തിരുവനന്തപുരം: രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ.രാജന്‍. തികച്ചും ലജ്ജാകരമായ സംഭവമാണ് ഉണ്ടായത്. ഭരണഘടനാ കേന്ദ്രമായ രാജ്ഭവന്‍ ഇതിനുള്ള മാര്‍ഗമായി മാറരുതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഏതെങ്കിലും മതത്തിന്‍റെയോ ചിഹ്നത്തിന്‍റെയോ മുന്നില്‍ കുനിഞ്ഞ് നില്‍ക്കാന്‍ എല്‍ഡിഎഫ് മന്ത്രിമാരെ കിട്ടില്ല. അതാണ് കൃഷിവകുപ്പ് നടപടിയിലൂടെ വ്യക്തമാക്കിയതെന്ന് കെ.രാജന്‍ പറഞ്ഞു. രാജ്ഭവനിൽ ന‌ത്തിയ പരിസ്ഥിതി ദിനാഘോഷ പരിപാടി നടത്തിയ ഹാളിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിനാൽ പ്രതിഷേധിച്ച് മന്ത്രി പി.പ്രസാദ് ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു.

എന്നാൽ മന്ത്രിയുടെ പിൻമാറ്റത്തെ വിമർശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രംഗത്തെത്തി. ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തിന്‍റെ അടയാളമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.