കൊച്ചി: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്കു തത്കാലം നിയമനം നടത്തില്ലെന്ന നിലപാട് കൂടല്‍മാണിക്യം ദേവസ്വം മാറ്റി.

നിയമനം നടത്തില്ലെന്നു വ്യക്തമാക്കി നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുന്നതായി ദേവസ്വം ഹൈക്കോടതിയെ അറിയിച്ചു.

ഈ സാഹചര്യത്തില്‍ തസ്തികയിലേക്കുള്ള നിയമനം ഉടന്‍ നടത്തണമെന്ന് അഡ്വൈസ് മെമ്മോ ലഭിച്ചു നിയമനം കാത്തിരിക്കുന്ന കെ.എസ്. അനുരാഗ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹര്‍ജി ബന്ധപ്പെട്ട കേസുകള്‍ക്കൊപ്പം ഇന്നു പരിഗണിക്കാനായി ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് മാറ്റി.


കഴകത്തിന് പാരമ്പര്യാവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തെക്കേവാരിയത്ത് ടി.വി. ഹരികൃഷ്ണനടക്കം നല്‍കിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഒന്നാം പേരുകാരനായ ബി.എ. ബാലു രാജിവച്ച ഒഴിവിലേക്ക് രണ്ടാമനായ അനുരാഗിനാണു നിയമനം നല്‍കേണ്ടത്.