മണ്ണാർക്കാട്: ആരോഗ്യവകുപ്പിന്‍റെ കീഴിലുള്ള നാരങ്ങപ്പറ്റയിലെ വെൽനസ് ഹെൽത്ത് സെന്‍ററിൽ ചികിത്സയ്ക്കെത്തിയ എട്ടുവയസുകാരനു നൽകിയ പാരാസെറ്റമോൾ ഗുളികയിൽ കമ്പിക്കഷണം കണ്ടെത്തി. നാരങ്ങപ്പറ്റ ആസിഫ് - റാബിയ ദമ്പതികളുടെ മകൻ അഹമ്മദാണ് ചികിത്സ തേടിയെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം.

ഡോക്ടർ പരിശോധിച്ച് ഗുളിക ഹെൽത്ത് സെന്‍ററിൽനിന്നുതന്നെ നൽകി. തുടർന്നു വീട്ടിലെത്തി ഗുളികയുടെ സ്ട്രിപ്പ് പൊട്ടിച്ചപ്പോഴാണ് കമ്പിക്കഷണം കണ്ടെത്തിയത്. പകുതി കഴിച്ചാൽ മതിയെന്നു ഡോക്ടർ നിർദേശിച്ചതിനാലാണ് ഗുളിക പൊട്ടിച്ചത്. ഇല്ലെങ്കിൽ കുട്ടി ലോഹക്കഷണമുള്ള ഗുളിക കഴിക്കുകയും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാവുകയും ചെയ്യുമായിരുന്നു.