Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അയാൾ നടനല്ല, നടിയാണ്
മദാലസയായ വാസവദത്തയുടെ റോളിൽ വേലുക്കുട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ കാലം വേലുക്കുട്ടിയുടെ താരുണ്യത്തിലും ലാവണ്യത്തിലും പറയത്തക്ക കുറവൊന്നും വരുത്തിയിട്ടില്ലെന്നു ബോധ്യമായി.
ഓർമച്ചെപ്പിൽ പ്രത്യേകം പരാമർശിക്കേണ്ട വ്യക്തിയാണ് ഓച്ചിറ വേലുക്കുട്ടി. യുവാവായ വേലുക്കുട്ടി നാടകങ്ങളിൽ നടനായിരുന്നില്ല, നടിയായിരുന്നു. സ്ത്രീവേഷമണിഞ്ഞു മേക്കപ്പ് ചെയ്ത അയാളെ കണ്ടാൽ സ്ത്രീകൾ അസൂയപ്പെടും. പുരുഷന്മാർ മോഹിച്ചുപോകും.
വേലുക്കുട്ടിയുടെ നല്ലകാലത്തു സൗന്ദര്യത്തികവിൽ അദ്ദേഹത്തിന്റെ നാടകങ്ങളൊന്നുംതന്നെ എനിക്കു കാണാൻ കഴിഞ്ഞിരുന്നില്ല. അക്കാലത്തു കേരളത്തിലും പുറത്തും ജൈത്രയാത്ര നടത്തിയ ഒരു നാടകമാണ് കരുണ. മഹാകവി കുമാരനാശാന്റെ കരുണയെന്ന ഖണ്ഡകാവ്യത്തെ ആസ്പദമാക്കി സ്വാമി ബ്രഹ്മവ്രതൻ രചിച്ച നാടകം. 1932ലാണ് കരുണ അരങ്ങേറിയതെന്നു സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ അദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്നു.
തമിഴ്നാടകങ്ങളുടെ ചുവടുപിടിച്ച് മലയാള സംഗീത നാടകങ്ങൾ അരങ്ങേറുന്ന കാലമായിരുന്നല്ലോ അത്. രാജാവും രാജ്ഞിയും മന്ത്രിയും പടനായകനും പട്ടുകുപ്പായങ്ങളും കിന്നരിത്തലപ്പാവും വാളും കുന്തവുമൊക്കെയായിരുന്നു അന്നത്തെ നാടകവേദിയിൽ വിലസിക്കൊണ്ടിരുന്നത്.
കഥകൊണ്ടും കഥാപാത്രങ്ങൾക്കൊണ്ടും അവയിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു കരുണ. നായകൻ മുണ്ഡനം ചെയ്ത ബുദ്ധഭിക്ഷു. നായിക വാസവദത്ത എന്ന അഭിസാരിക. ബുദ്ധഭിക്ഷുവിന്റെ വേഷത്തിൽ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും വാസവദത്തയായി ഓച്ചിറ വേലുക്കുട്ടിയും. രണ്ടുപേരും ചെറുപ്പക്കാർ. അക്കാലത്തെ നടീനടന്മാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വേലുക്കുട്ടിക്കായിരുന്നു.
കരുണ കാണാൻ കഴിയാത്തതിൽ നിരാശനായി കഴിയുന്ന കാലം. 1949ൽ സ്കൂൾ ഫൈനൽ പാസായി നിൽക്കുന്ന അവസരത്തിൽ അത്യധികം ആഹ്ലാദിപ്പിച്ചുകൊണ്ടു തൃശൂർ ടൗണ്‍ഹാളിൽ കരുണ വീണ്ടും വരുന്നു എന്ന പോസ്റ്റർ കണ്ടു.
പ്രധാന വേഷക്കാർ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും ഓച്ചിറ വേലുക്കുട്ടിയുംതന്നെ. പതിനേഴ് വർഷം മുൻപ് അരങ്ങേറി ആയിരക്കണക്കിനു വേദികളിൽ അഭിനയിച്ചതും കുറേക്കാലമായി അവതരണം നിർത്തിവച്ചിരുന്നതുമായ കരുണ കണ്ടില്ലെന്ന കുറവു നികത്താൻ ടിക്കറ്റെടുത്തു ടൗണ്‍ഹാളിൽ നേരത്തെ സ്ഥലംപിടിച്ചു.
മദാലസയായ വാസവദത്തയുടെ റോളിൽ വേലുക്കുട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ കാലം വേലുക്കുട്ടിയുടെ താരുണ്യത്തിലും ലാവണ്യത്തിലും പറയത്തക്ക കുറവൊന്നും വരുത്തിയിട്ടില്ലെന്നു ബോധ്യമായി.
എന്നെ അദ്ഭുതപ്പെടുത്തിയത് അതല്ല. വാസവദത്തയായ വേലുക്കുട്ടിയോടൊപ്പം അഭിനയിക്കുന്ന തോഴിമാരെല്ലാം യഥാർഥ സ്ത്രീകൾ. അവരെയെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു അതുല്യ നടന്റെ അഭിനയപാടവം. ബുദ്ധഭിക്ഷുവായി അവിസ്മരണീയ അഭിനയം കാഴ്ചവച്ച കുഞ്ഞുകുഞ്ഞു ഭാഗവതരുടെ വേഷം മനസിലുണ്ട്. ഭാഗവതർക്കു ഡബിൾ റോളായിരുന്നു. ആ നാടകത്തിൽ ധീരശൂരനായ പോലീസ് ഇൻസ്പെക്ടറുടെ വേഷം ധരിച്ചതും ഭാഗവതർ തന്നെ.
വേലുക്കുട്ടി അഭിസാരികയുടെ റോളിൽ മാത്രമല്ല ശോഭിച്ചത്. സത്യവാൻ സാവിത്രിയിലെ പതിവ്രതയും മനസ്വിനിയുമായ സാവിത്രിയുടെയും വൈവിധ്യമാർന്ന മറ്റു കഥാപാത്രങ്ങളുടെയും ഭാഗങ്ങൾ അസൂയാർഹമായ വിധം അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ടത്രേ.
പക്ഷേ, ഒരു കാര്യം ഓർക്കുന്പോൾ ദുഃഖം തോന്നുന്നു. അനിയന്ത്രിതമായ ജീവിതംമൂലം വേലുക്കുട്ടിയുടെ അവസാനകാലം ദയനീയമായിരുന്നുവെന്നും കലശലായ പ്രമേഹരോഗം മൂലമാണ് അന്ത്യം സംഭവിച്ചതെന്നും അറിയാൻ കഴിഞ്ഞു. അദ്ദേഹത്തിന് സന്താനഭാഗ്യമുണ്ടായിരുന്നില്ല.
വേലുക്കുട്ടിയുടെ നിര്യാണത്തോടെ മലയാള പ്രഫഷണൽ നാടകവേദിയിൽ സ്ത്രീവേഷത്തിന്റെ യുഗം അവസാനിച്ചു.
സംഗീതനാടകങ്ങൾ അരങ്ങേറിക്കൊണ്ടിരുന്ന ഇതേ കാലഘട്ടത്തിലാണ് പാട്ടുപാടാനറിയാത്ത തിക്കുറിശി സുകുമാരൻനായർ നാടകവുമായി രംഗത്തുവന്നത്. മലയാള നാടകവേദിയെ സംബന്ധിച്ചിടത്തോളം അതൊരു പുതുമയും പരീക്ഷണവുമായിരുന്നു.
തിക്കുറിശിയുടെ ആദ്യ നാടകം ഒരക്ഷമുള്ള സ്ത്രീ. അടുത്തത് രണ്ടക്ഷരമുള്ള മായ. തുടർന്ന് ഓരോ അക്ഷരം വർധിപ്പിച്ച് മാതൃക, ബ്രഹ്മചാരി, ജീവിതയാത്ര എന്നിങ്ങനെ നാടകങ്ങൾ അദേഹം കാഴ്ചവച്ചു. ഇവയിൽ മൂന്നെണ്ണം ഞാൻ കണ്ടിട്ടുണ്ട്. സംഭാഷണത്തിന്റെ ശക്തിയും മൂർച്ചയും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള കഴിവും ഈ നാടകങ്ങളിൽനിന്നാണ് എനിക്കു ഗ്രഹിക്കാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ അഭിനയവും ഗംഭീരമായിരുന്നു.
തൃശൂർ ജോസ് തിയറ്ററിൽ ഞാൻ അദ്ദേഹത്തിന്റെ മായ നാടകം കണ്ടുകൊണ്ടിരിക്കയാണ്. നാടകത്തിനിടയിൽ പതിവുപോലെ പ്രേക്ഷകർ നായകൻ പാടണം എന്ന് വിളിച്ചുപറഞ്ഞു. തിക്കുറിശി കുഴങ്ങിപ്പോയി. പാടിയില്ലെങ്കിൽ നാടകം തുടരാൻ ജനം സമ്മതിക്കില്ല.
ഒരുവിധം ആ സീൻ തീർന്നപ്പോൾ തിക്കുറിശി സ്റ്റേജിനു മുന്നിലേക്കു കടന്നുവന്നു വിനയപൂർവം പറഞ്ഞു. “ഞാൻ ഒരു സംഗീതജ്ഞനല്ല. പാടി നിങ്ങളെ രസിപ്പിക്കാൻ എനിക്കു കഴിയില്ല. പകരം ഞാനൊരു കവിത പാടാം’’ .
അദ്ദേഹത്തിന്റെ വീർപ്പുമുട്ടലും വിനയസ്വരവും ജനം കണക്കിലെടുത്തു. തുടർന്ന് അദ്ദേഹംതന്നെ രചിച്ച സുന്ദരവും അർഥസന്പുഷ്ടവുമായ ഒരു കവിത അക്ഷരസ്ഫുടതയോടെ ചൊല്ലി. സദസ് കൈയടിച്ചു കവിതയ്ക്ക് പാസ്മാർക്കു കൊടുത്തതോടെ തിക്കുറിശിയുടെ ആശങ്ക തീർന്നു. നാടകം തുടർന്നു.
പക്ഷേ, അഭിനയിക്കുന്നിടത്തെല്ലാം തിക്കുറിശി പാടണമെന്ന് കാണികളുടെ ഭാഗത്തുനിന്ന് ശല്യമുണ്ടായി. സഹികെട്ടിട്ടാകണം തിക്കുറിശി ഉറച്ച ഒരു തീരുമാനമെടുത്തു. പാട്ടുപാടാനറിയാത്ത നായകനും നാടകം അഭിനയിക്കണമല്ലോ. സ്റ്റേജിൽ ആദ്യന്തം ഇരിക്കുന്ന പാട്ടുകാരനായ ഹാർമോണിസ്റ്റ് മേലിൽ രംഗത്തിരിക്കേണ്ട.
അയാളെയും പക്കമേളക്കാരെയും തിക്കുറിശി അണിയറയിലേക്കു മാറ്റി. രംഗത്തു നാടകവും നടീനടന്മാരും മാത്രം മതിയെന്നു നിശ്ചയിച്ചു. അത് ധീരമായ ഒരു തീരുമാനമായിരുന്നു. സ്റ്റേജിൽ അള്ളിപ്പിടിച്ചിരുന്ന ഒരു വിഭാഗത്തെ അദ്ദേഹം അങ്ങനെ ഉള്ളിലേക്കു തള്ളി. നാടകവേദിയിലെ വിപ്ലവകരമായ ഈ പരിഷ്കാരവും പരിവർത്തനവും തിക്കുറിശിക്കു മാത്രം അവകാശപ്പെട്ടതാണ്.
സി.എൽ. ജോസ്
കാംബോജ ദേശത്തെ കുരുതിപ്പാടങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കണ്ട ചരിത്രവിസ്മയമായിരുന്നു കമ്യൂണിസത്തിന്റെ അസ്തമയം. വിപ്ലവങ്ങൾ, യുദ്ധ
ക്യൂ സിനിമാസ് എത്തുന്നു, ആദ്യ സിനിമയുമായി
കൊച്ചി: മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ
തിരുമൂർത്തിയിലെ സിനിമപിടിത്തം!
സംസ്ഥാനം: തമിഴ്നാട്
ജില്ല: തിരുപ്പൂർ
കാഴ്ച: വെള്ളച്ചാട്ടം, വിശാലമായ ഡാം, മലനിരകൾ.
പ്രത്യേകത: വെള്ളച്ചാട്ടത്ത
മഹിമ ഉയരുകയാണ്, മുത്തയ്യ മുരളീധരനൊപ്പം!
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയേറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്റെ മഹി
ഓസ്കറിനടുത്തെത്തിയ ബോളിവുഡിന്റെ "അമ്മ'
ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡിന്റെ വരവ് വസ്ത്രാലങ്കാരം വഴിയായിരുന്നു. ഭാനു അതയ്യയ്ക്കു ഗാന്ധി (1982) സിനിമയിലാണ് വ
ഒഴുക്കിനരികെ ഇരിക്കാം!
ടൂർ എന്നു ചിന്തിക്കുന്പോൾത്തന്നെ നമ്മുടെ മനസിൽ പ്രമുഖമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പേരാകും തെളിയുക. എന്നാൽ, അ
ആ ശബ്ദത്തിൽ തുള്ളാത മനവും തുള്ളും!
ഇന്ത്യയുടെ ഹമ്മിംഗ് ക്വീന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗായിക സ്വര്‍ണലത വിടപറഞ്ഞിട്ടു കഴിഞ്ഞ ചൊവ്വാഴ്ച 13 വര്‍ഷം. മുക
സൊരായ ഉമ്മയ്ക്ക് എന്തുപറ്റി
സങ്കല്പങ്ങളെ വെല്ലുന്ന വൈചിത്ര്യങ്ങളും ഭീകരതകളും ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. പലതും ലോകം അറിയാറില്ലെന്നുമാത്രം.
തങ്കത്താഴിക കുടമല്ല...
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന
വേറിട്ട വേഷങ്ങൾ പകർന്നാടി
വാതിലില്‍ വിനയ് ഫോര്‍ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന് കോരയില്‍ ആന്‍സണ്‍ പോളിന്റെ നായിക. വടക്കനില്‍ സെക്കന്‍ഡ്
അക്കാദമിയിലെ നിയമനം
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലം. അന്ന് നിയമസഭാ സ്പീക്കറായത് തൃശൂർ എംഎൽഎ അഡ്വ. തേറന്പിൽ രാമകൃഷ്ണനാണ്. തേറന്‍
മാണ്ഡു വിസ്മയത്തിന്റെ അവസാന വാക്ക്
കഥകളേറെ പറയാനുണ്ട് ഓരോ ചരിത്ര നഗരത്തിനും. എന്നാൽ മാണ്ഡുവിനോളം പൗരാണികതയുള്ള നഗരങ്ങൾ ഭാരതത്തിൽ കുറവാണ്. വലി
മനസിൻ സരസിൽ...
മാനസമൈനേ വരൂ...
സാഗരമേ ശാന്തമാക നീ...
കടലിനക്കരെ പോണോരേ...
യമുനേ നീ ഒഴുകൂ...
കേളീ നളിനം...
സൗരയൂഥ
ഈജിയൻ കടൽ നീന്തി ഒളിംപിക്സിലേക്ക് രണ്ടു പെണ്ണുങ്ങളുടെ വിജയഗാഥ!
2016ലെ റിയോ ഒളിംപിക്സിൽ പതിവില്ലാത്ത ഒരു കായികസംഘം പങ്കെടുത്തിരുന്നു. അഭയാർഥികളുടെ സംഘം: Refugee Olympic Team (ROT) എന്ന
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ ഒറ്റയാള്‍ പട്ടാളം!
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ കൗതുകവര്ത്തമാനങ്ങളുമായി മലയാള സിനിമയിലെ ആദ്യത്തെ വനിതാ പോസ്റ്റര്‍ ഡിസൈനര്‍ റോസ്
ഓണത്തിന്റെ ബാക്കിപത്രം
ഓണത്തെ ഒരുമയുടെ ആഘോഷം എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ഏവരും ഒത്തുകൂടി സന്തോഷപൂർവം ഭക്ഷിക്കുന്ന ദിവസം. പക്ഷേ,
ഡോ. മാത്യു ജോസഫ് വിരമിക്കുന്നില്ല
57 വർഷമായി തുടരുകയാണ് ഡോ. മാത്യു ജോസഫിന്റെ അധ്യാപനസപര്യ. ഇന്നേവരെ എത്ര വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നുവെ
ഷെട്ടിഹള്ളി റോസറി ചർച്ച്
ആറു മാസം കരയിലും ആറു മാസം വെള്ളത്തിലുമായി നിലകൊള്ളുന്ന നിർമിതിയാണ് കർണാടകത്തിലെ ഷെട്ടിഹള്ളി റോസറി പള്ളി. ബംഗ
വിവാദങ്ങളുടെ കൈപിടിച്ചു കടന്നുവന്ന സിറ്റിസണ്‍ കെയ്ൻ
1941ൽ രണ്ടാം ലോകയുദ്ധം തുടങ്ങുന്നതിനു മൂന്നുമാസം മുന്‍പാണ് അമേരിക്കയിലും ലോകവേദിയിലും വിവാദമായി സിറ്റിസണ്‍ കെയ്ൻ ക
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
അഭിലാഷ് എന്‍. ചന്ദ്രന്റെ രചനയില്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ദുല്‍ഖര്‍ സിനിമ കിംഗ് ഓഫ് കൊത്ത തിയറ്ററുകളില്‍. അഭ
കാംബോജ ദേശത്തെ കുരുതിപ്പാടങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കണ്ട ചരിത്രവിസ്മയമായിരുന്നു കമ്യൂണിസത്തിന്റെ അസ്തമയം. വിപ്ലവങ്ങൾ, യുദ്ധ
ക്യൂ സിനിമാസ് എത്തുന്നു, ആദ്യ സിനിമയുമായി
കൊച്ചി: മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ
തിരുമൂർത്തിയിലെ സിനിമപിടിത്തം!
സംസ്ഥാനം: തമിഴ്നാട്
ജില്ല: തിരുപ്പൂർ
കാഴ്ച: വെള്ളച്ചാട്ടം, വിശാലമായ ഡാം, മലനിരകൾ.
പ്രത്യേകത: വെള്ളച്ചാട്ടത്ത
മഹിമ ഉയരുകയാണ്, മുത്തയ്യ മുരളീധരനൊപ്പം!
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയേറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്റെ മഹി
ഓസ്കറിനടുത്തെത്തിയ ബോളിവുഡിന്റെ "അമ്മ'
ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡിന്റെ വരവ് വസ്ത്രാലങ്കാരം വഴിയായിരുന്നു. ഭാനു അതയ്യയ്ക്കു ഗാന്ധി (1982) സിനിമയിലാണ് വ
ഒഴുക്കിനരികെ ഇരിക്കാം!
ടൂർ എന്നു ചിന്തിക്കുന്പോൾത്തന്നെ നമ്മുടെ മനസിൽ പ്രമുഖമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പേരാകും തെളിയുക. എന്നാൽ, അ
ആ ശബ്ദത്തിൽ തുള്ളാത മനവും തുള്ളും!
ഇന്ത്യയുടെ ഹമ്മിംഗ് ക്വീന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗായിക സ്വര്‍ണലത വിടപറഞ്ഞിട്ടു കഴിഞ്ഞ ചൊവ്വാഴ്ച 13 വര്‍ഷം. മുക
സൊരായ ഉമ്മയ്ക്ക് എന്തുപറ്റി
സങ്കല്പങ്ങളെ വെല്ലുന്ന വൈചിത്ര്യങ്ങളും ഭീകരതകളും ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. പലതും ലോകം അറിയാറില്ലെന്നുമാത്രം.
തങ്കത്താഴിക കുടമല്ല...
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന
വേറിട്ട വേഷങ്ങൾ പകർന്നാടി
വാതിലില്‍ വിനയ് ഫോര്‍ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന് കോരയില്‍ ആന്‍സണ്‍ പോളിന്റെ നായിക. വടക്കനില്‍ സെക്കന്‍ഡ്
അക്കാദമിയിലെ നിയമനം
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലം. അന്ന് നിയമസഭാ സ്പീക്കറായത് തൃശൂർ എംഎൽഎ അഡ്വ. തേറന്പിൽ രാമകൃഷ്ണനാണ്. തേറന്‍
മാണ്ഡു വിസ്മയത്തിന്റെ അവസാന വാക്ക്
കഥകളേറെ പറയാനുണ്ട് ഓരോ ചരിത്ര നഗരത്തിനും. എന്നാൽ മാണ്ഡുവിനോളം പൗരാണികതയുള്ള നഗരങ്ങൾ ഭാരതത്തിൽ കുറവാണ്. വലി
മനസിൻ സരസിൽ...
മാനസമൈനേ വരൂ...
സാഗരമേ ശാന്തമാക നീ...
കടലിനക്കരെ പോണോരേ...
യമുനേ നീ ഒഴുകൂ...
കേളീ നളിനം...
സൗരയൂഥ
ഈജിയൻ കടൽ നീന്തി ഒളിംപിക്സിലേക്ക് രണ്ടു പെണ്ണുങ്ങളുടെ വിജയഗാഥ!
2016ലെ റിയോ ഒളിംപിക്സിൽ പതിവില്ലാത്ത ഒരു കായികസംഘം പങ്കെടുത്തിരുന്നു. അഭയാർഥികളുടെ സംഘം: Refugee Olympic Team (ROT) എന്ന
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ ഒറ്റയാള്‍ പട്ടാളം!
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ കൗതുകവര്ത്തമാനങ്ങളുമായി മലയാള സിനിമയിലെ ആദ്യത്തെ വനിതാ പോസ്റ്റര്‍ ഡിസൈനര്‍ റോസ്
ഓണത്തിന്റെ ബാക്കിപത്രം
ഓണത്തെ ഒരുമയുടെ ആഘോഷം എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ഏവരും ഒത്തുകൂടി സന്തോഷപൂർവം ഭക്ഷിക്കുന്ന ദിവസം. പക്ഷേ,
ഡോ. മാത്യു ജോസഫ് വിരമിക്കുന്നില്ല
57 വർഷമായി തുടരുകയാണ് ഡോ. മാത്യു ജോസഫിന്റെ അധ്യാപനസപര്യ. ഇന്നേവരെ എത്ര വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നുവെ
ഷെട്ടിഹള്ളി റോസറി ചർച്ച്
ആറു മാസം കരയിലും ആറു മാസം വെള്ളത്തിലുമായി നിലകൊള്ളുന്ന നിർമിതിയാണ് കർണാടകത്തിലെ ഷെട്ടിഹള്ളി റോസറി പള്ളി. ബംഗ
വിവാദങ്ങളുടെ കൈപിടിച്ചു കടന്നുവന്ന സിറ്റിസണ്‍ കെയ്ൻ
1941ൽ രണ്ടാം ലോകയുദ്ധം തുടങ്ങുന്നതിനു മൂന്നുമാസം മുന്‍പാണ് അമേരിക്കയിലും ലോകവേദിയിലും വിവാദമായി സിറ്റിസണ്‍ കെയ്ൻ ക
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
അഭിലാഷ് എന്‍. ചന്ദ്രന്റെ രചനയില്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ദുല്‍ഖര്‍ സിനിമ കിംഗ് ഓഫ് കൊത്ത തിയറ്ററുകളില്‍. അഭ
ഓണം ഓർമയിലെ വള്ളംകളിയും ആർപ്പുവിളിയും
മീനച്ചിലാറിന്റെ തീരങ്ങളിൽ അക്കാലത്ത് വള്ളം വാടകയ്ക്കു ലഭിക്കും. അഞ്ചു രൂപ മുതൽ പത്തു രൂപവരെയായിരുന്നു വാടക. ഞ
ഓണവിഭവങ്ങൾ
ഇഞ്ചിക്കറി
ചേരുവ
ഇഞ്ചി (തൊലികളഞ്ഞ് വട്ടത്തിൽ കനംകുറച്ച് അരിഞ്ഞത്)-250 ഗ്രാം
മഞ്ഞൾപൊട
ഓണത്തപ്പൻ
തൃപ്പൂണിത്തുറ എരൂർ അറക്കപ്പറന്പിൽ വീട്ടിൽ എഴുപത്തിമൂന്നുകാരി സരസു കളിമണ്ണ് കുഴച്ച് ഓണത്തപ്പനെ ഉണ്ടാക്കുന്ന തിരക്ക
ജിം റീവ്സ്100 വർഷങ്ങൾ...
അതിമൃദുലമായ പട്ടുപോലുള്ള ഓർക്കസ്ട്രേഷൻ.., അതിനൊപ്പം ഗായകന്റെ ഗാംഭീര്യമുള്ള പരുഷമായ സ്വരം... ഇതു രണ്ടും ചേർന്നൊ
നാഗലിന്റെ വരികൾ വയലാർ ഏറ്റുവാങ്ങി
“സമയമാം രഥത്തിൽ ഞാൻ
സ്വർഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിനായി ഞാൻ തനിയെ പോകുന്നു...”
മൃതസംസ്കാര ച
ബാബെറ്റിന്റെ ‘ബലിവിരുന്നും’ അതിന്റെ നാനാർഥങ്ങളും
ഡെൻമാർക്കിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ഇസാക്ക് ഡിനെസൻ (കാരെൻ ബ്ലിക്സൻ) തന്റെ രണ്ടു കൃതികളുടെ സിനിമാവിഷ്കാരങ്ങ
കാലത്തിന്റെ കാടു കയറിപ്പോയ കാടിന്റെ മക്കൾ
വാലാട്ടി സിനിമ പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടിരിക്കെ വർഷങ്ങൾക്ക് മുൻപ് ഇതേപോലെ ആസ്വാദകരെ വിസ്മയിപ്പിച്ച ഒരു സിന
സിദ്ദിഖ് ഇല്ലാത്ത ലാൽ !
കലാഭവനിൽ മുഴുനീള ഹാസ്യപരിപാടി ആരംഭിക്കുന്നതിന് ആബേലച്ചൻ ആലോചന തുടങ്ങിയ ഘട്ടത്തിലായിരുന്നു സിദ്ദിഖും ലാലും ആ
ചിപ്പിയായി സനുഷയുടെ രണ്ടാം വരവ്
ഫാമിലി എന്റര്ടെയ്നര് ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 ല്‍ ഉര്‍വശിയുടെ മകളായാണ് സനുഷയുടെ രണ്ടാംവരവ്. നടിമാര്‍
കമ്മിറ്റികൾക്ക് ഒരു മാതൃക
ഇരുപതാം വയസിൽ ചെറുകഥകളും വിനോദഭാവനകളുമായിട്ടാണ് ഞാൻ എഴുത്തിലേക്കു കടന്നത്. പിന്നീടാണ് നാടകത്തിലേക്കു തിരി
Latest News
ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വർണം
ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പതിനേഴുകാരിയെ രണ്ട് വര്‍ഷം പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനം, സഹകരണം തുടരാൻ ആഗ്രഹം: കാനഡ പ്രതിരോധമന്ത്രി
ഷാരോണ്‍ വധക്കേസ്: വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന് ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ
Latest News
ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വർണം
ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പതിനേഴുകാരിയെ രണ്ട് വര്‍ഷം പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനം, സഹകരണം തുടരാൻ ആഗ്രഹം: കാനഡ പ്രതിരോധമന്ത്രി
ഷാരോണ്‍ വധക്കേസ്: വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന് ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top