ആലപ്പുഴ: തൃശൂരിലെ പരാജയം മുറിവാണെന്നും ജാഗ്രതക്കുറവുണ്ടായത് പരിശോധിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഴവുകൾ തിരുത്തണം. പിടിവാശി ഇല്ലെന്നും തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയാണെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു. സിപിഐ സംസ്ഥാന സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു ബിനോയ് വിശ്വത്തിന്‍റെ വാക്കുകൾ.

സംസ്ഥാനത്തെ ലോക്കപ്പ് മർദ്ദനം ശക്തമായി എതിർക്കുന്ന നിലപാട് സിപിഐ സ്വീകരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

അതേസമയം, കെ.ഇ. ഇസ്മയിലിന് മുന്നിൽ വാതിൽ അടയ്ക്കില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. പക്ഷേ അത് അകത്തു കയറ്റൽ അല്ല. വേദിയിൽ ഇരിക്കാൻ ഇസ്മയിലിന് യോഗ്യത ഇല്ല. തെറ്റ് തിരുത്തിയാൽ വാതിൽ തുറക്കും. ഇല്ലെങ്കിൽ ഒരു സന്ധിയില്ല. പാർട്ടിക്ക് അകത്തു തുടരണമെങ്കിൽ പാർട്ടിയാകണം. പാർട്ടി വിരുദ്ധരുടെ എല്ലാം അനുഭവം ഇതായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.