കൽപറ്റ: വയനാട്ടിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ യുവതി നൽകിയ ലൈംഗിക പീഡന പരാതി കെട്ടിച്ചമച്ചതെന്ന് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ജംഷീദിനെതിരെയാണ് പരാതി.

പി. ജംഷീദിനെതിരെ നൽകിയ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഡിവൈഎഫ്ഐ നേതൃത്വം ആരോപിച്ചു. ഭർത്താവിന്‍റെ സുഹൃത്തായ പിണങ്ങോട് സ്വദേശി പി. ജംഷീദ് വീട്ടിലെത്തി കടന്നുപിടിച്ചുവെന്നാണ് യുവതിയുടെ പരാതി.

ഡിവൈഎഫ്ഐ നേതാവിനോട് സഹകരിക്കാൻ ഭർത്താവ് ആവശ്യപ്പെട്ടുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. കൽപറ്റ പോലീസിലാണ് യുവതി പരാതി നൽകിയത്. ഇതേ തുടർന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.

യുവതിയുടെ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ പരാതിയ്ക്കെതിരെ ഭർത്താവ് ഇതോടകം രംഗത്തുവന്നിട്ടുണ്ട്. തന്‍റെ ഭാര്യ നൽകിയ പരാതി അടിസ്ഥാന രഹിതമാണെന്നാണ് ഇയാളുടെ ആരോപണം.

പരാതിയ്ക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നും പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു. സിപിഎം കോട്ടത്തറ ഏരിയ കമ്മിറ്റി അംഗം കൂടിയായ ജംഷീദിന്‍റെ വീട്ടിൽ നിന്നാണ് ഭാര്യയും മക്കളും ഭക്ഷണം കഴിച്ചതെന്നും പീഡന ശ്രമം ഉണ്ടായെന്ന് പറയുന്ന ദിവസം ജംഷീദ് വീട്ടിൽ വന്നിട്ടില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു.