തൃശൂർ: ശബരിമല സ്വർണപ്പാളി വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെങ്കിൽ വിദഗ്ധമായ അന്വേഷണമാണ് ആവശ്യം. അതു സിബിഐക്കുമാത്രമേ സാധിക്കൂവെന്നും ശബരിമലയിലെ വിശ്വാസത്തെ നശിപ്പിക്കാൻ ഗൂഢസംഘം പ്രവർത്തിക്കുന്നതിൽ ഭക്തജനങ്ങൾക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ശിപാർശ നൽകണം. വിവാദങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് രാജിവയ്ക്കണം. സംസ്ഥാനത്തിനു പുറത്തുള്ള ചില ഏജൻസികൾ ഇതിനുപിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സിബിഐക്കു മാത്രമേ ഇതെല്ലാം പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളൂ.

വിഷയം ഏറെ വിവാദമായിട്ടും മൗനം ആചരിക്കുന്ന മുഖ്യമന്ത്രി മൗനംവെടിയണം. അയ്യപ്പസംഗമത്തിൽ എത്തി ആചാരത്തെക്കുറിച്ചും അയ്യപ്പഭക്തരെക്കുറിച്ചും സംസാരിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് സ്വർണപ്പാളിയെക്കുറിച്ച് മിണ്ടുന്നില്ലെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.