തിരുവനന്തപുരം: പോക്സോ കേസുകളിലെ അന്വേഷണം ഊർജിതമാക്കുന്നതിനായി സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും പ്രത്യേക ടീം രൂപീകരിച്ചു. ഡിവൈഎസ്പിമാരുടെ കീഴിൽ 16 അംഗ പ്രത്യേക ടീമിന് രൂപം നൽകി ഉത്തരവായി.

ഡിവൈഎസ്പിക്ക് കീഴിൽ രണ്ട് എസ്ഐമാർ, രണ്ട് എഎസ്ഐമാർ, ആറ് സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, അഞ്ച് സിവിൽ പോലീസ് ഓഫീസർമാർ എന്നിങ്ങനെയാണ് 16 അംഗ ടീം പ്രവർത്തിക്കുക. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ഏപ്രിലിൽ 304 തസ്തികകൾ സൃഷ്ടിച്ചിരുന്നു.

ഇതിന്‍റെ ഭാഗമായി നിലവിലുള്ള നാർക്കോട്ടിക് സെല്ലുകളെ ഡിവൈഎസ്പി നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് എന്ന് പുനർനാമകരണം ചെയ്തു. കൂടാതെ ഈ ഡിവൈഎസ്പിമാർക്ക് പോക്സോ കേസുകളുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്.

സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച ശിപാർശ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.