നിലന്പൂർ: നിലന്പൂരിൽ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വന്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎ. ആര്യാടൻ ഷൗക്കത്തിന്‍റെ ഭൂരിപക്ഷം പതിനായിരങ്ങൾ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ നിലന്പൂർ സന്ദർശനം ആത്മവിശ്വാസം ഇരട്ടിയാക്കി. എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലവും സർക്കാരിനെതിരുമാണ്. യുഡിഎഫിന് ഒരു ആശങ്കയുമില്ല. വോട്ടെണ്ണുന്പോൾ അതു ബോധ്യപ്പെടും. പാലക്കാടിന് സമാനമായ വിജയം യുഡിഎഫിന് നിലന്പൂരിലുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.