Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വേരുകളുടെ പാട്ട്!
രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ഗോത്രവർഗമാണ് സന്താൾ. പശ്ചിമബംഗാൾ, ബിഹാർ, ഒറീസ, ജാർഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങളിലാണ് ഇവരുള്ളത്. സന്താൾ വംശജരുടെ ഭാഷയാണ് സന്താലി. ഒൾചികി എന്ന ലിപിയിലാണ് സന്താലി എഴുതുന്നത്. ഇത്രയും പറഞ്ഞത് ഒൾചികി ഭാഷയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഒരു വ്യക്തിയെ പരിചയപ്പെടുത്താനാണ്- ജാർഖണ്ഡിൽനിന്നുള്ള ദുർഗാപ്രസാദ് മുർമുവിനെ. രാജ്യത്തിന്റെ പ്രഥമവനിത ദ്രൗപതി മുർമുവിന്റെ അതേ ഗോത്ര വിഭാഗത്തിൽനിന്നുള്ള ദുർഗാ പ്രസാദിന് ഫോക് സംഗീതത്തിനുള്ള 2021ലെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിരിക്കുന്നു.
വേരുകളാണ് ഉറപ്പ്
ആദിവാസി സംസ്കാരം സംരക്ഷിക്കാനും സന്പുഷ്ടമാക്കാനും തുടർന്നും പരിശ്രമിക്കും. ആദിവാസികളെ അവരുടെ സംസ്കാരം സംരക്ഷിച്ചുമാത്രമേ നിലനിർത്താനാകൂ...- അക്കാദമി പുരസ്കാരം രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങിയ ശേഷം ദുർഗാപ്രസാദ് മുർമു പറഞ്ഞ വാക്കുകളാണിത്. പത്താംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം ജീവിതം തന്റെ ഗോത്രത്തിന്റെ സംരക്ഷണത്തിനും ഒപ്പം സംഗീതത്തിനും മാറ്റിവച്ചിരിക്കുകയാണ് ദുർഗാപ്രസാദ്. ബാല്യത്തിലുണ്ടായ ഒരു വാഹനാപകടത്തിൽ കാലിന്റെ സ്വാധീനം പൂർണമായി നഷ്ടപ്പെട്ടതിനെത്തുടർന്ന് സ്കൂളിൽ ചേരാൻ വൈകിയിരുന്നു.
ഇന്ന് സന്താലി ഗായകനും ഭാഷാ വിദഗ്ധനും എഴുത്തുകാരനും സ്കൂൾ അധ്യാപകനും സംഗീതാധ്യാപകനുമെല്ലാമാണ് അദ്ദേഹം. പരന്പരാഗത വയലിൻ ബനാം കൈയിലും, മനോഹരമായൊരു സന്താലി ഗാനം ചുണ്ടിലുമില്ലാതെ അദ്ദേഹത്തെ കാണുക വിരളം.
ഗോത്രവിഭാഗത്തിന്റെ സംരക്ഷണത്തിനായി ആ സംസ്കാരം നഷ്ടമാകാതെ സൂക്ഷിക്കുകയെന്നത് അദ്ദേഹം പതിറ്റാണ്ടുകളായി തുടരുന്ന ജീവിതരീതിയാണ്. ഒൾചികി ഭാഷയിൽ ഒട്ടേറെ പുസ്തകങ്ങൾ എഴുതി. രണ്ടായിരാമാണ്ടിൽ ഒരു പ്രൈമറി സ്കൂൾ തുടങ്ങി. പഠനച്ചെലവുകൾക്ക് പണംകണ്ടെത്താൻ നിവൃത്തിയില്ലാത്തവർക്കുവേണ്ടിയാണ് ഹിഹിരി പിപിരി ശിശു നികേതൻ എന്ന സ്കൂൾ സ്ഥാപിച്ചത്. സന്താലി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളാണ് അവിടെ പഠിപ്പിക്കുന്നത്. ജാർഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിൽ ഹർതോപ എന്നയിടത്താണ് സ്കൂൾ.
സന്താൾ സമുദായത്തിന് അവരുടെ മാതൃഭാഷയിൽ മികച്ച വിദ്യാഭ്യാസം ലഭിക്കുക എന്നതായിരുന്നു ദുർഗാപ്രസാദിന്റെ ലക്ഷ്യം. വരുമാനമുണ്ടാക്കാനല്ല, ആത്മസംതൃപ്തിക്കുവേണ്ടിയാണ് തന്റെ പരിശ്രമമെന്ന് അദ്ദേഹം പറയുന്നു.
ബനാമും തിരിയോയും
ഒരു പാട്ടുണ്ടാക്കുക, അതിനെക്കുറിച്ചു നൃത്തം ചെയ്യുക എന്നതാണ് ആദിവാസി സമൂഹത്തിന്റെ പൊതുവേയുള്ള രീതി. ജാർഖണ്ഡിലെ ഗോത്രസംഗീതത്തിന് വിവിധങ്ങളായ ഉപകരണങ്ങളുടെ പിന്തുണയുണ്ട്. എന്നാൽ അവയിൽ പലതും ഓർമയിലേക്കു മറയുന്ന സ്ഥിതിയുണ്ട്. തിരിയോ എന്ന പരന്പരാഗത പുല്ലാങ്കുഴൽ വായിക്കാൻ അറിയാവുന്നവർ തീരെക്കുറഞ്ഞു. സന്താലി പാട്ടുകൾ കേൾക്കുന്നവർ അവരുടെ പുതു തലമുറയിൽ വളരെ ചുരുക്കമേയുള്ളൂ.
എന്റെ കുട്ടികൾക്ക് ഞങ്ങളുടെ പാട്ടുകൾ അറിയില്ല. തെറ്റ് ഞങ്ങളുടെതന്നെയാണ്. കുട്ടികൾക്ക് സന്താലി സംസാരിക്കാൻ അറിയില്ല എന്നതിൽ എനിക്കു വിഷമമുണ്ട്. കുട്ടികളെ ബംഗാളി പഠിപ്പിക്കാനായിരുന്നു ഏറെക്കാലമായി സമുദായത്തിലുള്ളവരുടെ ശ്രദ്ധ. അതോടെ ഭാഷയും പാട്ടുകളും അപരിചിതമായി- സന്താൾ ഗോത്രത്തിലെ ഒരു രക്ഷിതാവ് പറഞ്ഞതാണിത്. ഇതുപോലുള്ള തിരിച്ചറിവുകൾ ഉണ്ടാകുന്നു എന്നതാണ് പ്രതീക്ഷ.
അതിനു പിന്തുണയേകുന്നുണ്ട് ദുർഗാപ്രസാദ് മുർമു സ്വന്തം വീട്ടിൽ നടത്തുന്ന സംഗീതപഠന ക്ലാസുകൾ. ആദിവാസി സമൂഹത്തിന്റെ പരന്പരാഗത വയലിനായ ബനാമും പുല്ലാങ്കുഴലായ തിരിയോയും അദ്ദേഹം കുട്ടികളെ പഠിപ്പിക്കുന്നു. സന്താലി ബനാമിന്റെ ഒറ്റക്കന്പിനാദം അതീവഹൃദ്യമാണ്. തുകൽകൊണ്ടുള്ള ഭാഗം അനുസ്വനമുണ്ടാക്കുന്ന ബനാം വയലിൻപോലെതന്നെ ബോ കൊണ്ടാണ് വായിക്കുന്നത്. ദുർഗാപ്രസാദ് മുർമുവിന്റെ ഗാനങ്ങളിൽ ഇതിനു സവിശേഷ സ്ഥാനമുണ്ട്.
തിരിയോ എന്ന പുല്ലാങ്കുഴൽ സന്താൾ സമൂഹത്തിന്റെ മറ്റൊരു പ്രിയപ്പെട്ട സംഗീതോപകരണമാണ്. പ്രണയത്തിന്റെ ചിഹ്നമായി കരുതുന്ന തിരിയോയ്ക്ക് ആത്മാക്കളുമായി ബന്ധമുണ്ടാക്കാൻ കഴിവുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
സന്താൾ ഉത്സവങ്ങളുമായി ബന്ധപ്പെട്ടാണ് ഈണങ്ങൾ കൂടുതൽ കേൾക്കുന്നത്. സൊഹറേ എന്ന വിളവെടുപ്പുത്സവത്തിനു നൃത്തവും പാട്ടും ഏറെ സവിശേഷം.
പാട്ട് മുന്നോട്ട്...
ദുർഗാപ്രസാദ് മുർമുവിന്റെ ഗീതങ്ങൾക്ക് സോഷ്യൽമീഡിയയിൽ ആരാധകർ ഒട്ടേറെയുണ്ട്. സന്താൾ പാരന്പര്യത്തെക്കുറിച്ച് ഒട്ടും അറിവില്ലാത്തവർപോലും പാട്ടുകളോടുള്ള ഇഷ്ടമറിയിച്ച് യുട്യൂബിൽ കമന്റുകൾ ഇടുന്നു. പതിനായിരക്കണക്കിനുപേർ ആ പാട്ടുകൾ കേൾക്കുന്നു. ആകാശവാണിയിലൂടെയും അദ്ദേഹത്തിന്റെ പാട്ടുകൾ പതിവായി പ്രക്ഷേപണം ചെയ്യുന്നുണ്ട്.
അറിയപ്പെടാതെപോകുന്ന, മറവിലേക്കു മായുന്ന സംഗീതത്തിന് ജീവവായുയേകുകയാണ് മുർമുവിനെപ്പോലുള്ള മഹാന്മാരായ കലാകാരന്മാർ. അവർ സമ്മാനിതരാകുന്നതോടെ ഒരു സംസ്കൃതിതന്നെയാണ് ആദരിക്കപ്പെടുന്നത്.
ഹരിപ്രസാദ്
ആസ്വാദ്യകരമാവണം സിനിമ
രക്ഷാധികാരി ബൈജുവിനു ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒ. ബേബി ജൂണിൽ തിയറ്ററുകളിലെത്തും. ദിലീഷ് പോ
സംഗീത ഇതിഹാസം ഇളയരാജ
മാന്ത്രികസംഗീതംകൊണ്ട് തെന്നിന്ത്യയെ മുഴുവൻ കീഴടക്കിയ ഇളയരാജയ്ക്ക് എണ്‍പതിന്റെ തിരുമധുരം. തമിഴ്നാട്ടിലെ തേനി പണ്
മലയാളി നഴ്സ് ഗാനരചനയിലേക്ക്
മലയാളി നഴ്സ് ജിൻസി ഗാനരചനയും സംഗീതവും നിർവഹിച്ച “1982 അന്പരിശിൻ കാതൽ”
തമിഴ് സിനിമ റിലീസ് ചെയ്തു. പോണ്ടിച്ചേരി
ബെൻഹറിന്റെ ചലച്ചിത്രാവതാരങ്ങൾ
1860കളിൽ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ ഏബ്രഹാം ലിങ്കന്റെ യൂണിയൻ സേനയിൽ ജനറലായിരുന്ന ല്യൂ വാലസ് എഴുത്തുകാരൻകൂടി
നിന്നെ കാണുന്പോൾ വിടരുന്ന കവിത!
ആളുകൾക്ക് ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു- ബോബി എന്ന സിനിമ എന്നെ ഒരു അഭിനേതാവായി അവതരിപ്പിക്കാൻ നിർമിച്ചതാണെന്ന്.
ദിനപത്രങ്ങളുടെ പ്രസക്തി കുറയുന്നില്ല
ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരത്തിലും അച്ചടി മാധ്യമങ്ങളുടെ പ്രസക്തി കുറയുന്നതായി തോന്നുന്നില്ല. സ്കൂൾ പഠനകാ
ചരിത്രവിരോധികൾ നിലംപതിപ്പിച്ച സെനറ്റ് ഹാൾ
ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിൽ നവോത്ഥാന വിപ്ലവത്തിന്റെ ജ്വാലകൾ ആളിപ്പടർന്നത് ബംഗാളിൽനിന്നായിരുന്നു. അതിന് കളമ
വീടൊന്ന്, ജീവിതം പലത്
ഒരേ വീട്ടിൽ രണ്ടു കഞ്ഞിയെന്ന് കേൾക്കാറുണ്ട്, കണ്ടിട്ടുമുണ്ട്. ഒരു വീട്ടിൽ മൂന്നു കഞ്ഞി എന്ന സാഹചര്യം ഒരു സന്പന്ന ഭവനത്
സന്തോഷദ്വീപിൽ ഗിന്നസ് പക്രു
അജയ് കുമാർ എന്ന നടനെക്കുറിച്ചു അധികമാരും അറിയാനിടയില്ല. എന്നാൽ ഗിന്നസ് പക്രു എന്നു പറഞ്ഞാൽ അറിയാത്തവരായി ആരുമു
നീരജ - ഒറ്റയ്ക്കാകുന്ന സ്ത്രീകളിൽ ഒരാൾ
മധുരത്തിനുശേഷം ശ്രുതി രാമചന്ദ്രന് നായികയായ നീരജ തിയറ്ററുകളിലേക്ക്. ജീവിതപങ്കാളിയെ നഷ്ടമായ സ്ത്രീയുടെയും പുരുഷന
ലോകം മറക്കാത്ത പാട്ടിന്റെ ദൃശ്യവിസ്മയം
ആൽപ്സ് പർവതശിഖരങ്ങളുടെ ഓരത്ത് സാൽസ്ബർഗ് എന്ന ഓസ്ട്രിയൻ പട്ടണം പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമാണ്. സംഗീത ചക്രവർത്
സ്റ്റാൻ എന്ന വൈറൽ റാപ്പർ
ഇതൊക്കെ പാട്ടാണോ' എന്നു നെറ്റിചുളിക്കും ഒരുതലമുറ മുന്പുള്ളവർ. വായിൽതോന്നുന്നത് വിളിച്ചുപറഞ്ഞാൽ പാട്ടാകുമോ എന്നാ
തേക്കിൻകാട്ടിൽ കടമറ്റത്തു കത്തനാർ
വിഷക്കാറ്റ് എന്ന നാടകം ഞാനെഴുതിയത് 1965 ലാണ്. ഇതേ കാലത്താണ് തൃശൂർ തേക്കിൻകാട് മൈതാനത്ത് കലാനിലയം കൃഷ്ണൻനായരുടെ ഉ
മഹാനഗരിയിലെ ബേക്കറി പെരുമ
എണ്ണ, തീ എന്നിവയുടെ നേരിട്ടുള്ള സ്പർശമില്ലാത്ത പാചകവിദ്യയായ ബേക്കിംഗ് ഇന്ത്യയിലെത്തിച്ചത് യൂറോപ്യൻമാരാണെന്നാണ് വ
ഒരു ഗണപതിക്കഥയുമായി ചാള്‍സ് എന്റര്‍പ്രൈസസ്
സുഭാഷ് ലളിത സുബ്രഹ്മണ്യന്റെ സിനിമായാത്രകളുടെ തുടക്കം ഷോര്‍ട്ട് ഫിലിംസിലും മ്യൂസിക് പ്രമോസിലുമാണ്. സിനിമയ്ക്കു പിന്നാ
മോഹൻലാൽ എന്ന വിസ്മയം
1972. തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ ഹൈസ്കൂളിൽ യുവജനോത്സവത്തിന്റെ ഭാഗമായി നാടക മത്സരം നടക്കുകയാണ്. നർമ സാഹി
അമൂല്യമാണ് ഇവരുടെ സേവനം
ഓരോ ആരോഗ്യപ്രവർത്തകനും സേവനകാലത്ത് എത്രയോ ലക്ഷം രോഗികൾക്കാണ് രക്ഷകരായി മാറുന്നത്. സ്വന്തം കുടുംബാംഗങ്ങളെയല്
നിങ്ങൾക്കുമാകാം സംഗീതജ്ഞൻ!
ഭക്ഷണം എല്ലാവർക്കും കഴിക്കണം. വാങ്ങിക്കഴിക്കുന്നവരും ഉണ്ടാക്കി കഴിക്കുന്നവരും ഉണ്ട്. ബ്രാൻഡഡും നാടനുമുണ്ട്. സ്വന്തം ഇ
മാനം തെളിഞ്ഞു
ഞാൻ നാടകരംഗത്ത് സജീവമാകുന്നത് ഇരുപത്തിനാലാം വയസിലാണെങ്കിലും ഇരുപതാം വയസിൽതന്നെ ചെറുകഥകളും വിനോദ ഭാവനകളും എ
രുചിയുടെ സ്മരണകൾ ഇരന്പും തെരുവുകൾ
ലോകത്ത് പാചകകലയുടെ തലസ്ഥാനം എന്നൊരു വിളിപ്പേര് വീണുകിട്ടിയ നഗരം പാരീസാണ്. അവിടത്തെ പല തെരുവുകളും പേരെടുത്ത പാ
ആസ്വാദ്യകരമാവണം സിനിമ
രക്ഷാധികാരി ബൈജുവിനു ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒ. ബേബി ജൂണിൽ തിയറ്ററുകളിലെത്തും. ദിലീഷ് പോ
സംഗീത ഇതിഹാസം ഇളയരാജ
മാന്ത്രികസംഗീതംകൊണ്ട് തെന്നിന്ത്യയെ മുഴുവൻ കീഴടക്കിയ ഇളയരാജയ്ക്ക് എണ്‍പതിന്റെ തിരുമധുരം. തമിഴ്നാട്ടിലെ തേനി പണ്
മലയാളി നഴ്സ് ഗാനരചനയിലേക്ക്
മലയാളി നഴ്സ് ജിൻസി ഗാനരചനയും സംഗീതവും നിർവഹിച്ച “1982 അന്പരിശിൻ കാതൽ”
തമിഴ് സിനിമ റിലീസ് ചെയ്തു. പോണ്ടിച്ചേരി
ബെൻഹറിന്റെ ചലച്ചിത്രാവതാരങ്ങൾ
1860കളിൽ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ ഏബ്രഹാം ലിങ്കന്റെ യൂണിയൻ സേനയിൽ ജനറലായിരുന്ന ല്യൂ വാലസ് എഴുത്തുകാരൻകൂടി
നിന്നെ കാണുന്പോൾ വിടരുന്ന കവിത!
ആളുകൾക്ക് ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു- ബോബി എന്ന സിനിമ എന്നെ ഒരു അഭിനേതാവായി അവതരിപ്പിക്കാൻ നിർമിച്ചതാണെന്ന്.
ദിനപത്രങ്ങളുടെ പ്രസക്തി കുറയുന്നില്ല
ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരത്തിലും അച്ചടി മാധ്യമങ്ങളുടെ പ്രസക്തി കുറയുന്നതായി തോന്നുന്നില്ല. സ്കൂൾ പഠനകാ
ചരിത്രവിരോധികൾ നിലംപതിപ്പിച്ച സെനറ്റ് ഹാൾ
ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിൽ നവോത്ഥാന വിപ്ലവത്തിന്റെ ജ്വാലകൾ ആളിപ്പടർന്നത് ബംഗാളിൽനിന്നായിരുന്നു. അതിന് കളമ
വീടൊന്ന്, ജീവിതം പലത്
ഒരേ വീട്ടിൽ രണ്ടു കഞ്ഞിയെന്ന് കേൾക്കാറുണ്ട്, കണ്ടിട്ടുമുണ്ട്. ഒരു വീട്ടിൽ മൂന്നു കഞ്ഞി എന്ന സാഹചര്യം ഒരു സന്പന്ന ഭവനത്
സന്തോഷദ്വീപിൽ ഗിന്നസ് പക്രു
അജയ് കുമാർ എന്ന നടനെക്കുറിച്ചു അധികമാരും അറിയാനിടയില്ല. എന്നാൽ ഗിന്നസ് പക്രു എന്നു പറഞ്ഞാൽ അറിയാത്തവരായി ആരുമു
നീരജ - ഒറ്റയ്ക്കാകുന്ന സ്ത്രീകളിൽ ഒരാൾ
മധുരത്തിനുശേഷം ശ്രുതി രാമചന്ദ്രന് നായികയായ നീരജ തിയറ്ററുകളിലേക്ക്. ജീവിതപങ്കാളിയെ നഷ്ടമായ സ്ത്രീയുടെയും പുരുഷന
ലോകം മറക്കാത്ത പാട്ടിന്റെ ദൃശ്യവിസ്മയം
ആൽപ്സ് പർവതശിഖരങ്ങളുടെ ഓരത്ത് സാൽസ്ബർഗ് എന്ന ഓസ്ട്രിയൻ പട്ടണം പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമാണ്. സംഗീത ചക്രവർത്
സ്റ്റാൻ എന്ന വൈറൽ റാപ്പർ
ഇതൊക്കെ പാട്ടാണോ' എന്നു നെറ്റിചുളിക്കും ഒരുതലമുറ മുന്പുള്ളവർ. വായിൽതോന്നുന്നത് വിളിച്ചുപറഞ്ഞാൽ പാട്ടാകുമോ എന്നാ
തേക്കിൻകാട്ടിൽ കടമറ്റത്തു കത്തനാർ
വിഷക്കാറ്റ് എന്ന നാടകം ഞാനെഴുതിയത് 1965 ലാണ്. ഇതേ കാലത്താണ് തൃശൂർ തേക്കിൻകാട് മൈതാനത്ത് കലാനിലയം കൃഷ്ണൻനായരുടെ ഉ
മഹാനഗരിയിലെ ബേക്കറി പെരുമ
എണ്ണ, തീ എന്നിവയുടെ നേരിട്ടുള്ള സ്പർശമില്ലാത്ത പാചകവിദ്യയായ ബേക്കിംഗ് ഇന്ത്യയിലെത്തിച്ചത് യൂറോപ്യൻമാരാണെന്നാണ് വ
ഒരു ഗണപതിക്കഥയുമായി ചാള്‍സ് എന്റര്‍പ്രൈസസ്
സുഭാഷ് ലളിത സുബ്രഹ്മണ്യന്റെ സിനിമായാത്രകളുടെ തുടക്കം ഷോര്‍ട്ട് ഫിലിംസിലും മ്യൂസിക് പ്രമോസിലുമാണ്. സിനിമയ്ക്കു പിന്നാ
മോഹൻലാൽ എന്ന വിസ്മയം
1972. തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ ഹൈസ്കൂളിൽ യുവജനോത്സവത്തിന്റെ ഭാഗമായി നാടക മത്സരം നടക്കുകയാണ്. നർമ സാഹി
അമൂല്യമാണ് ഇവരുടെ സേവനം
ഓരോ ആരോഗ്യപ്രവർത്തകനും സേവനകാലത്ത് എത്രയോ ലക്ഷം രോഗികൾക്കാണ് രക്ഷകരായി മാറുന്നത്. സ്വന്തം കുടുംബാംഗങ്ങളെയല്
നിങ്ങൾക്കുമാകാം സംഗീതജ്ഞൻ!
ഭക്ഷണം എല്ലാവർക്കും കഴിക്കണം. വാങ്ങിക്കഴിക്കുന്നവരും ഉണ്ടാക്കി കഴിക്കുന്നവരും ഉണ്ട്. ബ്രാൻഡഡും നാടനുമുണ്ട്. സ്വന്തം ഇ
മാനം തെളിഞ്ഞു
ഞാൻ നാടകരംഗത്ത് സജീവമാകുന്നത് ഇരുപത്തിനാലാം വയസിലാണെങ്കിലും ഇരുപതാം വയസിൽതന്നെ ചെറുകഥകളും വിനോദ ഭാവനകളും എ
രുചിയുടെ സ്മരണകൾ ഇരന്പും തെരുവുകൾ
ലോകത്ത് പാചകകലയുടെ തലസ്ഥാനം എന്നൊരു വിളിപ്പേര് വീണുകിട്ടിയ നഗരം പാരീസാണ്. അവിടത്തെ പല തെരുവുകളും പേരെടുത്ത പാ
മരണം തോറ്റു, മാത്യു നേടി
സ്വന്തം വീട്ടിലോ നാട്ടിലോ ജീവനൊടുക്കിയാൽ അത് വീട്ടുകാർക്കു മാനക്കേടാകാതിരിക്കാനാണ് എറണാകുളത്തുപോയി ഏതു വിധേന
പരമരഹസ്യമായി എഴുതിയ നാടകം
1952 ൽ ബ്രദർ ജോസഫ് വടക്കന്റെ നേതൃത്വത്തിൽ ഫാദർ സഖറിയാസ് വാഴപ്പിള്ളിയുടെ പിന്തുണയിലും ഫാദർ ജേക്കബ് ചെമ്മണ്ണൂരിന്
ഭാർഗവീനിലയം വീണ്ടും തുറന്ന് ആഷിഖ് അബു
റീമേക്കുകൾ അടിതെറ്റുന്ന കാലത്ത് ക്ലാസിക് സിനിമയുടെ റീമേക്കുമായി ഇത്തവണയെത്തുന്നത് ആഷിഖ് അബുവാണ്. വൈക്കം മുഹമ്മദ
മങ്ങാതെ മായാതെ രവിവർമ ചിത്രങ്ങൾ
രാജാ രവിവർമയുടെ അമൂല്യമായ സൃഷ്ടികളാണ് തിരുവനന്തപുരത്തെ ശ്രീചിത്രാ ആർട്ട് ഗാലറിയിലുള്ളത്. രാജാക്കന്മാർക്കിടയിലെ ച
വിജയരാഘവൻ വിസ്മയിപ്പിച്ചു
ഇണക്കങ്ങളും പിണക്കങ്ങളുമായി ദാന്പത്യത്തിന്റെ 80 പൂക്കാല വർഷങ്ങൾ തീർത്ത ഇട്ടൂപ്പിന്റെയും കൊച്ചുത്രേസ്യായുടെയും മക്ക
കാണാത്ത കാഴ്ചകൾ കേൾക്കാത്ത ശബ്ദങ്ങൾ
ഇക്കൊല്ലം ഏപ്രിൽ 18നു ബാലചന്ദ്രമേനോൻ മറ്റൊരു സർപ്രൈസുമായി മുന്നിൽ എത്തുകയാണ്. ‘ബാലചന്ദ്രമേനോൻ - കാണാത്ത കാഴ്ചക
ട്യൂലിപ് പൂക്കളുമായി സല്ലപിച്ച് അഹാന
എനിക്ക് ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങൾ കിട്ടാൻ സമയമെടുത്തതുകൊണ്ടാണ് കുറച്ചു സിനിമകൾ മാത്രം ചെയ്യാനായത്. മുന്നോട്
കരുത്തുള്ള വില്ലനാകാന്‍ റെഡി
ബാബു ആന്റണി പ്രധാന വേഷത്തിലെത്തുന്ന മദനോത്സവം തിയറ്ററുകളില്‍. മണിരത്നം സിനിമ പൊന്നിയന്‍ ശെല്വന് 2, വിജയ്-ലോ
ഇന്നസെന്റ് ജയിൽപുള്ളിയായി
ഞാനെഴുതി സംവിധാനം ചെയ്ത ഒരു നാടകമാണ് കറുത്തവെളിച്ചം. സിനിമാതാരം തൃശൂർ ഫിലോമിന, സി.ഐ. പോൾ, ഡോ. ഇമ്മട്ടി ലോനപ്പൻ, ക
ഹൂഗ്ലീതീരത്തെ ഗുസ്തി വിശേഷം
പ്രസിദ്ധമായ ഹൗറ പാലത്തിന് എതിർവശം ഹൂഗ്ലീതീരത്താണ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ പുഷ്പമാർക്കറ്റുള്ളത്. അതിനോടു ചേർന
Latest News
കർണാടകയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് ആറുപേർ മരിച്ചു
ബ്രിജ് ഭൂഷണെ ഉടൻ അറസ്റ്റ് ചെയ്യണം; പോലീസിന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിർദേശം
യുപിയിൽ വിവാഹചടങ്ങിനിടെ പെൺകുട്ടികൾ പീഡനത്തിനിരയായി
പ്രതിപക്ഷ പാർട്ടികളുടെ യോഗം ജൂൺ 12ന് പാറ്റ്നയിൽ
വടക്കുകിഴക്കൻ മേഖലയിലും കുതിച്ചെത്താൻ വന്ദേ ഭാരത്
Latest News
കർണാടകയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് ആറുപേർ മരിച്ചു
ബ്രിജ് ഭൂഷണെ ഉടൻ അറസ്റ്റ് ചെയ്യണം; പോലീസിന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിർദേശം
യുപിയിൽ വിവാഹചടങ്ങിനിടെ പെൺകുട്ടികൾ പീഡനത്തിനിരയായി
പ്രതിപക്ഷ പാർട്ടികളുടെ യോഗം ജൂൺ 12ന് പാറ്റ്നയിൽ
വടക്കുകിഴക്കൻ മേഖലയിലും കുതിച്ചെത്താൻ വന്ദേ ഭാരത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top