തിരുവനന്തപുരം: നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു നല്‍കാനുള്ളത് 1,000 കോടി രൂപ.

ഇക്കാരണത്താല്‍ നെല്ലുസംഭരണത്തിന്‍റെ ചുമതലയുള്ള സപ്ലൈകോ കര്‍ഷര്‍ക്ക് നെല്ലിന്‍റെ വില നല്‍കാന്‍ മാവേലിസ്റ്റോറിലെ വിറ്റുവരവ് തുകയാണ് ഇപ്പോള്‍ വിനിയോഗിക്കുന്നതെന്നു മന്ത്രി പി. പ്രസാദ് പറഞ്ഞു.

പിആര്‍എസ് വായ്പ നല്‍കുന്നത് എസ്ബിഐ, ഫെഡറല്‍, കനറാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ആയിരുന്നു. എന്നാല്‍, നിലവിലെ പലിശനിരക്ക് വ്യത്യാസപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കനറാ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍നിന്നു പിന്മാറി.

ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്. കേരള ബാങ്കിനെക്കൂടി കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ബാങ്ക് അധികൃതരുമായി ചര്‍ച്ച നടക്കുകയാണ്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. കേര പദ്ധതിയിലേക്ക് ലോകബാങ്കില്‍നിന്ന് അനുവദിച്ച തുക വകമാറ്റിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.


കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് നിയന്ത്രണാതീതമാണെന്നും കാടില്ലാത്ത ജില്ലയായ ആലപ്പുഴയില്‍ പോലും കാട്ടുപന്നി ശല്യം രൂക്ഷമായതായും മന്ത്രി പറഞ്ഞു. കാട്ടുപന്നികളെ കൊന്നു തിന്നാനുള്ള അധികാരം കര്‍ഷകര്‍ക്കു നല്‍കിയാല്‍ ഈ പ്രശ്‌നം അവസാനിക്കും. എന്നാല്‍, അതിനു കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല.

ആര്‍ട്ടിഫിഷ്യന്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണത്തിന്‍റെ സാഹത്തോടെ കാട്ടുപന്നികളെ തുരത്താനുള്ളപദ്ധതി നടപ്പാക്കാന്‍ അഞ്ചു കോടി രൂപ ആര്‍കെവിവൈ ഫണ്ടില്‍നിന്നു നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.