആശാ ഷെട്ടിയാന്‍. മക്കള്‍: ഡോ. നിഷിത, ഡോ. ആഷിത്. മരുമക്കള്‍: റയാന്‍, ലവീന.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

29-12-2025

2025ൽ ഏറ്റവും കളക്ഷൻ നേടിയ 10 ദക്ഷിണേന്ത്യൻ സിനിമകളിൽ ലോകയും എമ്പുരാനും

2025 ൽ വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ രസിപ്പിച്ചു. ലോകഃ ചാപ്റ്റർ 1 ചന്ദ്ര, എമ്പുരാൻ തുടങ്ങിയവ അവിസ്മരണീയ ഹിറ്റുകൾ സമ്മാനിച്ചു. മലയാളത്തിൽ മാത്രമല്ല, കന്നഡയും തമിഴും തെലുങ്കുമെല്ലാം വിജയവും പ്രശംസയും നേടി.

റിപ്പോട്ടുകൾ പ്രകാരം ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര: ചാപ്റ്റർ 1 ഏകദേശം 125 കോടി രൂപയുടെ ബജറ്റിലാണ് നിർമിച്ചത്. 852 കോടി രൂപയിലധികമാണ് ഈ ചിത്രം നേടിയത്. ഈ സിനിമയുടെ ദൃശങ്ങൾക്കും ആക്ഷൻ സീനുകൾക്കും പ്രശംസ ലഭിച്ചു.

സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ കൂലി 400 കോടി മുതൽ മുടക്കിലാണ് തീയറ്ററുകളിലെത്തിയത്. സൗബിൻ ഷഹീർ, നാഗാർജുന, ആമിർഖാൻ, ഉപേന്ദ്ര, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങിയവർ വൻ താരനിര അണിനിരന്ന സിനിമ നേരിയ തോതിൽ പ്രേക്ഷക വിമർശനം നേരിട്ടിരുന്നു. എങ്കിലും ചിത്രം ബോക്സ് ഓഫീസിൽ കോടികൾ കൊയ്തു.

അശ്വിൻ കുമാർ സംവിധാനം ചെയ്ത ആനിമേഷൻ ചിത്രമായ മഹാവതാർ നരസിംഹ വൻ വിജയമായിരുന്നു. 40 കോടി രൂപ ബജറ്റിൽ നിർമിച്ച ഈ ചിത്രം 326.82 കോടി കളക്ഷൻ നേടി. വിഷ്ണുവിന്‍റെ നാലാമത്തെ അവതാരമായ നരസിംഹത്തിന്‍റെ ഇതിഹാസ കഥയാണ് ഇതിൽ ചിത്രികരിച്ചിരിക്കുന്നത്.

മലയാള സിനിമയ്ക്ക് ആഗോള തലത്തിൽ ശ്രദ്ധനേടിത്തന്ന ചിത്രമാണ് ലോകഃ ചാപ്റ്റർ 1: ചന്ദ്ര. ചിത്രം 300 കോടി നേടിയതായാണ് ബോക്സ് ഓഫീസ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദുൽഖർ സൽമാൻ നിർമിച്ച് കല്യാണി പ്രിയദർശൻ പ്രധാന വേഷമിട്ട ഈ സിനിമയുടെ നിർമാണ ചിലവ് 30 കോടി രൂപയായിരുന്നു.

വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ ഏറെ ചർച്ചാവിഷയമായ സിനിമയാണ് ദേയ് കോൾ ഹിം ഒ.ജി. പവൻ കല്യാൺ നായകനായ ചിത്രം, 1940 കളിലെ ജപ്പാൻ മുതൽ 1990 കളിലെ മുംബൈ വരെയുള്ള പശ്ചാത്തലത്തിലാണ് ഒരുക്കിയത്. ചിത്രം ആഗോളതലത്തിൽ 293.65 കോടി നേടി.

നടൻ പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയാണ് എമ്പുരാൻ. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ ഈ ചിത്രത്തിന്‍റെ നിർമാണ ചിലവ് 175 കോടിയായിരുന്നു. സിനിമ ആഗോള തലത്തിൽ 266.81 കോടി രൂപ നേടി.

2025 ജനുവരിയിൽ പുറത്തിറങ്ങിയ ചിത്രമാണ് സംക്രാതകീ വാസ്തുനം. വെങ്കിടേഷ് ദുഗ്ഗുബതി, ഐശ്വര്യ രാജേഷ്, മീനാക്ഷി ചൗധരി എന്നിവർ പ്രധാന വേഷമിട്ട ഈ ചിത്രം 255.2 കോടിയാണ് നേടിയത്.

15 വർഷത്തെ ഇടവേളയ്ക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ച ചിത്രമാണ് തുടരും. ഒരു സാധാരണ ടാക്സി ഡ്രൈവറുടെ കുടുംബ ജീവിതത്തെ കേന്ദ്രീകരിച്ച് അണിയിച്ചൊരുക്കിയ ചിത്രം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഈ സിനിമ ബോക്സ് ഓഫീസിൽ 234.5 കോടി രൂപ നേടി.

അധിക് രവിചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത്തും, തൃഷ കൃഷ്ണനും അർജുൻ ദാസ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. ഏകദേശം 300 കോടി രൂപ ബജറ്റിൽ നിർമിച്ച ഈ ചിത്രം 248.25 കോടി രൂപ നേടി.

ഹോറർ കോമഡി കന്നഡ ചിത്രമാണ് സു ഫ്രം സോ. മർലൂർ എന്ന തീരദേശ ഗ്രമത്തിലാണ് ഈ കഥ നടക്കുന്നത്. 122.83 കോടി രൂപയാണ് ഈ ചിത്രം കളക്ഷൻ നേടിയത്.

29-12-2025

2025ൽ ഏറ്റവും കളക്ഷൻ നേടിയ 10 ദക്ഷിണേന്ത്യൻ സിനിമകളിൽ ലോകയും എമ്പുരാനും

2025 ൽ വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ രസിപ്പിച്ചു. ലോകഃ ചാപ്റ്റർ 1 ചന്ദ്ര, എമ്പുരാൻ തുടങ്ങിയവ അവിസ്മരണീയ ഹിറ്റുകൾ സമ്മാനിച്ചു. മലയാളത്തിൽ മാത്രമല്ല, കന്നഡയും തമിഴും തെലുങ്കുമെല്ലാം വിജയവും പ്രശംസയും നേടി.

റിപ്പോട്ടുകൾ പ്രകാരം ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര: ചാപ്റ്റർ 1 ഏകദേശം 125 കോടി രൂപയുടെ ബജറ്റിലാണ് നിർമിച്ചത്. 852 കോടി രൂപയിലധികമാണ് ഈ ചിത്രം നേടിയത്. ഈ സിനിമയുടെ ദൃശങ്ങൾക്കും ആക്ഷൻ സീനുകൾക്കും പ്രശംസ ലഭിച്ചു.

സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ കൂലി 400 കോടി മുതൽ മുടക്കിലാണ് തീയറ്ററുകളിലെത്തിയത്. സൗബിൻ ഷഹീർ, നാഗാർജുന, ആമിർഖാൻ, ഉപേന്ദ്ര, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങിയവർ വൻ താരനിര അണിനിരന്ന സിനിമ നേരിയ തോതിൽ പ്രേക്ഷക വിമർശനം നേരിട്ടിരുന്നു. എങ്കിലും ചിത്രം ബോക്സ് ഓഫീസിൽ കോടികൾ കൊയ്തു.

അശ്വിൻ കുമാർ സംവിധാനം ചെയ്ത ആനിമേഷൻ ചിത്രമായ മഹാവതാർ നരസിംഹ വൻ വിജയമായിരുന്നു. 40 കോടി രൂപ ബജറ്റിൽ നിർമിച്ച ഈ ചിത്രം 326.82 കോടി കളക്ഷൻ നേടി. വിഷ്ണുവിന്‍റെ നാലാമത്തെ അവതാരമായ നരസിംഹത്തിന്‍റെ ഇതിഹാസ കഥയാണ് ഇതിൽ ചിത്രികരിച്ചിരിക്കുന്നത്.

മലയാള സിനിമയ്ക്ക് ആഗോള തലത്തിൽ ശ്രദ്ധനേടിത്തന്ന ചിത്രമാണ് ലോകഃ ചാപ്റ്റർ 1: ചന്ദ്ര. ചിത്രം 300 കോടി നേടിയതായാണ് ബോക്സ് ഓഫീസ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദുൽഖർ സൽമാൻ നിർമിച്ച് കല്യാണി പ്രിയദർശൻ പ്രധാന വേഷമിട്ട ഈ സിനിമയുടെ നിർമാണ ചിലവ് 30 കോടി രൂപയായിരുന്നു.

വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ ഏറെ ചർച്ചാവിഷയമായ സിനിമയാണ് ദേയ് കോൾ ഹിം ഒ.ജി. പവൻ കല്യാൺ നായകനായ ചിത്രം, 1940 കളിലെ ജപ്പാൻ മുതൽ 1990 കളിലെ മുംബൈ വരെയുള്ള പശ്ചാത്തലത്തിലാണ് ഒരുക്കിയത്. ചിത്രം ആഗോളതലത്തിൽ 293.65 കോടി നേടി.

നടൻ പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയാണ് എമ്പുരാൻ. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ ഈ ചിത്രത്തിന്‍റെ നിർമാണ ചിലവ് 175 കോടിയായിരുന്നു. സിനിമ ആഗോള തലത്തിൽ 266.81 കോടി രൂപ നേടി.

2025 ജനുവരിയിൽ പുറത്തിറങ്ങിയ ചിത്രമാണ് സംക്രാതകീ വാസ്തുനം. വെങ്കിടേഷ് ദുഗ്ഗുബതി, ഐശ്വര്യ രാജേഷ്, മീനാക്ഷി ചൗധരി എന്നിവർ പ്രധാന വേഷമിട്ട ഈ ചിത്രം 255.2 കോടിയാണ് നേടിയത്.

15 വർഷത്തെ ഇടവേളയ്ക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ച ചിത്രമാണ് തുടരും. ഒരു സാധാരണ ടാക്സി ഡ്രൈവറുടെ കുടുംബ ജീവിതത്തെ കേന്ദ്രീകരിച്ച് അണിയിച്ചൊരുക്കിയ ചിത്രം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഈ സിനിമ ബോക്സ് ഓഫീസിൽ 234.5 കോടി രൂപ നേടി.

അധിക് രവിചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത്തും, തൃഷ കൃഷ്ണനും അർജുൻ ദാസ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. ഏകദേശം 300 കോടി രൂപ ബജറ്റിൽ നിർമിച്ച ഈ ചിത്രം 248.25 കോടി രൂപ നേടി.

ഹോറർ കോമഡി കന്നഡ ചിത്രമാണ് സു ഫ്രം സോ. മർലൂർ എന്ന തീരദേശ ഗ്രമത്തിലാണ് ഈ കഥ നടക്കുന്നത്. 122.83 കോടി രൂപയാണ് ഈ ചിത്രം കളക്ഷൻ നേടിയത്.

26-12-2025

തിരിച്ചുവരവില്‍ നിവിന്‍, സര്‍വം ഫീല്‍ഗുഡ് മായ!

നാട്ടുകാരും വീട്ടുകാരുമൊക്കെ സൗകര്യം പോലെ പ്രഭയെന്നും ഇന്ദുവെന്നും പ്രഭേന്ദുവെന്നുമൊക്കെ മാറിമാറി വിളിക്കാറുള്ള പ്രഭേന്ദു എന്‍. നമ്പൂതിരിയുടെ ജീവിതത്തിലെ ചിരിയും ഇമോഷനും കലര്‍ന്ന ഏതാനും ഏടുകളാണ് നിവിന്‍ പോളി നായകവേഷത്തിലെത്തിയ അഖില്‍ സത്യന്‍ സിനിമ സര്‍വ്വംമായ.

പ്രേതകഥയെന്നോ പ്രേമകഥയെന്നോ വേര്‍തിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ കഥാസഞ്ചാരത്തില്‍ നിവിന്‍ പോളിയെന്ന നടന്‍റെ ഹ്യൂമര്‍ മുഖവും ഇമോഷണല്‍ മുഖവും ചേരുംപടിചേര്‍ത്ത് സിനിമയ്ക്കു ഫീല്‍ഗുഡ് ഹൊറർ ഡ്രാമ ഫ്‌ളേവര്‍ നിലനിര്‍ത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചുവെന്നുതന്നെ പറയാം.

നൂറ്റാണ്ടുകളായി പൂജയും ഹോമകര്‍മങ്ങളുമൊക്കെ വിധിപ്രകാരം തുടര്‍ന്നുവരുന്ന ഇല്ലത്തെ ഇളയ സന്തതിയാണു കഥാനായകന്‍ പ്രഭേന്ദു. ആള്‍ക്ക് ഈശ്വര വിശ്വാസം ഇത്തിരി കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ആള്‍ക്ക് സംഗീതമാണു ദൈവം. ഗിറ്റാറിസ്റ്റാണ്.

ഗാനമേളകള്‍ക്കും ആല്‍ബങ്ങള്‍ക്കും സിനിമാപാട്ടുകള്‍ക്കും ഗിറ്റാര്‍ വായിക്കുന്നതാണ് പ്രഭയുടെ ജീവനോപാധി. അച്ഛന്‍ നീലകണ്ഠന്‍ നമ്പൂതിരിയും മൂത്തമകന്‍ ദീപാങ്കുരനും ചേര്‍ന്നാണ് പൂജയും വഴിപാടുകളും മറ്റു കര്‍മങ്ങളുമൊക്കെ നടത്തിവരുന്നത്.

അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രഭേന്ദുവിനു സുഹൃത്തായ രൂപേഷ് നമ്പൂതിരിയുടെ പരികര്‍മിയായി പൂജകള്‍ക്കും ബാധ ഒഴിപ്പിക്കലുകള്‍ക്കും പോകേണ്ടിവരുന്നു.

ഒരു ഘട്ടത്തില്‍ മെയിന്‍ പൂജാരിയായി പ്രഭ പ്രമോഷനും നേടുന്നു. തുടര്‍ന്ന് അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ സഞ്ചാരമാണ് അഖില്‍ സത്യന്‍ കഥയെഴുതി സംവിധാനം ചെയ്ത സര്‍വ്വംമായ.

15-12-2025

റേച്ചൽ എനിക്കു കിട്ടിയ അനുഗ്രഹം

മലയാളികളുടെ പ്രിയതാരം ഹണി റോസ് വെള്ളിത്തിരയിലെത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാക്കുന്നു. വിനയന്‍ സംവിധാനം ചെയ്ത "ബോയ്ഫ്രണ്ട്' എന്ന സിനിമയിലൂടെ സിനിമയിലെത്തിയ ഹണി രണ്ടു പതിറ്റാണ്ടിനിപ്പുറം "റേച്ചല്‍' എന്ന ചിത്രത്തിൽ അതിശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തന്നെ സിനിമയ്ക്ക് ആവശ്യമില്ലെന്നും തനിക്കാണ് സിനിമ ആവശ്യമെന്നും അടുത്തയിടെ തുറന്നുപറഞ്ഞ ഹണി റോസ് സംസാരിക്കുന്നു...

റേച്ചല്‍ എന്ന കഥാപാത്രം

ഏറെ വ്യത്യസ്തമായ, ഞാനിതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ് റേച്ചല്‍ എന്ന ചിത്രത്തിലെ റേച്ചല്‍. റേച്ചല്‍ ഒരു ഇറച്ചിവെട്ടുകാരിയാണ്. എഴുപതു കാലഘട്ടമാണ് സിനിമയില്‍ കാണിക്കുന്നത്. കരിയറില്‍ ആദ്യമായാണ് ഞാന്‍ ഒരു ടെറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എനിക്ക് പെര്‍ഫോം ചെയ്യാന്‍ ഏറെ സാധ്യതയുണ്ടായിരുന്ന വേഷമായിരുന്നു റേച്ചല്‍.

റേച്ചല്‍ ആകാനുള്ള ഒരുക്കങ്ങള്‍

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

29-12-2025

തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും ജയം; യുഡിഎഫിന് അഭിനന്ദനങ്ങൾ നേർന്ന് ഐഒസി യുഎസ്എ

വാഷിംഗ്ടൺ ഡിസി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ മികച്ച വിജയത്തിന് ആശംസകൾ അർപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ നാഷണൽ കമ്മിറ്റി.

കേരളാ ഘടകം പ്രസിഡന്‍റ് സതീശൻ നായരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഒഐസിസി നാഷണൽ വൈസ് ചെയർമാൻ തോമസ് എബ്രഹാം, കേരള ഘടകം ചെയർമാൻ പോൾ കറുകപ്പള്ളിൽ, ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, ട്രഷറർ ഡോ. മാത്യു വർഗീസ്, ഡെപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ, മുൻ പ്രസിഡന്‍റ് ലീല മാരേട്ട്, മുൻ ചെയർമാൻ തോമസ് മാത്യു, എക്സികുട്ടീവ് വൈസ് പ്രസിഡന്‍റ് സജി കരിമ്പന്നൂർ തുടങ്ങി അനേകം നേതാക്കൾ പങ്കെടുത്തു.

താഴെത്തട്ടിൽ മുതലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു യുഡിഎഫ് നേടിയ ഈ വിജയം അടുത്തായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നേടുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാവണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പിലെ പോലെ തന്നെ സാമ്പത്തികസഹായമടക്കമുള്ള പ്രവർത്തനങ്ങൾ പ്രവാസി കമ്യുണിറ്റികളിൽ ഏകോപിപ്പിക്കുവാൻ തങ്ങൾ മുമ്പന്തിയിലുണ്ടാവുമെന്ന് നേതാക്കൾ അറിയിച്ചു.

29-12-2025

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും ഫിറ കുവൈറ്റും സംയുക്തമായി ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും ഫിറ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്റ്റേർഡ് അസോസിയേഷൻസ്) കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു.

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്‍റ് ബിജു സ്റ്റീഫന്‍റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് ഉദ്‌ഘാടനം ചെയ്തു.

അൽ നഹീൽ ക്ലിനിക് ഡെപ്യൂട്ടി ജനറൽ മാനേജർ ലൂസിയ വില്യംസ് ആശംസകളർപ്പിച്ച് സംസാരിച്ചു. അബ്ബാസിയ അൽ നഹീൽ ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് പ്രശസ്ത കുവൈറ്റി അഭിഭാഷകൻ ഡോ. തലാൽ താക്കി നേതൃത്വം നൽകി.

പിഎൽസി കുവൈറ്റ് ജനറൽ സെക്രട്ടറി കെ. ഷൈജിത്ത് സ്വാഗതവും ട്രഷറർ രാജേഷ് ഗോപി നന്ദിയും രേഖപ്പെടുത്തി. നിരവധിപേർ പരിപാടിയിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ സൗജന്യമായി നിയമോപദേശം തേടുകയും തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ലീഗൽ ക്ലിനിക് വഴി സാഹചര്യവും ലഭിച്ചു.

കോടതി വഴി നിയമ നടപടികൾ ആരംഭിക്കാനുള്ള വിഷയങ്ങളിൽ തുടർ സഹായവും ലീഗൽ സെൽ ഉറപ്പാക്കിയിട്ടുണ്ട്.

13-11-2025

ദക്ഷിണാഫ്രിക്കയിൽ ‍കാർ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ‍കാർ കൊക്കയിലേക്ക് മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി പ്രവീൺ (36) ആണ് മരിച്ചത്.

രണ്ടു വർഷമായി ദക്ഷിണാഫ്രിക്കയിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.

പിതാവ്: ചെന്നക്കപ്പാടം കണ്ടപാത്ത് മോഹനൻ. മാതാവ്: ജാനകി. ഭാര്യ: ശ്രീജ. മക്കൾ: ആദിയ, അദ്വൈത്. സഹോദരൻ: വിപിൻ.

29-12-2025

തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും ജയം; യുഡിഎഫിന് അഭിനന്ദനങ്ങൾ നേർന്ന് ഐഒസി യുഎസ്എ

വാഷിംഗ്ടൺ ഡിസി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ മികച്ച വിജയത്തിന് ആശംസകൾ അർപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ നാഷണൽ കമ്മിറ്റി.

കേരളാ ഘടകം പ്രസിഡന്‍റ് സതീശൻ നായരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഒഐസിസി നാഷണൽ വൈസ് ചെയർമാൻ തോമസ് എബ്രഹാം, കേരള ഘടകം ചെയർമാൻ പോൾ കറുകപ്പള്ളിൽ, ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, ട്രഷറർ ഡോ. മാത്യു വർഗീസ്, ഡെപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ, മുൻ പ്രസിഡന്‍റ് ലീല മാരേട്ട്, മുൻ ചെയർമാൻ തോമസ് മാത്യു, എക്സികുട്ടീവ് വൈസ് പ്രസിഡന്‍റ് സജി കരിമ്പന്നൂർ തുടങ്ങി അനേകം നേതാക്കൾ പങ്കെടുത്തു.

താഴെത്തട്ടിൽ മുതലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു യുഡിഎഫ് നേടിയ ഈ വിജയം അടുത്തായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നേടുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാവണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പിലെ പോലെ തന്നെ സാമ്പത്തികസഹായമടക്കമുള്ള പ്രവർത്തനങ്ങൾ പ്രവാസി കമ്യുണിറ്റികളിൽ ഏകോപിപ്പിക്കുവാൻ തങ്ങൾ മുമ്പന്തിയിലുണ്ടാവുമെന്ന് നേതാക്കൾ അറിയിച്ചു.

29-12-2025

ലണ്ടൻ ബൈബിൾ കൺവൻഷൻ ജനുവരി മൂന്നിന് റയിൻഹാമിൽ

റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്‍റെ നേതൃത്വത്തിൽ ലണ്ടനിൽ മാസം തോറും സംഘടിപ്പിക്കുന്ന "ആദ്യ ശനിയാഴ്ച ബൈബിൾ കൺവൻഷൻ' ജനുവരി മൂന്നിന് നടക്കും.  

ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനഗുരുവും ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് മുക്കാട്ട് നേതൃത്വം നൽകും.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും കൗൺസിലറും പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച്, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും സ്പിരിച്വൽ ഷെയറിംഗിനു നേതൃത്വം നൽകുകയും ചെയ്യും.

ഫാ. ഷിനോജ് കളരിക്കൽ ശുശ്രൂകളിൽ പങ്ക് ചേരും. ജനുവരി മൂന്നിന് രാവിലെ 9.30ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനയ്ക്കുള്ള സമയമാണ്.

കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും അവസരം ഒരുക്കുന്ന കൺവൻഷൻ വൈകുന്നേരം നാലിന് സമാപിക്കും. ഇംഗ്ലീഷിലുള്ള ശുശ്രുഷകളും ലഭ്യമാണ്.

കൺവൻഷൻ തിരുക്കർമങ്ങളിലും ശുശ്രൂഷകളിലും പങ്കുചേർന്ന് ആത്മീയ നവീകരണവും സൗഖ്യ ശാന്തിയും കൃപകളും വിടുതലും മാതൃ മധ്യസ്ഥതയിൽ പ്രാപിക്കുവാൻ ഏവരെയും കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് തയ്യിൽ - 07848 808550, മാത്തച്ചൻ വിളങ്ങാടൻ - 07915 602258.

Our lady Of La Salette RC Church, 1 Rainham Road, Rainham, Essex, RM13 8SR, UK. 

23-12-2025

ഡാർവിൻ പള്ളിയിൽ ക്രിസ്മസ് ശുശ്രൂഷയും കുർബാനയും ബുധനാഴ്ച

ഡാർവിൻ: സെന്‍റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷയും കുർബാനയും ബുധനാഴ്ച രാത്രി ഒമ്പതിന് നൈറ്റ് ക്ലിഫ് സെന്‍റ് പോൾസ് ദേവാലയത്തിൽ നടക്കും. വികാരി റവ.ഡോ. ജോൺ പുതുവ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ശുശ്രൂഷകൾക്ക് ശേഷം ഇടവക ഒരുക്കുന്ന ഗ്ലോറിയ 2025 കരോൾ ഗാനങ്ങൾ, ക്രിസ്മസ് പ്രോഗ്രാമുകൾ, ക്രിസ്മസ് ലക്കി നറുക്കെടുപ്പ് തുടങ്ങിയവ നടക്കും.

കൈകാരന്മാരായ സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ് എന്നിവർ നേതൃത്വം നൽകും.

12-12-2025

ജെസിയ എല്‍സ തോമസ് അന്തരിച്ചു

ചങ്ങനാശേരി: വാഴപ്പള്ളി കട്ടപ്പുറം പരേതനായ തോമസ് (ടോമിച്ചന്‍) - ലിസി (കുവൈറ്റ് എംഒഎച്ച് അല്‍ റാസി ഹോസ്പിറ്റല്‍) ദമ്പതികളുടെ മകള്‍ ജെസിയ എല്‍സ തോമസ് (20) അന്തരിച്ചു.  

ബംഗളൂരു ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാർഥിയായിരുന്നു. സംസ്‌കാരം ശനിയാഴ്ച രണ്ടിന് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍.

സഹോദരങ്ങള്‍: ജോഷ്വാ (കംമ്പ്യൂട്ടര്‍ സയന്‍സ് എൻജിനിയര്‍), ജോഹാന്‍ (ഏഴാം ക്ലാസ് വിദ്യാര്‍ഥി യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ അബ്ബാസിയ കുവൈറ്റ്).

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

29-12-2025

വൃക്ക മാറ്റിവയ്ക്കൽ: രോഗിക്ക് സാധാരണ ജീവിതം നയിക്കുവാന്‍ സാധിക്കുമോ?

തിരക്കിട്ട ഡയാലിസിസ് യൂണിറ്റിൽ, കസേരകളിൽ ചാരിയിരിക്കുന്ന ഓരോ മുഖത്തും ഞാൻ ഒരു ചോദ്യം വായിക്കാറുണ്ട്. നാല് മണിക്കൂർ നീളുന്ന ഈ പ്രക്രിയ, ശരീരത്തിലെ മാലിന്യം നീക്കി താത്കാലിക ആശ്വാസം നൽകുമെങ്കിലും ഓരോ രോഗിയുടെയും മനസിൽ ഒരേയൊരു ചിന്ത എപ്പോഴും അലയടിക്കുന്നുണ്ടാകും.

ഒരു ഡോക്‌ടർ എന്ന നിലയിൽ അവർ എന്നോട് നേരിട്ട് ചോദിക്കുന്നതും ചിലർ കണ്ണുകളിലൂടെ പറയാൻ ശ്രമിക്കുന്നതുമായ ചോദ്യം "ഡോക്‌ടർ, എത്രകാലം ഇത് തുടരണം? ഈ പ്രയാസങ്ങൾക്കൊടുവിൽ ഇനിയൊരു സാധാരണ ജീവിതം എനിക്ക് സാധ്യമാകുമോ?'.

ഇതൊരാളുടെ മാത്രം ആശങ്കയല്ല. വൃക്കരോഗത്തിന്‍റെ ആദ്യ സൂചനകൾ പലപ്പോഴും നിശബ്ദമായി അവഗണിച്ചുപോകുന്ന ഒരു സമൂഹത്തിൽ, രോഗം മൂർച്ഛിച്ച് ഡയാലിസിസിനെ ആശ്രയിക്കേണ്ടി വരുന്നതോ, അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ എന്ന നിർണായക തീരുമാനത്തിലേക്ക് എത്തേണ്ടി വരുന്നതോ ആയ ആയിരക്കണക്കിന് ആളുകളുടെ പ്രതീക്ഷയും ഭയവുമാണ് ഈ ചോദ്യത്തിൽ നിറഞ്ഞുനിൽക്കുന്നത്.

നിശബ്ദമായ വൃക്കരോഗ ലക്ഷണങ്ങൾ അവഗണിക്കരുത്

വൃക്കരോഗം പലപ്പോഴും ഒരു നിശബ്ദ കൊലയാളിയായിട്ടാണ് അറിയപ്പെടുന്നത്. 80 ശതമാനം വരെ വൃക്കയുടെ പ്രവർത്തനം നഷ്ടപ്പെട്ടാൽ പോലും കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കാം. അതുകൊണ്ടാണ് പ്രതിരോധം ഏറ്റവും പ്രധാനമാകുന്നത്.

ഏറ്റവും സാധാരണയായി ശ്രദ്ധിക്കാതെ പോകുന്ന ചില മുൻകൂർ ലക്ഷണങ്ങൾ:

  • കാരണം വ്യക്തമല്ലാത്ത തുടർച്ചയായ ക്ഷീണം.
  • ഉറങ്ങാൻ പ്രയാസം അനുഭവപ്പെടുക.
  • ശരീരത്തിൽ അമോണിയയും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിൽ.
  • രാത്രിയിൽ കൂടെക്കൂടെ മൂത്രം ഒഴിക്കേണ്ടി വരിക (Nocturia), മൂത്രത്തിൽ പത (Proteinuria), അല്ലെങ്കിൽ രക്തത്തിന്‍റെ അംശം (Hematuria).
  • കൈകാലുകളിലെ നീര് (Edema): വൃക്കകൾക്ക് അധികരിച്ച ദ്രാവകവും സോഡിയവും പുറന്തള്ളാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ.
  • പ്രമേഹം (Diabetes), അമിത രക്തസമ്മർദ്ദം (Hypertension) എന്നിവയാണ് വൃക്കരോഗത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ.

ഇവ നിയന്ത്രിക്കാൻ കഴിഞ്ഞാൽ തന്നെ വൃക്കരോഗം ഒരു പരിധി വരെ തടയാൻ സാധിക്കും.

വൃക്ക മാറ്റിവയ്ക്കൽ: രണ്ടാമതൊരു ജീവിതം

വൃക്ക തകരാറിന്‍റെ അവസാന ഘട്ടത്തിൽ (ESRD - End-Stage Renal Disease), വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ രോഗികളെ സഹായിക്കുന്ന ഏറ്റവും മികച്ച ചികിത്സാരീതി.

ഇത് ഡയാലിസിസിനേക്കാൾ മെച്ചപ്പെട്ട ജീവിതനിലവാരം, കൂടുതൽ ഊർജ്ജസ്വലത, ഭക്ഷണത്തിലെ നിയന്ത്രണങ്ങളിൽ അയവ്, ആയുർദൈർഘ്യം എന്നിവ നൽകും .

റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ:

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ലോകത്ത് അടുത്ത കാലത്തായി ഉണ്ടായ ഏറ്റവും വലിയ മുന്നേറ്റമാണ് റോബോട്ട് സഹായത്തോടെയുള്ള വൃക്ക മാറ്റിവയ്ക്കൽ (Robot-Assisted Kidney Transplantation).

ഈ മിനിമലി ഇൻവേസിവ് (Minimally Invasive) സാങ്കേതികവിദ്യ, പരമ്പരാഗതമായി വലിയ മുറിവുകളിലൂടെ നടത്തിയിരുന്ന ശസ്ത്രക്രിയയെ കൂടുതൽ ലളിതവും കൃത്യതയുള്ളതുമാക്കുന്നു.

എന്താണ് റോബോട്ടിക് ട്രാൻസ്പ്ലാന്‍റ്?

ഒരു സർജൻ റോബോട്ടിക് കൺസോളിന്‍റെ സഹായത്തോടെ റോബോട്ടിക് കൈകളെ നിയന്ത്രിച്ച് ശസ്ത്രക്രിയ ചെയ്യുന്ന രീതിയാണിത്.

ചെറിയ മുറിവുകൾ: വയറിലെ വളരെ ചെറിയ ദ്വാരങ്ങളിലൂടെയാണ് (ചെറിയ മുറിവുകൾ) ശസ്ത്രക്രിയ ചെയ്യുന്നത്.

ഇതിലൂടെ വൃക്ക സ്ഥാപിക്കുകയും രക്തക്കുഴലുകളും മൂത്രനാളിയും യോജിപ്പിക്കുകയും ചെയ്യുന്നു.

വർധിച്ച കൃത്യത: റോബോട്ടിക് സംവിധാനം ശസ്ത്രക്രിയ ചെയ്യുന്ന ഭാഗത്തിന്‍റെ 10-20 മടങ്ങ് വരെ വലുതാക്കിയ 3ഡി ദൃശ്യം സർജന് നൽകുന്നു.

കൂടാതെ, റോബോട്ടിക് ഉപകരണങ്ങൾക്ക് മനുഷ്യന്‍റെ കൈകൾക്ക് സാധിക്കാത്തത്ര സൂക്ഷ്മമായ ചലനങ്ങൾ സാധ്യമാക്കുകയും കൈ വിറയലുകൾ പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

പരമ്പരാഗത തുറന്ന ശസ്ത്രക്രിയകളെ അപേക്ഷിച്ച് റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് നിരവധി ഗുണങ്ങളുണ്ട്.

വേഗത്തിലുള്ള രോഗമുക്തി: മുറിവുകൾ ചെറുതായതിനാൽ വേദന കുറവായിരിക്കും. അതിനാൽ, രോഗികൾക്ക് ആശുപത്രിവാസം കുറയ്ക്കാനും സാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങിയെത്താനും സാധിക്കുന്നു.

രക്തസ്രാവം കുറവ്: ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകുന്ന രക്തനഷ്ടം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു.

ചെറിയ മുറിവുകൾ ആയതിനാൽ ശസ്ത്രക്രിയാ സ്ഥലത്തെ അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

മുറിപ്പാടുകൾ വളരെ ചെറുതായിരിക്കും അമിതവണ്ണമുള്ള രോഗികൾക്ക് റോബോട്ടിക് ട്രാൻസ്പ്ലാന്‍റ് കൂടുതൽ സുരക്ഷിതവുമാണ്.

ശാരീരികവും വൈകാരികവുമായ വെല്ലുവിളികൾ

ട്രാൻസ്പ്ലാന്‍റ് വിജയകരമായി പൂർത്തിയാക്കിയ ശേഷം, ശാരീരികമായ വീണ്ടെടുക്കൽ ഒരു യാത്രയാണ്.

പ്രതിരോധ മരുന്നുകൾ (Immunosuppressants): മാറ്റിവെച്ച വൃക്കയെ ശരീരം അന്യമായി കണ്ട് തള്ളിക്കളയാതിരിക്കാൻ ഈ മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരും. ഇവ കൃത്യസമയത്ത് കഴിക്കുകയും ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുന്നത് പ്രധാനമാണ്.

ഈ മരുന്നുകൾക്ക് ചിലപ്പോൾ മറ്റ് അസുഖങ്ങൾ വരാനുള്ള സാധ്യത കൂട്ടാം, എങ്കിലും വൃക്ക നിലനിർത്താൻ ഇത് അത്യാവശ്യമാണ്.

മുറിവുണങ്ങൽ: ആദ്യത്തെ കുറച്ച് മാസങ്ങളിൽ ശസ്ത്രക്രിയയുടെ മുറിവുണങ്ങുന്നതിലും പതിവായി പരിശോധനകൾ നടത്തുന്നതിലും ശ്രദ്ധിക്കണം.

ക്രമമായ പരിശോധനകൾ: ട്രാൻസ്പ്ലാന്‍റിന് ശേഷം, വൃക്കയുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ പതിവായി രക്തപരിശോധനകളും ഫോളോ-അപ്പുകളും ആവശ്യമാണ്.

ശാരീരിക വെല്ലുവിളികൾക്കൊപ്പം വൈകാരികമായ പിന്തുണയും ട്രാൻസ്പ്ലാന്‍റ് രോഗികൾക്ക് അത്യാവശ്യമാണ്.

ദാതാവിനോടുള്ള കടപ്പാട്, മരുന്നുകളുടെ ചെലവ്, രോഗം വീണ്ടും വരുമോ എന്നുള്ള ആശങ്കകൾ എന്നിവയെല്ലാം ഒരു രോഗിക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കാം.

കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും സ്നേഹവും പിന്തുണയും ഈ ഘട്ടത്തിൽ ഒരുപാട് സഹായകരമാകും.

ദീർഘകാല പരിചരണവും ജീവിതശൈലിയും

വൃക്ക മാറ്റിവച്ച ശേഷം ഒരു പുതിയ ജീവിതശൈലി സ്വീകരിക്കേണ്ടത് വിജയകരമായ ദീർഘകാല പരിചരണത്തിന് അത്യന്താപേക്ഷിതമാണ്.

ആരോഗ്യകരമായ ഭക്ഷണം: ഡോക്ടർ നിർദ്ദേശിക്കുന്നതുപോലെ സമീകൃതാഹാരം കഴിക്കുക. ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക, ശുദ്ധജലം ആവശ്യത്തിന് കുടിക്കുക.

വ്യായാമം: പതിവായി ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് ശരീരത്തിന് ഊർജം നൽകാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും.

മദ്യവും പുകവലിയും ഒഴിവാക്കുക: ഇവ പൂർണ്ണമായും ഒഴിവാക്കുന്നത് മാറ്റിവെച്ച വൃക്കയുടെ ആരോഗ്യത്തിന് നിർബന്ധമാണ്.

മാനസികാരോഗ്യം: നല്ല ഉറക്കം, സ്ട്രെസ്സ് നിയന്ത്രണം എന്നിവ പ്രധാനമാണ്.

വൃക്ക മാറ്റിവയ്ക്കൽ എന്നത് ഒരു രോഗചികിത്സ മാത്രമല്ല, രണ്ടാമതൊരു അവസരം ലഭിക്കുന്നതിന് തുല്യമാണ്.

കൃത്യമായ പ്രതിരോധത്തിലൂടെയും സമയബന്ധിതമായ ചികിത്സയിലൂടെയും ട്രാൻസ്പ്ലാന്‍റിന് ശേഷമുള്ള ശ്രദ്ധാപൂർവമുള്ള പരിചരണത്തിലൂടെയും ആർക്കും സാധാരണ നിലയിലുള്ള, സന്തോഷകരമായ ഒരു ജീവിതം തിരികെ നേടാനാകും.

നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം ശ്രദ്ധിക്കുക. സംശയങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു യൂറോളജിസ്റ്റ്/നെഫ്രോളജിസ്റ്റിനെ സമീപിക്കുക.

ഡോ. റോയി പി. ജോൺ

സീനിയർ കൺസൾട്ടന്‍റ്, യൂറോളജി & കിഡ്‌നി ട്രാൻസ്പ്ലാന്‍റേഷൻ, അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ, അങ്കമാലി

29-12-2025

വൃക്ക മാറ്റിവയ്ക്കൽ: രോഗിക്ക് സാധാരണ ജീവിതം നയിക്കുവാന്‍ സാധിക്കുമോ?

തിരക്കിട്ട ഡയാലിസിസ് യൂണിറ്റിൽ, കസേരകളിൽ ചാരിയിരിക്കുന്ന ഓരോ മുഖത്തും ഞാൻ ഒരു ചോദ്യം വായിക്കാറുണ്ട്. നാല് മണിക്കൂർ നീളുന്ന ഈ പ്രക്രിയ, ശരീരത്തിലെ മാലിന്യം നീക്കി താത്കാലിക ആശ്വാസം നൽകുമെങ്കിലും ഓരോ രോഗിയുടെയും മനസിൽ ഒരേയൊരു ചിന്ത എപ്പോഴും അലയടിക്കുന്നുണ്ടാകും.

ഒരു ഡോക്‌ടർ എന്ന നിലയിൽ അവർ എന്നോട് നേരിട്ട് ചോദിക്കുന്നതും ചിലർ കണ്ണുകളിലൂടെ പറയാൻ ശ്രമിക്കുന്നതുമായ ചോദ്യം "ഡോക്‌ടർ, എത്രകാലം ഇത് തുടരണം? ഈ പ്രയാസങ്ങൾക്കൊടുവിൽ ഇനിയൊരു സാധാരണ ജീവിതം എനിക്ക് സാധ്യമാകുമോ?'.

ഇതൊരാളുടെ മാത്രം ആശങ്കയല്ല. വൃക്കരോഗത്തിന്‍റെ ആദ്യ സൂചനകൾ പലപ്പോഴും നിശബ്ദമായി അവഗണിച്ചുപോകുന്ന ഒരു സമൂഹത്തിൽ, രോഗം മൂർച്ഛിച്ച് ഡയാലിസിസിനെ ആശ്രയിക്കേണ്ടി വരുന്നതോ, അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ എന്ന നിർണായക തീരുമാനത്തിലേക്ക് എത്തേണ്ടി വരുന്നതോ ആയ ആയിരക്കണക്കിന് ആളുകളുടെ പ്രതീക്ഷയും ഭയവുമാണ് ഈ ചോദ്യത്തിൽ നിറഞ്ഞുനിൽക്കുന്നത്.

നിശബ്ദമായ വൃക്കരോഗ ലക്ഷണങ്ങൾ അവഗണിക്കരുത്

വൃക്കരോഗം പലപ്പോഴും ഒരു നിശബ്ദ കൊലയാളിയായിട്ടാണ് അറിയപ്പെടുന്നത്. 80 ശതമാനം വരെ വൃക്കയുടെ പ്രവർത്തനം നഷ്ടപ്പെട്ടാൽ പോലും കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കാം. അതുകൊണ്ടാണ് പ്രതിരോധം ഏറ്റവും പ്രധാനമാകുന്നത്.

ഏറ്റവും സാധാരണയായി ശ്രദ്ധിക്കാതെ പോകുന്ന ചില മുൻകൂർ ലക്ഷണങ്ങൾ:

  • കാരണം വ്യക്തമല്ലാത്ത തുടർച്ചയായ ക്ഷീണം.
  • ഉറങ്ങാൻ പ്രയാസം അനുഭവപ്പെടുക.
  • ശരീരത്തിൽ അമോണിയയും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിൽ.
  • രാത്രിയിൽ കൂടെക്കൂടെ മൂത്രം ഒഴിക്കേണ്ടി വരിക (Nocturia), മൂത്രത്തിൽ പത (Proteinuria), അല്ലെങ്കിൽ രക്തത്തിന്‍റെ അംശം (Hematuria).
  • കൈകാലുകളിലെ നീര് (Edema): വൃക്കകൾക്ക് അധികരിച്ച ദ്രാവകവും സോഡിയവും പുറന്തള്ളാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ.
  • പ്രമേഹം (Diabetes), അമിത രക്തസമ്മർദ്ദം (Hypertension) എന്നിവയാണ് വൃക്കരോഗത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ.

ഇവ നിയന്ത്രിക്കാൻ കഴിഞ്ഞാൽ തന്നെ വൃക്കരോഗം ഒരു പരിധി വരെ തടയാൻ സാധിക്കും.

വൃക്ക മാറ്റിവയ്ക്കൽ: രണ്ടാമതൊരു ജീവിതം

വൃക്ക തകരാറിന്‍റെ അവസാന ഘട്ടത്തിൽ (ESRD - End-Stage Renal Disease), വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ രോഗികളെ സഹായിക്കുന്ന ഏറ്റവും മികച്ച ചികിത്സാരീതി.

ഇത് ഡയാലിസിസിനേക്കാൾ മെച്ചപ്പെട്ട ജീവിതനിലവാരം, കൂടുതൽ ഊർജ്ജസ്വലത, ഭക്ഷണത്തിലെ നിയന്ത്രണങ്ങളിൽ അയവ്, ആയുർദൈർഘ്യം എന്നിവ നൽകും .

റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ:

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ലോകത്ത് അടുത്ത കാലത്തായി ഉണ്ടായ ഏറ്റവും വലിയ മുന്നേറ്റമാണ് റോബോട്ട് സഹായത്തോടെയുള്ള വൃക്ക മാറ്റിവയ്ക്കൽ (Robot-Assisted Kidney Transplantation).

ഈ മിനിമലി ഇൻവേസിവ് (Minimally Invasive) സാങ്കേതികവിദ്യ, പരമ്പരാഗതമായി വലിയ മുറിവുകളിലൂടെ നടത്തിയിരുന്ന ശസ്ത്രക്രിയയെ കൂടുതൽ ലളിതവും കൃത്യതയുള്ളതുമാക്കുന്നു.

എന്താണ് റോബോട്ടിക് ട്രാൻസ്പ്ലാന്‍റ്?

ഒരു സർജൻ റോബോട്ടിക് കൺസോളിന്‍റെ സഹായത്തോടെ റോബോട്ടിക് കൈകളെ നിയന്ത്രിച്ച് ശസ്ത്രക്രിയ ചെയ്യുന്ന രീതിയാണിത്.

ചെറിയ മുറിവുകൾ: വയറിലെ വളരെ ചെറിയ ദ്വാരങ്ങളിലൂടെയാണ് (ചെറിയ മുറിവുകൾ) ശസ്ത്രക്രിയ ചെയ്യുന്നത്.

ഇതിലൂടെ വൃക്ക സ്ഥാപിക്കുകയും രക്തക്കുഴലുകളും മൂത്രനാളിയും യോജിപ്പിക്കുകയും ചെയ്യുന്നു.

വർധിച്ച കൃത്യത: റോബോട്ടിക് സംവിധാനം ശസ്ത്രക്രിയ ചെയ്യുന്ന ഭാഗത്തിന്‍റെ 10-20 മടങ്ങ് വരെ വലുതാക്കിയ 3ഡി ദൃശ്യം സർജന് നൽകുന്നു.

കൂടാതെ, റോബോട്ടിക് ഉപകരണങ്ങൾക്ക് മനുഷ്യന്‍റെ കൈകൾക്ക് സാധിക്കാത്തത്ര സൂക്ഷ്മമായ ചലനങ്ങൾ സാധ്യമാക്കുകയും കൈ വിറയലുകൾ പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

പരമ്പരാഗത തുറന്ന ശസ്ത്രക്രിയകളെ അപേക്ഷിച്ച് റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് നിരവധി ഗുണങ്ങളുണ്ട്.

വേഗത്തിലുള്ള രോഗമുക്തി: മുറിവുകൾ ചെറുതായതിനാൽ വേദന കുറവായിരിക്കും. അതിനാൽ, രോഗികൾക്ക് ആശുപത്രിവാസം കുറയ്ക്കാനും സാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങിയെത്താനും സാധിക്കുന്നു.

രക്തസ്രാവം കുറവ്: ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകുന്ന രക്തനഷ്ടം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു.

ചെറിയ മുറിവുകൾ ആയതിനാൽ ശസ്ത്രക്രിയാ സ്ഥലത്തെ അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

മുറിപ്പാടുകൾ വളരെ ചെറുതായിരിക്കും അമിതവണ്ണമുള്ള രോഗികൾക്ക് റോബോട്ടിക് ട്രാൻസ്പ്ലാന്‍റ് കൂടുതൽ സുരക്ഷിതവുമാണ്.

ശാരീരികവും വൈകാരികവുമായ വെല്ലുവിളികൾ

ട്രാൻസ്പ്ലാന്‍റ് വിജയകരമായി പൂർത്തിയാക്കിയ ശേഷം, ശാരീരികമായ വീണ്ടെടുക്കൽ ഒരു യാത്രയാണ്.

പ്രതിരോധ മരുന്നുകൾ (Immunosuppressants): മാറ്റിവെച്ച വൃക്കയെ ശരീരം അന്യമായി കണ്ട് തള്ളിക്കളയാതിരിക്കാൻ ഈ മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരും. ഇവ കൃത്യസമയത്ത് കഴിക്കുകയും ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുന്നത് പ്രധാനമാണ്.

ഈ മരുന്നുകൾക്ക് ചിലപ്പോൾ മറ്റ് അസുഖങ്ങൾ വരാനുള്ള സാധ്യത കൂട്ടാം, എങ്കിലും വൃക്ക നിലനിർത്താൻ ഇത് അത്യാവശ്യമാണ്.

മുറിവുണങ്ങൽ: ആദ്യത്തെ കുറച്ച് മാസങ്ങളിൽ ശസ്ത്രക്രിയയുടെ മുറിവുണങ്ങുന്നതിലും പതിവായി പരിശോധനകൾ നടത്തുന്നതിലും ശ്രദ്ധിക്കണം.

ക്രമമായ പരിശോധനകൾ: ട്രാൻസ്പ്ലാന്‍റിന് ശേഷം, വൃക്കയുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ പതിവായി രക്തപരിശോധനകളും ഫോളോ-അപ്പുകളും ആവശ്യമാണ്.

ശാരീരിക വെല്ലുവിളികൾക്കൊപ്പം വൈകാരികമായ പിന്തുണയും ട്രാൻസ്പ്ലാന്‍റ് രോഗികൾക്ക് അത്യാവശ്യമാണ്.

ദാതാവിനോടുള്ള കടപ്പാട്, മരുന്നുകളുടെ ചെലവ്, രോഗം വീണ്ടും വരുമോ എന്നുള്ള ആശങ്കകൾ എന്നിവയെല്ലാം ഒരു രോഗിക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കാം.

കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും സ്നേഹവും പിന്തുണയും ഈ ഘട്ടത്തിൽ ഒരുപാട് സഹായകരമാകും.

ദീർഘകാല പരിചരണവും ജീവിതശൈലിയും

വൃക്ക മാറ്റിവച്ച ശേഷം ഒരു പുതിയ ജീവിതശൈലി സ്വീകരിക്കേണ്ടത് വിജയകരമായ ദീർഘകാല പരിചരണത്തിന് അത്യന്താപേക്ഷിതമാണ്.

ആരോഗ്യകരമായ ഭക്ഷണം: ഡോക്ടർ നിർദ്ദേശിക്കുന്നതുപോലെ സമീകൃതാഹാരം കഴിക്കുക. ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക, ശുദ്ധജലം ആവശ്യത്തിന് കുടിക്കുക.

വ്യായാമം: പതിവായി ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് ശരീരത്തിന് ഊർജം നൽകാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും.

മദ്യവും പുകവലിയും ഒഴിവാക്കുക: ഇവ പൂർണ്ണമായും ഒഴിവാക്കുന്നത് മാറ്റിവെച്ച വൃക്കയുടെ ആരോഗ്യത്തിന് നിർബന്ധമാണ്.

മാനസികാരോഗ്യം: നല്ല ഉറക്കം, സ്ട്രെസ്സ് നിയന്ത്രണം എന്നിവ പ്രധാനമാണ്.

വൃക്ക മാറ്റിവയ്ക്കൽ എന്നത് ഒരു രോഗചികിത്സ മാത്രമല്ല, രണ്ടാമതൊരു അവസരം ലഭിക്കുന്നതിന് തുല്യമാണ്.

കൃത്യമായ പ്രതിരോധത്തിലൂടെയും സമയബന്ധിതമായ ചികിത്സയിലൂടെയും ട്രാൻസ്പ്ലാന്‍റിന് ശേഷമുള്ള ശ്രദ്ധാപൂർവമുള്ള പരിചരണത്തിലൂടെയും ആർക്കും സാധാരണ നിലയിലുള്ള, സന്തോഷകരമായ ഒരു ജീവിതം തിരികെ നേടാനാകും.

നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം ശ്രദ്ധിക്കുക. സംശയങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു യൂറോളജിസ്റ്റ്/നെഫ്രോളജിസ്റ്റിനെ സമീപിക്കുക.

ഡോ. റോയി പി. ജോൺ

സീനിയർ കൺസൾട്ടന്‍റ്, യൂറോളജി & കിഡ്‌നി ട്രാൻസ്പ്ലാന്‍റേഷൻ, അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ, അങ്കമാലി

24-12-2025

രാവിലെ ഓട്സ് ദോശ കഴിച്ചാൽ ഗുണങ്ങൾ പലതുണ്ട്

ഓട്‌സ് ദോശ ഔഷകഗുണങ്ങളേറെയുള്ള ഓട്‌സ് പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമം. ഓട്സ് പോഷകപ്രദവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണമായി വിദഗ്ധര്‍ പറയുന്നു.

പ്രാതലില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നത് ദിവസം മുഴുവന്‍ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിലനിര്‍ത്തുകയും ചെയ്യുന്നു. ഓട്‌സില്‍ ബീറ്റാ ഗ്ലൂക്കന്‍ അടങ്ങിയിട്ടുണ്ട്.

പ്രഭാത ഭക്ഷണത്തിനു ദിവസവും ഓട്‌സ് കഴിക്കുമ്പോള്‍ ശരീരഭാരം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവയുടെ അളവ് ഗണ്യമായി കുറയ്ക്കുന്നു.

നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ഓട്‌സ് വിവിധ രൂപത്തില്‍ ഉള്‍പ്പെടുത്താം. ഓട്‌സ് കൊണ്ട് ഇനി മുതല്‍ ദോശ തയാറാക്കിയാലോ. വളരെ കുറച്ചു ചേരുവകള്‍കൊണ്ട് രുചികരമായ ഓട്‌സ് ദോശ എളുപ്പം തയാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ഓട്‌സ് - 1 കപ്പ്
വെള്ളം - 1 കപ്പ്
തക്കാളി - 1 എണ്ണം (ചെറുതായി അരിഞ്ഞത്)
സവാള - 1/2 ടീ സ്പൂണ്‍
മുളകു പൊടി - 1/2 ടീ സ്പൂണ്‍
ജീരകം - 1/2 ടീ സ്പൂണ്‍
ഉപ്പ് - മല്ലിയില - ആവശ്യത്തിന്

എങ്ങനെ തയാറാക്കാം

ആദ്യം ഓട്‌സ് 30 മിനിറ്റ് നേരം വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടുക. ശേഷം കുതിര്‍ത്ത ഓട്‌സ്, തക്കാളി, സവാള, ജീരകം, മുളകു പൊടി, ഉപ്പ് എന്നിവ ഒരുമിച്ച് ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക.

ശേഷം ദോശ കല്ലില്‍ പരത്തി ഉണ്ടാക്കി എടുക്കുക. ഓട്‌സ് ദോശ തയാര്‍.

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

15-10-2025

ബ്രസ്റ്റ് റീകണ്‍സ്ട്രക്‌ഷന്‍ സര്‍ജറി

സ്ത്രീകളില്‍ കൂടുതലായി കാണുന്ന ഒരു കാന്‍സറാണ് സ്തനാര്‍ബുദം. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിച്ചാല്‍ ഭേദമാക്കാവുന്ന രോഗമാണിത്. ഈ രോഗത്തിന്‍റെ ചികിത്സയുടെ ഭാഗമായി മാറിടം മുഴുവനായോ ഭാഗികമായോ നീക്കം ചെയ്യേണ്ടി വരാം.

അങ്ങനെ നീക്കം ചെയ്തതിനു ശേഷം ശിഷ്ടകാലം പാഡഡ് ബ്രാ ധരിച്ച് നടക്കേണ്ടിവരുന്നത് സാധാരണമാണ്. എന്നാല്‍ മാറ് പുനര്‍നിര്‍മിക്കാവുന്ന ശസ്ത്രക്രിയകള്‍ ഉണ്ട്.

എന്തിനാണ് മാറ് പുനര്‍നിര്‍മിക്കുന്നത്?

സ്തനാര്‍ബുദം സാധാരണയായി കാണുന്നത് മാറിലെ മുഴകളായിട്ടാണ്. അതിന്‍റെ ചികിത്സ മുഴ മാത്രം നീക്കം ചെയ്യുന്നതല്ല. മറിച്ച് മുഴയുടെ ചുറ്റുമുള്ള മാറിന്‍റെ ഭാഗമോ (breast conservation surgery) അല്ലെങ്കില്‍ ആ വശത്തെ മാറ് മുഴുവനായോ നീക്കം ചെയ്യേണ്ടി വരും (mastectomy).

അതേ തുടര്‍ന്ന് ഇരുവശങ്ങളിലെ മാറുകള്‍ തമ്മില്‍ വലുപ്പ വ്യത്യാസവും അഭംഗിയും ഉണ്ടാകാം.

എങ്ങനെയാണ് മാറ് പുനര്‍നിര്‍മിക്കുന്നത്?

ശരീരത്തിന്‍റെ മറ്റ് ഏതെങ്കിലും ഭാഗത്തുനിന്ന് ദശയെടുത്ത് മാറിന്‍റെ ഭാഗത്തുവച്ച് ശസ്ത്രക്രിയ ചെയ്താണ് മാറുകള്‍ പുനര്‍നിര്‍മിക്കുന്നത്. എത്രമാത്രം മാറ് നീക്കം ചെയ്തിട്ടുണ്ട് എന്നതിനനുസരിച്ചാണ് ശരീരത്തിന്‍റെ ഏതു ഭാഗത്തു നിന്നാണ് ദശ നീക്കി വയ്‌ക്കേണ്ടത് എന്നു തീരുമാനിക്കുന്നത്.

മുഴയും മുഴയുടെ ചുറ്റുമുള്ള മാറും മാത്രമാണു നീക്കം ചെയ്യുന്നതെങ്കില്‍ (ബ്രസ്റ്റ് കണ്‍സര്‍വേഷന്‍ സര്‍ജറി), ശരീരത്തിന്‍റെ പുറംഭാഗത്തുനിന്ന് ദശ നീക്കി മാറിലേക്ക് വച്ച് മാറിന്‍റെ വലുപ്പം പഴയപടി ആക്കാവുന്നതാണ്.

ഒരു വശത്തെ മാറ് മുഴുവനായി നീക്കം ചെയ്യണമെന്നുണ്ടെങ്കില്‍ അത് പുനര്‍നിര്‍മിക്കാന്‍ കൂടുതല്‍ ദശ വേണ്ടിവരും. ഇതിനായി വയറിലെ ദശ എടുത്ത് വയറില്‍ നിന്നും രക്തക്കുഴലോടു കൂടി അത് പൂര്‍ണമായി വേര്‍പെടുത്തി മാറിന്‍റെ ഭാഗത്ത് വച്ചു പിടിപ്പിച്ച് രക്തക്കുഴലുകള്‍ തമ്മില്‍ തുന്നിച്ചേര്‍ക്കുന്നു.

സാധാരണയായി വയറില്‍ നിന്നാണ് ദശയെടുക്കുന്നത്. എങ്കിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളായ തുടയില്‍ നിന്നും പുറംഭാഗത്തു നിന്നും ദശ എടുക്കാന്‍ സാധിക്കും. ദശ എടുത്തു വയ്ക്കുന്നതിനു പകരം ശരീരത്തിന്‍റെ പുറംഭാഗത്തു നിന്നും പേശി എടുത്തുവച്ചശേഷം അതിന്‍റെ അടിയിലായി ബ്രസ്റ്റ് ഇംപ്ലാന്‍റുകൾ നിക്ഷേപിച്ചും മാറ് പുനര്‍നിര്‍മിക്കാവുന്നതാണ്.

അസുഖം ബാധിക്കാത്ത മറുവശത്തെ മാറ് ഒരുപാട് വലുപ്പമുള്ളതും തൂങ്ങിപ്പോയതും ആണെങ്കില്‍ അതിനെ പുനര്‍നിര്‍മിക്കുന്നതിനായി ബ്രസ്റ്റ് റിഡക്ഷന്‍ സര്‍ജറി ചെയ്യാന്‍ സാധിക്കും. അതായത് അസുഖമുള്ള വശത്ത് ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിയും അസുഖമില്ലാത്ത വശത്ത് ബ്രസ്റ്റ് റിഡക്ഷന്‍ സര്‍ജറിയും ഒരേ സമയം ചെയ്യാന്‍ സാധിക്കും.

എപ്പോഴാണ് മാറ് പുനര്‍നിര്‍മാണ ശസ്ത്രക്രിയ ചെയ്യുന്നത്?

കാന്‍സറിനെ തുടര്‍ന്ന് മാറ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അതിനോടൊപ്പം തന്നെ ദശയെടുത്ത് വയ്ക്കുന്ന ശസ്ത്രക്രിയയും ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ മുറിവ് ഉണങ്ങിയതിനുശേഷമേ കീമോതെറാപ്പി ആവശ്യമാണെങ്കില്‍ അത് തുടങ്ങാനാകൂ.

മാറ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്ത് കീമോ, റേഡിയേഷന്‍ മുതലായവയെല്ലാം പൂര്‍ത്തീകരിച്ചതിനുശേഷവും ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറി എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്നതാണ്.

ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിയുടെ പ്രാധാന്യമെന്താണ്?

മാറില്‍ മുഴ കണ്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകാതെ ഇരിക്കുന്ന കുറേയധികം സ്ത്രീകള്‍ നമുക്കിടയിലുണ്ട്. മാറ് നീക്കം ചെയ്താല്‍ അതില്ലാതെ ജീവിക്കുന്നതാലോചിച്ച് ചികിത്സ വേണ്ടെന്നു വയ്ക്കുന്ന സ്ത്രീകളുമുണ്ട്.

അങ്ങനെയുള്ളവര്‍ക്ക് ചികിത്സ തേടാന്‍ പ്രചോദനമാകുന്ന ഒരു കാര്യമാണ് ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറി.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ലിഷ എൻ.പി.
പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജൻ, എസ്‌യുറ്റി ഹോസ്പിറ്റൽ, തിരുവനന്തപുരം.

29-07-2025

ഹെഡ് ആൻഡ് നെക്ക് കാൻസർ; പുകവലി, മദ്യപാനം ഉപേക്ഷിക്കാം

ചികിത്സാരീതി

കാൻസറിന്‍റെ ഘട്ടം, ബാധിച്ച അവയവം, മൊത്തത്തിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഹെഡ് ആൻഡ് നെക്ക് കാൻസറിന്‍റെ ചികിത്സാരീതി. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവ വിവിധ ചികിത്സാരീതികളിൽ ഉൾപ്പെടുന്നു.

ശസ്ത്രക്രിയ,കീമോ തെറാപ്പി

ശസ്ത്രക്രിയ പലപ്പോഴും പ്രാഥമിക ചികിത്സാ ഉപാധിയാണ്. ടൂമർ റിസെക്ഷൻ, കഴല വിച്ഛേദിക്കൽ, പുനർനിർമാണ നടപടിക്രമങ്ങൾ എന്നിവ ചികിത്സയിൽ ഉൾപ്പെട്ടേക്കാം. കീമോ തെറാപ്പിയും റേഡിയോതെറാപ്പിയും ഒറ്റയ്ക്കോ സംയോജിതമായോ മുഴകൾ ചുരുക്കുന്നതിനും കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ഉപയോഗിക്കാം.

ഇമ്യൂണോ തെറാപ്പി, ടാർഗറ്റ് തെറാപ്പി

കാൻസർ കോശങ്ങൾക്കെതിരേ ശരീരത്തിന്‍റെ പ്രതിരോധ പ്രതികരണം വർധിപ്പിക്കുന്നതിനോ അല്ലെങ്കിൽ പ്രത്യേക തന്മാത്ര വൈകല്യങ്ങൾ ലക്ഷ്യമിട്ടോ ഉള്ള ചികിത്സാ ഓപ്ഷനുകളാണ് ഇമ്യൂണോ തെറാപ്പിയും ടാർഗറ്റ് തെറാപ്പിയും.

പുനരധിവാസം

ഇവർക്കായുള്ള പുനരധിവാസ പ്രക്രിയയിൽ ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡെന്‍റിസ്റ്റിക്കൽ, ഡയറ്റിഷൻ, യോഗ ട്രെയിനർമാർ, സൈക്കോളജിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ഒരു ടീം ആണു വേണ്ടത്. വീട്ടുകാർ നല്കുന്ന പിന്തുണ ഏറെ പ്രധാനമാണ്. രോഗം ചികിത്സിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതു കഴിഞ്ഞുള്ള ഇത്തരം സാഹചര്യങ്ങൾ പരിഹരിക്കുന്നതും.

രോഗപ്രതിരോധം

ഹെഡ് ആൻഡ് നെക്ക് കാൻസർ പ്രതിരോധത്തിൽ ഏറ്റവും പ്രധാനം പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം ഒഴിവാക്കുന്നതുമാണ്. കൂടാതെ സൂര്യാഘാതത്തിൽ നിന്ന് ഒഴിവാകുന്ന രീതിയിൽ വസ്ത്രങ്ങൾ ധരിക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക തുടങ്ങിയവ ജീവിതത്തിന്‍റെ ഭാഗമാക്കുക.

എച്ച്പിവിവാക്സിനേഷൻ

എച്ച്പിവിക്ക് എതിരായ വാക്സിനേഷൻ, പ്രത്യേകിച്ച് കൗമാരക്കാരിൽ... ഫലപ്രദമായപ്രതിരോധ നടപടിയാണ്.പതിവു ദന്തപരിശോധനകൾ, സ്വയം പരിശോധനകൾ, സാധ്യതയുള്ള ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ ഹെഡ് ആൻഡ് നെക്ക് കാൻസർ നേരത്തെ കണ്ടെത്തുന്നതിനു സഹായിക്കും.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ഈ മൗനം പുതിയതല്ല
കത്തോലിക്കാ സഭയുടെ കാൽ നൂറ്റാണ്ടിന്റെ ഉയർച്ചതാഴ്ചകൾ ലോകചരിത്രത്തിൻ്റെ പ്രസക്തമായ ഭാഗമാണ്.
ഒറ്റ മിനുട്ട് ദൈർഘ്യമുള്ള വീഡിയോയേക്കാൾ വിലയുള്ളതാണ് ജീവിതം
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Up