x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലയിൽ 6 അപകടം; 20 പേർക്കു പരിക്ക്

വെബ് ഡെസ്ക്
Published: September 13, 2026 05:35 AM IST | Updated: September 13, 2026 05:35 AM IST

1. കുരിയച്ചിറയിൽ ആംബുലൻസ് നിയന്ത്രണംവിട്ട് വീട്ടുമതിൽ ഇടിച്ചുതകർത്തപ്പോൾ

കുന്നംകുളത്ത്  ബസുകൾ കൂട്ടിയിടിച്ച് 16 പേർക്കു പരിക്ക്

കുന്നംകുളം: നഗരത്തിൽ സ്വകാര്യ ബസിനു പിറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 15 ലധികം പേർക്കുപരിക്കേറ്റു. ഇന്നലെ രാവിലെ 8.15ന് ഗേൾസ് ഹൈസ് കൂളിനുസമീപം പഴയ കോടതിപ്പടി സ്റ്റോപ്പിനടുത്തായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേ ക്കു വരികയായിരുന്ന സ്വകാര്യ ബസിനു പിറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചുകയറുകയാ യിരുന്നു.
പരിക്കേറ്റവരിൽ അധികവും സ്വകാര്യബസിനു പിറകിൽ ഉണ്ടായിരുന്നവരാണ്. അതുപോലെ കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ദയ, താലൂക്ക് ആശുപത്രി, മലങ്കര ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. അപകടത്തെ തുടർന്ന് കുന്നംകുളം ഗുരുവായൂർ റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.

കയ്പമംഗലത്ത് കെഎസ്ആർടിസി ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു

കാളമുറി: കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു, അപകടത്തിൽ യാത്രക്കാർക്കു പരിക്കേറ്റു. ഒരാളൊഴികെ ആരുടെയും പരിക്ക് സാരമുള്ളതല്ല. സാരമായി പരിക്കേറ്റ ആളെ ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ആറിന് ദേശീയപാത 66ൽ കയ്പമംഗലം ബോർഡ് സെന്‍ററിലായിരുന്നു അപകടം. ഗുരുവായൂരിൽനിന്നും എറണാകുളത്തേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. സ്റ്റിയറിംഗ് ഷാഫ്റ്റ് വേർപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പറഞ്ഞു. ഈ സമയം റോഡിൽ മറ്റ് വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

ആംബുലൻസ് വീട്ടുമതിൽ ഇടിച്ചുതകർത്തു

കുരിയച്ചിറ: നിയന്ത്രണംവിട്ട ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ ആറരയോടെയാണു സംഭവം. അമല ആശുപത്രിയിൽനിന്ന് രോഗിയെ തിരുവനന്തപുരത്ത് ആശുപത്രിയിലാക്കി മടങ്ങിവരുന്പോഴാണ് അപകടം. ആംബുലൻസ് ഡ്രൈവർ താഹിറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാഞ്ഞിരപറമ്പിൽ ഷാജിയുടെ വീട്ടിലേക്കാണ് ആംബുലൻസ് ഇടിച്ചുകയറിയത്. വീടിന്‍റെ മതിലും റോഡരികിലെ വൈദ്യുതി പോസ്റ്റും ഇടിയുടെ അഘാതത്തിൽ തകർന്നു. വിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു.

സ്കൂട്ടർ മറിഞ്ഞു

വടക്കാഞ്ചേരി: ഓട്ടുപാറ ബസ് സ്റ്റാ ൻഡിനു സമീപം സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞുവീണ് കാലിനു പരിക്കേറ്റ മുണ്ടൂർ സ്വദേശി ആണ്ടപറന്പ് വീട്ടിൽ രാഗി (40)നെ ആക്ട്സ് പ്രവർത്തകർ തൃശുർ മെഡിക്കൽ കോളജ് ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആന്പല്ലൂർ മേൽപാലത്തിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ചു
ആന്പല്ലൂർ: ദേശീയപാത ആന്പല്ലൂർ മേൽപാലത്തിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ചു. ഒരു സ്ത്രീക്കു നിസാര പരിക്കേറ്റു. ശനിയാഴ്ച ഉച്ചക്ക് 2.30നായിരുന്നു അപകടം. മണ്ണുത്തി ഭാഗത്തേക്കു പോയ വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. മുന്നിൽപോയ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് ഇടിക്കാതിരിക്കാൻ നിർത്തിയ കാറുകളാണ് ഒന്നിനുപിറകെ ഒന്നായി ഇടിച്ചത്. അപകടത്തിൽ കാറുകൾക്കു കേടുപാടുകൾ സംഭവിച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up