ന്യൂഡൽഹി: സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 15-ാം തീയതി ന‌ടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനായി പരീക്ഷ ഒറ്റ ഷിഫ്റ്റില്‍ നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ഇതിന്‍റെ അ‌ടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റിവച്ചത്. എല്ലാ ഉദ്യോഗാര്‍ത്ഥികളെയും ഒറ്റ ഷിഫ്റ്റില്‍ ഉള്‍ക്കൊള്ളുന്നതിനായി അധിക പരീക്ഷാ കേന്ദ്രങ്ങളും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായുള്ള ന‌ടപ‌ടികൾ ആരംഭിച്ചു.

പുതുക്കിയ പരീക്ഷാ തീയതി പിന്നീട് ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ അറിയിക്കും. നീറ്റ് പിജി 2025ന്‍റെ അഡ്വാന്‍സ്ഡ് സിറ്റി ഇന്‍റിമേഷന്‍ സ്ലിപ്പ് ജൂണ്‍ രണ്ടിന് പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു.