കൊച്ചി: കണ്ണൂർ അഴീക്കലിനു സമീപം പുറംകടലിൽ തീപിടിച്ച ‘വാൻഹായ്‌ 503’ കപ്പൽ കേരള തീരത്തേക്ക് എത്തുന്നുവെന്ന ആശങ്ക അകലുന്നു.

നിലവിൽ കൊച്ചിയിൽ നിന്ന്‌ 47 നോട്ടിക്കൽ മൈൽ അകലെയുള്ള കപ്പൽ ഓഫ്‌ഷോർ വാരിയർ കപ്പലുമായാണ്‌ ബന്ധിപ്പിച്ചിരിക്കുന്നത്‌. ഓഫ് ഷോർ വാരിയറിന്‍റെ സഹായത്തോടെ ഇന്നലെ 25 നോട്ടിക്കൽ മൈൽ കപ്പലിനെ വലിച്ചു കൊണ്ടു പോകാനായി. ഇന്നു മുതൽ ‘ട്രൈറ്റൺ ലിബർട്ടി’ എന്ന സാൽവേജ്‌ ടഗിന്‍റെ സഹായത്തോടെ കപ്പലിനെ കൂടുതൽ വേഗത്തിൽ വലിച്ചുമാറ്റും.

നാവികസേനയുടെ ഹെലികോപ്‌റ്ററിന്‍റെ സഹായത്തോടെയാകും കപ്പലിനെ ട്രൈറ്റൺ ലിബർട്ടിയുമായി ബന്ധിപ്പിക്കുക. ഒരു ടഗ്ഗിൽനിന്നുള്ള വടം പൊട്ടിയാലും കപ്പൽ ലക്ഷ്യംതെറ്റി സഞ്ചരിച്ച്‌ തീരത്ത്‌ എത്താതെ നോക്കുന്നതിനാണ്‌ മുൻഗണന. പ്രതികൂല കാലാവസ്ഥ ദൗത്യത്തിന്‌ കനത്തവെല്ലുവിളി ഉയർത്തുന്നുണ്ട്‌.


കപ്പലിൽനിന്ന്‌ ഇപ്പോഴും പുക ഉയരുന്നു. കപ്പലിലെ തീ കാരണം ഇന്ധനടാങ്കുകൾ ക്രമാതീതമായി ചൂടുപിടിക്കുന്നതിനാൽ വാതകവിസ്‌ഫോടനം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും വിദഗ്‌ധർ പറയുന്നു. ഇന്ധനടാങ്ക്‌ തണുപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ദൗത്യസംഘം. ടഗ്ഗുകളായ ട്രൈറ്റൺ ലിബർട്ടി, ഗാർനെറ്റ്‌, വാട്ടർ ലില്ലി, ഓഫ്‌ഷോർ വാരിയർ കപ്പൽ എന്നിവയാണ്‌ ഇതിനായി രംഗത്തുള്ളത്.

കടലിൽ തിമിംഗലത്തിന്‍റെ ജഡം

ഇതിനിടെ ആലപ്പുഴ പുറക്കാട്‌ കടലിൽ ചീഞ്ഞ നിലയിൽ തിമിംഗലത്തിന്‍റെ ജഡം കണ്ടെത്തി. മൃഗസംരക്ഷ വകുപ്പും വനംവകുപ്പും വിശദപരിശോധന നടത്തുകയാണ്.