മൂവാറ്റുപുഴ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേ അധിക്ഷേപ പരാമർശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സതീശന്‍ കേരളം കണ്ടതില്‍വച്ച് പരമപന്നനാണെന്നായിരുന്നു പരാമർശം.

മൂവാറ്റുപുഴയില്‍ എസ്എന്‍ഡിപി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. സതീശന്‍ ഈഴവ വിരോധിയാണ്. ഇഴവരുടെ വോട്ടിന് വില കൽപ്പിക്കുന്നില്ല.

ഈഴവനായ കെ. സുധാകരനെ സതീശന്‍ ഒതുക്കി. മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണെന്നും സ്ഥാനം ഉറപ്പിക്കാനാണ് സതീശന്‍റെ നീക്കങ്ങളെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പ്രതിപക്ഷ നേതാവ് മാന്യമായി കാര്യങ്ങൾ കൈകാര്യം ചെയ്യണം. അതിനുള്ള കഴിവ് സതീശനില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

സതീശന്‍ കേരളം കണ്ടതില്‍വച്ച് പരമപന്നനാണെന്നും ഈഴവ വിരോധിയാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. ഈഴവനായ കെ. സുധാകരനെ സതീശന്‍ ഒതുക്കി. മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണെന്നും സ്ഥാനം ഉറപ്പിക്കാനാണ് സതീശന്‍റെ നീക്കങ്ങളെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.