തിരുവനന്തപുരം: പല സംസ്ഥാനങ്ങളും സർവകലാശാലകളുടെ സ്വയംഭരണാധികാരങ്ങൾ കവരാൻ ശ്രമിക്കുന്നതായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരളാ സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു ഗവർണർ.

താൻ ഗവർണറായി ഇരുന്ന സംസ്ഥാനങ്ങളിൽ സർവകലാശാലയുടെ ഭരണത്തിന്മേൽ ആധിപത്യം സ്ഥാപിക്കാൻ അതത് സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

കേരളത്തിൽ എല്ലാ കാര്യങ്ങളേയും രാഷ്ട്രീയ കണ്ണോടെയാണ് വീക്ഷിക്കുന്നത്. പൂനെയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ ആ സ്ഥാപനത്തിലെ ഏറെ വിദ്യാർഥികളും മലയാളികളായിരുന്നു.


അന്യ നാടുകളിലേക്ക് കേരളത്തിൽ നിന്ന് വൻതോതിലാണ് വിദ്യാർഥികൾ ചേക്കേറുന്നത്. കേരളത്തിലെ പല സർവകലാശാലകളിലും ഇതോടെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ഇന്നലെ സർവകലാശാലയിൽ ഗവർണർ എത്തുന്നതിനെതിരേ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് വൻ സുരക്ഷാ സംവിധാനമാണ് സർവകലാശാലയിലും പുറത്തും ഒരുക്കിയിരുന്നത്. അരമണിക്കൂറോളം സമയം പ്രസംഗിച്ച ശേഷമാണ് ഗവർണർ വേദി വിട്ടത്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഗവർണർ സെനറ്റ് യോഗത്തിൽ എത്തുന്നത്.