ആലപ്പുഴ: ഹരിപ്പാട്ട് മരം വെട്ടുന്നതിനിടെ മിന്നലേറ്റ് മരംവെട്ട് തൊഴിലാളി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയ പറമ്പിൽ പടീറ്റതിൽ ബിനു തമ്പാൻ (45) ആണ് മരിച്ചത്. ഗുരുതരമായിപരിക്കേറ്റ വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്കുമാറിനെ (39) പരുമല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11ഓടെയായിരുന്നു സംഭവം.

വീയപുരത്ത് മാര്‍ട്ടിന്റെ പുരയിടത്തിലെ മരങ്ങളുടെ മുകളിലിരുന്ന് മരം വെട്ടുന്നതിനിടെയാണ് അപ്രതീക്ഷിതമായി മഴയും മിന്നലുമുണ്ടായത്. മിന്നലേറ്റ് ഇരുവരും നിലത്ത് വീണു. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിനു മരിച്ചു.

ഗുരുതരമായി പരിക്കേറ്റ മഹേഷിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനുവിന്‍റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം ഞായറാഴ്ച വൈകുന്നേരം മൂന്നിന് ഡാണാപ്പടി സെന്‍റ് ജോർജ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. പിതാവ് പരേതനായ തമ്പാച്ചൻ. മാതാവ് ലീലാമ്മ..ഭാര്യ: റീന മക്കൾ: സ്നേഹ ബിനു, അലൻ ബിനു.