ADVERTISEMENT

Close
ad
Wed, 29 October 2025
Facebook X Instagram Youtube
Videos

Deepika Editorial

Editorial

29-10-2025

വരൂ, ജനാധിപത്യം ഹാജർ വിളിക്കുന്നു

Editorial

28-10-2025

ചവറ്റുകുട്ടയിലെറിയണം; വഖഫ് ഭേദഗതിയല്ല, പ്രീണനം

Editorial

27-10-2025

പിഎം ശ്രീയോ, സിഎം ശ്രീയോ?

Editorial

25-10-2025

ഹിജാബിൽ തർക്കമില്ല സാഹോദര്യം തുടരട്ടെ

Editorial

24-10-2025

ഉപചാരം ചൊല്ലി പിരിയാനല്ലീ അവകാശസംരക്ഷണ യാത്ര  

Editorial

22-10-2025

തണ്ടപ്പേർ ഫയലിലും ഒരു ജീവനൊടുക്കിയോ?

Popular Sections

ad

ADVERTISEMENT

View All

Local News

Wayanad

വീടു നിർമാണം പൂർത്തിയാക്കിയില്ല; കരാറുകാരന്‍റെ സ്ഥാപനത്തിന് മുന്നിൽ ഗോത്ര കുടുംബങ്ങൾ സമരം ആരംഭിച്ചു

പുൽപ്പള്ളി: കൊളവള്ളി അംബേദ്കർ കോളനിയിൽ എട്ടുവർഷം മുൻപ് നിർമിച്ച വീടുകളുടെ നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നിർമാണ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍റെ സ്ഥാപനത്തിന് മുന്നിൽ കൊളവള്ളി അംബേദ്കർ കോളനിയിലെ ഗോത്രകുടുംബങ്ങൾ ഇന്നലെ സമരം ആരംഭിച്ചു.


കോളനിയിലെ നിർമാണം പൂർത്തിയാക്കാതെ ഉപേക്ഷിച്ച വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ കരാറുകാരൻ തയാറാകണമെന്നാവശ്യപ്പെട്ടാണ് പുൽപ്പള്ളി ബസ് സ്റ്റാൻഡിന് സമീപത്തുള്ള വ്യാപാര സ്ഥാപനത്തിന് മുന്നിൽ സമരം ആരംഭിച്ചത്. ഗോത്രവനിതകളടക്കമുള്ളവരുടെ നേതൃത്വത്തിൽ വൈകുന്നേരത്തോടെയാണ് സമരം ആരംഭിച്ചത്.


പോലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും വീട് നിർമാണം പൂർത്തിയാക്കാനാവശ്യമായ ഉറപ്പ് ലഭിച്ചെങ്കിൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ഉന്നതിയിലെ കുടുംബങ്ങൾ. ഉന്നതിയിൽ മാത്രം 12 ഓളം വീടുകളാണ് തറയിലും ചുമരിലുമായി പണി പൂർത്തിയാകാതെ കിടക്കുന്നത്. സ്ഥലത്ത് പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.

Thiruvananthapuram

ജപമാല റാലിയും അരാധനാക്രമ വർഷവും ഉദ്ഘാടനം ചെയ്തു

കൊട്ടാരക്കര: മലങ്കര കത്തോലിക്ക സഭ കൊട്ടാരക്കര വൈദികജില്ല വിശ്വാസ പരിശീലന പരിപാലന സമിതിയുടെ അഭ്യ മുഖ്യത്തിൽ ജപമാല റാലിയും ആരാധനാ ക്രമവത്സരവും ജില്ലാ വികാരി ഫാ.ജോസഫ് കടകംപള്ളിൽ ഉദ്ഘാടനം ചെയ്തു.


28 പള്ളികളിൽ നിന്ന് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ജപമാല റാലിയിൽ അണിചേർന്നു.
റാലിക്കും മറ്റു പരിപാടികൾക്കും ജില്ല ഡയറക്ടർ ഫാ.ജോഷ്വാ പാറയിൽ, ഫാ.ജോർജ് തോമസ്, ഫാ.ഗീവർഗീസ് എഴിയത്ത്, ജില്ല സെക്രട്ടറി തോമസ്കുട്ടി വില്ലൂർ, കേന്ദ്ര സമിതിയംഗം ജേക്കബ് ജോൺ കല്ലുംമൂട്ടിൽ ,ജില്ലയിലെ മറ്റു വൈദികർ, സിസ്റ്റേഴ്സ്, പ്രഥമാധ്യാപകർ എന്നിവർ നേതൃത്വം നൽകി.

Kollam

പിന്നില്‍ സിപിഐ, സിപിഎം അസ്വാരസ്യങ്ങളെന്ന് സൂചന; മന്ത്രിമാര്‍ പങ്കെടുക്കേണ്ട യോഗങ്ങള്‍ കൂട്ടമായി റദ്ദാക്കുന്നു


അഞ്ചല്‍ : കിഴക്കന്‍ മലയോര മേഖലയില്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ വിവിധ വകുപ്പ് മന്ത്രിമാരെ എത്തിച്ചു ഉദ്ഘാടനം ചെയ്യുന്നുവെന്ന അറിയിപ്പ് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ എല്ലായിടങ്ങളില്‍ എത്തിച്ചിരുന്നു.


എന്നാല്‍ ഇപ്പോള്‍ മന്ത്രിമാര്‍ പങ്കെടുക്കും എന്നറിയിച്ച പരിപാടികള്‍ കൂട്ടമായി റദ്ദ് ചെയ്യുന്നതിനോടൊപ്പം ചില പരിപാടികള്‍ മാറ്റിവയ്ക്കുക കൂടി ചെയ്യുകയാണ്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സിപിഐ, സിപിഎം അസ്വാരസ്യങ്ങളാണ് പരിപാടികളുടെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന.
കുളത്തൂപ്പുഴ ഇൻഡോര്‍ സ്റ്റേഡിയം, ഏരൂര്‍ പഞ്ചായത്തിലെ പത്തടിയിലെ ഇൻഡോര്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മാണോദ്ഘാടനം 29ന് നടത്താൻ തീരുമാനിച്ചിരുന്നു.


കായിക മന്ത്രി അബ്‌ദു റഹ്മാന്‍ ഉദ്ഘടനം ചെയ്യുമെന്നും എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഇടതുമുന്നണി നേതാക്കളും പങ്കെടുക്കുന്നുവെന്ന് കാണിച്ചു നോട്ടീസ് പുറത്തിറക്കിയിരുന്നു.
എന്നാല്‍ ഇന്നലെ രാവിലെയോടെ ഇവ റദ്ദ് ചെയ്തുവെന്ന അറിയിപ്പാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്നത്. കൃത്യമായ കാരണം വ്യക്തമാക്കിയിട്ടുമില്ല. ഇതിനിടയില്‍ 30ന് ഏരൂരിലെ മറ്റൊരു പരിപാടി ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റിരുന്ന മന്ത്രി ഒ.ആര്‍. കേളുവും എത്തില്ലായെന്ന വിവരവും പുറത്ത് വന്നു.


കുളത്തൂപ്പുഴയിലെ ഒരു ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജ് പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ കൃത്യമായ സമയം നല്‍കിയിട്ടില്ല. എന്നാല്‍ കൂട്ടമായി പരിപാടികള്‍ മാറ്റി വായ്ക്കുന്നതിനെ കുറിച്ച് കൃത്യമായ മറുപടി ഇടതു കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.
മന്ത്രിസഭ ബഹിഷ്കരണം ഉള്‍പ്പെടെ കടുത്ത നിലപാടിലേക്ക് സിപിഐ നീങ്ങുന്ന സാഹചര്യത്തിലാണോ നിസഹകരണം എന്നാണ് സംശയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയില്‍ പ്രാദേശിക ഘടകങ്ങളില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുകയാണ്. എസ്എഫ്ഐ,എഐഎസ്എഫ് തമ്മിലുള്ള തർക്കം ജില്ലയിലെ യുവജന സംഘടനകളും ചില പ്രാദേശിക നേതാക്കളും ഏറ്റുപിടിച്ചതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളും സിപിഎം, സിപിഐ ബന്ധത്തില്‍ ചെറിയ തരത്തിലെങ്കിലും ഉലച്ചില്‍ ഉണ്ടാക്കിയിരുന്നു.
ഇക്കാര്യത്തില്‍ നേതാക്കള്‍ തന്നെ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിവരവേയാണ് ഇപ്പോള്‍ പിഎം ശ്രീ വിഷയത്തില്‍ ഇരുപാര്‍ട്ടികളും കൊമ്പ് കോർ‍ക്കുന്നത്.

 

Pathanamthitta

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രാഥമിക കൂടിയാലോചനകൾ തുടങ്ങി

പത്തനംതിട്ട: ത്രിതല പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പുകൾക്കുള്ള വിജ്ഞാപനം നവംബർ ആദ്യവാരം ഉണ്ടാകുമെന്ന സൂചന ലഭിച്ചതോടെ സീറ്റു വിഭജന കൂടിയാലോചനകൾക്ക് അനൗപചാരിക തുടക്കം. മുന്നണികളും പാർട്ടികളും ഔപചാരിക ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും വാർഡുകൾ സംബന്ധിച്ച ധാരണകൾ പ്രാഥമികതലത്തിൽ രൂപപ്പെടുത്താനുള്ള ശ്രമമുണ്ട്. യുഡിഎഫിലും എൽഡിഎഫിലും ഘടകകക്ഷികൾ മത്സരിച്ചുവരുന്ന വാർഡുകളിൽ വച്ചുമാറ്റത്തിനുള്ള ശ്രമമാണ് പ്രാഥമികതലത്തിൽ നടക്കുന്നത്.


സ്ഥിരമായി മത്സരിച്ചുവന്നിരുന്ന വാർഡുകൾ സംവരണപട്ടികയിലായതോടെ പുതിയ വാർഡുകൾ തേടുന്ന സിറ്റിംഗ് മെംബർമാരടക്കം ഇപ്പോഴത്തെ ചർച്ചകളിൽ സജീവമാണ്. നിലവിലെ വാർഡുകളുടെ അതിർത്തികളിലും മറ്റുംമാറ്റം ഉണ്ടായതോടെ സിറ്റിംഗ് വാർഡുകൾ നഷ്ടമായെങ്കിലും പുതിയ വാർഡുകളിലേക്ക് സിറ്റിംഗ് മെംബർമാർക്ക് കണ്ണുള്ളത് സ്വാഭാവികം.


ബ്ലോക്കിനോട് അത്ര പ്രിയം പോരാ


ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ സ്ഥാനാർഥിയാകുന്നതിനോടു പലർക്കും താത്പര്യമില്ല. മുതിർന്ന നേതാക്കളടക്കം ഗ്രാമപഞ്ചായത്തുകളിലാണ് കണ്ണുവച്ചിരിക്കുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിച്ചാലുണ്ടാകുന്ന ചെലവാണ് പ്രധാന പ്രശ്നം. ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിൽ നല്ലൊരു പങ്കും സംവരണ പട്ടികയിലായതിനാൽ ജനറൽ മണ്ഡലങ്ങളിൽ ആവശ്യക്കാരുടെ എണ്ണം കൂടുതലാണ്.


ഇക്കാരണത്താൽ പ്രാദേശിക നേതാക്കൾ ഗ്രാമപഞ്ചായത്തുകളിലേക്ക് ഒതുങ്ങുകയാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ ഏഴ് ജനറൽ മണ്ഡലങ്ങൾ മാത്രമാണുള്ളത്. അവയുടെ വിസ്തൃതിയാകട്ടെ വർധിച്ചതിനാൽ മത്സരിക്കാനുള്ള ചെലവ് ഏറുമെന്നതിലും തർക്കമില്ല. മിനി നിയമസഭാ മണ്ഡലമാണ് ഓരോ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും.


വനിതാ സംവരണ വാർഡുകൾ 625


പത്തനംതിട്ട: ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി തെരഞ്ഞെടുക്കപ്പെടേണ്ടത് 1099 പ്രതിനിധികളാണ്. ഇതിൽ 625 പേരും വനിതകളായിരിക്കും. വനിതാ ജനറൽ വിഭാഗത്തിലും പട്ടികജാതി വനിതാ വിഭാഗത്തിലും സംവരണമുണ്ട്.


53 ഗ്രാമപഞ്ചായത്തുകളിലെ 833 സീറ്റുകളിൽ 481 സീറ്റുകൾ വനിതാ സംവരണമാണ്. ഇതിൽ 423 സീറ്റുകൾ വനിതാ ജനറൽ വിഭാഗത്തിലും 57 എണ്ണം പട്ടികജാതി വനിതകൾക്കും ഒരു വാർഡ് പട്ടികവർഗ വനിതയ്ക്കുമായി സംവരണം ചെയ്തിരിക്കുകയാണ്.


എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ 114 ഡിവിഷനുകളിൽ 66 എണ്ണം വനിതാ സംവരണമാണ്. ഇതിൽ 57 ഡിവിഷനുകൾ വനിതകളുടെ ജനറൽ സീറ്റും ഒന്പതെണ്ണം പട്ടികജാതി വനിതകൾക്കുമുള്ളതാണ്. ജില്ലാ പഞ്ചായത്തിന്‍റെ 17 ഡിവിഷനുകളിൽ എട്ടെണ്ണം വനിത ജനറൽ വിഭാഗത്തിനും ഒരെണ്ണം പട്ടികജാതി വനിതയ്ക്കുമാണ്.


നാല് നഗരസഭകളിലായുള്ള 135 സീറ്റുകളിൽ 69 എണ്ണമാണ് വനിതാ സംവരണം. ജനറൽ വനിതാ വിഭാഗത്തിൽ 60 വാർഡുകളും പട്ടികജാതി വനിതകൾക്കായി ഒന്പതെണ്ണവും സംവരണം ചെയ്തിരിക്കുന്നു.


എൽഡിഎഫിൽ പ്രാഥമിക ചർച്ചകൾ


കോഴഞ്ചേരി: ആറന്മുള അസംബ്ലി മണ്ഡലപരിധിയിൽ തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫ് പ്രാഥമിക ചർച്ചകൾക്കു തുടക്കമിട്ടു. സംവരണ വാർഡുകൾ നിശ്ചയിച്ചതോടെ പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ മുന്നണി നേതാക്കൾ പ്രാഥമിക കൂടിയാലോചനകൾ തുടങ്ങി.ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾ പലയിടത്തും ആവശ്യപ്പെട്ടിട്ടുള്ളത് സിപിഎമ്മിനെ കുഴയ്ക്കുന്നു.


വിജയസാധ്യത കണക്കിലെടുത്ത് വിട്ടുവീഴ്ചകൾക്കു തയാറാകണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. ഉഭയകക്ഷി ചർച്ചകളിലൂടെ പരമാവധി തർക്കങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം.


പത്തനംതിട്ട നഗരസഭ, കോഴഞ്ചേരി, കോയിപ്രം, അയിരൂർ ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് നേതാക്കൾ പ്രാഥമിക ചർച്ചകൾ നടത്തി. ജനപിന്തുണയുള്ള നേതാക്കളെ സ്വതന്ത്രരായി മത്സരിപ്പിച്ചാണെങ്കിൽ പോലും പരമാവധി സീറ്റുകൾ നേടുകയെന്ന ലക്ഷ്യമാണ് പ്രാദേശികതത്തിൽ മുന്നണികൾക്കുള്ളത്.


ത്രിതല പഞ്ചായത്തുകളിൽ ജനപിന്തുണയുള്ളവരെ മത്സരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ബിജെപിയും രംഗത്തുള്ളത്. ആറന്മുള, റാന്നി നിയമസഭാ മണ്ഡലപരിധിയിലെ ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിൽ ബിജെപി ഇത്തവണ ശക്തമായ പോരാട്ടത്തിനുറച്ചിരിക്കുകയാണ്.

Idukki

ചീനിക്കുഴി കൂട്ടക്കൊല: നിർവികാരനായി പ്രതി ഹമീദ് കോടതിയിൽ

തൊടുപുഴ: മകനെയും മകന്‍റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീകൊളുത്തി കൊലപ്പെടുത്തിയ ഹമീദിനെ ഇന്നലെ രാവിലെ പതിനൊന്നോടെ മുട്ടം ജില്ലാ ജയിലിൽനിന്ന് ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ എത്തിച്ചപ്പോഴും നിർവികാരനായിരുന്നു. ജഡ്ജി ആഷ് കെ. ബാൽ ആദ്യം വിളിച്ചത് പ്രമാദമായ ഈ കേസായിരുന്നു. വിധി ഉച്ചകഴിഞ്ഞ് മൂന്നിന് പ്രസ്താവിക്കുമെന്ന് ജഡ്ജി പറഞ്ഞതോടെ ഹമീദുമായി പോലീസ് ജയിലിലേക്ക് മടങ്ങി.

തുടർന്ന് ഉച്ചയ്ക്ക് മൂന്നിന് കോടതി ചേരുന്നതിന് പത്തുമിനിറ്റ് മുൻപ് പോലീസ് വീണ്ടും ഹമീദിനെ ജയിലിൽ എത്തിച്ചു. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതായി ജഡ്ജി ആഷ് കെ. ബാൽ പറഞ്ഞു. ഭാവഭേദമില്ലാതെയാണ് ഹമീദ് വിധി കേട്ടുനിന്നത്. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് അസുഖബാധിതനാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു. പ്രതിയെ പിന്നീട് മുട്ടം ജയിലിലേക്കുതന്നെ മാറ്റി.

ആസൂത്രിത കൊലപാതകം

തൊടുപുഴ: സ്വന്തം മകനെയും കുടുംബത്തെയും വകവരുത്താൻ പ്രതി നടത്തിയ കൊലപാതകം ആസൂത്രിതമായിരുന്നെന്ന് അന്വേഷണ സംഘത്തലവനായിരുന്നു അന്നത്തെ തൊടുപുഴ ഡിവൈഎസ്പി ആയിരുന്ന എ.ജി. ലാൽ പറഞ്ഞു. സ്വത്ത് സംബന്ധമായ തർക്കമായിരുന്നു ക്രൂരകൊലപാതകത്തിന് കാരണം.

പ്രതിയുടെ പക്കലുള്ള പണവും മറ്റു രേഖകളും നശിക്കാതിരിക്കാൻ സംഭവം നടത്തുന്നതിന് മുൻപുതന്നെ സഹോദരന്‍റെ വീട്ടിൽ എത്തിച്ചിരുന്നു. ഇരകൾ രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും ഇയാൾ അടച്ചാണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഞെട്ടിക്കുന്ന കുറ്റകൃത്യം: പ്രോസിക്യൂഷൻ

തൊടുപുഴ: സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണ് പ്രതി ഹമീദ് നടത്തിയതെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു. ക്രൂരമായ കൊലപാതകത്തിനുള്ള പദ്ധതിയാണ് പ്രതി തയാറാക്കിയിരുന്നത്. ഇതിന് സാക്ഷിമൊഴികളുണ്ട്.

മരിക്കുന്നതിന്‍റെ രണ്ടു ദിവസം മുൻപ് ഫൈസൽ 35 ലിറ്റർ വീതം കൊള്ളുന്ന കന്നാസുകളിൽ ഡീസലും പെട്രോളും വാങ്ങിയിരുന്നു. അത് ഫൈസൽ നടത്തുന്ന കടയിൽ സൂക്ഷിച്ച് വില്പന നടത്തുന്നതിനായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ. ഇതു ചെറിയ കുപ്പികളിലാക്കി പ്രതി കൊണ്ടുപോകുന്നത് കണ്ടതായി സാക്ഷി മൊഴികളിൽ ഉണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

Alappuzha

കാന്‍സര്‍ ബോധവത്കരണ ക്ലാസും പരിശോധനയും

എടത്വ: സെന്‍റ് ജോര്‍ജ് ഫൊറോന പള്ളി മാതൃ-പിതൃവേദി, യുവദീപ്തി എസ്എംവൈഎം നേതൃത്വത്തില്‍ കോഴഞ്ചേരി മുത്തൂറ്റ് കാന്‍സര്‍ സെന്‍ററുമായി സഹകരിച്ച് കാന്‍സര്‍ ബോധവത്കരണ ക്ലാസും പരിശോധന നിര്‍ണയ ക്യാമ്പും നടത്തി. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

മാതൃ-പിതൃവേദി ഡയറക്ടര്‍ ഫാ. തോമസ് കുളത്തുങ്കല്‍, പിതൃവേദി പ്രസിഡന്‍റ് മനോജ് മാത്യു പുത്തന്‍വീട്ടില്‍, മാതൃവേദി പ്രസിഡന്‍റ് രേഷ്മ ജോണ്‍സണ്‍, യുവദീപ്തി പ്രസിഡന്‍റ് മരിയ വര്‍ഗീസ് തെക്കേടം, മുത്തൂറ്റ് കാന്‍സര്‍ സെന്റര്‍ പ്രതിനിധി ജോബിന്‍ ജോസ്, ഡോ. ആതിര എന്നിവര്‍ പ്രസംഗിച്ചു.

Kottayam

സ്കൂൾ കെട്ടിടം നിർമാണം മുടങ്ങി; വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ

വെച്ചൂർ: ആസൂത്രണത്തിലെ പിഴവുമൂലം തറക്കല്ലിട്ട് മൂന്നു വർഷം കഴിഞ്ഞിട്ടും സ്കൂൾ കെട്ടിടം നിർമിക്കാൻ കഴിയാതെ വന്നതോടെ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായി. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ സ്കൂളായ വെച്ചൂർ ദേവീവിലാസം സ്കൂളിലാണ് കെട്ടിട നിർമാണം അനിശ്ചിതത്വത്തിലായത്. കിഫ്ബി ഫണ്ട് മൂന്നു കോടി 90 ലക്ഷം രൂപയും എംഎൽഎ ഫണ്ടായി 20 ലക്ഷം രൂപകൂടി നൽകിയിട്ടും സ്കൂൾ കെട്ടിടം പണിയാനായില്ല.


വൈക്കം വെച്ചൂർ ഗവൺമെന്‍റ് ദേവീവിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ കാറ്റും വെളിച്ചവും കടക്കാത്ത ക്ലാസ് മുറികളിലാണ് ഇപ്പോൾ പ്ലസ്ടു വിദ്യാർഥികളുടെ പഠനം. അടുത്തടുത്തായുള്ള മുറികളിലെ ക്ലാസുകളിലെ ശബ്ദം മറ്റു ക്ലാസ്മുറികളിലും എത്തുന്നതിനാൽ അധ്യാപകർ പഠിപ്പിക്കുന്നതുപോലും കുട്ടികൾക്ക് കേൾക്കാൻ കഴിയാത്ത സ്ഥിതിയാണ്.


മൂന്നു വർഷം മുമ്പ് കിഫ്ബി മൂന്നുകോടി 90 ലക്ഷം രൂപ അനുവദിച്ചപ്പോൾ അഞ്ച് ക്ലാസ് മുറികളും ശുചിമുറിയുമടക്കമുള്ള കെട്ടിടം പൊളിച്ചുനീക്കിയതോടെയാണ് വിദ്യാർഥികളുടെ ദുരിതം തുടങ്ങിയത്. 2023 ഡിസംബറിൽ ഒരു വർഷത്തിനകം പുതിയ കെട്ടിടമെന്ന പ്രഖ്യാപനവുമായി ആഘോഷപൂർവം തറക്കല്ലിടീലും നടത്തി. എന്നാൽ പണി നടത്താൻ ചുമതലയേറ്റ കിലയുടെ ആസൂത്രണത്തിലെ വീഴ്ചമൂലം ഇതുവരെ കെട്ടിടം പണി തുടങ്ങാനായില്ലെന്നാണ് ആരോപണം.


ആദ്യം നടത്തേണ്ട മണ്ണുപരിശോധനയും ഭാരപരിശോധനയുമടക്കം നടത്താതെയാണ് ഉണ്ടായിരുന്ന കെട്ടിടം പൊളിച്ച് മൂന്നുനില കെട്ടിടം കില വിഭാവനം ചെയ്തത്. കരാറുകാരൻ വർഷങ്ങൾക്ക് മുമ്പ് ഇറക്കിയ കമ്പികൾ തുരുമ്പെടുത്തു നശിക്കാൻ തുടങ്ങിയെന്നു മാത്രമല്ല പണിക്കായി നാട്ടിയ കമ്പികളും കുറ്റികളും കുട്ടികൾക്ക് അപകട ഭീഷണിയായി മാറിയെന്ന് രക്ഷകർത്താക്കൾ കുറ്റപ്പെടുത്തുന്നു.


പണി മുടങ്ങിയതോടെ 20 ലക്ഷം രൂപ സി.കെ. ആശ എംഎൽഎ കൂടുതൽ അനുവദിക്കുകയും ചെയ്തു. എന്നാൽ, ഫണ്ട് കുമിഞ്ഞുകൂടിയതല്ലാതെ കെട്ടിടം പണി നടന്നതുമില്ല. ഇതിനിടെ ക്ലാസ്മുറികളുടെ അഭാവം പഠനത്തെ ബാധിച്ചതോടെ സ്കൂളിൽ കുട്ടികളുടെ എണ്ണവും കുറഞ്ഞു. പ്ലസ് വണിന് ഇത്തവണ 72 കുട്ടികൾ മാത്രമാണ് എത്തിയത്.


നഴ്സറി കൂടാതെ ഒന്നു മുതൽ പ്ലസ്ടുവരെ നിലവിൽ 1,050 കുട്ടികളാണ് സ്കൂളിലുള്ളത്. ഹൈസ്കൂളിലടക്കം കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ കെട്ടിടം പണിയുടെ പാളിച്ച കാർഷിക മേഖലയിലെ സാധാരണക്കാരുടെ കുട്ടികളടക്കം പഠിക്കുന്ന ഒരു സ്കൂളിന്‍റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.


ഭാരപരിശോധന പരാജയപ്പെട്ട സാഹചര്യത്തിൽ പുതിയ നിർമാണരീതി പരീക്ഷിക്കാനാണ് കിലയുടെ നീക്കം. എന്നാൽ കിലയുടെ പുതിയ ആസൂത്രണത്തിൽ വിഭാവനം ചെയ്ത മൂന്നുനില കെട്ടിടം രണ്ടു നില മാത്രമായി മാറുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

Ernakulam

യുവാവിന് അതിക്രൂരമർദനം; മൂന്നുപേർ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ആലപ്പുഴ അരൂർ സ്വദേശി മഞ്ഞന്ത്ര വീട്ടിൽ സുദർശനനെ (42) അതിക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിച്ചശേഷം കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്നു പ്രതികൾ അറസ്റ്റിലായി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.


എറണാകുളം കൂനമ്മാവിൽ പ്രവർത്തിക്കുന്ന, മാനസികവെല്ലുവിളി നേരിടുന്നവരെ താമസിപ്പിക്കുന്ന ഇവാഞ്ചൽ ആശ്രം എന്ന സ്ഥാപനത്തിന്‍റെ ഉടമ കൂനമ്മാവ് ചെറുതുരുത്തി വീട്ടിൽ അമൽ ഫ്രാൻസിസ് (65), ഇയാളുടെ വളർത്തുമകൻ ആരോമൽ (23), കോട്ടയ്ക്കൽ വീട്ടിൽ നിധിൻ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ സുദർശനനെ കൊടുങ്ങല്ലൂരിലെത്തിക്കാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.


കഴിഞ്ഞ 21നു രാവിലെയാണ് സുദർശനനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്കുസമീപമുള്ള റോഡരികിൽ കണ്ടത്. ഗുരുതരമായ പരിക്കുകളേറ്റിരുന്ന ഇയാൾ ഇപ്പോൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം വെന്‍റിലേറ്ററിലാണ്.


പോലീസ് നടത്തിയ അന്വേഷണത്തിൽ, കഴി ഞ്ഞ 18നു പുലർച്ചെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സുദർശനൻ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നതായി അറിഞ്ഞു. പോലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയതിനെതുടർന്നു സ്ഥലത്തെത്തിയ എറണാകുളം സെൻട്രൽ പോലീസ് ഇയാളെ ഇവാഞ്ചൽ ആശ്രം എന്ന സ്ഥാപനത്തിൽ എത്തിക്കുകയായിരുന്നു. ഇവിടെ കഴിഞ്ഞുവരവെയാണ് സുദർശനനു ഗുരുതരമായ പരിക്കേറ്റത്.


തുടർന്നു സുദർശനനെ ആശുപത്രിയിൽ എത്തിക്കാതെ അമൽ ഫ്രാൻസിസിന്‍റെ നിർദേശപ്രകാരം ആരോമലും നിധിനും ചേർന്ന് സ്ഥാപനത്തിന്‍റെ വാഹനത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്കുസമീപം എത്തിച്ച് വഴിയരികൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ ആശ്രമത്തിന്‍റെ വാഹനം ശ്രദ്ധയിൽപ്പെട്ടതാണ് കേസിൽ വഴിത്തിരിവായത്.


സുദർശനനു ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തിവരികയാണ്. സംഭവം നടന്നതു വരാപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പ്രാഥമികാന്വേഷണങ്ങൾക്കുശേഷം കേസ് വരാപ്പുഴ സ്റ്റേഷനിലേക്കു കൈമാറും.

 

Thrissur

മണപ്പുറം ഫൗണ്ടേഷന്‍ ഇന്‍വെര്‍ട്ടര്‍ നൽകി

ഇരിങ്ങാലക്കുട: മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണംചെയ്തു. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി.ദാസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു.

ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ കെ.എസ്. ഡിബിന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ സ്റ്റാഫ് ജെസീല, മാ കെയര്‍ സെന്‍റര്‍ ഹെഡ് ബിബിന്‍രാജ് എന്നിവര്‍ പങ്കെടുത്തു.

Palakkad

തെങ്കര ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പ്: കുറ്റവിചാരണ സദസുമായി യുഡിഎഫ്

തെങ്കര: തെങ്കര ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിനെതിരേ കുറ്റവിചാരണ സദസുമായി യുഡിഎഫ്.

കഴിഞ്ഞ പത്തുവര്‍ഷം തെങ്കര പഞ്ചായത്തിന്‍റെ ഭരണത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണസമിതി പൂർണ്ണ പരാജയമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു കോടി രൂപയുടെ എൽഎസ്ജിഡിയുടെ റോഡ് നിര്‍മാണ പ്രോജക്ടുകള്‍ നഷ്ടപ്പെടുത്തിയെന്നു നേതാക്കൾ കുറ്റപ്പെടുത്തി.

അതിദരിദ്രരുടെ ലിസറ്റില്‍ ഉള്‍പ്പെട്ട വീടില്ലാത്ത 40 കുടുംബങ്ങളിൽ പലകാരണം പറഞ്ഞ് 26 പേരെയും ഒഴിവാക്കി. 14 പേര്‍ക്ക് വീടുനല്‍കി എന്ന് എൽഡിഎഫ് വികസനസദസില്‍ പ്രഖ്യാപിച്ചു. എന്നാല്‍ വാസ്തവത്തില്‍ ഒരാള്‍ക്ക് പോലും വീട് നല്‍കിയിട്ടില്ലെന്നും നേതാക്കൾ ആരോപിച്ചു. പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ എല്ലാം തകര്‍ന്ന അവസ്ഥയിലാണ്.

ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയിലുള്ള റോഡുകളെല്ലാം പൊളിച്ച് എല്ലാ വീടുകളിലും ടാപ്പും മീറ്ററും സ്ഥാപിച്ചു. എന്നാല്‍ സപ്ലെ ചെയ്യുന്നതിന് ആവശ്യമായ കുടിവെള്ള ടാങ്ക് നിര്‍മിച്ചിട്ടില്ല. മാത്രമല്ല അതിനായുള്ള സ്ഥലം ഏറ്റെടുക്കുക പോലും ചെയ്തിട്ടില്ലെന്നും കുറ്റപ്പെടുത്തി.

ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി. അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് തെങ്കര പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ആറ്റക്കര ഹരിദാസ് അധ്യക്ഷത വഹിച്ചു.
മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി ടി.എ. സലാം മുഖ്യപ്രഭാഷണം നടത്തി.

ഡിസിസി മെംബര്‍ വി.വി. ഷൗക്കത്തലി, യുഡിഎഫ് കണ്‍വീനര്‍ ടി.കെ. ഫൈസല്‍, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജഹീഫ്, സി.പി. മുഹമ്മദ് അലി, അബ്ദുള്‍ റഷീദ്, ടി.കെ. സീനത്ത്, രാജിമോള്‍, കുരിക്കള്‍ സെയ്ത്, ഷമീര്‍ പഴേരി, ഗിരീഷ് ഗുപ്ത, ഷമീര്‍, മജീദ് തെങ്കര, വട്ടോടി വേണുഗോപാല്‍,നൗഷാദ് ചേലഞ്ചേരി, സൈനുദ്ദീന്‍, ഹാരിസ് തത്തേങ്ങലം, ടി.കെ. ഹംസക്കുട്ടി, ശിവദാസന്‍, ഉമ്മര്‍ തൈക്കാടന്‍, അനില‍കുമാര്‍ കോല്‍പ്പാടം, ഹാരിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Malappuram

കോഴി മാലിന്യവുമായി എത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു

നിലന്പൂർ: മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കോഴി മാലിന്യവുമായി എത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. ഒടുവിൽ പോലീസ് ഇടപ്പെട്ട് മാലിന്യങ്ങൾ സംസ്കരണ കേന്ദ്രത്തിലെത്തിച്ചു. ആവശ്യമായ രേഖകൾ ഇല്ലാതെയാണ് കോഴി മാലിന്യങ്ങളുമായി വാഹനങ്ങളെത്തിയത്.

ഇതേത്തുടർന്ന് ഇന്നലെ രാവിലെ നിലമ്പൂർ സ്റ്റേഷനിൽ വാഹനങ്ങൾ എത്തിച്ചു. രേഖകൾ ഇല്ലെങ്കിൽ പിഴ അടപ്പിക്കുമെന്നാണ് പോലീസ് പറയുന്നത്. ചാലിയാർ പഞ്ചായത്തിലെ അളക്കൽ വിജയപുരത്തെ കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കാണ് ഞായറാഴ്ച രാത്രി പത്തോടെ രണ്ട് വാഹനങ്ങൾ കോഴി മാലിന്യങ്ങളുമായി എത്തിയത്.

ഈ വാഹനങ്ങളാണ് അകമ്പാടം സദ്ദാം ജംഗ്ഷനിൽ നാട്ടുകാർ പ്രതിഷേധിച്ച് തടഞ്ഞത്. ഫ്രീസർ സൗകര്യമുള്ള വാഹനങ്ങളിൽ വേണം കോഴി മാലിന്യങ്ങൾ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനെന്നാണ് നാട്ടുകാർ പറയുന്നത്.

ഫ്രീസർ സൗകര്യമില്ലാതെ മാലിന്യങ്ങളുമായി വാഹനങ്ങൾ എത്തിയതിനാൽ അസഹ്യമായ ദുർഗന്ധമാണ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ സംഘടിച്ച് തടഞ്ഞത്. ചാലിയാർ പഞ്ചായത്തിലെ മൈലാടി മുതൽ അകമ്പാടം - മൂലേപ്പാടം വരെയുള്ള ഭാഗങ്ങളിലെ ജനങ്ങളാണ് ദുർഗന്ധം മൂലം പ്രയാസപ്പെടുന്നത്.

ലൈസൻസുള്ള സംസ്കരണ കേന്ദ്രം പ്രവർത്തിക്കുന്നതും ഇവിടേക്ക് കോഴി മാലിന്യങ്ങൾ എത്തിക്കുന്നതും ലൈസൻസ് അനുവദിച്ചപ്പോഴുള്ള നിബന്ധനകൾ പാലിച്ചാണോയെന്ന് ഉറപ്പ് വരുത്താൻ പോലീസും ആരോഗ്യവകുപ്പും ജനപ്രതിനിധികളും തയാറാകാത്തതാണ് നിലവിൽ ജനങ്ങൾ ദുർഗന്ധം സഹിക്കേണ്ട അവസ്ഥയിലായത്. സംസ്കരണ കേന്ദ്രത്തിനെതിരേയല്ല, ഇവിടേക്ക് മാലിന്യങ്ങൾ കൊണ്ടുപോകുന്നതിൽ കാണിക്കുന്ന അലംഭാവത്തെയാണ് ജനങ്ങൾ എതിർക്കുന്നത്.

നിലമ്പൂരിൽ നിന്ന് രാത്രി 11ന് പോലീസ് എത്തിയ ശേഷമാണ് കോഴി മാലിന്യങ്ങൾ നിറച്ച വാഹനങ്ങൾ സംസ്കരണ കേന്ദ്രത്തിലെത്തിച്ചത്. അതിന് ശേഷം മാലിന്യം ഇറക്കി. തുടർന്ന് വാഹനങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷമാണ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

അളക്കൽ വിജയപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്ന് സമീപത്തെ കുറുഞ്ഞിതോട്ടിലേക്ക് മാലിന്യ സംസ്കരണ ശേഷം അവശിഷ്ടങ്ങൾ ഒഴുക്കുന്നതായും ആരോപണം ഉയർന്നിരുന്നു.

അടിയന്തരമായി പോലീസും ജനപ്രതിനിധികളും കമ്പനി ഉടമകളും വിഷയം ചർച്ച ചെയ്ത് ജനങ്ങളുടെ ആശങ്കക്ക് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Kozhikode

കല്ലാനോട്-കക്കയം റോഡ്: മണ്ടോപ്പാറ-കല്ലാനോട് സ്റ്റേഡിയം വരെ വികസനം നിലച്ചിട്ട് നാലുവർഷം

കൂരാച്ചുണ്ട്: മാതൃകാ ഗ്രാമനിർമാണ പദ്ധതിയായ സൻസദ് ആദർശ് ഗ്രാമയോജന (സാഗി) പദ്ധതിക്ക് തുടക്കം കുറിച്ച് 2018-ൽ നിർമാണ പ്രവൃത്തി ആരംഭിച്ച കല്ലാനോട് - കക്കയം റോഡിന്‍റെ മണ്ടോപ്പാറ മുതൽ കല്ലാനോട് സ്റ്റേഡിയം വരെയുള്ള റോഡിന്‍റെ വികസനം നിലച്ചിട്ട് നാലുവർഷം.കൂരാച്ചുണ്ട് പഞ്ചായത്തിൽ പദ്ധതിയുടെ ആദ്യഘട്ടമായി അനുവദിച്ച 5.13 കോടി ചെലവഴിച്ചുകൊണ്ട് കല്ലാനോട് സ്റ്റേഡിയം-തൂവക്കടവ്- മണ്ടോപ്പാറ- ഓട്ടപ്പാലം - കാളങ്ങാലി റോഡിന്‍റെ അഞ്ചു കിലോമീറ്റർ ദൂരത്തിലായിരുന്നു പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.


ആദ്യഘട്ടത്തിൽ റോഡിന്‍റെ കാളങ്ങാലി മുതൽ മണ്ടോപ്പാറ വരെയുള്ള 2.753 കിലോമീറ്റർ ദൂരം 2021ൽ നവീകരണ പ്രവൃത്തി നടത്തി പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ റോഡിന്‍റെ അവശേഷിക്കുന്ന മണ്ടോപ്പാറ മുതൽ കല്ലാനോട് വരെയുള്ള ഭാഗമാണ് മൺറോഡായി തന്നെ ഇന്നും അവശേഷിക്കുന്നത്. പഞ്ചായത്തിലെ രണ്ട്, മൂന്ന്, ആറ്, ഏഴ് വാർഡുകൾ ഉൾപ്പെട്ട ഈ റോഡിന്‍റെ 1.2 കിലോമീറ്റർ ദൂരം ജലസേചന വകുപ്പിന്‍റെ അധീനതയിലുള്ള സ്ഥലത്തുകൂടിയായിരുന്നു എസ്റ്റിമേറ്റ് പ്രകാരം കടന്നുപോകുന്നത്. എന്നാൽ ഇതുവഴി റോഡ് കടന്നുപോകുന്നതിന് ജലസേചന വകുപ്പ് അന്ന് തടസം ഉന്നയിച്ചിരുന്നു.


തുടർന്ന് ഇതിന് ബദലായി സ്വകാര്യ വ്യക്തികളിൽനിന്നും സ്ഥലം ഏറ്റെടുത്തുകൊണ്ട് വീണ്ടും പുതിയ എസ്റ്റിമേറ്റ് തയാറാക്കി നൽകിയെങ്കിലും പദ്ധതി പാടെ നിലച്ചുപോയതോടെയാണ് റോഡിന്‍റെ വികസനത്തിൽ പ്രദേശവാസികൾ നിരാശരായത്. അന്പത് വർഷത്തിലേറെ പഴക്കമുള്ള റോഡ് ഒട്ടനവധി കുടുംബങ്ങളും മറ്റ് ആൾക്കാരും ആശ്രയിച്ചുവരുന്നതാണ്. എന്നാൽ റോഡ് കല്ലും മണ്ണും ചെളിയും നിറഞ്ഞ നിലയിലുമാണുള്ളത്. ഏകദേശം 1.25 കിലോമീറ്ററോളം റോഡ് മൺറോഡാണ്. കല്ലാനോട് സ്റ്റേഡിയം വരെയുള്ള കുറേ ഭാഗം ഗ്രാമപഞ്ചായത്ത് ടാറിംഗ് പ്രവൃത്തി നടത്തിയിട്ടുണ്ട്.

 

മണ്ടോപ്പാറ മേഖലയിലുള്ള ഒട്ടനവധി കുടുംബങ്ങൾ വിവിധ ആവശ്യങ്ങൾക്കായി കല്ലാനോട് ടൗണിൽ പോകാൻ ആശ്രയിക്കുന്ന റോഡാണിത്. എന്നാൽ മഴക്കാലമായാൽ ഇതുവഴി കാൽനടയാത്ര പോലും ദുസഹമാണ്. ടാക്സി വാഹനങ്ങൾ പോലും ഇതുവഴി വരാൻ വിസമ്മതം പ്രകടിപ്പിക്കുന്നതായും നാട്ടുകാർ പറയുന്നു. റോഡിന്‍റെ ദുരവസ്ഥ പരിഗണിച്ച് അനുയോജ്യമായ പദ്ധതികളിൽ ഉൾപ്പെടുത്തിക്കൊണ്ട് റോഡ് വികസനം സാധ്യമാക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ്
ആവശ്യം ഉയരുന്ന

 

‘ഭരണ സമിതി പ്രഥമ പരിഗണന നൽകിയിട്ടുണ്ട്’

കൂരാച്ചുണ്ട്: സാഗി പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലാനോട് - കക്കയം റോഡിന്‍റെ കാളങ്ങാലി മുതൽ മണ്ടോപ്പാറ വരെയുള്ള റോഡിന്‍റെ വികസനത്തിന്‍റെ ഭാഗമായി നവീകരണ പ്രവൃത്തി പൂർത്തീകരിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിലെ ടൂറിസം പ്രദേശങ്ങളായ കക്കയം, തോണിക്കടവ്, കരിയാത്തുംപാറ എന്നിവിടങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യുന്നതിനായി റോഡിന്‍റെ വികസനം സാധ്യമാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. അതനുസരിച്ച് പിഎം ജിഎസ്‌വൈ പദ്ധതി യിൽ ഉൾപ്പെടുത്തിക്കൊണ്ട് റോഡിന്‍റെ എസ്റ്റിമേറ്റ് തയാറാക്കി കഴിഞ്ഞു. അതിന്‍റെ തുടർ നടപടികൾ നടന്നുവരികയാണ്.പഞ്ചായത്തിലെ റോഡുകളിൽ പ്രഥമ പരിഗണന മണ്ടോപ്പാറ-കല്ലാനോട് സ്റ്റേഡിയം റോഡിന് നൽകിയിട്ടുണ്ട്.

 

‘റോഡിന്‍റെ അവഗണനയിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്’


കൂരാച്ചുണ്ട്: പഞ്ചായത്തിലെഏകദേശം അന്പത് വർഷത്തെ പഴക്കമുള്ള ആദ്യകാലത്തെ റോഡുകളിലൊന്നാണ് മണ്ടോപ്പാറ-കല്ലാനോട് റോഡ്. ആറ് വർഷം മുമ്പ് റോഡിന്‍റെ വികസനത്തിനായി സാഗി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ജലസേചന വകുപ്പിന്‍റെ എതിർപ്പ് കാരണം റോഡിന്‍റെ വികസന പ്രവൃത്തി മണ്ടോപ്പാറയിൽ അവസാനിക്കുകയാണുണ്ടായത്.


എന്നാൽ റോഡിനായി സ്വകാര്യ വ്യക്തികൾ സ്ഥലം നൽകിയിട്ടുണ്ട്. കൂരാച്ചുണ്ട്, കല്ലാനോട്, ബൈപാസ് റോഡായി ഉപയോഗിക്കാവുന്ന റോഡ് കാലങ്ങളായി ഒട്ടനവധി കുടുംബങ്ങളുടെ സ്വപ്നവും പ്രദേശത്തിന്‍റെ വികസനവുമായിരുന്നു. റോഡിന്‍റെ വികസനം എത്രയും വേഗത്തിലാക്കേണ്ടതുണ്ട്. സർക്കാരും പഞ്ചായത്ത് ഭരണസമിതിയും ഈ റോഡിനോട് കാണിക്കുന്ന അവഗണനയിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.

Wayanad

വീടു നിർമാണം പൂർത്തിയാക്കിയില്ല; കരാറുകാരന്‍റെ സ്ഥാപനത്തിന് മുന്നിൽ ഗോത്ര കുടുംബങ്ങൾ സമരം ആരംഭിച്ചു

പുൽപ്പള്ളി: കൊളവള്ളി അംബേദ്കർ കോളനിയിൽ എട്ടുവർഷം മുൻപ് നിർമിച്ച വീടുകളുടെ നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നിർമാണ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍റെ സ്ഥാപനത്തിന് മുന്നിൽ കൊളവള്ളി അംബേദ്കർ കോളനിയിലെ ഗോത്രകുടുംബങ്ങൾ ഇന്നലെ സമരം ആരംഭിച്ചു.


കോളനിയിലെ നിർമാണം പൂർത്തിയാക്കാതെ ഉപേക്ഷിച്ച വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ കരാറുകാരൻ തയാറാകണമെന്നാവശ്യപ്പെട്ടാണ് പുൽപ്പള്ളി ബസ് സ്റ്റാൻഡിന് സമീപത്തുള്ള വ്യാപാര സ്ഥാപനത്തിന് മുന്നിൽ സമരം ആരംഭിച്ചത്. ഗോത്രവനിതകളടക്കമുള്ളവരുടെ നേതൃത്വത്തിൽ വൈകുന്നേരത്തോടെയാണ് സമരം ആരംഭിച്ചത്.


പോലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും വീട് നിർമാണം പൂർത്തിയാക്കാനാവശ്യമായ ഉറപ്പ് ലഭിച്ചെങ്കിൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ഉന്നതിയിലെ കുടുംബങ്ങൾ. ഉന്നതിയിൽ മാത്രം 12 ഓളം വീടുകളാണ് തറയിലും ചുമരിലുമായി പണി പൂർത്തിയാകാതെ കിടക്കുന്നത്. സ്ഥലത്ത് പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.

Kannur

സിബിഐ ചമഞ്ഞ് മൂന്നു കോടി തട്ടിയെടുത്ത യുപി സ്വദേശിയെ ക്രൈംബ്രാഞ്ച് പിടികൂടി

തളിപ്പറമ്പ് : സിബിഐ ചമഞ്ഞ് മൂന്നു കോടി 15.5 ലക്ഷം തട്ടിയെടുത്ത യുപി സ്വദേശിയെ ക്രൈംബ്രാഞ്ച് സംഘം ഉത്തർപ്രദേശിൽനിന്നു പിടികൂടി. സിബിഐ ചമഞ്ഞ് കണ്ണൂർ മൊറാഴ സ്വദേശി റിട്ട. ഉദ്യോഗസ്ഥന്‍റെ മൂന്നു കോടി 15.5 ലക്ഷം രൂപയാണ് സൈബർ തട്ടിപ്പ് സംഘം തട്ടിയെടുത്തത്.

സംഘത്തിലെ പ്രധാന പ്രതി ഉത്തർപ്രദേശ് നവാബ്ഗഞ്ച് സ്വദേശി രോഹിത് സർസദിനെ (32) റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാലിന്‍റെ നിർദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കീർത്തി ബാബുവിന്‍റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. എസ്.ഐ. മനോജ് കാനായി, എഎസ്ഐ എസ്.ജി. സതീശൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി. അനീഷ് കുമാർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

സിബിഐയിൽനിന്നാണ് വിളിക്കുന്നതെന്ന് വിശ്വസിപ്പിച്ച് വിദേശത്ത് കഴിയുന്ന മക്കളുള്ള മൊറാഴ പാളിയത്ത് വളപ്പിലെ അശ്വതി ഹൗസിൽ കാരോത്ത് വളപ്പിൽ ഭാർഗവനിൽ (74) നിന്ന് പ്രതികൾ പണം തട്ടിയെടുത്തത്.

2024 സെപ്റ്റംബർ 19 നും ഒക്ടോബർ മൂന്നിനു വൈകുന്നേരം അഞ്ചിനും ഇടയിലായിരുന്നു സംഭവം. സിബിഐയിൽനിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് സാപ്പ് ഉപയോഗിച്ച് വീഡിയോ കോൾ ചെയ്ത് സർവയലൻസിൽ നിർത്തുകയും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നിന്നും ഒഴിവാക്കാനായി അക്കൗണ്ടുകൾ വഴി പലതവണകളായി പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റിക്കുകയുമായിരുന്നു.

പിടിയിലായ പ്രതി ഒരു കോടി 20 ലക്ഷം രൂപ പിൻവലിച്ചതോടെയാണ് ക്രൈംബ്രാഞ്ച് സംഘത്തിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ഉത്തർപ്രദേശിലെത്തിയ ക്രൈംബ്രാഞ്ച്സംഘം സാഹസികമായാണ് പ്രതിയെ പിടികൂടിയത്.അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Kasaragod

സഹോദയ കലോത്സവം: ക്രൈസ്റ്റ് സ്‌കൂള്‍ ചാമ്പ്യന്മാര്‍

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് ജില്ലാ കലോത്സവത്തില്‍ 1047 പോയിന്റോടെ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ഉളിയത്തടുക്ക ജയ്മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റേജിതര മത്സരങ്ങളും ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്‌കൂളില്‍ സ്റ്റേജിനങ്ങളും അരങ്ങേറിയ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 745 പോയിന്‍റോടെയും ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 302 പോയിന്‍റോടെയും ആണ് ക്രൈസ്റ്റ് സ്‌കൂള്‍ ചാമ്പ്യന്മാരായത്. 606 പോയിന്‍റ് നേടിയ സദ്ഗുരു പബ്ലിക് സ്‌കൂള്‍ രണ്ടാംസ്ഥാനം നേടി.

69 ഇനങ്ങളില്‍ ഒന്നാം സ്ഥാനവും 14 രണ്ടാംസ്ഥാനവും ഒമ്പതു മൂന്നാം സ്ഥാനവും നേടിയാണ് ക്രൈസ്റ്റ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായത്.

വിജയികള്‍ക്ക് സഹോദയ സെക്രട്ടറി ജസ്റ്റിന്‍ ആന്റണി സമ്മാനം നല്‍കി. മികച്ചവിജയം നേടിയ കലാപ്രതിഭകളെ പ്രിന്‍സിപ്പല്‍ ഫാ.ജോര്‍ജ് പുഞ്ചായില്‍ അഭിനന്ദിച്ചു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

അന്നം

കല്ലൂര്‍: പച്ചളിപ്പുറം മഞ്ഞളി പരേതനായ തോമക്കുട്ടി ഭാര്യ അന്നം(87) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് കല്ലൂര്‍ സെന്‍റ് റാഫേല്‍സ് പള്ളിയില്‍. മക്കള്‍: ലൂസി, പരേതനായ വില്‍സന്‍ തോമസ്, ജെസി, ജോയ്, ബാബു, റെന്നി, റീന, റീസന്‍, ജോയ്‌സന്‍ (മനോജ്). മരുമക്കള്‍ : വര്‍ഗീസ് അരിമ്പൂപറമ്പില്‍, ഷീബ ഞാറേക്കാടന്‍. പരേതനായ ഫ്രാങ്ക്‌ളിന്‍ കിണറ്റിങ്കല്‍, മിനി ഏഴാപ്പിള്ളി, ജോയ്‌സി ചെറയത്ത് മൂര്‍ക്കനാട്ടുകാരന്‍, ബാബു കണ്ണമ്പുഴ, ടൈറ്റസ് പേങ്ങിപ്പറമ്പില്‍, റെജിമോള്‍ മാക്കാപറമ്പില്‍, ജില്ലി മാടോന.

ആർച്ച് ബിഷപ് റവ. ഡോ.മോസസ് സ്വാമിദാസ്

പാറശാല: ബിൾ ഫെയ്ത്ത് മിഷൻ ആർച്ച് ബിഷപ് റവ.ഡോ.മോസസ് സ്വാമിദാസ് (75)അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന്ന് ബിഎഫ്എം ആസ്ഥാനമായ പരശുവയ്ക്കൽ മൗണ്ട് സിനായ്ൽ. 1911-ൽ അമേരിക്കക്കാരനായ റവ.സാറാ കെ.ടെയ്‌ലർ സ്ഥാപിച്ച ബിഎഫ്എമ്മിന്‍റെ ഇന്ത്യയിലെ നാലാമത്തെ അധ്യക്ഷനാണ്. ഇന്ത്യയിൽ ആറു സംസ്ഥാനങ്ങളിലായി 200 ലേറെ പള്ളികളുണ്ട്. 2005 ൽ ദലിത് ബഹുജൻ കമ്മിഷൻ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ പരിവർത്തിത ക്രൈസ്തവരുടെ അവകാശ സമരങ്ങൾക്കായി പ്രവർത്തിച്ചു വരുന്ന കൗൺസിൽ ഓഫ് ദലിത് ക്രിസ്റ്റ്യൻസി (സിഡിഎസ്)ന്‍റെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വിമലാ സ്വാമിദാസ്. മക്കൾ: കേരൻസഷ്യമോസസ്, ആനി അക്സമോസസ്. മരുമക്കൾ:റവ.സെൽവദാസ് പ്രമോദ് (ബിഷപ്, ബിഎഫ്എം), ഗോൾഡ് യേശുപോൾ(കെമിസ്റ്റ് -കുവൈറ്റ്).

റാണി ജേക്കബ്

കുന്നോന്നി: പല്ലാട്ടുകുന്നേല്‍ ജേക്കബിന്‍റെ (ജോയി) ഭാര്യ റാണി (70) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10.30ന് കുന്നോന്നി സെന്‍റ് ജേസഫ്‌സ് പള്ളിയില്‍. പരേത ഏന്തയാര്‍ തകിടിപ്പുറത്ത് കുടുംബാംഗം. മക്കള്‍: ജെറിന്‍, സിസ്റ്റര്‍ കരോളിന്‍ (എഫ്സിസി മണിയംകുളം), ജൂബിയ, ജെബിന്‍, ജെയ്‌സ്, ജോസ്മി. മരുമക്കള്‍: മായ പൂത്തൂര്‍ (അട്ടപ്പാടി), സുഹാസ് പരവരാകത്ത് (കുത്ത്പാറ), റീനു നെല്ലിക്കല്‍ (പാലാ), നീനു ഓലിക്കല്‍ (അരുവിത്തുറ), ബിജോയി ഞണ്ടുകുഴിയില്‍ (പയ്യാനിത്തോട്ടം).

ജോസഫ് ഔസേപ്പ്

കരിമണ്ണൂർ: പള്ളിക്കാമുറി അക്കക്കാട്ട് ജോസഫ് ഒൗസേപ്പ് (പാപ്പച്ചൻ-89) അന്തരിച്ചു. സംസ്കാരം നാളെ 11.30നു പള്ളിക്കാമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി മുളപ്പുറം തെങ്ങുംപിള്ളിൽ കുടുംബാംഗം. മക്കൾ: ഫിലോമിന, മേഴ്സി, ജാൻസി, സോഫി (മൂവരും ഡൽഹി), സാൻസൻ (കരിമണ്ണൂർ പഞ്ചായത്ത് മെംബർ). മരുമക്കൾ: ജോസ് മുണ്ടമാക്കൽ (കുന്നം), ജോണ്‍ തോമസ് വട്ടയത്തിൽ (പത്തനംതിട്ട), ഗെർഗോണ്‍ ഗില്ലെറ്റ് ഹൗസ് (കണ്ണാൻതുറ, തിരുവനന്തപുരം), പരേതയായ മോഹൻ റൗത്തേല (ഡൽഹി), ബിൻസി തെങ്ങനാമുകുളത്ത് (മരിയാപുരം). മൃതദേഹം ഇന്നു വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും.

ഏലിക്കുട്ടി തൊമ്മൻ

മൂവാറ്റുപുഴ: ആയവന കുറവക്കാട്ട് പരേതനായ തൊമ്മന്‍ കെ. ജോണിന്‍റെ (റിട്ട. പ്രധാനാധ്യാപകന്‍ എസ്എച്ച് എല്‍പിഎസ് ആയവന) ഭാര്യ ഏലിക്കുട്ടി തൊമ്മന്‍(105) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10.30ന് ആയവന തിരുഹൃദയ പള്ളിയില്‍. പരേത ആയവന കാക്കനാട്ട് കുടുംബാംഗം. മക്കള്‍: മാത്യു, സിസ്റ്റര്‍ ജോസഫീന (ഡിഎസ്എസ്, ഝാന്‍സി), മാനുവല്‍ (റിട്ട. പ്രധാനാധ്യാപകന്‍, കല്ലൂര്‍ക്കാട്), ജോസ്, ലിസി (റിട്ട. പ്രധാനാധ്യാപകന്‍, നാടുകാണി), പരേതനായ ടോമി. മരുമക്കള്‍: കൊച്ചുത്രേസ്യ പേടിക്കാട്ടുകുന്നേല്‍ ആയവന, ലൂസി ആഞ്ചിരി കിഴക്കേഉണ്ണിപ്പിള്ളില്‍, ജെയിന്‍ വെട്ടിക്കുഴിയില്‍ കോതമംഗലം, പരേതനായ ജോസ് എം.ഒ. മഴുവഞ്ചേരി പെരുമണ്ണൂര്‍, ജെസി തടവനാല്‍ പന്നിമറ്റം.

അന്നം

കല്ലൂര്‍: പച്ചളിപ്പുറം മഞ്ഞളി പരേതനായ തോമക്കുട്ടി ഭാര്യ അന്നം(87) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് കല്ലൂര്‍ സെന്‍റ് റാഫേല്‍സ് പള്ളിയില്‍. മക്കള്‍: ലൂസി, പരേതനായ വില്‍സന്‍ തോമസ്, ജെസി, ജോയ്, ബാബു, റെന്നി, റീന, റീസന്‍, ജോയ്‌സന്‍ (മനോജ്). മരുമക്കള്‍ : വര്‍ഗീസ് അരിമ്പൂപറമ്പില്‍, ഷീബ ഞാറേക്കാടന്‍. പരേതനായ ഫ്രാങ്ക്‌ളിന്‍ കിണറ്റിങ്കല്‍, മിനി ഏഴാപ്പിള്ളി, ജോയ്‌സി ചെറയത്ത് മൂര്‍ക്കനാട്ടുകാരന്‍, ബാബു കണ്ണമ്പുഴ, ടൈറ്റസ് പേങ്ങിപ്പറമ്പില്‍, റെജിമോള്‍ മാക്കാപറമ്പില്‍, ജില്ലി മാടോന.

ഗോവിന്ദൻ നമ്പൂതിരി

പിലാത്തറ: പഴിച്ചയിൽ കാവിനു സമീപത്തെ റിട്ട. റവന്യൂ വകുപ്പ് ജീവനക്കാരൻ കരിങ്കുളത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി (74) അന്തരിച്ചു. അറത്തിൽ ശ്രീഭദ്രപുരം ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയും പഴിച്ചയിൽ കാവ് ട്രസ്റ്റിയുമാണ്. ഭാര്യ: ഗൗരി അന്തർജനം. മക്കൾ: ഈശ്വർ പ്രസാദ് (ശാന്തി, ഏഴോം ശിവക്ഷേത്രം), കേശവ പ്രസാദ് (കീഴ്‌ശാന്തി, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം), ശ്രീഹരി (ശാന്തി, കുമിഴിയിൽ മഹാവിഷ്ണു ക്ഷേത്രം, നരിക്കോട്), സൗമ്യ (ജനസേവന കേന്ദ്രം, നെരുവമ്പ്രം). മരുമക്കൾ: സിന്ധു ഇടമന ഇല്ലം (എൽഐസി അഡ്വൈസർ, തളിപ്പറമ്പ് ബ്രാഞ്ച്), നയന (തരണനെല്ലൂർ ഇല്ലം, പുറച്ചേരി), ഹരി പുതിയില്ലത്ത് (ഹെൽത്ത് ഇൻസ്പെക്‌ടർ, തലശേരി നഗരസഭ).

രാംനാഥ് ഷേണായ്

കാഞ്ഞങ്ങാട് : നഗരത്തിലെ ആദ്യകാല വ്യാപാരിയും രാംനാഥ് സ്റ്റീൽസ് ആൻഡ് സിമന്‍റ് ഉടമയുമായ കെ. രാംനാഥ് ഷേണായ് (76) അന്തരിച്ചു. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്‍റ്, പടന്നക്കാട് നെഹ്റു മെമ്മോറിയൽ എഡ്യുക്കേഷൻ സൊസൈറ്റി, ഹൊസ്ദുർഗ് എഡ്യുക്കേഷൻ സൊസൈറ്റി എന്നിവയുടെ ഭരണസമിതി അംഗം, കാഞ്ഞങ്ങാട് മർച്ചന്‍റ്സ് അസോസിയേഷൻ, കാഞ്ഞങ്ങാട് ഷട്ടിൽ ബാഡ്മിന്‍റൺ അസോസിയേഷൻ എന്നിവയുടെ സ്ഥാപക അംഗം, ബേക്കൽ ക്ലബ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ പാർവതി ഷേണായ്. മക്കൾ: സത്യനാഥ് ഷേണായ് (യുണൈറ്റഡ് ഫ്യൂവൽസ്, പുതിയകണ്ടം), ഡോ. സന്ധ്യ നായക് (നേത്രരോഗ വിദഗ്ധ, മണിപ്പാൽ ഹോസ്പിറ്റൽ, ബംഗളൂരു). മരുമക്കൾ: സ്മിത ഷേണായ് (കോഴിക്കോട്), ഡോ. അരവിന്ദ് നായക് (നാവികസേന മുൻ ഫിസിഷ്യൻ, ബംഗളൂരു). സഹോദരങ്ങൾ: വത്സല ഷേണായ് (മംഗളൂരു), വിഠാഭായി ഷേണായ് (മുംബൈ), പ്രമീള രമേശ് ഭട്ട് (കാഞ്ഞങ്ങാട്), കസ്തൂരി ബാളിഗ (മംഗളൂരു), ശ്യാമള പ്രഭു (മംഗളൂരു), പരേതരായ സരോജിനി ഷേണായ്, മനോരമ ആർ. പ്രഭു, ജയന്തി ഷേണായ്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

29-10-2025

ഇത് ക്ഷേത്രമാണ്, ബഹളമുണ്ടാക്കിയവരെ താക്കീത് ചെയ്ത് അജിത്ത്, കേൾവി-സംസാര പരിമിതിയുള്ള യുവാവിനെ ചേർത്തുപിടിച്ച് സെൽഫിയും

നടൻ അജിത് കുമാർ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. അജിത്തിനെ കണ്ട ആവേശത്തിൽ ക്ഷേത്രത്തിലുണ്ടായിരുന്ന ആരാധകർ തല എന്നു ഉറക്കെ വിളിച്ചു. എന്നാൽ ഇതിനെ താരം താക്കീത് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. 

ആരാധകർ സെൽഫിക്കായി തിക്കിതിരക്കിയപ്പോൾ താരം അതെല്ലാം നിരസിക്കുകയും ചെയ്തു. എന്നാൽ കേൾവിക്കും സംസാരത്തിനും പരിമിതിയുള്ള ഒരു യുവാവ് സെൽഫി ചോദിച്ചപ്പോൾ സന്തോഷത്തോടെ സ്വീകരിച്ചതും വീഡിയോയിൽ കാണാം. 

 

29-10-2025

ഇത് ക്ഷേത്രമാണ്, ബഹളമുണ്ടാക്കിയവരെ താക്കീത് ചെയ്ത് അജിത്ത്, കേൾവി-സംസാര പരിമിതിയുള്ള യുവാവിനെ ചേർത്തുപിടിച്ച് സെൽഫിയും

നടൻ അജിത് കുമാർ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. അജിത്തിനെ കണ്ട ആവേശത്തിൽ ക്ഷേത്രത്തിലുണ്ടായിരുന്ന ആരാധകർ തല എന്നു ഉറക്കെ വിളിച്ചു. എന്നാൽ ഇതിനെ താരം താക്കീത് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. 

ആരാധകർ സെൽഫിക്കായി തിക്കിതിരക്കിയപ്പോൾ താരം അതെല്ലാം നിരസിക്കുകയും ചെയ്തു. എന്നാൽ കേൾവിക്കും സംസാരത്തിനും പരിമിതിയുള്ള ഒരു യുവാവ് സെൽഫി ചോദിച്ചപ്പോൾ സന്തോഷത്തോടെ സ്വീകരിച്ചതും വീഡിയോയിൽ കാണാം. 

 

20-10-2025

ഫാമിലിക്കൊപ്പം ആസ്വദിക്കാം "തിയേറ്റര്‍'

തെങ്ങുകയറുന്ന റിമ കല്ലിങ്കലിന്‍റെ ചിത്രമുള്ള പോസ്റ്ററാണ് സജിൻ ബാബുവിന്‍റെ തിയേറ്റര്‍ എന്ന സിനിമയിലേക്ക് ആദ്യമടുപ്പിച്ചത്. ഒറ്റവീടു മാത്രമുള്ള മാവും പ്ലാവും നിറയെ തെങ്ങുകളുമുള്ള തുരുത്തില്‍, പ്രായമായ അമ്മയ്‌ക്കൊപ്പം ന്യൂജെന്‍ ലോകത്തിന്‍റെ വര്‍ണത്തിളക്കങ്ങളില്ലാതെ, സോഷ്യല്‍ മീഡിയ എന്തെന്നറിയാതെ, എന്തിന്, മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ പ്രകൃതിയോട് ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന മീരയാണു തിയറ്ററിലെ കഥാനായിക.

22 ഫീമെയില്‍ കോട്ടയത്തിനുശേഷം വേഷപ്പകര്‍ച്ചയില്‍ റിമ കല്ലിങ്കലിന്‍റെ ശക്തമായ കഥാപാത്രങ്ങളിലൊന്ന്. മരംകേറി, ചക്കയും മാങ്ങയും തേങ്ങയും കുരുമുളകുമൊക്കെ വിളവെടുത്ത് കടത്തുവള്ളത്തിലേറ്റി, താനേ തുഴഞ്ഞ് മറുകരയെത്തി, അവിടത്തെ കടയില്‍ വിറ്റാണ് മീര വീട്ടുചെലവുകൾ നടത്തുന്നതും അമ്മ ശാരദാമ്മയെ സംരക്ഷിക്കുന്നതും.

27-10-2025

വെട്രിക്കൊടികൾ!

സൂപ്പർതാരവും ടിവികെ അധ്യക്ഷനുമായ വിജയ് തമിഴ്നാട്ടിലെ കരൂരിൽ നടത്തിയ രാഷ്ട്രീയ റാലിയിൽ തിരക്കിൽപ്പെട്ട് 41 പേരുടെ ജീവൻ നഷ്ടമായിട്ട് ഒരുമാസമായിട്ടില്ല. നൂറിലധികംപേർ പരിക്കേറ്റ് ചികിത്സയിലുമായിരുന്നു. മറ്റേതു സംസ്ഥാനമായാലും വിജയ്‌യേയും അയാളുടെ തൊട്ടിലിൽകിടക്കുന്ന പാർട്ടിയേയും എന്നന്നേക്കും വെറുക്കാൻ ഈയൊരു ദുരന്തം മതി. എന്നാൽ തമിഴ്നാട്ടിൽ അതിനെ എത്രത്തോളം കൗശലപൂർവം കൈകാര്യം ചെയ്യുന്നുവെന്നതനുസരിച്ചിരിക്കും വിജയ്‌യുടെ വെട്രി. അതാണ് തമിഴ്നാട്, തമിഴ് രാഷ്ട്രീയം !

തമിഴ്‌നാട്ടിൽ സിനിമ വിനോദോപാധിയെന്നതിലുപരി, രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ശക്തമായ ആയുധമായിട്ടു നൂറ്റാണ്ടാവാറായി. ദ്രാവിഡ പ്രസ്ഥാനത്തിന്‍റെ കാലത്ത് ആരംഭിച്ച ഈ ബന്ധം അണ്ണാദുരൈ, കരുണാനിധി, എം.ജി.ആർ മുതൽ ഏറ്റവുമൊടുവിലെ കണ്ണിയായ വിജയ് വരെ എത്തിനിൽക്കുന്നു. സ്വന്തം പാർട്ടി തുടങ്ങിയവരും അല്ലാത്തവരുമായ സിനിമാ താരങ്ങളുടെ നിലപാടും തമിഴ് സാംസ്കാരിക-രാഷ്ട്രീയ പാരമ്പര്യത്തിന്‍റെ ഭാഗമാണ്.

നാടകത്തിൽ തുടക്കം

മറ്റു സംസ്ഥാനങ്ങൾ പോലെ സംഗീതവും നാടകവുംതന്നെയായിരുന്നു ആദ്യകാല തമിഴ് വംശീയതയുടേയും ദേശീയതയുടേയും ആദ്യ ആയുധം. ‘തന്തൈ പെരിയോർ’ എന്നു വാഴ്ത്തുന്ന ഇ.വി. രാമസ്വാമി നായ്ക്കർ തുടക്കമിട്ട ദ്രാവിഡ കഴകത്തിന്‍റെ പ്രചരണത്തിനായി പ്രഥമ ശിഷ്യൻ അണ്ണാദുരൈയാണ് സാമൂഹിക പ്രസക്തിയുള്ള നാടകാവതരണങ്ങൾക്ക് തുടക്കമിട്ടത്. എം.ആർ. രാധയെന്ന അന്നത്തെ ഏറ്റവും ജനപ്രിയനടനും കണ്ണദാസൻ എന്ന മഹാകവിയും അടക്കം ഒരു നീണ്ടനിര കലാകാരന്മാർ തങ്ങളുടെ സൃഷ്ടിയുമായി ദ്രാവിഡ പ്രസ്ഥാനത്തോടു ചേർന്നു.

അതുവരെ ചിലപ്പതികാരവും രാജാപ്പാർട്ട് നാടകങ്ങളുമായി അന്യസംസ്ഥാനങ്ങളിൽവരെ പ്രചാരം നേടിയിരുന്ന തമിഴ് നാടകസംഘങ്ങൾക്ക് വേദി കുറഞ്ഞുവന്നു. സിനിമ എന്ന കലാരൂപം ജനങ്ങളിൽ ശ്രദ്ധയാകർഷിച്ചു തുടങ്ങിയെന്ന് മനസ്സിലാക്കിയതോടെ അണ്ണാദുരൈ സിനിമയിലേക്ക് കളംമാറ്റി. പിന്നാലെ സന്തതസഹചാരിയായ കലൈഞ്ജർ കരുണാനിധിയും സിനിമയിലെത്തി.

1952ൽ ‘പരാശക്തി’ എന്ന സിനിമ പുറത്തുവന്നു. അതുവരെ നാടകങ്ങളിൽമാത്രം അഭിനയിച്ചിരുന്ന ശിവാജി ഗണേശൻ എന്ന നടൻ കരുണാനിധിയുടെ സ്ഫോടനാത്മകമായ സംഭാഷണങ്ങൾ ഉരുവിട്ടതോടെ വെള്ളിത്തിരയ്ക്ക് തീപിടിച്ചു, ഒപ്പം തമിഴകത്തിനും. രണ്ടുവർഷത്തിനുശേഷം, എം.ആർ. രാധയുടെ സൂപ്പർഹിറ്റ് നാടകത്തിന്‍റെ ചലച്ചിത്ര രൂപം ‘രക്തക്കണ്ണീർ’ കൂടി റിലീസായതോടെ സിനിമ ജനങ്ങളുടെ നാവായി.

സിനിമയിലെ പ്രമുഖരെ സമുദായ നേതാക്കളായി മഹാഭൂരിപക്ഷംവരുന്ന ‘എഴൈ ജനത’ ആരാധിക്കാൻ തുടങ്ങി. അതുവരെ രാജാറാണി കഥകളിൽ മാത്രം അഭിനയിച്ചിരുന്ന എം.ജി.ആർ വരെ സാമൂഹിക പ്രസക്തിയുള്ള സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയത് ഇക്കാലത്താണ്. അല്ലെങ്കിൽ നിലനിൽപ്പിനുവേണ്ടി അതു വേണ്ടിവന്നു. ആ എം.ജി.ആർ പിന്നീട് ‘മക്കൾതിലക’മായി എന്നത് ചരിത്രം.

തിരിച്ചറിവുകൾ, കണക്കുകൂട്ടലുകൾ

സിനിമയിലെ തുടക്കം മുതൽതന്നെ രാഷ്ട്രീയമോഹവും എം.ജി.ആറിൽ അങ്കുരിച്ചിരുന്നു. ഗാന്ധിയൻ പാത പിന്തുടർന്ന്, കോൺഗ്രസുകാരനായാണ് എം.ജി.ആറിന്‍റെ തുടക്കം. സിനിമയിലെ ഉറ്റ സുഹൃത്ത് കരുണാനിധിയുടെ സ്വാധീനമാണ് ദ്രാവിഡ പ്രസ്ഥാനത്തിലേക്കു ശ്രദ്ധ തിരിപ്പിച്ചത്. പുരട്ചിനടനിൽ(വിപ്ലവ നടൻ) ജനങ്ങളുടെ ആരാധന ഏറിവരുന്നത് നിരീക്ഷിച്ച അണ്ണാദുരൈ ക്രമേണ അയാളെ താൻ സ്ഥാപിച്ച ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ ഭാഗമാക്കാൻ പ്രയത്നിച്ചു.

എം.ജി.ആറിനെ കാണാൻ വരുന്ന കൂട്ടം തന്‍റെ പാർട്ടിയുടെ വളർച്ചയ്ക്ക് മറ്റെന്തിനേക്കാൾ ഗുണപ്പെടും എന്നത് രാഷ്ട്രീയ ചാണക്യനായ അണ്ണായ്ക്കു അറിയാമായിരുന്നു. തിരിച്ചു തമിഴ് ജനങ്ങൾ തന്നെ രക്ഷകനായി കാണുന്നുവെന്നു എം.ജി.ആർ മനസിലാക്കിയത് ഈ സമ്മേളങ്ങളിൽ പങ്കെടുത്താണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

28-10-2025

"കാദീശ്' ഭക്തിഗാന ആൽബത്തിന് മികച്ച സ്വീകരണം

ന്യൂജഴ്‌സി: മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി ഫാ. ഡോ. ബാബു കെ. മാത്യു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ അനുമതിയോടെ 2023ൽ ആരംഭിച്ച "സഹോദരൻ' പദ്ധതിയുടെ ഭാഗമായുള്ള "കാദീശ്' ഭക്തിഗാന ആൽബത്തിന് മികച്ച സ്വീകരണം.

സെന്‍റ് സ്റ്റീഫൻസ് ദേവാലയത്തിന്‍റെ 40-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് 2024 ഒക്ടോബർ മാസത്തിലാണ് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ "കാദീശ്' ആൽബം പ്രകാശനം ചെയ്തത്.

ഈ ആൽബത്തിൽ നിന്നുള്ള മുഴുവൻ വരുമാനവും പരുമല കാൻസർ സെൻട്രലിലെ രോഗികൾക്കുള്ള സാമ്പത്തിക സഹായത്തിനായി വിനിയോഗിക്കാനാണ് സഹോദരൻ പദ്ധതി ലക്ഷ്യമിട്ടത്. ഒരു വർഷമായി നടന്ന ധനശേഖരണത്തിലൂടെ ഏകദേശം 12 ലക്ഷത്തിലധികം രൂപ സമാഹരിക്കാൻ കഴിഞ്ഞതായി ഫാ. ഡോ. ബാബു കെ. മാത്യു അറിയിച്ചു.

 

28-10-2025

കെപിഎ ബുദൈയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

 ബുദൈയ: കൊല്ലം പ്രവാസി അസോസിയേഷൻ 2025ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്‍റിൽ കെപിഎ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.

കെപിഎ പ്രസിഡന്‍റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബഹ്‌റിൻ പ്രതിഭ പ്രസിഡന്‍റ് ബിനു മണ്ണിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കെപിഎ ബുദൈയ ഏരിയ പ്രസിഡന്‍റ് വിജോ വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ ജോയിന്‍റ് സെക്രട്ടറി പ്രിൻസ് ജോർജ് സ്വാഗതം പറഞ്ഞു.

കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്‍റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി അനിൽകുമാർ, അസിസ്റ്റന്‍റ് ട്രഷറർ കൃഷ്ണകുമാർ, കെപിഎ മുൻ സെക്രട്ടറി സന്തോഷ് കാവനാട്, ബുദൈയ ഏരിയ കോഓർഡിനേറ്റർ ജോസ് മങ്ങാട്, ഏരിയ സെക്രട്ടറി നിസാം, ഏരിയ വൈസ് പ്രസിഡന്‍റ് അനിൽ എന്നിവർ ആശംസകൾ അറിയിച്ചു.

 

21-10-2025

മൊസാംബിക്കിലെ ബോട്ടപകടം: കൊല്ലം സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊല്ലം തേവലക്കര സ്വദേശിയും. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്‍റേതാണെന്ന് സ്ഥിരീകരിച്ചു.

ഷിപ്പിംഗ് ഡയറക്ടര്‍ ജനറലാണ് ശ്രീരാഗിന്‍റെ മരണം സ്ഥിരീകരിച്ചത്. തേവലക്കര നടുവിക്കര ഗംഗയില്‍ പി.പി.രാധാകൃഷ്ണന്‍ - ലീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണന്‍. സ്‌കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോ ടെക്‌നിക്കല്‍ ഓഫീസറായിരുന്നു ശ്രീരാഗ്.

ഏഴ് വര്‍ഷം മുന്‍പാണ് ശ്രീരാഗ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. ബെയ്‌റോ തുറമുഖത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. സീ കാസ്റ്റ് എന്ന കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

28-10-2025

"കാദീശ്' ഭക്തിഗാന ആൽബത്തിന് മികച്ച സ്വീകരണം

ന്യൂജഴ്‌സി: മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി ഫാ. ഡോ. ബാബു കെ. മാത്യു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ അനുമതിയോടെ 2023ൽ ആരംഭിച്ച "സഹോദരൻ' പദ്ധതിയുടെ ഭാഗമായുള്ള "കാദീശ്' ഭക്തിഗാന ആൽബത്തിന് മികച്ച സ്വീകരണം.

സെന്‍റ് സ്റ്റീഫൻസ് ദേവാലയത്തിന്‍റെ 40-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് 2024 ഒക്ടോബർ മാസത്തിലാണ് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ "കാദീശ്' ആൽബം പ്രകാശനം ചെയ്തത്.

ഈ ആൽബത്തിൽ നിന്നുള്ള മുഴുവൻ വരുമാനവും പരുമല കാൻസർ സെൻട്രലിലെ രോഗികൾക്കുള്ള സാമ്പത്തിക സഹായത്തിനായി വിനിയോഗിക്കാനാണ് സഹോദരൻ പദ്ധതി ലക്ഷ്യമിട്ടത്. ഒരു വർഷമായി നടന്ന ധനശേഖരണത്തിലൂടെ ഏകദേശം 12 ലക്ഷത്തിലധികം രൂപ സമാഹരിക്കാൻ കഴിഞ്ഞതായി ഫാ. ഡോ. ബാബു കെ. മാത്യു അറിയിച്ചു.

 

28-10-2025

യുകെ‌യിൽ അന്തരിച്ച സേവ്യർ മരങ്ങാടിന്‍റെ സംസ്കാരം ബുധനാഴ്ച നോർവിച്ചിൽ

നോർവിച്ച്: യുകെയിൽ അന്തരിച്ച സേവ്യർ ഫിലിപ്പോസ് മരങ്ങാട്ടിന്‍റെ (അപ്പച്ചൻകുട്ടി - 73) സംസ്കാരം ബുധനാഴ്ച നോർവിച്ചിൽ നടക്കും. മക്കളെ സന്ദർശിക്കുവാനും പേരക്കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിലും ജ്ഞാനസ്നാനത്തിലും പങ്കുചേരുവാനുമാണ് സേവ്യർ ഫിലിപ്പോസ് ‌യുകെയിലെത്തിയത്.

അന്ത്യോപചാര തിരുക്കർമങ്ങളിലും സംസ്കാര ശുശ്രൂഷകളിലും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വം വഹിക്കും. ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട് സഹ കാർമികത്വം വഹിക്കുന്നതാണ്.

സെന്‍റ് ജോർജ് കത്തോലിക്കാ ദേവാലയത്തിൽ വച്ചാണ് അന്ത്യോപചാര തിരുക്കർമങ്ങൾ നടക്കുക. തിരുക്കർമങ്ങൾക്കും പൊതുദർശനത്തിനും ശേഷം നോർവിച്ച് സിറ്റി സെമിത്തേരിയിൽ സംസ്കാരം നടക്കും.

സെന്‍റ് തോമസ് സീറോമലബാർ മിഷൻ നോർവിച്ച് വികാരി ഫാ. ജിനു മുണ്ടുനടക്കൽ അന്ത്യോപചാര - സംസ്കാര ശുശ്രുഷകൾക്കും അനുബന്ധ ചടങ്ങുകൾക്കും അജപാലന നേതൃത്വം വഹിക്കും.

ഫാ. ഡാനി മോളോപ്പറമ്പിൽ, ഫാ.ഫിലിഫ് പന്തമാക്കൽ, ഫാ.ഇമ്മാനുവേൽ ക്രിസ്റ്റോ നെരിയാംപറമ്പിൽ, ഫാ. ജോസ് അഞ്ചാനിക്കൽ തുടങ്ങിയ വൈദികർ സഹ കാർമികത്വം വഹിക്കുന്നതാണ്.

കൂടാതെ സിറോമലബാർ വൈദികരും ക്നാനായ യാക്കോബായ, ഓർത്തഡോക്സ് വൈദികരും വിടവാങ്ങൽ ശുശ്രൂഷകളിൽ സന്നിഹിതരാവും. കോട്ടയം തുരുത്തി സ്വദേശിയായ പരേതൻ, ചങ്ങനാശേരി അതിരൂപതയിലെ മർത്ത് മറിയം ഫൊറോനാ പള്ളി ഇടവകാംഗമാണ്.

ഭാര്യ പരേതയായ ലിസമ്മ സേവ്യർ, തുരുത്തി, കരിങ്ങട കുടുംബാംഗം. അൻസ് സേവ്യർ, നോർവിച്ചിൽ താമസിക്കുന്ന അനിത, അമല, അനൂപ് എന്നിവർ മക്കളും ജിന്‍റാ മാലത്തുശേരി (ഇഞ്ചിത്താനം), നോർവിച്ചിൽ താമസിക്കുന്ന ജെറീഷ് പീടികപറമ്പിൽ (കുറിച്ചി), സഞ്‌ജു കൈനിക്കര (വലിയകുളം), സോണിയ നെല്ലിപ്പള്ളി (ളായിക്കാട്) എന്നിവർ മരുമക്കളുമാണ്. പരേതനായ തങ്കച്ചൻ മരങ്ങാട്ട്, ആന്‍റണി ഫിലിപ്പ് (തുരുത്തി) എന്നിവർ സഹോദരങ്ങളും.

സേവ്യർ ഫിലിപ്പോസിന്‍റെ വേർപാട് കുടുംബാംഗങ്ങളോടൊപ്പം മലയാളി സമൂഹത്തെയാകെ വേദനിപ്പിച്ചിരിക്കുകയാണ്. പരേതന് അന്ത്യാജ്ഞലി അർപ്പിക്കുന്നതിനും വിടയേകുന്നതിനുമായി ദേവാലയത്തിൽ പൊതുദർശനം ക്രമീകരിക്കുന്നുണ്ട്.

ബുധനാഴ്ച രാവിലെ 11.15ന് അന്ത്യോപചാര തിരുക്കർമങ്ങൾ നോർവിച്ചിൽ ആരംഭിക്കുന്നതും പൊതുദർശനത്തിനു ശേഷം നോർവിച്ച് സിറ്റി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

പള്ളിയുടെ വിലാസം: St George Catholic Church, Sprowston Road, Norwich, NR3 4HZ.

സെമിത്തേരി: Norwich City (Earlham Cemetery), Farrow Road, NR5 8AH.

27-10-2025

ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം

ഗോൾഡ് കോസ്റ്റ്: ഈ മാസം 18ന് നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍റെ 2026 - 2028 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ ഐകകണ്ഠേന തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് - സി.പി. സാജു, വൈസ് പ്രസിഡന്‍റ് - ജോൺ ജോൺസൺ, സെക്രട്ടറി - പ്രശാന്ത് ഗോപകുമാർ, ജോയിന്‍റ് സെക്രട്ടറി - ഡോ. ക്ലെമന്‍റ് ടോം സ്കറിയ, ട്രഷറർ - മനോജ് തോമസ്, മീഡിയ കോഓർഡിനേറ്റർമാർ - വിപിൻ ജോസഫ്, ലക്ഷ്മി പ്രശാന്ത്, പ്രോഗ്രാം കോഓർഡിനേറ്റർ - സിബി മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ - ആന്‍റണി ഫിലിപ്പ്, അരുൺ കൃഷ്ണ, ബിബിൻ മാർക്, ട്രീസൺ ജോസഫ്.

വരണാധികാരി ജോ ജോസ് പാലക്കുഴി തെരഞ്ഞെടുപ്പ് പ്രക്രിയകൾക്കു നേതൃത്വം വഹിച്ചു. ഗോൾഡ് കോസ്റ്റ് മലയാളി സമൂഹത്തിന്‍റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ ക്രിയാത്മകമായ പ്രവർത്തങ്ങൾക്ക് സംഘടന ശക്തമായ നേതൃത്വം വഹിക്കുമെന്ന് നിയുക്ത പ്രസിഡന്‍റ് സി.പി. സാജു അറിയിച്ചു. എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു.

27-10-2025

ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ മണ്ഡല പൂജ ഡിസംബർ 20ന്

ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്1 ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ മണ്ഡല പൂജ ഡിസംബർ 20ന് ചില്ലാ ഡിഡിഎ ഫ്ലാറ്റ്സിലെ പൂജാ പാർക്കിൽ അരങ്ങേറും. രാവിലെ 5.30നു മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പ്രഭാത പൂജകളും ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ഭജനയും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാവും.

വൈകുന്നേരം 5.30നു ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ അയ്യപ്പ സ്വാമിയുടെ തിരുനടയിൽ നിന്നും പൂജിച്ച അയ്യപ്പ സ്വാമിയുടെ ഛായാചിത്രവുമായി താലപ്പൊലിയുടെയും ദ്വാരക കലാസമിതി ഒരുക്കുന്ന വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പൂജാ സന്നിധിയിലേക്ക് എഴുന്നെള്ളത്ത്, തുടർന്ന് മഹാദീപാരാധന.

രാത്രി ഏഴ് മുതൽ ഗുരുവായൂർ സതീഷും സംഘവും അവതരിപ്പിക്കുന്ന ഭജന. തുടർന്ന് ഹരിവരാസനം പാടി നട അടക്കും. പ്രസാദ വിതരണവും ലഘുഭക്ഷണത്തോടും കൂടി ചടങ്ങുകൾ സമാപിക്കും.

13-10-2025

റെയിൽവേയുടെ ദീപാവലി സമ്മാനം; ബംഗളൂരു - കൊല്ലം റൂട്ടിൽ രണ്ടു സ്പെഷൽ ട്രെയിനുകൾ

ബംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കു രണ്ട് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. 06561 എസ്എംവിടി ബംഗളുരു -കൊല്ലം സ്പെഷൽ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 17ന് രാവിലെ 6.20 ന് കൊല്ലത്ത് എത്തും.

തിരികെയുള്ള 06562 ട്രെയിൻ കൊല്ലത്ത് നിന്ന് 17ന് രാവിലെ 10.45ന് പുറപ്പെട്ട് 18ന് രാവിലെ 3.30ന് ബംഗളുരുവിൽ എത്തും. ഏസി ടൂടയർ - രണ്ട്, എസി ത്രീ ടയർ -രണ്ട്, സ്വീപ്പർ ക്ലാസ് - 12, ജനറൽ സെക്കന്‍റ് ക്ലാസ് - നാല്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.

രണ്ടാമത്തെ സ്പെഷൽ ട്രെയിൻ (06527) 21 ന് രാത്രി 11 ന് എസ്എംവിടി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 22ന് ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തും. തിരികെയുള്ള സ്പെഷൽ ട്രെയിൻ (06568) 22ന് വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 23 ന് രാവിലെ 9.45 ന് ബംഗളുരുവിൽ എത്തും.

എസി ടൂടയർ - രണ്ട്, എസി ത്രീ ടയർ - മൂന്ന്, സ്ലീപ്പർ ക്ലാസ് - 11, ജനറൽ സെക്കന്‍റ് ക്ലാസ് - രണ്ട്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.

ഇരു ട്രെയിനുകൾക്കും പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

15-10-2025

ബ്രസ്റ്റ് റീകണ്‍സ്ട്രക്‌ഷന്‍ സര്‍ജറി

സ്ത്രീകളില്‍ കൂടുതലായി കാണുന്ന ഒരു കാന്‍സറാണ് സ്തനാര്‍ബുദം. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിച്ചാല്‍ ഭേദമാക്കാവുന്ന രോഗമാണിത്. ഈ രോഗത്തിന്‍റെ ചികിത്സയുടെ ഭാഗമായി മാറിടം മുഴുവനായോ ഭാഗികമായോ നീക്കം ചെയ്യേണ്ടി വരാം.

അങ്ങനെ നീക്കം ചെയ്തതിനു ശേഷം ശിഷ്ടകാലം പാഡഡ് ബ്രാ ധരിച്ച് നടക്കേണ്ടിവരുന്നത് സാധാരണമാണ്. എന്നാല്‍ മാറ് പുനര്‍നിര്‍മിക്കാവുന്ന ശസ്ത്രക്രിയകള്‍ ഉണ്ട്.

എന്തിനാണ് മാറ് പുനര്‍നിര്‍മിക്കുന്നത്?

സ്തനാര്‍ബുദം സാധാരണയായി കാണുന്നത് മാറിലെ മുഴകളായിട്ടാണ്. അതിന്‍റെ ചികിത്സ മുഴ മാത്രം നീക്കം ചെയ്യുന്നതല്ല. മറിച്ച് മുഴയുടെ ചുറ്റുമുള്ള മാറിന്‍റെ ഭാഗമോ (breast conservation surgery) അല്ലെങ്കില്‍ ആ വശത്തെ മാറ് മുഴുവനായോ നീക്കം ചെയ്യേണ്ടി വരും (mastectomy).

അതേ തുടര്‍ന്ന് ഇരുവശങ്ങളിലെ മാറുകള്‍ തമ്മില്‍ വലുപ്പ വ്യത്യാസവും അഭംഗിയും ഉണ്ടാകാം.

എങ്ങനെയാണ് മാറ് പുനര്‍നിര്‍മിക്കുന്നത്?

ശരീരത്തിന്‍റെ മറ്റ് ഏതെങ്കിലും ഭാഗത്തുനിന്ന് ദശയെടുത്ത് മാറിന്‍റെ ഭാഗത്തുവച്ച് ശസ്ത്രക്രിയ ചെയ്താണ് മാറുകള്‍ പുനര്‍നിര്‍മിക്കുന്നത്. എത്രമാത്രം മാറ് നീക്കം ചെയ്തിട്ടുണ്ട് എന്നതിനനുസരിച്ചാണ് ശരീരത്തിന്‍റെ ഏതു ഭാഗത്തു നിന്നാണ് ദശ നീക്കി വയ്‌ക്കേണ്ടത് എന്നു തീരുമാനിക്കുന്നത്.

മുഴയും മുഴയുടെ ചുറ്റുമുള്ള മാറും മാത്രമാണു നീക്കം ചെയ്യുന്നതെങ്കില്‍ (ബ്രസ്റ്റ് കണ്‍സര്‍വേഷന്‍ സര്‍ജറി), ശരീരത്തിന്‍റെ പുറംഭാഗത്തുനിന്ന് ദശ നീക്കി മാറിലേക്ക് വച്ച് മാറിന്‍റെ വലുപ്പം പഴയപടി ആക്കാവുന്നതാണ്.

ഒരു വശത്തെ മാറ് മുഴുവനായി നീക്കം ചെയ്യണമെന്നുണ്ടെങ്കില്‍ അത് പുനര്‍നിര്‍മിക്കാന്‍ കൂടുതല്‍ ദശ വേണ്ടിവരും. ഇതിനായി വയറിലെ ദശ എടുത്ത് വയറില്‍ നിന്നും രക്തക്കുഴലോടു കൂടി അത് പൂര്‍ണമായി വേര്‍പെടുത്തി മാറിന്‍റെ ഭാഗത്ത് വച്ചു പിടിപ്പിച്ച് രക്തക്കുഴലുകള്‍ തമ്മില്‍ തുന്നിച്ചേര്‍ക്കുന്നു.

സാധാരണയായി വയറില്‍ നിന്നാണ് ദശയെടുക്കുന്നത്. എങ്കിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളായ തുടയില്‍ നിന്നും പുറംഭാഗത്തു നിന്നും ദശ എടുക്കാന്‍ സാധിക്കും. ദശ എടുത്തു വയ്ക്കുന്നതിനു പകരം ശരീരത്തിന്‍റെ പുറംഭാഗത്തു നിന്നും പേശി എടുത്തുവച്ചശേഷം അതിന്‍റെ അടിയിലായി ബ്രസ്റ്റ് ഇംപ്ലാന്‍റുകൾ നിക്ഷേപിച്ചും മാറ് പുനര്‍നിര്‍മിക്കാവുന്നതാണ്.

അസുഖം ബാധിക്കാത്ത മറുവശത്തെ മാറ് ഒരുപാട് വലുപ്പമുള്ളതും തൂങ്ങിപ്പോയതും ആണെങ്കില്‍ അതിനെ പുനര്‍നിര്‍മിക്കുന്നതിനായി ബ്രസ്റ്റ് റിഡക്ഷന്‍ സര്‍ജറി ചെയ്യാന്‍ സാധിക്കും. അതായത് അസുഖമുള്ള വശത്ത് ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിയും അസുഖമില്ലാത്ത വശത്ത് ബ്രസ്റ്റ് റിഡക്ഷന്‍ സര്‍ജറിയും ഒരേ സമയം ചെയ്യാന്‍ സാധിക്കും.

എപ്പോഴാണ് മാറ് പുനര്‍നിര്‍മാണ ശസ്ത്രക്രിയ ചെയ്യുന്നത്?

കാന്‍സറിനെ തുടര്‍ന്ന് മാറ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അതിനോടൊപ്പം തന്നെ ദശയെടുത്ത് വയ്ക്കുന്ന ശസ്ത്രക്രിയയും ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ മുറിവ് ഉണങ്ങിയതിനുശേഷമേ കീമോതെറാപ്പി ആവശ്യമാണെങ്കില്‍ അത് തുടങ്ങാനാകൂ.

മാറ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്ത് കീമോ, റേഡിയേഷന്‍ മുതലായവയെല്ലാം പൂര്‍ത്തീകരിച്ചതിനുശേഷവും ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറി എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്നതാണ്.

ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിയുടെ പ്രാധാന്യമെന്താണ്?

മാറില്‍ മുഴ കണ്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകാതെ ഇരിക്കുന്ന കുറേയധികം സ്ത്രീകള്‍ നമുക്കിടയിലുണ്ട്. മാറ് നീക്കം ചെയ്താല്‍ അതില്ലാതെ ജീവിക്കുന്നതാലോചിച്ച് ചികിത്സ വേണ്ടെന്നു വയ്ക്കുന്ന സ്ത്രീകളുമുണ്ട്.

അങ്ങനെയുള്ളവര്‍ക്ക് ചികിത്സ തേടാന്‍ പ്രചോദനമാകുന്ന ഒരു കാര്യമാണ് ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറി.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ലിഷ എൻ.പി.
പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജൻ, എസ്‌യുറ്റി ഹോസ്പിറ്റൽ, തിരുവനന്തപുരം.

13-10-2025

മലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി

അവരവര്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.

ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.

ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം.

തൊലിയിലുള്ള മുറിവുകളില്‍

എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.

തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.

കാല്‍വണ്ണയ്ക്ക് വേദന

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.

കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.

ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം.

ഡോക്‌സിസൈക്ലിന്‍ എന്തിന്?

· മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.

· വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല

· എലിപ്പനി പ്രതിരോധത്തിനായി മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ ഡോക്ടറുടെ നിർദേശപ്രകാരം പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍
ഗുളിക 200 മില്ലീഗ്രാം (100 മില്ലിഗ്രാമിന്‍റെ രണ്ട് ഗുളിക) കഴിക്കണം.

സ്വയംചികിത്സ ഒഴിവാക്കാം

· എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.

· യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ

20-08-2025

വീട്ടിലുണ്ടാക്കാം ഫാസ്റ്റ് ഫുഡ്!

ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം. പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം.

ചീസ് ഒഴിവാക്കി പിസ

പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കു തന്നെ തയാറാക്കാം. കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം.

സ്കൂൾ കുട്ടികൾക്ക്...

ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടുന്നില്ല.

ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല.

ഇടനേരങ്ങളിൽ നട്സ്...

ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതുതരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്‍റെ അളവു കൂടുതലാണ്. ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്‍റ്സ് എല്ലാമുണ്ട്.

ബ്രഡ് സാൻഡ് വിച്ച്

മല്ലിയില, പുതിനയില മുതലായവ കൊണ്ടു തയാറാക്കിയ ചട്നി ഉപയോഗിച്ചു പച്ചക്കറികൾ നിറച്ച ബ്രഡ് സാൻഡ് വിച്ച് കൊടുത്തയയ്ക്കാം. ഏത്തപ്പഴമോ മറ്റു പഴങ്ങളോ കൊടുത്തയയ്ക്കാം.

പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ

പഴങ്ങളും സ്വാഭാവിക പഴച്ചാറുകളും കൊടുത്തയയ്ക്കാം. എണ്ണയിൽ വറുത്ത വിഭവങ്ങൾ പതിവാക്കരുത്. തടി കൂട്ടും.

ഉരുളക്കിഴങ്ങ് ഫ്രൈ പതിവാക്കരുത്

വറുത്ത സാധനങ്ങൾ, കേക്ക്, പഫ്സ്, ഏത്തയ്ക്ക ചിപ്സ് എന്നിവയും ഇടനേരങ്ങളിൽ കഴിക്കാൻ കുട്ടികൾക്കു പതിവായി കൊടുത്തയയ്ക്കരുത്. ഫാസ്റ്റ് ഫുഡെന്നോ ജങ്ക് ഫുഡ് എന്നോ വിശേഷിപ്പിക്കാവുന്ന ഇത്തരം ബേക്കറി വിഭവങ്ങളിൽ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇല്ല.

ഉരുളക്കിഴങ്ങ് ഫ്രൈ, മെഴുക്കുപുരട്ടി എന്നിവയും പതിവായി കഴിക്കരുത്. ഉരുളക്കിഴങ്ങ് ചേർത്ത ഫാസ്റ്റ് ഫുഡും പതിവാക്കരുത്.

സുരക്ഷിതമാവണം ഭക്ഷണം

വീട്ടിൽ തയാറാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ പുറത്തു നിന്നു ഭക്ഷണം വാങ്ങുന്നതു സ്വാഭാവികം. പക്ഷേ, അത്തരം ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

 

വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്‍റ്

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

15-10-2025

ബ്രസ്റ്റ് റീകണ്‍സ്ട്രക്‌ഷന്‍ സര്‍ജറി

സ്ത്രീകളില്‍ കൂടുതലായി കാണുന്ന ഒരു കാന്‍സറാണ് സ്തനാര്‍ബുദം. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിച്ചാല്‍ ഭേദമാക്കാവുന്ന രോഗമാണിത്. ഈ രോഗത്തിന്‍റെ ചികിത്സയുടെ ഭാഗമായി മാറിടം മുഴുവനായോ ഭാഗികമായോ നീക്കം ചെയ്യേണ്ടി വരാം.

അങ്ങനെ നീക്കം ചെയ്തതിനു ശേഷം ശിഷ്ടകാലം പാഡഡ് ബ്രാ ധരിച്ച് നടക്കേണ്ടിവരുന്നത് സാധാരണമാണ്. എന്നാല്‍ മാറ് പുനര്‍നിര്‍മിക്കാവുന്ന ശസ്ത്രക്രിയകള്‍ ഉണ്ട്.

എന്തിനാണ് മാറ് പുനര്‍നിര്‍മിക്കുന്നത്?

സ്തനാര്‍ബുദം സാധാരണയായി കാണുന്നത് മാറിലെ മുഴകളായിട്ടാണ്. അതിന്‍റെ ചികിത്സ മുഴ മാത്രം നീക്കം ചെയ്യുന്നതല്ല. മറിച്ച് മുഴയുടെ ചുറ്റുമുള്ള മാറിന്‍റെ ഭാഗമോ (breast conservation surgery) അല്ലെങ്കില്‍ ആ വശത്തെ മാറ് മുഴുവനായോ നീക്കം ചെയ്യേണ്ടി വരും (mastectomy).

അതേ തുടര്‍ന്ന് ഇരുവശങ്ങളിലെ മാറുകള്‍ തമ്മില്‍ വലുപ്പ വ്യത്യാസവും അഭംഗിയും ഉണ്ടാകാം.

എങ്ങനെയാണ് മാറ് പുനര്‍നിര്‍മിക്കുന്നത്?

ശരീരത്തിന്‍റെ മറ്റ് ഏതെങ്കിലും ഭാഗത്തുനിന്ന് ദശയെടുത്ത് മാറിന്‍റെ ഭാഗത്തുവച്ച് ശസ്ത്രക്രിയ ചെയ്താണ് മാറുകള്‍ പുനര്‍നിര്‍മിക്കുന്നത്. എത്രമാത്രം മാറ് നീക്കം ചെയ്തിട്ടുണ്ട് എന്നതിനനുസരിച്ചാണ് ശരീരത്തിന്‍റെ ഏതു ഭാഗത്തു നിന്നാണ് ദശ നീക്കി വയ്‌ക്കേണ്ടത് എന്നു തീരുമാനിക്കുന്നത്.

മുഴയും മുഴയുടെ ചുറ്റുമുള്ള മാറും മാത്രമാണു നീക്കം ചെയ്യുന്നതെങ്കില്‍ (ബ്രസ്റ്റ് കണ്‍സര്‍വേഷന്‍ സര്‍ജറി), ശരീരത്തിന്‍റെ പുറംഭാഗത്തുനിന്ന് ദശ നീക്കി മാറിലേക്ക് വച്ച് മാറിന്‍റെ വലുപ്പം പഴയപടി ആക്കാവുന്നതാണ്.

ഒരു വശത്തെ മാറ് മുഴുവനായി നീക്കം ചെയ്യണമെന്നുണ്ടെങ്കില്‍ അത് പുനര്‍നിര്‍മിക്കാന്‍ കൂടുതല്‍ ദശ വേണ്ടിവരും. ഇതിനായി വയറിലെ ദശ എടുത്ത് വയറില്‍ നിന്നും രക്തക്കുഴലോടു കൂടി അത് പൂര്‍ണമായി വേര്‍പെടുത്തി മാറിന്‍റെ ഭാഗത്ത് വച്ചു പിടിപ്പിച്ച് രക്തക്കുഴലുകള്‍ തമ്മില്‍ തുന്നിച്ചേര്‍ക്കുന്നു.

സാധാരണയായി വയറില്‍ നിന്നാണ് ദശയെടുക്കുന്നത്. എങ്കിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളായ തുടയില്‍ നിന്നും പുറംഭാഗത്തു നിന്നും ദശ എടുക്കാന്‍ സാധിക്കും. ദശ എടുത്തു വയ്ക്കുന്നതിനു പകരം ശരീരത്തിന്‍റെ പുറംഭാഗത്തു നിന്നും പേശി എടുത്തുവച്ചശേഷം അതിന്‍റെ അടിയിലായി ബ്രസ്റ്റ് ഇംപ്ലാന്‍റുകൾ നിക്ഷേപിച്ചും മാറ് പുനര്‍നിര്‍മിക്കാവുന്നതാണ്.

അസുഖം ബാധിക്കാത്ത മറുവശത്തെ മാറ് ഒരുപാട് വലുപ്പമുള്ളതും തൂങ്ങിപ്പോയതും ആണെങ്കില്‍ അതിനെ പുനര്‍നിര്‍മിക്കുന്നതിനായി ബ്രസ്റ്റ് റിഡക്ഷന്‍ സര്‍ജറി ചെയ്യാന്‍ സാധിക്കും. അതായത് അസുഖമുള്ള വശത്ത് ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിയും അസുഖമില്ലാത്ത വശത്ത് ബ്രസ്റ്റ് റിഡക്ഷന്‍ സര്‍ജറിയും ഒരേ സമയം ചെയ്യാന്‍ സാധിക്കും.

എപ്പോഴാണ് മാറ് പുനര്‍നിര്‍മാണ ശസ്ത്രക്രിയ ചെയ്യുന്നത്?

കാന്‍സറിനെ തുടര്‍ന്ന് മാറ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അതിനോടൊപ്പം തന്നെ ദശയെടുത്ത് വയ്ക്കുന്ന ശസ്ത്രക്രിയയും ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ മുറിവ് ഉണങ്ങിയതിനുശേഷമേ കീമോതെറാപ്പി ആവശ്യമാണെങ്കില്‍ അത് തുടങ്ങാനാകൂ.

മാറ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്ത് കീമോ, റേഡിയേഷന്‍ മുതലായവയെല്ലാം പൂര്‍ത്തീകരിച്ചതിനുശേഷവും ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറി എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്നതാണ്.

ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിയുടെ പ്രാധാന്യമെന്താണ്?

മാറില്‍ മുഴ കണ്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകാതെ ഇരിക്കുന്ന കുറേയധികം സ്ത്രീകള്‍ നമുക്കിടയിലുണ്ട്. മാറ് നീക്കം ചെയ്താല്‍ അതില്ലാതെ ജീവിക്കുന്നതാലോചിച്ച് ചികിത്സ വേണ്ടെന്നു വയ്ക്കുന്ന സ്ത്രീകളുമുണ്ട്.

അങ്ങനെയുള്ളവര്‍ക്ക് ചികിത്സ തേടാന്‍ പ്രചോദനമാകുന്ന ഒരു കാര്യമാണ് ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറി.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ലിഷ എൻ.പി.
പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജൻ, എസ്‌യുറ്റി ഹോസ്പിറ്റൽ, തിരുവനന്തപുരം.

29-07-2025

ഹെഡ് ആൻഡ് നെക്ക് കാൻസർ; പുകവലി, മദ്യപാനം ഉപേക്ഷിക്കാം

ചികിത്സാരീതി

കാൻസറിന്‍റെ ഘട്ടം, ബാധിച്ച അവയവം, മൊത്തത്തിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഹെഡ് ആൻഡ് നെക്ക് കാൻസറിന്‍റെ ചികിത്സാരീതി. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവ വിവിധ ചികിത്സാരീതികളിൽ ഉൾപ്പെടുന്നു.

ശസ്ത്രക്രിയ,കീമോ തെറാപ്പി

ശസ്ത്രക്രിയ പലപ്പോഴും പ്രാഥമിക ചികിത്സാ ഉപാധിയാണ്. ടൂമർ റിസെക്ഷൻ, കഴല വിച്ഛേദിക്കൽ, പുനർനിർമാണ നടപടിക്രമങ്ങൾ എന്നിവ ചികിത്സയിൽ ഉൾപ്പെട്ടേക്കാം. കീമോ തെറാപ്പിയും റേഡിയോതെറാപ്പിയും ഒറ്റയ്ക്കോ സംയോജിതമായോ മുഴകൾ ചുരുക്കുന്നതിനും കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ഉപയോഗിക്കാം.

ഇമ്യൂണോ തെറാപ്പി, ടാർഗറ്റ് തെറാപ്പി

കാൻസർ കോശങ്ങൾക്കെതിരേ ശരീരത്തിന്‍റെ പ്രതിരോധ പ്രതികരണം വർധിപ്പിക്കുന്നതിനോ അല്ലെങ്കിൽ പ്രത്യേക തന്മാത്ര വൈകല്യങ്ങൾ ലക്ഷ്യമിട്ടോ ഉള്ള ചികിത്സാ ഓപ്ഷനുകളാണ് ഇമ്യൂണോ തെറാപ്പിയും ടാർഗറ്റ് തെറാപ്പിയും.

പുനരധിവാസം

ഇവർക്കായുള്ള പുനരധിവാസ പ്രക്രിയയിൽ ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡെന്‍റിസ്റ്റിക്കൽ, ഡയറ്റിഷൻ, യോഗ ട്രെയിനർമാർ, സൈക്കോളജിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ഒരു ടീം ആണു വേണ്ടത്. വീട്ടുകാർ നല്കുന്ന പിന്തുണ ഏറെ പ്രധാനമാണ്. രോഗം ചികിത്സിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതു കഴിഞ്ഞുള്ള ഇത്തരം സാഹചര്യങ്ങൾ പരിഹരിക്കുന്നതും.

രോഗപ്രതിരോധം

ഹെഡ് ആൻഡ് നെക്ക് കാൻസർ പ്രതിരോധത്തിൽ ഏറ്റവും പ്രധാനം പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം ഒഴിവാക്കുന്നതുമാണ്. കൂടാതെ സൂര്യാഘാതത്തിൽ നിന്ന് ഒഴിവാകുന്ന രീതിയിൽ വസ്ത്രങ്ങൾ ധരിക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക തുടങ്ങിയവ ജീവിതത്തിന്‍റെ ഭാഗമാക്കുക.

എച്ച്പിവിവാക്സിനേഷൻ

എച്ച്പിവിക്ക് എതിരായ വാക്സിനേഷൻ, പ്രത്യേകിച്ച് കൗമാരക്കാരിൽ... ഫലപ്രദമായപ്രതിരോധ നടപടിയാണ്.പതിവു ദന്തപരിശോധനകൾ, സ്വയം പരിശോധനകൾ, സാധ്യതയുള്ള ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ ഹെഡ് ആൻഡ് നെക്ക് കാൻസർ നേരത്തെ കണ്ടെത്തുന്നതിനു സഹായിക്കും.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Up