ഫാസിസ്റ്റുകളെ അധികാരത്തിലേറ്റിയത് ഇടതുപക്ഷം: ടി.എ. അഹമ്മദ് കബീർ
Tuesday, April 16, 2024 5:40 AM IST
മൂവാറ്റുപുഴ: കോണ്‍ഗ്രസിന്‍റെ ജനാധിപത്യ ബോധം തിരിച്ചറിയുന്നതിൽ ഇടതുപക്ഷത്തിന് സംഭവിച്ച വീക്ഷണമില്ലായ്മയാണ് വർഗീയ ഫാസിസ്റ്റുകൾ ഇന്ത്യയിൽ അധികാരത്തിലെത്താൻ കാരണമായതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റംഗവും മുൻ എംഎൽഎയുമായ ടി.എ. അഹമ്മദ് കബീർ. യുഡിവൈഎഫ് മണ്ഡലം കമ്മിറ്റി പായിപ്ര കവലയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ മുഖ്യ ശത്രു ആരാണെന്ന് തീരുമാനിക്കുന്നതിലും ഇടതുപക്ഷം പരാജയപ്പെട്ടു. ആവശ്യമായ അംഗബലമില്ലാതിരുന്നിട്ടും എകെജിയെ ആദ്യ ലോകസഭയിലെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹൃവിന്‍റെ വിശാലമായ ജനാധിപത്യ ബോധത്തെയും ഇടതുപക്ഷം തിരിച്ചറിഞ്ഞില്ല. ദക്ഷിണേന്ത്യയിൽ മാത്രമല്ല ഉത്തരേന്ത്യയിലും കിഴക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ബിജെപിക്കെതിരേ ജനാധിപത്യമതേതര സഖ്യമായ ഇന്ത്യാ മുന്നണി വന്പിച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും കബീർ പറഞ്ഞു.

യുഡിവൈഎഫ് ചെയർമാൻ ഷബാബ് വലിയപറന്പിൽ, ഡിസിസി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ്, കെ.എം. അബ്ദുൾ മജീദ്, പി.എ. ബഷീർ, സാബു ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.