കോ­ത­മം­ഗലം: കോ­ട്ട­പ്പ­ടി­യില്‍ കി­ണ­റ്റില്‍ വീ­ണ് കി­ട­ക്കു­ന്ന കാ­ട്ടാന­യെ ക­ര­യ്‌­ക്കെ­ത്തി­ക്കാന്‍ വൈ­കു­മെ­ന്ന് സൂ­ച­ന. മ­ണി­ക്കൂ­റു­ക­ളാ­യി കി­ണ­റി­ടി­ച്ച് ക­ര­യ്­ക്ക് ക­യ­റാ­നു­ള്ള ആ­ന­യു­ടെ ശ്ര­മം ഇ­തുവ­രെ വിജ­യം ക­ണ്ടില്ല.

ഇ­തോ­ടെ കി­ണ­റ്റി­ലെ വെ­ള്ളം വ­റ്റി­ച്ച ശേ­ഷം ആന­യെ മ­യ­ക്കു­വെ­ടി വ­യ്­ക്കാ­നാ­ണ് ആ­ലോച­ന. എ­ന്നാല്‍ മ­യ­ക്കു­വെ­ടി വ­ച്ച് പി­ടി­കൂടി­യ ശേ­ഷം ആന­യെ എ­വി­ടേ­ക്കാ­ണ് മാ­റ്റേ­ണ്ടെ­ന്ന കാ­ര്യ­ത്തില്‍ തീ­രു­മാ­ന­മാ­യില്ല.

ഉ­ച്ച സ­മ­യ­മാ­യ­തി­നാല്‍ മ­യ­ക്കു­വെ­ടി­വ­യ്­ക്കുന്ന­ത് പ്രാ­യോ­ഗി­ക­മല്ല. ക­ര­യ്­ക്ക് ക­യ­റാ­നു­ള്ള ആ­ന­യു­ടെ ശ്ര­മം വി­ജ­യി­ച്ചി­ല്ലെ­ങ്കില്‍ വൈ­കു­ന്നേ­ര­ത്തോ­ടെ വെ­ള്ളം വ­റ്റി­ച്ച ശേ­ഷം ആ­ന­യെ മ­യ­ക്കു­വെ­ടി വ­യ്­ക്കും.

ഏ­ത് സ­മ­യത്തും ആ­ന ക­ര­യ്­ക്ക് ക­യ­റാന്‍ സാ­ധ്യ­ത­യു­ള്ള സാ­ഹ­ച­ര്യ­ത്തില്‍ സ്ഥല­ത്ത് നി­രോ­ധ­നാ­ജ്ഞ പ്ര­ഖ്യാ­പിച്ചു. കോ­ട്ടപ്പ­ടി പ­ഞ്ചാ­യ­ത്തി­ലെ ഒന്ന്, രണ്ട്, മൂ­ന്ന് നാ­ല് വാര്‍­ഡു­ക­ളി­ലാണ് നി­രോ­ധ­നാ­ജ്ഞ പു­റ­പ്പെ­ടു­വി­ച്ചത്.

അ­തേ­സ­മ­യം ന­ഷ്ട­പ­രി­ഹാ­രം വേ­ണ­മെ­ന്ന ആ­വ­ശ്യ­മു­ന്ന­യി­ച്ച് സ്ഥല­ത്ത് പ്ര­ദേ­ശ­വാ­സി­കള്‍ പ്ര­തി­ഷേ­ധം തു­ട­രു­ക­യാ­ണ്. എല്‍­ദോ­സ് കു­ന്ന­പ്പി­ള്ളി എം­എല്‍എ ഉ­ള്‍­പ്പെ­ടെ­യു­ള്ള­വര്‍ നാ­ട്ടു­കാ­രു­മാ­യി ചര്‍­ച്ച ന­ടത്തി.