കോട്ടപ്പടിയിൽ രക്ഷപ്പെടുത്തിയ കാട്ടുകൊന്പനെ മയക്കുവെടി വയ്ക്കണം
Sunday, April 21, 2024 4:42 AM IST
കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറയിൽ കിണറ്റിൽ വീണ് കയറ്റിവിട്ടശേഷം ജനവാസ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാനയെ മയക്ക് വെടിവച്ച് പിടികൂടി പ്രദേശത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തം.

കോട്ടപ്പാറ വനമേഖലയിൽ നിന്ന് ഇറങ്ങി ചുറ്റുമുള്ള ജനവാസ മേഖലകളിൽ നാശംവിതയ്ക്കുന്ന കൊന്പൻ കഴിഞ്ഞദിവസം വെറ്റിലപ്പാറ പുല്ലുവഴിച്ചാലിൽ ഇറങ്ങിയിരുന്നു. ഈ കൊന്പനെ ഒരാഴ്ച മുന്പ് മുട്ടത്തുപാറയിലെ കിണറിൽ നിന്നാണ് രക്ഷപ്പെടുത്തിയത്.

കൊന്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയാൽ സ്ഥലത്തുനിന്നു പിടിച്ചുമാറ്റുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ വിവാദത്തെ തുടർന്ന് വ്യക്തമാക്കിയിരുന്നു. കൊന്പൻ വീണ്ടും പ്രശ്നം സൃഷ്ടിക്കുകയാണ്.

ഈ സാഹചര്യത്തിൽ മന്ത്രി ഉറപ്പ് പാലിക്കണമെന്ന ആവശ്യം ഉയരുകയാണ്. കൊന്പൻ കൂടുതൽ നാശംവിതയ്ക്കുന്നതിനു മുന്പേ മയക്കുവെടിവച്ച് പിടികൂടി മറ്റിടങ്ങളിലേയ്ക്ക് മാറ്റാൻ തയാറാകണമെന്നാണ് ആവശ്യം. കൊന്പന്‍റെ കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പിനുശേഷം മന്ത്രിയെ കാണുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഗോപി അറിയിച്ചു.

എന്നാൽ പുല്ലുവഴിച്ചാലിൽ ഇറങ്ങിയത് അതേ കൊന്പൻ തന്നെയാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. എന്നാൽ പ്രദേശവാസികൾ ഇക്കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ്. കിണറിൽ വീണപ്പോഴുണ്ടായ പരിക്ക് കണ്ടാണ് ആനയെ നാട്ടുകാർ തിരിച്ചറിഞ്ഞത്.

അതേസമയം ആനയുടെ പരിക്ക് ഭേദമാകാത്ത സാഹചര്യം വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പരിക്ക് ഗുരുതരമായാൽ ഉദ്യോഗസ്ഥർ പ്രതികൂട്ടിലാകും.

പരിക്കും മറ്റ് കാരണങ്ങളാലും ആനയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് രക്ഷപ്പെടുത്തുന്നതിന് മുന്പേ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മറച്ചുവച്ചാണ് കൊന്പനെ വനത്തിലേക്ക് തുറന്നുവിട്ടത്.

നാട്ടുകാരുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.