Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാട്ടുകേട്ടു പൂവിടുന്ന ചെടികൾ!
കലങ്ങിയ വെള്ളവും കലങ്ങിയ മനസും ഒരുപോലെയാണ്., തെളിയാൻ സമയമെടുക്കും. മനസുകൾക്ക് തെളിച്ചംകൊടുക്കാൻ സുന്ദരമായൊരു വഴിയുണ്ട്- സംഗീതം. എന്നാൽ കലക്കവെള്ളം തെളിയിച്ചെടുക്കാൻ സംഗീതത്തിനു കഴിയുമോ? ഇല്ലെന്നുറപ്പിക്കാൻ വരട്ടെ. അവിടെയും പാട്ടിനു ചിലതു ചെയ്യാനുണ്ടെന്ന് പറയുന്നു, ഡോ. സ്മിത എം. പിഷാരടി.
ശബ്ദസഞ്ചാരം
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എ ജേണി ത്രൂ ദ സൗണ്ട് വേൾഡ്- ഹിസ്റ്ററി ആൻഡ് ഡെവലപ്മെന്റ് ഓഫ് മ്യൂസിക് തെറാപ്പി എന്ന പുസ്തകത്തിന്റെ രചയിതാവാണ് ഡോ. സ്മിത. വെറുതെ ഒരു പുസ്തകമെഴുതുകയല്ല, ഈ വിഷയത്തിൽ ഗവേഷണം നടത്തി തെളിയിക്കുകയും, പരീക്ഷിച്ചു വിജയിക്കുകയും ചെയ്ത സംഗതികളുടെ ഒരു ഭാഗം സമാഹരിക്കുകയായിരുന്നു അവർ.
പഞ്ചമഹാഭൂതങ്ങളുമായി രാഗങ്ങൾക്കുള്ള ബന്ധം, രാഗങ്ങൾ അഥവാ ശബ്ദങ്ങൾ കേൾക്കുന്പോൾ ശരീരത്തിനും മനസിനും എന്തു മാറ്റങ്ങളുണ്ടാകുന്നു എന്നീ കാര്യങ്ങളെക്കുറിച്ചായിരുന്നു സ്മിതയുടെ ഗവേഷണം. ആളുകൾക്കു ഗുണമുള്ള ഒരു വിഷയം എന്ന നിലയ്ക്കാണ് ഇതു തെരഞ്ഞെടുത്തത്. ഛത്തീസ്ഗഡിലെ ഇന്ദിര കലാ സംഗീത് വിശ്വവിദ്യാലയത്തിലായിരുന്നു ഗവേഷണം. അറിവിന്റെ പുതിയ ആകാശങ്ങൾ തുറന്നുകിട്ടി എന്നതാണ് ഈ പഠനത്തിന്റെ പ്രാധാന്യമെന്ന് സ്മിത പറയുന്നു. വിഖ്യാതമായ ആയുർവേദ ഗ്രന്ഥങ്ങളിലും, സംഗീത ശാസ്ത്ര, ലക്ഷണ ഗ്രന്ഥങ്ങളിലും മ്യൂസിക് തെറാപ്പിയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. കാര്യമായി വെളിച്ചംകണ്ടിട്ടില്ലാത്ത ഈ അറിവുകൾ ഗവേഷണത്തിലൂടെ പുറത്തുകൊണ്ടുവരാനായി.
സംഗീതചികിത്സയ്ക്ക് പല മേഖലകളുണ്ട്. മൂന്നു വർഷത്തിലേറെയായി കുട്ടികളുടെ പഠന, പെരുമാറ്റ വൈകല്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സംഗീത ചികിത്സയ്ക്ക് എന്തു ചെയ്യാനാവുമെന്നതിലായിരുന്നു സ്മിതയുടെ ശ്രദ്ധ. സംഗീതം കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾക്കു കൂട്ടാവുന്നുണ്ട്. കൈകാലുകൾക്കു ചലനശേഷിക്കുറവുള്ള കുട്ടികൾക്ക് സംഗീതോപകരണങ്ങളുടെ പഠനം ഏറെ പ്രയോജനം ചെയ്യുന്നുവെന്നും സ്മിത പറയുന്നു.
നിത്യജീവിതത്തിൽ
സ്ട്രെസ് കുറയ്ക്കാൻ ദുശീലങ്ങളിലേക്കു പോകുന്നവരുടെ കാലമാണ്. അതിൽ പ്രായഭേദമില്ല. ലഹരി ഉപയോഗത്തിനുള്ള കാരണമായി ഈ സമ്മർദ്ദത്തെ കൂട്ടുപിടിക്കുന്നവരേറെ.
സംഗീതം തന്നെയാണ് ലഹരി, പിന്നെന്തിനു മറ്റു ലഹരികൾ എന്ന് ഒരു കീർത്തനത്തിൽ ത്യാഗരാജ സ്വാമികൾ ചോദിക്കുന്നുണ്ട്. രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത്. അതുകൊണ്ടുതന്നെ സ്ട്രെസ് ഒഴിവാക്കി അതുമൂലമുണ്ടായേക്കാവുന്ന കടുത്ത രോഗാവസ്ഥകളെയും തടയാം.
ഇവിടെയും സംഗീത ചികിത്സയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കൊയ്ത്തു പാട്ടുകൾ, വായ്ത്താരികൾ തുടങ്ങിയവ ഇങ്ങനെ അധ്വാനത്തിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കുന്നവയായിരുന്നു. വീട്ടുജോലികൾപോലും പാട്ടുകേട്ടുകൊണ്ടു ചെയ്താൽ മടുപ്പും ക്ഷീണവുമില്ലാതെ പൂർത്തിയാക്കാം. ശബ്ദം പകർന്നുതരുന്ന ഉൗർജമാണ് ഇതിന്റെയെല്ലാം പിൻബലം. ആചാരങ്ങളുടെ ഭാഗമായും നാമറിയാതെ മ്യൂസിക് തെറാപ്പി സംഭവിക്കുന്നുണ്ടെന്നാണ് ഡോ. സ്മിതയുടെ പക്ഷം. മേളങ്ങളും, ദേവാലയങ്ങളിലെ സംഗീതവും, മണിനാദംപോലും ഇതിൽപ്പെടും. ഭിന്ന മാനസികശേഷിയുള്ളവർക്കും പാലിയേറ്റീവ് ചികിത്സ തേടുന്നവർക്കും സംഗീതചികിത്സ പ്രയോജനംചെയ്യും.
വെല്ലുവിളികൾ കടന്ന്
ഒരു മുഴുനീള വെല്ലുവിളിയായി കാണുകയാണ് ഡോ. സ്മിത തന്റെ ഗവേഷണത്തെ. 2013ൽ രജിസ്ട്രേഷൻ സമയം മുതൽ അതുണ്ടായിരുന്നു. പാനലിന്റെ അപ്രൂവൽ കിട്ടാൻ കഠിന പരിശ്രമം വേണ്ടിവന്നു. സംഗീതമേഖലയിലുള്ളവർ പോലും ഇതിനെ ആശങ്കയോടെയാണ് കണ്ടത്. തുടക്കത്തിൽ ആവശ്യമായ സ്റ്റഡി മെറ്റീരിയലുകൾ കണ്ടെത്താൻ പോലും പാടുപെട്ടു. ഇന്ത്യൻ സാഹചര്യത്തിൽ ഇത്തരം റിസർച്ച് മുന്‍പു നടന്നിട്ടില്ലാത്തതും തടസമായി. ഗൈഡ് ആയിരുന്ന ഉണ്ണികൃഷ്ണൻ സാറിന്റെ പിന്തുണ വലിയ സഹായമായെന്ന് സ്മിത പറയുന്നു.
വെള്ളവും അതിൽ വളരുന്ന ചെടികളും പഠനവിഷയമായിരുന്നു. മലിനജലത്തിൽ സംഗീതത്തിന്റെ സ്വാധീനം സംബന്ധിച്ച ചിന്ത വന്നപ്പോൾ പലരും തമാശയായാണ് കണ്ടത്. എന്നാൽ വെള്ളത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്താൻ സംഗീതത്തിനു കഴിയുമെന്ന് പഠനത്തിൽ വ്യക്തമായി. മലിനജലത്തിന്റെ 10 വ്യത്യസ്ത സാംപിളുകളിലായിരുന്നു പരീക്ഷണം. ഒപ്പം പോള എന്ന ജലസസ്യത്തിന്റെ വളർച്ചയും നിരീക്ഷിച്ചു.
പാട്ടുകേട്ടു വളർന്ന വാട്ടർ പ്ലാന്റുകൾ വേഗത്തിൽ പൂവിട്ടു. അത്ഭുതകരമായ റിസൽട്ടുകളാണ് ലഭിച്ചത്. മലിനജലത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവുപോലും കുറഞ്ഞുകണ്ടു. തീർച്ചയായും ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ട്. എന്നാൽ ആദ്യം വിമർശിച്ചവർ ഫൈനൽ പ്രസന്റേഷന്റെ സമയത്ത് അഭിനന്ദനങ്ങളുമായി വന്നത് വലിയ സന്തോഷം നൽകി.
സംഗീതത്തെ ഒരു കല മാത്രമായി കാണാതിരിക്കുക എന്നതാണ് കാര്യം.
സംഗീതത്തിലെ ശബ്ദങ്ങളും ഉൗർജമാണ്. ഓരോ രാഗങ്ങളുടെയും നോട്ട് ഫ്രീക്വൻസികൾ സൂക്ഷ്മതലത്തിൽ വരുത്തുന്ന വ്യത്യാസം വലിയ സാധ്യതകളുള്ള പഠന വിഷയമാണ്. ബ്ലഡ് കൗണ്ടിൽ സംഗീതം സൃഷ്ടിക്കുന്ന മാറ്റങ്ങൾ കണ്ടാണ് വെള്ളത്തിലും പരീക്ഷണമായാലോ എന്ന ചിന്ത വന്നതെന്ന് സ്മിത പറയുന്നു.
വീണാവാദനത്തിലൂടെയാണ് ഡോ. സ്മിത സംഗീത ചികിത്സ നടത്തുന്നത്. അതുകൊണ്ടുതന്നെ വിദേശങ്ങളിൽനിന്നുള്ളവർക്കുപോലും ഇത് ഫലപ്രദമായി നൽകാനാവുന്നു. ഇന്ത്യൻ രാഗങ്ങൾ അവരിൽ വരുത്തുന്ന മാറ്റം യൂണിവേഴ്സൽ ലാംഗ്വേജ് എന്ന സംഗീതത്തിന്റെ വിശേഷണത്തെ ഒന്നുകൂടി ഉറപ്പിക്കുന്നു.
ഗായിക, അവതാരക
എട്ടാം വയസിലായിരുന്നു സ്മിതയുടെ ശാസ്ത്രീയ സംഗീത അരങ്ങേറ്റം. പതിനെട്ടാം വയസിൽ ദൂരദർശനിൽ അവതാരകയായി. തുടർന്ന് ഒട്ടേറെ ചാനലുകളിൽ അവതാരകയായും ന്യൂസ് റീഡറായും പ്രവർത്തിച്ചു. ഇതിനിടയിൽ കേരള യൂണിവേഴ്സിറ്റിയിൽനിന്ന് സംഗീതത്തിൽ റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. പഠനം തുടരാനായാണ് മാധ്യമപ്രവർത്തനരംഗം വിട്ടത്. ഡോ. കെ. ഓമനക്കുട്ടിയുടെ നേതൃത്വത്തിൽ മ്യൂസിക് തെറാപ്പി സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തത് വഴിത്തിരിവായി.
ഗവേഷണഫലങ്ങൾ പേറ്റന്റിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ് ഇപ്പോൾ. ഒപ്പം കോട്ടയത്ത് ബിഎഡ് കോളജിൽ അസിസ്റ്റന്റ് പ്രഫസറായും പ്രവർത്തിക്കുന്നു. പതിനെട്ടുവർഷമായി സംഗീതം പഠിപ്പിക്കുകയും ചെയ്യുന്നു. സംഗീതസംബന്ധിയായ എഴുത്തുകളും ഗാനരചനയും ഇഷ്ടമേഖലകളാണ്.
കോട്ടയം കുമാരനെല്ലൂരിൽ ആർ. മുരളീധരന്റെയും കെ. രാധാമണിയുടെയും മകളാണ് ഡോ. സ്മിത. സംഗീതസംവിധായകനായ ജയൻ പിഷാരടിയാണ് ഭർത്താവ്. മകൾ ഹർഷിത പിഷാരടി നർത്തകിയും അഭിനേത്രിയുമാണ്.
മനസിനെയും ശരീരത്തെയും രണ്ടായി കാണാത്ത സമീപനം. മനസിലൂടെ ശരീരത്തെ സ്വാധീനിക്കുന്ന സംഗീതം. ചിരിയെയും കരച്ചിലിനെയും നിയന്ത്രിക്കുന്ന ഹോർമോണുകളുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുകയാണ് സ്വരങ്ങൾ. എല്ലാ അവസ്ഥകളിലും പാട്ടുകൾ കൂട്ടുനിൽക്കുമെന്ന് ഉറപ്പിക്കുകയാണ് ഡോ. സ്മിത.
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top