പാലക്കാട്: ജനവാസമേഖലയിൽ ശല്യമുണ്ടാക്കുന്ന കൊമ്പൻ പിടി സെവനെ മയക്കുവെടി വച്ചതായി വനംവകുപ്പ് അറിയിച്ചു. 45 മിനിറ്റിനുള്ളിൽ മാത്രമായിരിക്കും ആന മയങ്ങിവീഴുക. ഈ സമയത്തിനുള്ളിൽ കൊമ്പൻ ജനവാസമേഖലയിൽ എത്താതിരിക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചു.

കൊമ്പനെ പിടികൂടാനായി അരിമണി ഭാഗത്തേക്ക് വനംവകുപ്പ് അധികൃതർ വാഹനങ്ങൾ പുറപ്പെട്ടു. മയക്കുവെടിയേറ്റ കൊമ്പൻ ചിതറിയോടുന്നത് അവസാനിച്ച് ശാന്തനാകുന്ന വേളയിൽ വാഹനത്തിൽ കയറ്റി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാണ് നീക്കം.

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് പിടി സെവനെ പിടികൂടാനുള്ള ദൗത്യം വനം വകുപ്പ് പുനരാരംഭിച്ചത്. ധോണി കോർമ വനമേഖലയിലുണ്ടെന്ന കരുതുന്ന കൊമ്പനെ തേടി സംഘം വനത്തിലേക്ക് തിരിച്ചിരുന്നു. നിരീക്ഷണം നടത്തിയ ശേഷം അനുകൂല സാഹചര്യം ലഭിച്ചതോടെ ആനയെ മയക്കുവെടി വച്ചു.

ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യസംഘമാണ് ഇന്ന് പുലർച്ചെ പുറപ്പെട്ടത്.

ആന ചെങ്കുത്തായ സ്ഥലത്ത് നിലയുറപ്പിച്ചതിനാലാണ് ശനിയാഴ്ച മയക്കുവെടിവയ്ക്കാൻ കഴിയാതിരുന്നത്. കനത്ത വെയിലും മയക്കുവെടിവയ്ക്കുന്നതിനു തടസമായി. ചൂടുള്ള സമയത്ത് മയക്കുവെടിവച്ചാൽ ആനയുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഇതും ദൗത്യസംഘം പരിഗണിച്ചു.