Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ശില്പശാലയിൽ മുളച്ച നാടകം
ആലുവ വൈഎംസിഎയിൽ നടന്ന നാടക ശില്പശാലയിൽ പങ്കെടുത്ത എല്ലാവരോടുമായി ക്യാന്പിന്റെ ഡയറക്ടർ പ്രഫ.ജി. ശങ്കരപ്പിള്ള സ്നേഹപൂർവം നടത്തിയ അഭ്യർഥന മാനിച്ച് അദ്ദേഹം തന്ന ’ക്ലൂ’ (ആശയസൂചന) മനസിൽ വച്ച് ആഴ്ചകൾക്കുശേഷം ഞാൻ ഒരു നാടകത്തിന് രൂപം കൊടുത്തു. അതിന്റെ പേരാണ് ’ജ്വലനം’.
അവാർഡ് ജ്വലനം
അഭിമാനത്തോടും ഏറെ സന്തോഷത്തോടുംകൂടി അറിയിക്കട്ടെ. ഈ കലാസൃഷ്ടിക്ക് ഏറ്റവും നല്ല നാടകത്തിനുള്ള 1977ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അന്നത്തെ അക്കാദമി സെക്രട്ടറി പവനനാണ് ഫോണിലൂടെ ഈ സന്തോഷവാർത്ത അറിയിച്ചത്. വൈകിയാണെങ്കിലും അക്കാദമിയുടെ ഈ അവാർഡ് എനിക്കു ലഭിക്കുന്നതു ഞാൻ നാടകരചന തുടങ്ങിയിട്ട് 22-ാം വർഷമാണ്.
എന്നാൽ, ഇത് എനിക്ക് ആദ്യമായി ലഭിക്കുന്ന അവാർഡല്ല. 1956-ലാണ് എന്റെ നാടകം ’മാനം തെളിഞ്ഞു’ പ്രസിദ്ധീകരിച്ചത്. അതുകഴിഞ്ഞു പതിനാറു വർഷമായപ്പോൾ, 1972ൽ എനിക്കൊരു അവാർഡ് ലഭിച്ചു. ’സാഹിത്യതാരം’ അവാർഡ്. നാടകത്തിന്റെ പേരിൽ ജീവിതത്തിൽ ആദ്യമായി ലഭിക്കുന്ന അവാഡ്. ’മണൽക്കാട്’ എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട നാടകത്തെ പുരസ്കരിച്ച് കേരള റൈറ്റേഴ്സ് ഫെലോഷിപ്പാണ് അതെനിക്കു സമ്മാനിച്ചത്. സ്വർണം കൊണ്ടുള്ള കീർത്തിചക്രയും പ്രശസ്തിപത്രവും.
കോട്ടയത്ത് 1972 മേയ് 27ന് പൊതുസമ്മേളനത്തിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജോർജ് ജേക്കബ് ’സാഹിത്യതാരം’ സുവർണമുദ്ര എന്റെ കഴുത്തിലണിയിച്ചു. പ്രഫ.ഡോ.കെ.എം. തരകൻ അനുമോദന പ്രസംഗം നടത്തി.
അന്നത്തെ പ്രശസ്തിപത്രത്തിൽനിന്നു ചില വരികൾ: സി.എൽ. ജോസ് "മാനം തെളിഞ്ഞു' എന്ന തന്റെ പ്രഥമ നാടകത്തിലൂടെ മനുഷ്യനന്മയുടെ വക്താവായി അരങ്ങത്തു കാൽകുത്തിയ നാൾ മുതൽ ചിരിയും കരച്ചിലും ധർമരോഷ പ്രകടനങ്ങളും സ്നേഹത്തിലധിഷ്ഠിതമായ പുതിയ ജീവിതത്തിന്റെ മണിനാദവും കൊണ്ട് ആസ്വാദകഹൃദയങ്ങളിൽ അലയിളക്കം സൃഷ്ടിച്ചു.
മൂല്യത്തകർച്ചയുടെയും വിഫലതാബോധത്തിന്റെയും വിഷാദ ഗദ്ഗതങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്ന ആധുനിക യുഗത്തിൽ നാടകത്തെ അത്യുത്തമമായ ധാർമികബോധനോപാധിയായി കണ്ടറിഞ്ഞു ബോധപൂർവം, നിരന്തരം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന സി.എൽ. ജോസിന് സ്നേഹാഭിവാദ്യങ്ങളർപ്പിക്കാൻ ഈ ഫെലോഷിപ്പിന് അത്യധികം സന്തോഷമുണ്ട്.’
ആദ്യമായി ലഭിക്കുന്ന അവാർഡ് ഞാൻ സ്വീകരിക്കുന്നതു കാണാൻ എന്റെ സഹധർമിണി ലിസിക്കും മൂന്നു മക്കൾക്കും വല്ലാത്ത ആഗ്രഹം. അവർ നിർബന്ധിച്ചപ്പോൾ ഞാൻ വഴങ്ങി. അങ്ങനെ കുടുംബസമേതമാണ് ഞങ്ങൾ കോട്ടയത്തേക്കു പോയത്.
ശങ്കരൻനായരുടെ വരവ്
നമുക്കിനി അക്കാദമി അവാർഡ് നേടിയ ’ജ്വലന’ത്തിലേക്കു തിരിച്ചു വരാം.
പോലീസ് ഉദ്യോഗസ്ഥനായ മൂത്ത മകൻ ശേഖർ, ബിരുദധാരിയും തൊഴിൽരഹിതനും ആദർശശാലിയുമായ നരേന്ദ്രൻ, മെഡിക്കൽ വിദ്യാർഥിയായ രാജു, നിഷ്കളങ്കയായ സുമ. ഇവരുടെയെല്ലാം പ്രൗഢയും കുലീനയുമായ അമ്മ ഭാരതി.
അമ്മയുടെ ജന്മദിനം ആഹ്ലാദപൂർവം ആഘോഷിക്കുന്ന സുദിനം. പരമസന്തുഷ്ടമായ കുടുംബം. ഈ രംഗത്തേക്കു ശങ്കരൻനായർ കയറിവരുന്നു. എല്ലാവരും ഷോക്കേറ്റപോലെയായി.
മേലുദ്യോഗസ്ഥനെ വെട്ടിക്കൊന്നതിനുള്ള നീണ്ട കാലത്തെ ജയിൽശിക്ഷ കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. ആ നിമിഷം മുതൽ കുടുംബം ഒരഗ്നിപർവതമായി മാറുന്നു.
തീവ്രവികാരങ്ങളുടെ വേലിയേറ്റവും ഹൃദയസ്പർശിയായ രംഗങ്ങളും ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങളും നാടകത്തെ ഒരു പരമമുഹൂർത്തത്തിലേക്ക് എത്തിക്കുന്നു. നാടകം എഴുതിത്തീർന്നപ്പോൾ എന്തെന്നില്ലാത്ത സംതൃപ്തി തോന്നി.
അംഗീകാരങ്ങൾ
നേരത്തേ സൂചിപ്പിച്ചതുപോലെ 1977ലെ കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ഇതിനു ലഭിച്ചു.
ചരിത്രപണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന എം.ഒ. ജോസഫ് നെടുങ്കുന്നത്തിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ "എം.ഒ. ജോസഫ് സ്മാരക സാഹിത്യ അവാർഡ്' (സ്വർണമെഡൽ) ഇതേ കൃതിക്കു ലഭിച്ചു.
ഈ നാടകം കേരള യൂണിവേഴ്സിറ്റി ബിഎ, ബിഎസ്സിക്കു പാഠപുസ്തകമായി അംഗീകരിച്ചു.
ഇവയ്ക്കു പുറമെ ഈ നാടകം ആകാശവാണി തിരുവനന്തപുരം നിലയം റേഡിയോ നാടകവാരത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് 1977 ഡിസംബറിൽ പ്രക്ഷേപണം ചെയ്തു. പ്രേംനസീർ, അടൂർ ഭാസി, കെ.പി. ഉമ്മർ, ജയൻ, ടി.എൻ. ഗോപിനാഥൻ നായർ, ഷീല, കവിയൂർ പൊന്നമ്മ തുടങ്ങിയവർ ഇതിൽ പങ്കെടുത്തു.
സി.എൽ. ജോസ്
സിസ്റ്റർ ഹെലൻ പ്രെയ്ഷോണിന്റെ രക്ഷാദൗത്യം
ഭീകരമായ ഒരു കുറ്റകൃത്യത്തിനു വധശിക്ഷയേൽക്കേണ്ടിവരുന്ന ഒരു ചെറുപ്പക്കാരന്റെ അവസാന നാളുകളിൽ അയാളുടെ ആധ്യാത്മി
അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം
അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ പ്രണയകഥയാണ് ചിത്രം. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാര
ജോഷി മാസില്‍ ആക്ഷന്‍ ആന്റണി!
ജോജു ജോര്‍ജ് നായകനായ ജോഷി സിനിമ ആന്റണിയുടെ മേക്കിംഗ് വിശേഷങ്ങളുമായി തിരക്കഥാകൃത്ത് രാജേഷ് വര്‍മ.
ജോജു
എന്‍ജിനിയറിംഗിന്റെ സംഗീതം!
സംഗീതരംഗത്ത് ഒട്ടേറെ എന്‍ജിനിയര്‍മാരുണ്ട്. പറയുന്നത് സൗണ്ട് എന്ജിനിയര്മാരെക്കുറിച്ചല്ല, പാടുന്ന, ഈണമൊരുക്കു
വാ, മാങ്കല്ല് മലയിലേക്ക് ട്രക്കിംഗ് അടിപൊളിയാക്കാം
തൊടുപുഴ-കാഞ്ഞാര്‍-കൂവപ്പള്ളി-വാഗമണ്‍ റോഡില്‍ പുത്തേട് ജംഗ്ഷനില്‍നിന്നു രണ്ടര കിലോമീറ്റര്‍ മുകളിലേക്കു സഞ്ചരിച്ച
നല്ലതു പറഞ്ഞു നാടറിഞ്ഞു
ആയിരക്കണക്കിനു മനുഷ്യരുടെ ദിനങ്ങളെ ഏതാനും മിനിറ്റുകൊണ്ട് പ്രകാശപൂരിതമാക്കിയ മാജിക്. അതായിരുന്നു ഷിജി ജോൺസൺ എന
ഞാൻ നടുങ്ങിയ നിമിഷം!
അന്ന് ഏകദേശം അന്‍പതു വയസുള്ള ഇംഗ്ലീഷ് അധ്യാപകനായ എൽ.ആർ. സുബ്രഹ്മണ്യയ്യർ സൗമ്യനും സ്നേഹസന്പന്നനുമായിരുന്നു. പ്രോ
അസ്ത്ര ഡിസംബർ ഒന്നിന്
പോറസ് സിനിമാസിന്റെ ബാനറിൽ പ്രേംകുമാർ കല്ലാട്ട് നിർമിച്ച് ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന അസ്ത്ര ഡിസംബർ ഒന്നിനു പ്ര
ചിന്ന സംവിധായിക ചിന്മയി
ക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന മലയാളസിനിമ ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററിലെത്തിയതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ
പേരക്കുട്ടികളെ തേടി സിറിയൻ ക്യാന്പിൽ ഒരാൾ!
ചിലിയിൽ ജനിച്ചു വളർന്ന പട്രീഷ്യോ സാൽവസ് അഗസ്തോഹനോച്ചെയുടെ മർദകഭരണത്തിൽനിന്നും അഭയാർഥിയായി സ്വീഡനിലെത്തി
യുദ്ധം ബാധിക്കുന്ന മനുഷ്യരുടെ കഥ
ഒന്നര മണിക്കൂറെടുത്തായിരുന്നു ടോവിനോയുടെ മേക്കപ്പ്. ഷൂട്ട് തീരുമ്പോള്‍ മേക്കപ്പഴിക്കാനും വേണം ഏറെ സമയം. ടോവിനോ കേന്ദ്ര
ജിക്കി മാജിക്! കൃഷ്ണവേണി എന്ന ഗായികയെ അറിയുമോ?
കദളിവാഴക്കൈയിലിരുന്ന് എന്ന പാട്ടു പാടിയത് കൃഷ്ണവേണിയാണ്. പിള്ളവലു ഗജപതി കൃഷ്ണവേണിയെ മറ്റൊരു പേരുപറഞ്ഞാല്‍ മാത്
രത്നഗിരി : ശില്പങ്ങളുടെ ഭൂമി
1960കളിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ രത്നഗിരിയില്‍ ഉത്ഖനനം നടത്തുന്നത്. അതുവരെ ഈ ബുദ്ധിസ്റ്റ് വിഹാ
ഊരും പേരും : പാതാളം
ഇവിടുത്തെ ഗുഹകൾ പഞ്ചപാണ്ഡവര്‍ തുരന്നു നിർമിച്ചതാണെന്നും അവര്‍ ഗുഹാമാർഗം പടിഞ്ഞാറോട്ട് നീങ്ങി കൊടുങ്ങല്ലൂര്‍ ക്ഷേ
കുട്ടികൾക്കും പ്രിയം അരുവിക്കച്ചാല്‍
അപകടരഹിത വെള്ളച്ചാട്ടം. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്ന്. നല്ല മഴയുള്ള സമയത്തു പാറയ
സിനിമയോട് ഇഷ്ടം കൂടി : ഹന്ന
കുറേ ചിത്രങ്ങള്‍ ചെയ്യുന്നതിലുപരി ചെയ്ത വേഷങ്ങള്‍ നന്നായി അല്ലെങ്കില്‍ മെച്ചപ്പെട്ടു എന്നു പ്രേക്ഷകര്‍ പറയണം. കൂമനി
റാഷൊമോണ്‍: തത്വചിന്തകന്റെ കാമറ കഥ പറയുന്പോൾ
ലോക ക്ലാസിക്കുകൾക്കൊപ്പം നിരന്തരം എണ്ണപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്ന ജാപ്പനീസ് വിസ്മയമാണ് കുറൊസാവ
മനം നിറയെ സന്തോഷം : ഫേസ് ഓഫ് ദ് ഫേസ്ലെസ് സിനിമയ്ക്കു മികച്ച പ്രതികരണം
‘ഫേസ് ഓഫ് ദ് ഫേസ്ലെസ്’ സിനിമയിൽ സിസ്റ്റർ റാണി മരിയയായി അഭിനയിച്ച വിൻസി അലോഷ്യസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു
ജോഷി - മോഹൻലാൽ ചിത്രം റംബാൻ
എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജോഷി - മോഹൻലാൽ ചിത്രമൊരുങ്ങുന്നത്. തിരക്കഥ ചെമ്പൻ വിനോദ് ജോസ്. ചെമ്പൻ വിനോദ് ജോ
ഗുസ്തിയും പാട്ടും തമ്മില്‍...
കോലാപ്പുരില്‍ ഗുസ്തിക്കാരനായിരുന്ന യുവാവ്. ബോംബെയിലേക്കു വന്ന് അയാള്‍ സംഗീത അധ്യാപകനും പാട്ടുകാരനുമായി. അയാളുടെ
സിസ്റ്റർ ഹെലൻ പ്രെയ്ഷോണിന്റെ രക്ഷാദൗത്യം
ഭീകരമായ ഒരു കുറ്റകൃത്യത്തിനു വധശിക്ഷയേൽക്കേണ്ടിവരുന്ന ഒരു ചെറുപ്പക്കാരന്റെ അവസാന നാളുകളിൽ അയാളുടെ ആധ്യാത്മി
അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം
അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ പ്രണയകഥയാണ് ചിത്രം. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാര
ജോഷി മാസില്‍ ആക്ഷന്‍ ആന്റണി!
ജോജു ജോര്‍ജ് നായകനായ ജോഷി സിനിമ ആന്റണിയുടെ മേക്കിംഗ് വിശേഷങ്ങളുമായി തിരക്കഥാകൃത്ത് രാജേഷ് വര്‍മ.
ജോജു
എന്‍ജിനിയറിംഗിന്റെ സംഗീതം!
സംഗീതരംഗത്ത് ഒട്ടേറെ എന്‍ജിനിയര്‍മാരുണ്ട്. പറയുന്നത് സൗണ്ട് എന്ജിനിയര്മാരെക്കുറിച്ചല്ല, പാടുന്ന, ഈണമൊരുക്കു
വാ, മാങ്കല്ല് മലയിലേക്ക് ട്രക്കിംഗ് അടിപൊളിയാക്കാം
തൊടുപുഴ-കാഞ്ഞാര്‍-കൂവപ്പള്ളി-വാഗമണ്‍ റോഡില്‍ പുത്തേട് ജംഗ്ഷനില്‍നിന്നു രണ്ടര കിലോമീറ്റര്‍ മുകളിലേക്കു സഞ്ചരിച്ച
നല്ലതു പറഞ്ഞു നാടറിഞ്ഞു
ആയിരക്കണക്കിനു മനുഷ്യരുടെ ദിനങ്ങളെ ഏതാനും മിനിറ്റുകൊണ്ട് പ്രകാശപൂരിതമാക്കിയ മാജിക്. അതായിരുന്നു ഷിജി ജോൺസൺ എന
ഞാൻ നടുങ്ങിയ നിമിഷം!
അന്ന് ഏകദേശം അന്‍പതു വയസുള്ള ഇംഗ്ലീഷ് അധ്യാപകനായ എൽ.ആർ. സുബ്രഹ്മണ്യയ്യർ സൗമ്യനും സ്നേഹസന്പന്നനുമായിരുന്നു. പ്രോ
അസ്ത്ര ഡിസംബർ ഒന്നിന്
പോറസ് സിനിമാസിന്റെ ബാനറിൽ പ്രേംകുമാർ കല്ലാട്ട് നിർമിച്ച് ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന അസ്ത്ര ഡിസംബർ ഒന്നിനു പ്ര
ചിന്ന സംവിധായിക ചിന്മയി
ക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന മലയാളസിനിമ ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററിലെത്തിയതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ
പേരക്കുട്ടികളെ തേടി സിറിയൻ ക്യാന്പിൽ ഒരാൾ!
ചിലിയിൽ ജനിച്ചു വളർന്ന പട്രീഷ്യോ സാൽവസ് അഗസ്തോഹനോച്ചെയുടെ മർദകഭരണത്തിൽനിന്നും അഭയാർഥിയായി സ്വീഡനിലെത്തി
യുദ്ധം ബാധിക്കുന്ന മനുഷ്യരുടെ കഥ
ഒന്നര മണിക്കൂറെടുത്തായിരുന്നു ടോവിനോയുടെ മേക്കപ്പ്. ഷൂട്ട് തീരുമ്പോള്‍ മേക്കപ്പഴിക്കാനും വേണം ഏറെ സമയം. ടോവിനോ കേന്ദ്ര
ജിക്കി മാജിക്! കൃഷ്ണവേണി എന്ന ഗായികയെ അറിയുമോ?
കദളിവാഴക്കൈയിലിരുന്ന് എന്ന പാട്ടു പാടിയത് കൃഷ്ണവേണിയാണ്. പിള്ളവലു ഗജപതി കൃഷ്ണവേണിയെ മറ്റൊരു പേരുപറഞ്ഞാല്‍ മാത്
രത്നഗിരി : ശില്പങ്ങളുടെ ഭൂമി
1960കളിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ രത്നഗിരിയില്‍ ഉത്ഖനനം നടത്തുന്നത്. അതുവരെ ഈ ബുദ്ധിസ്റ്റ് വിഹാ
ഊരും പേരും : പാതാളം
ഇവിടുത്തെ ഗുഹകൾ പഞ്ചപാണ്ഡവര്‍ തുരന്നു നിർമിച്ചതാണെന്നും അവര്‍ ഗുഹാമാർഗം പടിഞ്ഞാറോട്ട് നീങ്ങി കൊടുങ്ങല്ലൂര്‍ ക്ഷേ
കുട്ടികൾക്കും പ്രിയം അരുവിക്കച്ചാല്‍
അപകടരഹിത വെള്ളച്ചാട്ടം. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്ന്. നല്ല മഴയുള്ള സമയത്തു പാറയ
സിനിമയോട് ഇഷ്ടം കൂടി : ഹന്ന
കുറേ ചിത്രങ്ങള്‍ ചെയ്യുന്നതിലുപരി ചെയ്ത വേഷങ്ങള്‍ നന്നായി അല്ലെങ്കില്‍ മെച്ചപ്പെട്ടു എന്നു പ്രേക്ഷകര്‍ പറയണം. കൂമനി
റാഷൊമോണ്‍: തത്വചിന്തകന്റെ കാമറ കഥ പറയുന്പോൾ
ലോക ക്ലാസിക്കുകൾക്കൊപ്പം നിരന്തരം എണ്ണപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്ന ജാപ്പനീസ് വിസ്മയമാണ് കുറൊസാവ
മനം നിറയെ സന്തോഷം : ഫേസ് ഓഫ് ദ് ഫേസ്ലെസ് സിനിമയ്ക്കു മികച്ച പ്രതികരണം
‘ഫേസ് ഓഫ് ദ് ഫേസ്ലെസ്’ സിനിമയിൽ സിസ്റ്റർ റാണി മരിയയായി അഭിനയിച്ച വിൻസി അലോഷ്യസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു
ജോഷി - മോഹൻലാൽ ചിത്രം റംബാൻ
എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജോഷി - മോഹൻലാൽ ചിത്രമൊരുങ്ങുന്നത്. തിരക്കഥ ചെമ്പൻ വിനോദ് ജോസ്. ചെമ്പൻ വിനോദ് ജോ
ഗുസ്തിയും പാട്ടും തമ്മില്‍...
കോലാപ്പുരില്‍ ഗുസ്തിക്കാരനായിരുന്ന യുവാവ്. ബോംബെയിലേക്കു വന്ന് അയാള്‍ സംഗീത അധ്യാപകനും പാട്ടുകാരനുമായി. അയാളുടെ
കായലും കാഴ്ചയും
നെൽകൃഷി കാലത്തു പച്ചപുതച്ചു കിടക്കുന്ന ഏക്കറുകണക്കിന് നെൽപാടങ്ങൾ, ഒഴുകിയെത്തുന്ന കുളിർകാറ്റ് എല്ലാം മനസിനും ശര
മാന്തുക
മാന്തുക എവിടെനിന്നു വന്നു എന്നതിൽ വ്യക്തതയില്ല. സ്കൂളും പോസ്റ്റ് ഓഫീസുമെല്ലാം ഈ മേൽവിലാസത്തിലാണ്. ഇടയ്ക്ക് നാട്ടിൽ
വയലാ എന്റെ മാന്യ സുഹൃത്ത്
ഏറെ വ്യത്യസ്തനാണ് വയലാ. പറഞ്ഞതു പ്രവർത്തിക്കും. പ്രവർത്തിക്കാൻ പറ്റാത്തതു പറയില്ല. ഗാന്ധിയൻ ചിന്തയും ദർശനങ്ങളുമ
വരുന്നു ദീലീപിന്റെ ഭ.ഭ.ബ.
ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രമാണ് ഭ.ഭ.ബ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറി
മഞ്ഞിൽവിരിഞ്ഞ പനിനീർപ്പൂവിന്റെ ഓർമ!
യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിലേക്കു കാലെടുത്തു കുത്തുന്പോൾ യുദ്ധം വന്നതോടെ അവൾ ഒരു നഴ്സായി റെഡ്ക്രോസിൽ ചേർന്നു യുദ്
ഇവൾ പറഞ്ഞു, ഞാൻ നടനായി!
ചേട്ടന് മിമിക്രിക്ക് അല്ലാതെ ഇനി വേറെ വല്ല പണിക്കും പോയാല്‍ ഞാന്‍ ചത്തുകളയുമെന്നു പറഞ്ഞ് അവളെന്നെ ഭീഷണിപ്പെടുത്തി.
ഫീനിക്സ് താരം നിൽജ
ഫീനിക്സ് താരം നിൽജ
മിഥുൻ മാനുവൽ തോമസ് സ്ക്രിപ്റ്റെഴുതിയ ഫീനിക്സ്, ഐഎഫ്എഫ്കെ ഇന്റര്‍നാഷണല്‍ മത്സരവിഭാഗ
ഇവിടെ വന്നാൽ ആരും മതിമറന്നുപോകും!
കോടമഞ്ഞും 24 മണിക്കൂറും വീശിയടിക്കുന്ന കുളിർക്കാറ്റും. യാത്ര: തേക്കടിയുടെ പ്രവേശന കവാടമായ കുമളിയിൽനിന്നു വണ്ടന്‍
താരതമ്യമില്ല, കിഷോർ കുമാറുമായി! അച്ഛനാരാ മോൻ!
അതിപ്രശസ്തനായ ഗായകന്റെ മകനായി ചലച്ചിത്രഗാനരംഗത്തുവന്ന് അതേപോലെ വിജയം നേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമ
മെലഡിയും ന്യൂജെനും!
ഞാൻ ദാസേട്ടനിൽനിന്നാണ് അർപ്പണ മനോഭാവവും പ്രവൃത്തിയോടുള്ള ആത്മാർഥതയും പഠിച്ചത്. ഒരിക്കൽ ദാസേട്ടന്റെകൂടെ സിംഗപ്
Latest News
വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; യുവാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
പിണറായിക്കെതിരേ മത്സരിച്ച കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു
സവാള വിലക്കയറ്റം; നിയന്ത്രണത്തിനായി കയറ്റുമതി നിരോധിച്ചു
വിവാഹചടങ്ങിനിടെ ആറുവയസുകാരി പീഡനത്തിനിരയായി
Latest News
വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; യുവാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
പിണറായിക്കെതിരേ മത്സരിച്ച കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു
സവാള വിലക്കയറ്റം; നിയന്ത്രണത്തിനായി കയറ്റുമതി നിരോധിച്ചു
വിവാഹചടങ്ങിനിടെ ആറുവയസുകാരി പീഡനത്തിനിരയായി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top