Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പച്ചപ്പന്തലൊരുക്കി കോട്ടയത്തൊരാൾ
കോട്ടയം നഗരത്തിന് ഇക്കാലത്ത് തണൽ പരത്തുന്നത് ഒരാളുടെ പ്രകൃതിസ്നേഹവും തനിച്ചുള്ള അധ്വാനവുമാണ്. പല ഇനത്തിൽ മൂവായിരം മരങ്ങൾ പൂവും കായും അണിഞ്ഞു നിൽക്കുന്പോൾ ഇതെല്ലാം തന്റെ അധ്വാനഫലമാണെന്ന് അദ്ദേഹം വിളിച്ചുപറയാറില്ല, ആരുടെയും ആദരം ചോദിച്ചുവാങ്ങുന്നുമില്ല.
നെടുങ്കണ്ടം എംഇഎസ് കോളജിലെ റിട്ടയേഡ് പ്രൊഫസർ ഡോ.സി.പി.റോയിയുടെ ജീവിതം മരങ്ങൾക്കൊപ്പമാണ്. വൈകുന്നേരം കൈക്കോട്ടും വാക്കത്തിയും ഒരു കെട്ടു തൈകളുമായി നഗരത്തിലെത്തും. വഴിയോരങ്ങളിൽ കുഴിയെടുത്ത് തൈകൾ നടും. മാവ്, പ്ലാവ്, പുളി, കണിക്കൊന്ന, ഉങ്ങ് തുടങ്ങിയ തൈകൾ നട്ടുമുന്നേറുകയാണ് ഈ അധ്യാപകൻ.
രാത്രി എട്ടുവരെ വരെ നീളും തൈനടീൽ. മഴക്കാലത്ത് നടാൻ കാണിക്കുന്ന അതേ ആവേശം വേനലിൽ നന കൊടുക്കുന്നതിലും പുലർത്തുന്നു.തൈകൾ നട്ട് സംരക്ഷണത്തിനൊരു വേലിയും കെട്ടും. പത്തു തൈകൾ വച്ചാൽ നാലോ അഞ്ചോ എണ്ണമേ ചുവടു പിടിക്കൂ. നാൽക്കാലികൾ തിന്നും വഴിപ്പോക്കർ ചവിട്ടിയും വണ്ടി കയറിയും ഏറെയും നഷ്ടപ്പെടും. പത്തെണ്ണം നട്ടാൽ ഒരു തൈ പിടിച്ചുകിട്ടിയാൽ മതി സന്തോഷത്തിന് വക നൽകാൻ. ഇത്തരത്തിൻ ഇദ്ദേഹം ഒരേയിടത്ത് നാലും അഞ്ചും തവണ നട്ടുനനച്ചതിന്റെ ഫലമാണ് അക്ഷരനഗരിയിലെ ഹരിതപ്പുതപ്പ്.
കോട്ടയം നഗരത്തിലും പ്രാന്തങ്ങളിലുമായി പത്തു കിലോമീറ്റർ ചുറ്റുവട്ടത്തിലെ മരങ്ങളേറെയും ഡോ.റോയിയുടെ സമ്മാനമാണ്. 2010ൽ കോട്ടയത്ത് എത്തിയ റോയി അക്ഷരനഗരിയുടെ പരിസ്ഥിതി പോഷണം നിയോഗമെന്നോണം ഏറ്റെടുക്കുകയായിരുന്നു.
തിരുനക്കര മൈതാനം, പടിഞ്ഞാറൻ ബൈപാസ്, ടിബി റോഡ്, ടിബി, പഴയ മാർക്കറ്റ്, പുതിയ പച്ചക്കറി മാർക്കറ്റ്, കോടിമത നാലുവരിപാത, പോലീസ് പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലെ മരങ്ങളെല്ലാം ഇദ്ദേഹം നട്ടു വളർത്തിയവയാണ്. ഈ മരങ്ങൾ തണലും പൂവും ഫലവും കിളിക്കൂടുമൊക്കെയായി മാറുന്പോൾ റോയിസാറിന് ആത്മനിർവൃതിയുടെ നിമിഷങ്ങളാണ് .
കോടിമത ഞാവൽവഴിയും മണിപ്പുഴ ബൈപാസ് മാംഗോ റോഡും തിരുനക്കര മൈതാനത്തെ ഉങ്ങുവേലിയും ഗിരിദീപം കോളജിലെ പൊക്കുടൻ ലെയ്നും ഇദ്ദേഹത്തിന്റെ പ്രകൃതിസ്നേഹത്തിന്റെ അടയാളങ്ങളാണ്. കോവിഡ് മഹാമാരിയിൽ ഓക്സിജൻ കിട്ടാതെ മനുഷ്യൻ പിടഞ്ഞുമരിച്ച കാലത്താണ് പ്രാണവായു തരുന്ന മുളകൾ വയ്ക്കാൻ തീരുമാനിച്ചത്. ഇതിനായി ഈരയിൽകടവ് ബൈപാസിൽ ബാംബു സ്ട്രീറ്റ് വളർത്തിയിട്ടുണ്ട്.
ഓരോ മരവും പ്രകൃതിയുടെ കുടയാണ്. ഇതിനായി വിത്തുകൾ തനിയെ പാകി കിളിർപ്പിക്കുകയാണ് പതിവ്. ആവശ്യക്കാർക്കൊക്കെ വിത്തുകൾ നൽകും. നടാനുള്ള തൈകൾ സർക്കാരിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ വാങ്ങാറില്ല. പഴയ മാർക്കറ്റിലും മണിപ്പുഴയിലുമെല്ലാം റോയിസാർ നട്ട മാവിൻ തൈകൾ പന്തലിച്ച് നിറയെ കായ്കളാണ്. വഴിയാത്രക്കാരും ഓട്ടോറിക്ഷക്കാരും ഇതര സംസ്ഥാനക്കാരും കണ്ണിമാങ്ങയും ഉണ്ണിമാങ്ങയും മാന്പഴവും പറിച്ചെടുക്കുന്നു. ഞാവൽച്ചുവട്ടിൽ കടലാസ് നിരത്തി അതിൽ ഞാവൽപ്പഴം ശേഖരിക്കുന്നവരെയും കാണാം.
ബൈപാസ് റോഡിലെ മരത്തണലിൽ നിരവധി പെട്ടിക്കടകളും ലോട്ടറി തട്ടുകളുമുണ്ട്. തിരുനക്കര മൈതാനത്ത് ഉങ്ങുമരചുവട്ടിലാണ് നഗരത്തിലെ ഹോം ഡെലിവറി ഭക്ഷണ വിതരണക്കാരുടെ വിശ്രമം. കാലികളുടെയും നായ്ക്കളുടെയും പകൽ വിശ്രമം ഈ മരങ്ങളുടെ തണൽപറ്റിയാണ്.
ഇപ്പോൾ അധ്യാപനം നടത്തുന്ന ഗിരീദീപം കോളജിനെയും പരിസ്ഥിതി സൗഹൃദ കാന്പസാക്കി മാറ്റിക്കഴിഞ്ഞു. രണ്ടായിരത്തോളം പ്ലാവുകളാണ് കാന്പസിൽ കായിട്ടു നിൽക്കുന്നത്. ഒട്ടേറെയിനം മരങ്ങൾ കാന്പസിലുണ്ട്.
നെടുങ്കണ്ടം, കട്ടപ്പന കേന്ദ്രീകരിച്ചും വിദ്യാർഥികളുമായി ചേർന്ന് നെൽകൃഷി ഉൾപ്പെടെ നടത്തിവരുന്നു. വനമിത്ര അവാർഡും പ്രകൃതി സംരക്ഷണ അവാർഡും ലഭിച്ച സി.പി. റോയി കോട്ടയം കേന്ദ്രമായി ഗ്രീൻ ലീഫ് എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്. വരിസംഖ്യയോ മെംബർഷിപ്പോ സംഘടനയ്ക്കില്ല. ഒരു തൈ നട്ട് ആർക്കും അംഗമാകാം.
ഭാര്യ റിട്ടയേർഡ് പ്രഫസർ മേഴ്സിയമ്മ ഫ്രാൻസീസും മക്കൾ ക്ലിന്റും സാന്ദ്രയും പരിസ്ഥിതി പ്രവർത്തനത്തിൽ ഡോ. റോയിക്കു പിന്തുണ നൽകുന്നു.
ഒരു മരം ഒരായിരം വരം തിങ്ങിയ ജീവ സാന്നിധ്യമാണ്. ഇക്കാലത്ത് പ്രകൃതിയും പരിസ്ഥിതിയും മനുഷ്യനു നേരേ തിരിഞ്ഞിരിക്കുന്നു. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസമൊരുക്കണം. മരച്ചില്ലകളിൽ ഇനിയും കിളികൾ കൂടു കൂട്ടണം. തേനീച്ചകൾ പൂന്പൊടി ശേഖരിക്കണം. തൈമാവിൻ കൊന്പുകളിൽ കുരുവികൾ ഊയലാടണം. വയലുകൾക്ക് വർണക്കാഴ്ചയേകി കതിരണിയണം. കദളിവാഴയുടെ പൂന്തേൻ നുകരാൻ കുഞ്ഞിക്കുരുവികൾ പറന്നെത്തണം. വഴിയോരങ്ങൾ ഹരിതാഭമാകണം. തൈകൾ നട്ടാൽ മാത്രം പോരാ, അവയെ പരിപാലിക്കുകയും വേണം. ഇതാണ് ഡോ. സി.പി. റോയി എന്ന പച്ച മനുഷ്യന്റെ പരിസ്ഥിതി ദിന സന്ദേശം.
ജിബിൻ കുര്യൻ
കേൾക്കാത്ത കാതുകളും പാടും!
ആലോചിച്ചുനോക്കൂ... കേള്‍വിശക്തിയില്ലാത്തവരുടെ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഏറ്റവും അര്
ദേ പൊറോട്ടയിൽ പിഎച്ച്ഡി!
ജോലി തരാമോ എന്നു കാന്റീൻ കരാറുകാരനോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം വിശ്വാസമായില്ല. ചോദ്യം തമാശയല്ലെന്നു മനസി
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ആ ബംപർകൊണ്ട് അവർ എന്തു ചെയ്യും?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു
പ്രകൃതി പഠിപ്പിച്ച കവി!
ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷ
വെളിച്ചമായി ഇടുക്കി
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമാണം പൂർത്തിയാക്കി 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്
ഹൃദയസരോ(ദ്)വരം!
പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാ
തെങ്ങോലക്കാലം
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴ
ഓണപ്പാട്ടിൻ വരികളെ വാരിപ്പുണർന്ന്..
ഓണക്കോടി എന്ന വാക്കുപോലെയാണ് ഓണപ്പാട്ട് എന്നതും. അതിസുന്ദരസന്ധി! ചലച്ചിത്രഗാനങ്ങളോ ലളിതഗാനങ്ങളോ ആയാലും ഓണക
ഓണസദ്യയിൽ കാട്ടിറച്ചിയും പുഴമീനും
നെല്ലിനങ്ങളുടെ ജീൻബാങ്കർ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. കുറിച്യ ആദിവാസിയായ ഇദ്ദേഹം 55 നെല്ലിനങ്ങൾ കൃഷിചെ
സ്വര്‍ഗരാജ്യം ഇവര്ക്കുള്ളതല്ലേ!
ഇറാനിയന്‍ സിനിമാലോകം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പ്രായേണ അപരിചിതമാണ്. പേര്‍ഷ്യന്‍ സംസ്കാരവുമായി അഗാധമായ ചരിത്രബന്
അങ്ങനെയൊരു ട്യൂട്ടോറിയല്‍ കാലത്ത് ശശിയും ശകുന്തളയും
ബിച്ചാള്‍ മുഹമ്മദ് സിനിമയിലെത്തിയ കഥയ്ക്ക് ഒരു സിനിമാക്കഥയേക്കാള്‍ കൗതുകമുണ്ടാവും. അടങ്ങാത്ത സിനിമാമോഹവുമായി സംവി
"മനസിലായോ സാറേ...’
ബോക്സ് ഓഫീസില്‍ ആയിരം കോടി ഡോളര്‍ ഹിറ്റ് ചെയ്യുന്ന ചിത്രം! ഓസ്ട്രേലിയന്‍ നടിയും നിര്‍മാതാവുമായ മാര്‍ഗോട്ട് റോബി അമേരിക
ഇറോമിന്റെ കണ്ണീര്, മണിപ്പുരിന്റെയും
മണിപ്പുരിലെ വംശീയ അരുംകൊലകളും നിലവിളിയും പ്രമേയമാക്കി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പകരാം സന്തോഷം, പാട്ടിലൂടെ...
പ്രിയഗായിക ചിത്രയുടെ ജന്മദിനത്തിൽ ആശംസയർപ്പിച്ച് ഒരു ഇന്‍സ്റ്റഗ്രാം റീൽ ഉണ്ടാക്കുക. അത് രണ്ടു മില്യണിലേറെ തവണ പ്ല
ചെങ്കോട്ടയിലെ കൊടിയേറ്റം
1638ൽ ഷാജഹാൻ മുഗൾ തലസ്ഥാനം ആഗ്രയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയതോടെയാണ് യമുനാതീരത്ത് പ്രതാപം വിളിച്ചറിയിക്കു
നെഹ്റു സമ്മാനിച്ചത് സൗഹാർദതയുടെ കൈയൊപ്പ്
71 വർഷം മുൻപ് കടലിരന്പലിന്റെ പ്രതീതിയായിരുന്നു ആലപ്പുഴ വേന്പനാട് കായലോരത്തുയർന്ന ആരവത്തിന്. ആഹ്ലാദത്തിൽ മതിമ
ചരിത്രമായി പെഡേഴ്സന്റെ ലോകയാത്ര
സ്വന്തമായി വാഹനമില്ലാതെ, വിമാനയാത്ര ഒഴിവാക്കി, പത്തുവർഷം കൊണ്ട് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച് വീരഗാഥ രചി
കേൾക്കാത്ത കാതുകളും പാടും!
ആലോചിച്ചുനോക്കൂ... കേള്‍വിശക്തിയില്ലാത്തവരുടെ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഏറ്റവും അര്
ദേ പൊറോട്ടയിൽ പിഎച്ച്ഡി!
ജോലി തരാമോ എന്നു കാന്റീൻ കരാറുകാരനോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം വിശ്വാസമായില്ല. ചോദ്യം തമാശയല്ലെന്നു മനസി
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ആ ബംപർകൊണ്ട് അവർ എന്തു ചെയ്യും?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു
പ്രകൃതി പഠിപ്പിച്ച കവി!
ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷ
വെളിച്ചമായി ഇടുക്കി
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമാണം പൂർത്തിയാക്കി 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്
ഹൃദയസരോ(ദ്)വരം!
പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാ
തെങ്ങോലക്കാലം
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴ
ഓണപ്പാട്ടിൻ വരികളെ വാരിപ്പുണർന്ന്..
ഓണക്കോടി എന്ന വാക്കുപോലെയാണ് ഓണപ്പാട്ട് എന്നതും. അതിസുന്ദരസന്ധി! ചലച്ചിത്രഗാനങ്ങളോ ലളിതഗാനങ്ങളോ ആയാലും ഓണക
ഓണസദ്യയിൽ കാട്ടിറച്ചിയും പുഴമീനും
നെല്ലിനങ്ങളുടെ ജീൻബാങ്കർ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. കുറിച്യ ആദിവാസിയായ ഇദ്ദേഹം 55 നെല്ലിനങ്ങൾ കൃഷിചെ
സ്വര്‍ഗരാജ്യം ഇവര്ക്കുള്ളതല്ലേ!
ഇറാനിയന്‍ സിനിമാലോകം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പ്രായേണ അപരിചിതമാണ്. പേര്‍ഷ്യന്‍ സംസ്കാരവുമായി അഗാധമായ ചരിത്രബന്
അങ്ങനെയൊരു ട്യൂട്ടോറിയല്‍ കാലത്ത് ശശിയും ശകുന്തളയും
ബിച്ചാള്‍ മുഹമ്മദ് സിനിമയിലെത്തിയ കഥയ്ക്ക് ഒരു സിനിമാക്കഥയേക്കാള്‍ കൗതുകമുണ്ടാവും. അടങ്ങാത്ത സിനിമാമോഹവുമായി സംവി
"മനസിലായോ സാറേ...’
ബോക്സ് ഓഫീസില്‍ ആയിരം കോടി ഡോളര്‍ ഹിറ്റ് ചെയ്യുന്ന ചിത്രം! ഓസ്ട്രേലിയന്‍ നടിയും നിര്‍മാതാവുമായ മാര്‍ഗോട്ട് റോബി അമേരിക
ഇറോമിന്റെ കണ്ണീര്, മണിപ്പുരിന്റെയും
മണിപ്പുരിലെ വംശീയ അരുംകൊലകളും നിലവിളിയും പ്രമേയമാക്കി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പകരാം സന്തോഷം, പാട്ടിലൂടെ...
പ്രിയഗായിക ചിത്രയുടെ ജന്മദിനത്തിൽ ആശംസയർപ്പിച്ച് ഒരു ഇന്‍സ്റ്റഗ്രാം റീൽ ഉണ്ടാക്കുക. അത് രണ്ടു മില്യണിലേറെ തവണ പ്ല
ചെങ്കോട്ടയിലെ കൊടിയേറ്റം
1638ൽ ഷാജഹാൻ മുഗൾ തലസ്ഥാനം ആഗ്രയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയതോടെയാണ് യമുനാതീരത്ത് പ്രതാപം വിളിച്ചറിയിക്കു
നെഹ്റു സമ്മാനിച്ചത് സൗഹാർദതയുടെ കൈയൊപ്പ്
71 വർഷം മുൻപ് കടലിരന്പലിന്റെ പ്രതീതിയായിരുന്നു ആലപ്പുഴ വേന്പനാട് കായലോരത്തുയർന്ന ആരവത്തിന്. ആഹ്ലാദത്തിൽ മതിമ
ചരിത്രമായി പെഡേഴ്സന്റെ ലോകയാത്ര
സ്വന്തമായി വാഹനമില്ലാതെ, വിമാനയാത്ര ഒഴിവാക്കി, പത്തുവർഷം കൊണ്ട് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച് വീരഗാഥ രചി
റഫി ഫീൽ!
43 വർഷങ്ങൾ! മുഹമ്മദ് റഫിയുടെ ഓർമകൾ മങ്ങാതെ, വാടാതെ പൂക്കളായി വിടർന്നു നിൽക്കുന്നു.., ഋതുക്കളോരോന്നിലും ആ പാട്ട
പോകാം ഊട്ടിയിലേക്ക്, പൈതൃകവണ്ടിയിൽ
നാല് ചെറിയ ബോഗികൾ മാത്രമുള്ള കളിവണ്ടിപോലൊരു തീവണ്ടി. ഊട്ടിയിലെത്തുന്ന സഞ്ചാരികളാണ് ഈ ട്രെയിനിലെ ഏറെ യാത്രക്കാ
കണ്ണുനിറയ്ക്കുന്ന നന്ദി...
ചില പാട്ടുകൾ കേൾക്കുന്പോൾ കണ്ണുനിറയുന്നത് സ്വാഭാവികമാണ്. ആ പാട്ടുമായി ബന്ധപ്പെട്ട് നമുക്കുള്ള ഓർമകൾ, പാട്ടിന്റ
ചിത്രയ്ക്ക് 60ന്റെ യൗവ്വനം
എങ്കിലും രജനീ പറയൂ... എന്ന ആദ്യഗാനം പാടിയപ്പോഴുള്ള അതേ മുഖഭാവമാണ് 2023 ലും ചിത്രയ്ക്ക്. ഇളയരാജ, എ.ആർ.റഹ്മാൻ തു
കള തന്ന പുര... കളപ്പുര
ടൊവിനോ തോമസ് നായകനായ കള എന്ന സിനിമ പ്രമോദിന്റെ കരിയറിൽ വലിയ വഴിത്തിരിവായി. പുതിയ വീടുവച്ച പ്രമോദിന്റെ വീട
ഭൂമിയെ സ്വർഗമാക്കിയ ഗസലുകൾ
ഓർമകൾപോലും കൈകൂപ്പി നിൽക്കുന്നു, ആ നാദത്തിനു മുന്നിൽ. സമാനതകളില്ലാത്ത ഒരനുഭവത്തിന്റെ പേരാണ് മെഹ്ദി ഹസൻ. രാജ്യ
എംടിയുടെ വെള്ളിത്തിര
പെരുന്തച്ചന്റെ മനസിൽ കൊത്തിയെടുത്ത സ്വപ്നങ്ങളും വേദനകളും നൊന്പരങ്ങളും എംടി വായിച്ചെടുത്തപ്പോൾ പെരുന്തച്ചന്റെ
കവിക്കു പനി, കഥാകാരന്റെ ഗാനരചന
ഗാനരചന: എം.ടി. വാസുദേവൻ നായർ
ഇങ്ങനെ കേൾക്കുന്പോൾ വലിയ കൗതുകം വിടരും. സത്യമാണ്- നോവലും കഥയും തിരക്കഥയും മാ
ഭാഷയുടെ പെരുന്തച്ചൻ
എംടിയുടെ മൗനം വാചാലമാവുന്നത് അക്ഷരങ്ങളെ വിസ്മയമാക്കുന്ന തൂലികയിലൂടെയാണ്. അനർഗളമായി ഒഴുകുന്ന നിളാനദിപോലെ
Voice of റാഫി
റിംഗ് മാസ്റ്ററിനുശേഷം ദിലീപിനെ നായകനാക്കി ഒരുക്കിയ വോയ്സ് ഓഫ് സത്യനാഥന് കോമഡി എന്റര്‍ടെയ്നറാണെന്ന് സംവിധായ
Latest News
മൂന്നാറിൽ വീണ്ടും പടയപ്പ വിളയാട്ടം; ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തു
ഇന്ത്യ മുന്നണിയിലെ കക്ഷിക്ക് ഉണ്ടാകാൻ പാടില്ലാത്ത നിലപാട്: തട്ടം വിഷയത്തിൽ കുഞ്ഞാലിക്കുട്ടി
രാവിലെ കൂട്ടുകാർക്കൊപ്പം ഓടാൻ പോയ വിദ്യാർഥി വഴിയിൽ കുഴഞ്ഞു വീണു മരിച്ചു
തിരുവനന്തപുരത്ത് ഒഴുക്കിൽപെട്ടയാളുടെ മൃതദേഹം കണ്ടെത്തി
വാഹനാപകടത്തില്‍ ആറു വയസുകാരിയ്ക്ക് ദാരുണാന്ത്യം
Latest News
മൂന്നാറിൽ വീണ്ടും പടയപ്പ വിളയാട്ടം; ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തു
ഇന്ത്യ മുന്നണിയിലെ കക്ഷിക്ക് ഉണ്ടാകാൻ പാടില്ലാത്ത നിലപാട്: തട്ടം വിഷയത്തിൽ കുഞ്ഞാലിക്കുട്ടി
രാവിലെ കൂട്ടുകാർക്കൊപ്പം ഓടാൻ പോയ വിദ്യാർഥി വഴിയിൽ കുഴഞ്ഞു വീണു മരിച്ചു
തിരുവനന്തപുരത്ത് ഒഴുക്കിൽപെട്ടയാളുടെ മൃതദേഹം കണ്ടെത്തി
വാഹനാപകടത്തില്‍ ആറു വയസുകാരിയ്ക്ക് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top