തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പാർട്ടിയെ അടക്കം പ്രതിചേര്‍ത്ത് ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇഡി നടത്തുന്നതെന്ന് ഗോവിന്ദന്‍ പ്രതികരിച്ചു.

സിപിഎമ്മിനെ പ്രതിയാക്കിക്കളയാം എന്ന ധാരണയോടുകൂടി ഇഡി മുന്നോട്ടുവന്നിരിക്കുന്നു. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും.

ഇടതുപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ ഇഡി ഇല്ലാക്കഥ മെനഞ്ഞ് കേസുണ്ടാക്കുകയാണ്. സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താമെന്നാണ് കരുതുന്നതെങ്കില്‍ അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

തട്ടിപ്പില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്നാണ് ഇഡി കണ്ടെത്തല്‍. സിപിഎമ്മിനെ 68-ാം പ്രതിയായാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിമാരായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി.മൊയ്തീന്‍, എം.എം.വര്‍ഗീസ് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തു. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

അന്തിമ കുറ്റപത്രത്തില്‍ 27 പേരെ കൂടി പ്രതിചേര്‍ത്തിട്ടുണ്ട്. ഇതോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം 83 ആയി.