x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബലിതര്‍പ്പണം ഇന്ന്

വെബ് ഡെസ്ക്
Published: August 12, 2026 01:26 AM IST | Updated: August 12, 2026 01:26 AM IST

ബലി തര്‍പ്പണത്തിനായി ഒരുക്കിയിരിക്കുന്ന പന്തല്‍.

ചവറ : പിതൃമോക്ഷത്തിനായിട്ടുള്ള ബലിതര്‍പ്പണത്തിന് വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

നിരവധിപേര്‍ ബലിതര്‍പ്പണത്തിനെത്തുന്ന കടലിനോട് ചേര്‍ന്ന് കിടക്കുന്ന നീണ്ടകര പുത്തന്‍ തുറ ശിവ, വിഷ്ണു ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണത്തിനായി വലിയ പന്തലാണ് ഒരുക്കിയിട്ടുള്ളത്. ബലിതര്‍പ്പണ ദിനമായ ഇന്ന് പുലര്‍ച്ചെ മുതല്‍ പതിനായിക്കണക്കിന് പേര്‍ പിതൃമോക്ഷത്തിനായി ഇവിടെ ബലി അര്‍പ്പിക്കാനെത്തി തുടങ്ങും.

പൊന്മന കാട്ടില്‍ മേക്കതില്‍ ദേവി ക്ഷേത്രം, അഞ്ചുമനയ്ക്കല്‍ ദേവീ ക്ഷേത്രം, ചവറ തെക്കുംഭാഗം ഗുഹാനന്ദപുരം ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 

Tags : Nattuvishesham DistrictNews DeepikaNews Bali Tharpanam

Recent News

Corehub Up